കണ്ണൂരിൽ തിരഞ്ഞെടുപ്പ് പോരിന് വീര്യം കൂടും, രാഷ്ട്രീയ പ്രബുദ്ധത ഇത്രത്തോളമുള്ള മറ്റൊരു നാടില്ലെന്ന് പറയാം.
ഹൈദരാബാദ്: വിഷം കൊടുത്ത് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) യാണ് മൂത്തമകൾ മേഘന (രണ്ട്) യെ കൊലപ്പെടുത്തിയത്. തെലുങ്കാനയിലെ ലാച്ചമ്മഗുഡെമിൽ ദാരുണ സംഭവം. വാരിക്കുപ്പാല ഭാര്യ സ്വാതിയുമായി നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് മാസം മുന്‍പ് സ്വാതി ഒമ്പത് മാസം പ്രയാമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മേഘന വാരിക്കുപ്പാലയോടൊപ്പമായിരുന്നു. മേഘനയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വാതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച വാരിക്കുപ്പാല മേഘനക്ക് എലിവിഷം ആഹാരത്തിൽ കലർത്തി കൊടുക്കുകയും ഇയാളും ഇത് കഴിക്കുകയും ചെയ്തു. ഇതേ തുടർന്ന് മേഘന ഛർദിക്കാൻ തുടങ്ങുകയും വാരിക്കുപ്പാല അവശനാവുകയും ചെയ്തു. ഉടൻ തന്നെ ഇരുവരെയും വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മേഘന മരണമടയുകയായിരുന്നു. വാരിക്കുപ്പാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്വാതിയുടെ പരാതിയുടെ… The post പിരിയാൻ വയ്യ… പിണങ്ങിപ്പോയ ഭാര്യ മകളെ ആവശ്യപ്പെട്ട് കേസ് കൊടുത്തു; മകൾക്ക് വിഷം നൽകിയ ശേഷം പിതാവും കഴിച്ചു; മകൾ മരിച്ചു, പിതാവ് ചികിത്സയിൽ appeared first on RashtraDeepika .
ചൂട് കാലങ്ങളിൽ നായ്ക്കൾ കടിക്കുന്നത് കൂടും; കൂട്ടത്തോടെ ആക്രമിക്കുന്നതിനും കാരണമുണ്ട്
അടുത്തിടെയായി ഇന്ത്യയിലുടനീളം തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അനേകം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.
ന്യൂഡൽഹി: പാർലമെന്റിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മാദ്ധ്യമ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു.
'ലഹരി വില്പനയ്ക്കൊപ്പം ലൈംഗിക ചൂഷണവും'; സന്തോഷ് ട്രോഫി മുൻ താരം പിടിയിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി സന്തോഷ് ട്രോഫി മുൻ താരം പിടിയിൽ. ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടായ നജീബ് ഖാൻ ആണ് പിടിയിലായത്.
'ഞരമ്പ് മുറിച്ചതാണെന്ന് പ്രചരിപ്പിക്കരുത്'; സർജറിയുടെ കാരണം വ്യക്തമാക്കി അനുമോൾ
റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അനുമോൾ.
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമാക്കാൻ ഓപ്പറേഷൻ ഊർജസുരക്ഷ; 5 പടക്കപ്പലുകൾ വിന്യസിച്ചു
എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ അഞ്ച് എണ്ണം ഈ ആഴ്ച്ചയോടെ പുറപ്പെടും. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യം വെക്കുന്നത്.
വിദേശയാത്ര ഓഫറിൽ ഉറച്ച് സിപി ബാവ ഹാജി; ബൂത്ത് കമ്മിറ്റി ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാൽ ഓഫര്‍ നൽകും'
തവനൂരില്‍ യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിയെ വിജയിപ്പിച്ചാൽ ബൂത്ത് കമ്മിറ്റിക്ക് വിദേശ യാത്രയെന്ന പ്രഖ്യാപനത്തിൽ ഉറച്ച് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാവ ഹാജി. പാർട്ടി പ്രവർത്തകർ മാത്രം പങ്കെടുത്ത സമ്മേളനമാണെന്നും ബാവ ഹാജി വ്യക്തമാക്കി. പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന രീതിയിലാണ് പ്രഖ്യാപനം നടത്തിയത്.ഇതിൽ സ്ഥാനാർത്ഥിക്കോ യുഡിഎഫിനോ ഒരു ഉത്തരവാദിത്വവുമില്ല.തന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ പറഞ്ഞ കാര്യമാണത്. പറഞ്ഞതിൽ ഒരു ചട്ടലംഘനവും ഇല്ലെന്നും ബാവ ഹാജി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൂടുതൽ ലീഡ് നൽകാൻ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാവ ഹാജി ഓഫർ മുന്നോട്ടുവെച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് നല്ല വോട്ട് വാങ്ങികൊടുക്കുന്ന മണ്ഡലം ബൂത്ത് കമ്മിറ്റികൾക്ക് വിദേശ യാത്രയായിരുന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭാരവാഹികൾക്ക് പതിനഞ്ച് ദിവസത്തെ വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തതിരിക്കുന്നത്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.
കേന്ദ്ര ഭരണകക്ഷിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ വിതരണം ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു.
Various surveys predict that KN Balagopal leads in the election campaigns in the Kottarakkara assembly elections The post മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ appeared first on ഇവാർത്ത | Evartha .
'മുഖ്യമന്ത്രി പിണറായി ലക്ഷണമൊത്ത ആര്.എസ്.എസ്. ഏജന്റ് ': പ്രതിപക്ഷ നേതാവ്
നിരാശയുടെ 2021; കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ലാതിരുന്നത് നാല് ജില്ലകളില്‍
2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തുടർഭരണം നേടിയപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, കാസർകോട് എന്നീ നാല് ജില്ലകളിൽ ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കൂടാതെ, മറ്റ് അഞ്ച് ജില്ലകളിൽ ഓരോ സീറ്റിൽ മാത്രമായി കോൺഗ്രസിൻ്റെ വിജയം ഒതുങ്ങി.
വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ മുരളി വിജയിക്കുമെന്നായിരുന്നു കമന്റ്
'ലക്ഷണമൊത്ത ആർഎസ്എസ് എജന്റാണ് പിണറായി', മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് . ബി ജെ പി - സി പി എം ഡീലെന്ന ആരോപണത്തിന്, ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീൽ ആയിരുന്നു എന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പിണറായി വിജയന്റെ ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് സതീശൻ അഭിപ്രായപ്പെട്ടു. കാരണം ലക്ഷണമൊത്തെ ആര് എസ് എസ് ഏജന്റ് പിണറായി വിജയനാണെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 1977 ല്‍ ആര്.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആര്.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ ആര്.എസ്.എസ് നേതാവ് കെ.ജി മാരാര്‍? അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന് നിഷേധിക്കുമോ? 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആര്.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന് പറയുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതന് പിണറായി വിജയനാണ്. വി.ഡി സതീശനല്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ആര്.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്. ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. നിര്‍മ്മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല. അമിത്ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന് എന്നാണ്, വി.ഡി സതീശനെന്നല്ല. ഒരു ഘട്ടത്തില്‍ ആര്.എസ്.എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നല്കിയ ആളുടെ പേരും പിണറായി വിജയന് എന്നാണ്, വി.ഡി സതീശന് എന്നല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
‘ഇറാന്റെ പരമോന്നത നേതാവാകാൻ എന്നെ ക്ഷണിച്ചു’; വിചിത്ര അവകാശവാദവുമായി ഡോണാൾഡ് ട്രംപ്
ഇറാനെതിരെയുള്ള സൈനിക നടപടി വലിയ വിജയമാണെന്നും അവിടെയുള്ള ഭരണകൂടം സമാധാന കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ്
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച്
നിയമസഭയിലേക്കുള്ള 'കേരള ഇലക്ഷൻ ലീഗി’ൽ ട്വന്റി 20യുമായി ചേർന്നുള്ള ബിജെപിയുടെ പാർട്ണർഷിപ്പ് മധ്യ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുമോ എന്ന കാത്തിരിപ്പും രാഷ്ട്രീയ കേരളത്തിനുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ട്വന്റി 20യെ കൂട്ടുപിടിച്ച് എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കിയത്. എറണാകുളം ജില്ലയില്‍ ട്വന്റി 20 പിടിക്കുന്ന വോട്ടുകള്‍ എൻഡിഎക്ക് ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ
'മന്ത്രിപദവി ദുരുപയോഗം ചെയ്തു, പെരുമാറ്റച്ചട്ടം ലംഘിച്ചു'; വി.ശിവന്‍കുട്ടിക്കെതിരെ BJP |V Sivankutty
വി.ശിവന്‍കുട്ടി മന്ത്രിപദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ആരോപണം; മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി V Sivankutty | CPM | BJP | Election Commission | Kerala Assembly Election
എകെ ശശീന്ദ്രന് തിരിച്ചടി; അജിത്ത് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് ക്ലോക്ക് ചിഹ്നം ലഭിച്ചു
എലത്തൂരിൽ എകെ ശശീന്ദ്രന് തിരിച്ചടി; അജിത്ത് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പികെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ലഭിച്ചു, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എകെ ശശീന്ദ്രൻ മത്സരിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു AK Saseendran | NCP | Kerala Assembly Election 2026 | Ajit Pawar
പശ്ചിമേഷ്യന്‍ സംഘര്‍ഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി | LPG Crisis | Narendra Modi
പശ്ചിമേഷ്യന്‍ സംഘര്‍ഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ല Iran - Israel War | America | Donald Trump | LPG Crisis | Narendra Modi
കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; ശക്തമായ മഴയും കാറ്റും, ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ വ്യാഴാഴ്ച അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ എന്നിവ പ്രതീക്ഷിക്കുന്നതിനാൽ, പൗരന്മാരും താമസക്കാരും അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ അപരനായി മത്സരിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് ബിജെപി ആരോപിച്ചു. പരാജയഭീതി മൂലം മന്ത്രി വി ശിവൻകുട്ടിയാണ് ഇതിന് പിന്നിലെന്നും, ഇത് ശിവൻകുട്ടിയുടെ വിമതനാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു
ജിദ്ദ: ശ്വാസകോശ രോഗബാധിതനായി ജിദ്ദയിൽ ചികിത്സയിലായിരുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമർ (54) നിര്യാതനായി. ശറഫിയ റമദാൻ മസ്ജിദിന് സമീപം താമസിച്ചിരുന്ന നൗഷാദ് ഉമർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജിദ്ദ ബക്ഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി അദ്ദേഹം പ്രവാസിയായിരുന്നു. പരേതനായ ഉമറും സുഹറയുമാണ് നൗഷാദ് ഉമറിന്റെ മാതാപിതാക്കൾ. ഷാഹിനയാണ് ഭാര്യ. ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ് അഫ്വാൻ എന്നിവർ മക്കളും, സുഫൈൽ ഹസ്സൻ മരുമകനുമാണ്. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.
അമ്പലപ്പുഴയില്‍ ജി.സുധാകരന് തെങ്ങിന്‍ത്തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും | G Sudhakaran
അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വിട, അമ്പലപ്പുഴയില്‍ ജി.സുധാകരന് തെങ്ങിന്‍ത്തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും G Sudhakaran | Ambalappuzha | UDF | CPM | Kerala Assembly Election
തളിപ്പറമ്പില്‍ കോൺഗ്രസിന് പണി പാളി! വിമതന് കൊയ്യം ജനാര്ദനന് മത്സരിക്കും |Taliparamba
തളിപ്പറമ്പില്‍ കോൺഗ്രസിന് പണി പാളി! വിമതന് കൊയ്യം ജനാര്ദനന് മത്സരിക്കും, കൊയ്യം ജനാര്ദനന് മത്സരിക്കുന്നത് ടികെ ഗോവിന്ദനെ പിന്തണയ്ക്കുന്നതില് പ്രതിഷേധിച്ച് Koyyam Janardhanan | Congress | Kerala Assembly election | UDF |Taliparamba
പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ സജീവ നീക്കങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ
തമിഴ്നാട്ടിലും എൻഡിഎ ഡീലോ? പെരമ്പൂരിൽ പ്രധാന പാർട്ടികൾ മത്സരിക്കാൻ ഇല്ല? | Tamilnadu
പെരമ്പൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയില്ല പകരം പിഎംകെ മത്സരിക്കും; എതിരാളിയെക്കുറിച്ച് ആശങ്കയില്ലെന്ന് അൻപുമണി രാമദാസ്,ടിവികെ നേതാവ് വിജയ് മത്സരിക്കാൻ ഒരുങ്ങുന്ന പെരമ്പൂരിൽ എൻഡിഎ ഡീലേന്ന് ആരോപണം NDA | Tamilnadu | Kerala Assembly Election |Perumbavoor
ആർഎംപി സ്ഥാനാർത്ഥികളെല്ലാം ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിക്കാറുള്ളത്. ഇതേ ചിഹ്നം ആവശ്യപ്പെട്ടാണ് കെ കെ രമ നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചിരുന്നത്.
തിരുവനന്തപുരത്ത് എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍ |Thiruvananthapuram | MDMA Seized
തിരുവനന്തപുരത്ത് എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍, ടൈറ്റാനിയത്തിലെ സീനിയര്‍ സൂപ്രണ്ടാണ് നജീബ് Thiruvananthapuram | MDMA Seized | Santhosh Trophy player
തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; അപരന്മാരും വിമതന്മാരും പലയിടത്തും പത്രിക പിന്‍വലിച്ചു
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു, നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചു, അപരന്മാരും വിമതന്മാരും പലയിടത്തും പത്രിക പിന്‍വലിച്ചു Kerala Assembly Election 2026 | UDF | LDF | BJP
പ്രോത്സാഹനമെന്ന നിലയിലാണ് വിദേശയാത്ര ഓഫര്‍ ചെയ്തത്,പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ പങ്കില്ല: ബാവഹാജി
പ്രോത്സാഹനം എന്ന നിലയിലാണ് വിദേശയാത്ര ഓഫര്‍ ചെയ്തത്, പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ പങ്കില്ല; വിഎസ് ജോയിക്ക് ലീഡ് നല്കിയാല് വിദേശയാത്ര ഓഫർ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ലീഗ് നേതാവ് ബാവ ഹാജി VS Joy| Thavanur | Kerala election 2026 | ‘Win Thavanur big, get a free Gulf trip’: Muslim League leader’s offer to workers triggers poll scrutiny in Kerala| Bava Haji
കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ സജി ജോസഫവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ നടപടി. പാർട്ടിക്കും മുന്നണിക്കും ദോഷകരമായി മാറുന്ന ഒരു പ്രവർത്തിയിലേക്കും പോകരുതെന്നും യു ഡി എഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സജി ജോസഫിനോട് കെ സി ആവശ്യപ്പെട്ടു.
ബിജെപി പ്രചാരണത്തിൽ മന്ദഗതിയോ: ചോദ്യങ്ങൾ ഉയർത്തി യുഡിഎഫ് കേന്ദ്രങ്ങൾ
ബി ജെ പിയുടെ സ്റ്റാർ കാംപെയ്നർമാരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കൾ ഇതുവരെ സംസ്ഥാനത്ത് എത്താത്തതും, അടുത്ത ദിവസങ്ങളിലെ പ്രചാരണ പരിപാടികളെ കുറിച്ച് വ്യക്തമായ രൂപരേഖ പുറത്തുവന്നിട്ടില്ലാത്തതും കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ബെംഗളൂരുവിലെ ഒരു മെഡിക്കൽ കോളേജിൽ ക്ലാസിനിടെ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ 50-കാരനായ പ്രൊഫസർക്ക് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടി. പ്രൊഫസറുടെ അവകാശവാദങ്ങൾ നിഷേധിച്ച വിദ്യാർത്ഥിനി, പിന്നീട് അദ്ദേഹത്തെ ചെരുപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഡിഎംകെയും കോണ്‍ഗ്രസും തമ്മിൽ സൗഹൃദ മത്സരം. അഞ്ച് മണ്ഡലങ്ങളിൽ സഖ്യത്തിലുള്ള ഇരു പാര്‍ട്ടികളും നേര്‍ക്കുനേര്‍ മത്സരിക്കും. ഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളിൽ നിന്ന് കോണ്‍ഗ്രസ് പിന്മാറാതെ വന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിൽ മത്സരം നടക്കുമെന്ന് ഉറപ്പായത്
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയമസഭ മണ്ഡലം ത്രികോണ പോരാട്ടങ്ങൾക്ക് വേദിയാവുകയാണ്. സമുദായ വോട്ടുകളും ബിജെപിയുടെ വളർച്ചയും നിർണായകമായ മണ്ഡലമാണിത്.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണ ചര്‍ച്ച പരാജയം
മക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ കയറി എഴുപതുകാരിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവാവ് പിടിയില്‍
അമേരിക്കയിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൽ ഷട്ട്ഡൗൺ തുടരുന്നത് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ രൂക്ഷമായി ബാധിക്കുകയാണ്. ചില വിമാനത്താവളത്തിൽ കാത്തിരിപ്പ് സമയം അഞ്ച് മണിക്കൂർ വരെ നീണ്ടുവെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 14ന് ആരംഭിച്ച ഷട്ട്ഡൗൺ ഒരുമാസം പിന്നിട്ടിരിക്കുകയാണ്.
മുംബൈ: ഐപിഎൽ ആവേശം ഗാലറികളിൽ അലതല്ലുമ്പോൾ സിക്സറുകൾക്കും വിക്കറ്റുകൾക്കും ചുവടുവെക്കുന്ന ചിയർ ലീഡർമാരുടെ പ്രതിഫലം എത്രയെന്നറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. കോടികൾ മറിയുന്ന പോരാട്ടങ്ങൾക്കിടയിൽ ഈ ഗ്ലാമർ താരങ്ങൾക്കും ലഭിക്കുന്നത് മോശമല്ലാത്ത തുകയാണ്. ഓരോ ഫ്രാഞ്ചൈസിയും വ്യത്യസ്തമായ നിരക്കുകളാണ് ചിയർ ലീഡർമാർക്ക് നൽകുന്നത്. ഐപിഎൽ ടീമുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് (കെകെആർ) തങ്ങളുടെ ചിയർ ലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത്. ഒരു മത്സരത്തിന് ഏകദേശം 24,000 മുതൽ 25,000 രൂപ വരെയാണ് ഷാരൂഖ് ഖാന്റെ ടീം നൽകുന്ന തുക. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) എന്നീ ടീമുകൾ ഓരോ മത്സരത്തിനും ഏകദേശം 20,000 രൂപ വീതമാണ് ചിയർ ലീഡർമാർക്ക് പ്രതിഫലമായി നൽകുന്നത്. ചെന്നൈ സൂപ്പർ കിങ്സ് ഓരോ മത്സരത്തിനും ഏകദേശം 17,000 രൂപ നൽകുമ്പോൾ, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾ 12,000 മുതൽ 15,000 രൂപ വരെയാണ് ഈ നർത്തകർക്ക് ഓരോ സെഷനും പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. പ്രതിഫലത്തിന് പുറമെ വിജയബോണസായും ഇവർക്ക് പണം ലഭിക്കാറുണ്ട്. സ്വന്തം ടീം ജയിക്കുകയാണെങ്കിൽ മിക്ക ഫ്രാഞ്ചൈസികളും 3,000 രൂപ അധികമായി നൽകും. സ്പോൺസർമാരുടെ പാർട്ടികൾ, കോർപ്പറേറ്റ് ഇവന്റുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഓരോ സെഷനും 5,000 മുതൽ 12,000 രൂപ വരെ ലഭിക്കും. വിദേശങ്ങളിൽ നിന്നെത്തുന്ന ഇവർക്ക് വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും ഭക്ഷണവും ഫ്രാഞ്ചൈസികൾ തന്നെയാണ് ഒരുക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടെ കോടികളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും കഠിനമായ പരിശീലനവും തുടർച്ചയായ യാത്രകളും ആവശ്യമുള്ള ഈ പ്രൊഫഷനിലൂടെ ഒരു സീസണിൽ മികച്ച വരുമാനം ഇവർക്ക് നേടാനാകും.
സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി പൊതുവിദ്യാഭ്യാസ സെക്രട്ടറി
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം പരാജയം
നാളെ മുതല്‍ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷന് അറിയിച്ചു.
ഇറാനില്‍ സകലതും അമേരിക്ക ബോംബിട്ട് നശിപ്പിക്കുമോ? ഇറാന് 'അന്തിമ പ്രഹരം' നല്‍കാനുള്ള പ്ലാന്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്
കാസര്‍കോട്: മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. 'വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ ഇടപെട്ടാണ് കെ എം അഷ്റഫിന്റെ പത്രിക പിന്‍വലിപ്പിച്ചത്. മുസ്ലിം സംഘടനകളെ ഉപയോഗിച്ചാണ് സമ്മര്‍ദം ചെലുത്തിയത്. വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കില്‍ SDPI വോട്ടുകള്‍ വേണ്ടെന്ന് പറയണം. ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ല,' കെ സുരേന്ദ്രന് പറഞ്ഞു. ഇന്ന് രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മഞ്ചേശ്വരം ഉപ്പളയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു.
യുഎഇയിൽ അനുഭവപ്പെടുന്നത് ചുഴലിക്കാറ്റല്ല, മറിച്ച് വടക്കുപടിഞ്ഞാറൻ ന്യൂനമർദ്ദത്തിന്റെ ഫലമായുള്ള അസ്ഥിര കാലാവസ്ഥയാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങൾക്ക് മറുപടി നൽകിയ അധികൃതർ, വരും ദിവസങ്ങളിൽ മഴ തുടരുമെന്നും കാറ്റും പൊടിക്കാറ്റും ശക്തമാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
ലെമൺ കോൾഡ് കോഫി ട്രൈ ചെയ്തു നോക്കൂ.
ലെമൺ കോൾഡ് കോഫി ട്രൈ ചെയ്തു നോക്കൂ.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ കമന്റിട്ട പോലിസുകാരന് സസ്പെന്ഷന്
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ കമന്റിട്ട പോലിസുകാരന് സസ്പെന്ഷന്. പാങ്ങോട് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ വൈശാഖന് സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പോലിസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി കെ മുരളി തന്നെ ഇത്തവണയും വിജയിക്കുമെന്നായിരുന്നു കമന്റ്. ഒരു മാധ്യമം നല്കിയ 'വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം' എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വൈശാഖന് കമന്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നത്. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും റൂറല്‍ എസ്പി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 1977 മുതലുള്ള സിപിഎം-ആർഎസ്എസ്/ബിജെപി ബന്ധത്തിന്റെ തെളിവുകൾ എണ്ണിയെണ്ണി നിരത്തിക്കൊണ്ടാണ് സതീശൻ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാൻ ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ബ്രേക്ക്ഫാസ്റ്റിന് ഓട്സാണോ നിങ്ങൾ കഴിക്കാറുള്ളത്? എങ്കിൽ ശ്രദ്ധിക്കൂ
ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ഓട്സ് പുട്ട്, ഓട്സ് ഉപ്പുമാവ്, ഓട്സ് ഇഡ്ഡ്ലി, ഓട്സ് ദോശ ഇങ്ങനെ ഏത് രീതിയിലും കഴിക്കാവുന്നതാണ്.
‘ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരൻ’നേവി കമാൻഡർ അലിറേസ തങ്സിരിയെ വധിച്ചുവെന്ന് ഇസ്റാഈൽ
ലോകത്തെ എണ്ണ, വാതക വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് തങ്സിരി.
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവിന് 6 വര്‍ഷം തടവ്
തിരുവനന്തപുരം: സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം തടവും പിഴയും. വര്‍ക്കല തച്ചോട് സ്വദേശി വിനീതിനെ ആണ് കോടതി ശിക്ഷിച്ചത്. 2024ല്‍ വര്‍ക്കലയില്‍ വെച്ചാണ് സംഭവം നടക്കുന്നത്. 41കാരനായ വിനീത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആയിരുന്നു ഉപദ്രവിച്ചത്. തുടര്‍ന്ന് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ദാറുല്‍ ഉലൂം ദിയോബന്ദിലെ മുസ് ലിം വിദ്യാര്‍ഥികള അധിക്ഷേപിച്ച് ഹിന്ദുത്വന്. മതത്തിന്റെ പേരില്‍ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത ഇയാള്‍ വിദ്യാര്‍ഥികളോട് വളരെ മോശമായി പെരുമാറുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിങ്ങള്‍ പശുക്കളെ അറുത്താല്‍ ഞങ്ങള്‍ നിങ്ങളെ അറുക്കുമെന്നായിരുന്നു ഇയാളുടെ ആക്രോശം. എന്നാല്‍ വിദ്യാര്‍ഥികള്‍ സംയമനം പാലിക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തു. Location: Delhi If you slaughter cows, we will slaughter you. A saffron-clad sadhu threatened students from Darul Uloom Deoband based on their religious identity—spotting their skullcaps, kurtas, and pajamas. During this, the students exercised restraint and did not respond. pic.twitter.com/xBInHZL3iI — The Muslim (@TheMuslim786) March 26, 2026
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിയേറ്റീവ് മേഖലയെ സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ദേശീയ എഐ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു. ഗൂഗിള്‍, യൂട്യൂബ് എന്നീ മുന്‍നിര ടെക് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റിവ് ടെക്നോളജി(ഐഐസിടി)യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 15,000 പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മാധ്യമം, വിനോദം, ആനിമേഷന്‍, ഗെയിമിങ്, ഡിജിറ്റല്‍ സ്റ്റോറിടെല്ലിംഗ് തുടങ്ങിയ മേഖലകളിലെ പ്രതിഭകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. ഡിജിറ്റല്‍ പ്രൊഫഷണലുകളും കണ്ടന്റ് ക്രിയേറ്റര്‍മാരും ആധുനിക നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുക എന്നതാണ് പ്രധാന ലക്ഷ്യം. യൂട്യൂബും ഗൂഗിളും ചേര്‍ന്ന് രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഗുഗിള്‍ ക്ലൗഡിന്റെ ജനറേറ്റീവ് എഐ പഠന സംവിധാനങ്ങള്‍ എന്നിവ വഴി എഐ സാക്ഷരതയും ഉത്തരവാദിത്തപരമായ ഉപയോഗവും പഠിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ സ്റ്റോറിടെല്ലിംഗ്, ആധുനിക എഐ ടൂളുകള്‍, യൂട്യൂബ് ബെസ്റ്റ് പ്രാക്ടീസുകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. രാജ്യത്തെ പ്രമുഖ ക്രിയേറ്റീവ് ഹബ്ബുകള്‍ കേന്ദ്രീകരിച്ചുള്ള ഹൈബ്രിഡ് മാതൃകയിലാണ് പരിശീലനം നടപ്പിലാക്കുക. ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്സ്, ഗെയിമിങ്, കോമിക്സ് (എവിജിസി) മേഖലകളില്‍ ഇന്ത്യയെ ആഗോള കേന്ദ്രമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ വളരുന്ന ക്രിയേറ്റീവ് സമ്പദ്വ്യവസ്ഥയില് എഐ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് യൂട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഗുഞ്ചന് സോണി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഐഐസിടിയും യൂട്യൂബും ചേര്‍ന്ന് നടത്തിയ 'ക്രിയേറ്റ് വിത്ത് എഐ' പരിപാടിയുടെ തുടര്‍ച്ചയായാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്.
ഒരു ടെൻഷനും വേണ്ട; വേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജം.
ഇത്തവണ വേനലവധി ഒരുമാസമായി കുറച്ചെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദീകരണവുമായെത്തിയത്
സിനിമയുടെയും സാഹിത്യത്തിന്റെയും കുളിരുള്ള പൈതൃകം പേറുന്ന ഒറ്റപ്പാലം ഇന്ന് രാഷ്ട്രീയ ചടുലതയുടെ ചൂടിലാണ്. വർഷങ്ങളായി ഇടതുപക്ഷം കാത്തുസൂക്ഷിക്കുന്ന ചുവപ്പ് കോട്ടയിൽ ഇത്തവണ വിള്ളൽ വീഴ്ത്താൻ അപ്രതീക്ഷിത കരുനീക്കങ്ങളുമായി പ്രതിപക്ഷം കളം നിറയുന്നു. സിപിഐഎം പാളയത്തിൽ നിന്നുള്ള കരുത്തരായ വിമതരുടെ പിന്തുണയോടെ..
പൂരക്കളിക്ക് കേരള ഫോക്ലോർ അക്കാദമി പുരസ്ക്കാരം നേടിയ മാങ്ങാട് മധു പണിക്കരെ പൂക്കോത്ത് കൊട്ടാരം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ക്ഷേത്ര തിരുമുറ്റത്ത് നടന്ന ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ഐപിഎൽ ചിയർ ലീഡർമാരുടെ പ്രതിഫലം, ഓരോ ഫ്രാഞ്ചൈസിയും നൽകുന്ന തുക; കൂടുതൽ നല്കുന്ന ടീം
ഐപിഎല്‍ ടീമുകളില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് തങ്ങളുടെ ചിയർ ലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത്.
അനിശ്ചിതത്വം നീങ്ങി; അഹമ്മദ് ദേവർകോവിലിന് ‘ബക്കറ്റ്’ചിഹ്നം അനുവദിച്ചു
2025-ലെ പുതുക്കിയ പട്ടികയിൽ മുൻപ് ഉപയോഗിച്ചിരുന്ന ഗ്ലാസ് ചിഹ്നം ഇല്ലാതിരുന്നതിനെത്തുടർന്നാണ് പുതിയ ചിഹ്നം അനുവദിച്ചത്.
കോഴിക്കോട്: ഓഖ-എറണാകുളം എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു ബങ്കേലാലി(30)നെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനാണ്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്ഫോമില്‍ ഇറങ്ങി. ഈ സമയത്ത് കുട്ടിയുടെ അടുത്ത് വന്നിരുന്ന പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടി ഈ വിവരം പറഞ്ഞു. ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ പരാതി നല്കി. കോഴിക്കോട്ട് വച്ച് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് എറണാകുളത്ത് വെച്ചാണ് നന്‍ഹക്കുവിനെ പിടികൂടിയത്. കോഴിക്കോട് റെയില്‍വേ പോലീസ് എസ്ഐ സി.പ്രദീപ് കുമാര്‍, എഎസ്ഐമാരായ ഷമീര്‍, സുനീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജാനി, രന്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എ.ഐ വിഡിയോ നീക്കിയില്ല ; എക്സിനെതിരെ കേസെടുത്ത് സൈബർ പൊലീസ്
തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എ.ഐ വിഡിയോ നീക്കം ചെയ്യാത്തതിന് സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസെടുത്തു. വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കമ്മീഷന്റെ
മസ്കറ്റ്: ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽപ്പെട്ട് അപകടത്തിലായ രണ്ട് ഇന്ത്യക്കാരെ സ്വന്തം ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശിയായ ഷെഹ്സാദ് ഖാൻ സമൂഹമാധ്യമങ്ങളിൽ താരമായി. ബർക്കയിലെ വാദിയിൽ ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്ന 25 വയസ്സുകാരനായ ഷെഹ്സാദിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ശക്തമായ ഒഴുക്കുള്ള വാദി മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു കാർ പകുതിയോളം വെള്ളത്തിൽ മുങ്ങി. കാറിനുള്ളിൽ കുടുങ്ങിയവർ സഹായത്തിനായി നിലവിളിക്കുമ്പോഴും നൂറുകണക്കിന് ആളുകൾ കരയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് കണ്ട ഷെഹ്സാദ് ഖാൻ ഒട്ടും ആലോചിക്കാതെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് എടുത്തുചാടി. വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന കാറിന് മുകളിൽ കയറി തന്റെ കാലുകൊണ്ട് ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ലുകൾ ഉപയോഗിച്ച് ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന രണ്ട് പേരെയും പുറത്തെടുക്കുകയായിരുന്നു. ആ നിമിഷം അവരുടെ രാജ്യമോ മതമോ ഒന്നും ഞാൻ ചിന്തിച്ചില്ല, അപകടത്തിൽപ്പെട്ട മനുഷ്യരെ മാത്രമാണ് കണ്ടത്, ഷെഹ്സാദ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 10 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വാദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലും വെള്ളം കയറിയിരുന്നു. ചുവന്ന കുർത്ത ധരിച്ച് ഷെഹ്സാദ് ഈ സാഹസിക രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേവലം കാഴ്ചക്കാരായി നിൽക്കാതെ ഒരാളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന ഷെഹ്സാദിനെ പാകിസ്ഥാൻ സോഷ്യൽ ക്ലബ്ബും വിവിധ കമ്മ്യൂണിറ്റികളും അഭിനന്ദിച്ചു. സ്ഥിതിഗതികൾ ശാന്തമായാൽ ഷെഹ്സാദിനെ പാകിസ്ഥാൻ എംബസി ആദരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
'എവിടെയോ നഷ്ടമായ എന്റെ അണ്ണൻ', അഖിലിന്റെ പോസ്റ്ററിന് മുന്നിൽ അഭിമാനത്തോടെ ഭാര്യ രാജലക്ഷ്മി
തൃക്കാക്കരയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാർക്ക് പിന്തുണയുമായി ഭാര്യ രാജലക്ഷ്മി പ്രചാരണരംഗത്ത് സജീവമാണ്. രാജലക്ഷ്മിയുടെ പുതിയ പോസ്റ്റും അഖിലിന്റെ സ്ഥാനാർത്ഥിത്വവും സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി വിജയിക്കുമായിരുന്നു
നെയ്യാറ്റിൻകരയിൽ മൂന്നാം തവണയും ആൻസലൻ തുടരുമോ? ശക്തി കാട്ടാന്‍ ശക്തനും ചെങ്കൽ രാജശേഖരനും
ജനങ്ങളോട് ചേർന്നുനിൽക്കുന്ന, എപ്പോഴും അവര്‍ക്ക് ലഭ്യമാകുന്ന നേതാക്കൾക്കാണ് നെയ്യാറ്റിൻകരയിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ വിലയിരുത്തും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട.
എൽപിജി ലഭിക്കാൻ വൈകുമോ; രാജ്യത്ത് എവിടെയും പെട്രോൾ, ഡീസൽ ലഭ്യതയിൽ കുറവില്ലെന്ന് കേന്ദ്രം
LPG Shortage: രാജ്യത്തെ ഇന്ധന വിതരണ സ്ഥിതി പൂർണമായും സ്ഥിരതയുള്ളതായി പൗരന്മാർക്ക് ഉറപ്പുനൽകാൻ കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പെട്രോളിയം, എൽപിജി സംവിധാനങ്ങൾ സുരക്ഷിതമാണെന്നും കർശന നിയന്ത്രണത്തിലാണെന്നും രാജ്യത്ത് എവിടെയും പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ കുറവില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
തെഹ്റാന്: കരയുദ്ധം അമേരിക്കയ്ക്കും ഇസ്രായേലിനും കൂടുതല്‍ അപകടകരവും ചെലവേറിയതുമാകുമെന്ന് ഇറാന് സൈനിക കമാന്‍ഡര്‍ ജനറല്‍ അലി ജഹാന്‍ഷാഹി. അതിര്‍ത്തിയിലെ ശത്രുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തിനും ഇറാന് പൂര്‍ണ്ണമായും സജ്ജമാണെന്നും ആര്‍മി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ജഹാന്‍ഷാഹി പറഞ്ഞതായി ഇറാന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാനിയന്‍ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്താക്കി.
തിരുവനന്തപുരം: 2006ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2006ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചത് 2006ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വി ഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആര്‍എസ്എസിന്റെ രണ്ടാം സര് സംഘചാലകും ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളുമായ ഗോള്‍വാള്‍ക്കറെ പൂവിട്ടു പൂജിക്കാന്‍ വി ഡി സതീശന് കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂര്‍ മനക്കപ്പടി സ്കൂളില്‍ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ്. 2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വി ഡി സതീശന് ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. 2006ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.
അബുദാബിയിൽ ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർ മരിച്ചു. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു The post അബുദാബിയിൽ ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം appeared first on RashtraDeepika .
പ്രചാരണത്തിന് സോഷ്യൽ മീഡിയ മാത്രം; ഇലക്ഷനുവേണ്ടി പൈസ ചെലവാക്കാൻ താത്പര്യമില്ലെന്ന് ചെകുത്താൻ
പത്തനംതിട്ട; അഴിമതിക്കെതിരെ പോരാടാനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ്.
‘തിലാവ’അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം നാളെ
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മത്സരം ഉദ്ഘാടനം ചെയ്യും.
ടെൽ അവീവ്: ഇസ്രയേലിന്റെതലസ്ഥാനമായടെൽ അവീവിന്റെ ആകാശത്ത് വട്ടമിട്ട് പറന്ന് ആയിരക്കണക്കിന് കാക്കകൾ.
ഇറാന്റെ മറ്റൊരു ഉന്നതൻ കൂടി കൊല്ലപ്പെട്ടു, മരണം ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിലെന്ന് സൂചന
ടെഹ്റാൻ: ഇറാനിലെ മറ്റൊരു ഉന്നതൻ കൂടി ഇസ്രയേൽ-അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വിവരം.
'വേനലവധി ഒരുമാസം വെട്ടിക്കുറച്ചു'; വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്.
കൊല്ലം: വോട്ടർമാരെ നേരിൽ കാണാൻ നെട്ടോട്ടമോടുന്ന സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർത്ഥികളേക്കാൾ ഭയം കത്തുന്ന സൂര്യനെയാണ്.
ശ്വാസകോശ രോഗബാധിതനായ മലയാളി ജിദ്ദയിൽ മരിച്ചു
ശ്വാസകോശ രോഗബാധിതനായ മലയാളി ജിദ്ദയിൽ മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജിദ്ദ ബക്ഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി പ്രവാസിയാണ്.
ആസ്വദിച്ചു കഴിക്കാൻ പഞ്ഞി പോലുള്ള കേക്ക് വീട്ടിൽ തയ്യാറാക്കാം ഓവനില്ലാതെ തന്നെ
ഒന്നേ മുക്കാൽ കപ്പ് റവ ഒരു ബൗളിൽ എടുത്തതിലേയ്ക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും, ഒന്നേ മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും, കാൽ ടീസ്പൂൺ ഉപ്പ്, മൂന്ന് ടീസ്പൂൺ ബേക്കിങ് പൗഡർ, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, അര കപ്പ് വെണ്ണ ഉരുക്കിയത്, ഒപ്പം രണ്ട് കപ്പ് ബ്രൗൺ ഷുഗർ കൂടി ചേർത്ത് ഇളക്കാം.
എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ഇയാളെ എക്സൈസ് പിടികൂടിയത്
തളിപ്പറമ്പിൽ കോൺഗ്രസിനും വിമത സ്ഥാനാർത്ഥി ; കൊയ്യം ജനാർദ്ദനൻ പത്രിക പിൻവലിച്ചില്ല
യുഡിഎഫിനെ വീണ്ടും പ്രതിസന്ധിയിലാക്കി തളിപ്പറമ്പിലും വിമതസ്ഥാനാർഥി. കെപിസിസി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കൊയ്യം ജനാർദ്ദനൻ തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി നൽകിയ പത്രിക പിൻവലിച്ചില്ല. ഇതോടെ എൽഡിഎഫിനായി പി.കെ ശ്യാമളയു.ഡി എഫ് സ്വതന്ത്രനായി ടി.കെ ഗോവിന്ദൻ, എൻ.ഡി.എ സ്ഥാനാർത്ഥിയായി എൻ. ഹരിദാസും കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി കൊയ്യം ജനാർദ്ദനനും ജനവിധി തേടും.
പി എൻ ജി പ്രോത്സാഹിപ്പിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമാണെന്നും അല്ലാതെ ഇന്ധനക്ഷാമം കൊണ്ടല്ലെന്നും മന്ത്രാലയം
കുട്ടനാട് മണ്ഡലത്തിലെ യുഡിഎഫ് വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് പത്രിക പിന്‍വലിച്ചു. കെ സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. സമാനമായ രീതിയില്‍ പുനലൂരിലെ വിമത സ്ഥാനാര്‍ത്ഥിയും വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് പത്രിക പിന്‍വലിച്ചിരുന്നു.
എയിംസ് വരും എന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. അതിനിടെ മറ്റൊരു 'മറ്റേ' പ്രയോഗവും വേദിയിൽ സുരേഷ് ഗോപി നടത്തി.
പഴത്തൊലി കളയുന്നതിന് മുമ്പ് ഇത് ഒന്ന് വായിക്കൂ
ധാരാളം ആന്റി-ഓക്സിഡന്റുകളും ഒപ്പം വൈറ്റമിന്‍-സിയും അടങ്ങിയിരിക്കുന്നു പഴത്തൊലി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്.പഴത്തൊലി അല്ലെങ്കില്‍ കായത്തൊലി തോരനും മറ്റ് വിഭവങ്ങളുമുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്.
വേനലവധിക്ക് മാറ്റമില്ല
എംഡിഎംഎ വില്പന; സന്തോഷ് ട്രോഫി മുന്‍ ടീമംഗം പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന സന്തോഷ് ട്രോഫി മുന്‍ ടീമംഗം പിടിയില്‍. നജീബ് ഖാനെയാണ് എക്സൈസും നര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. നിലവില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്നു നജീബ് ഖാന്. മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഇയാളുടെ സ്ഥിരം ഇടപാടുകാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട്
രാജീവ് ചന്ദ്രശേഖറും പി.വി. അൻവറുമൊക്കെയടക്കമുള്ള കോടീശ്വരന്മാർ പണമൊഴുക്കുന്ന തെരഞ്ഞെടുപ്പ് ഗോദയിൽ വ്യത്യസ്തയാകുകയാണ് ആഷ്ന തമ്പി. കേരളത്തിലെ സ്ഥാനാർഥികളിൽ ഏറ്റവും ആസ്തി കുറഞ്ഞയാളാണ് ഈ 26കാരി. ഏറ്റുമാനൂർ മണ്ഡലത്തിൽ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥിയായ ആഷ്ന. വെറും 40 രൂപ ആയിരുന്നു പത്രിക നല്കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി
യുദ്ധഭീതിയിൽ ലോകം; അടിയന്തര നീക്കവുമായി പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ നിർണ്ണായക യോഗം നാളെ
നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കില്ല.
ശ്രീകാര്യം : പൊതുജനങ്ങളെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി ശ്രീകാര്യം ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലുമെത്തിയ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൻഡിഎ ബിജെപി സ്ഥാനാർത്ഥി വി. മുരളീധരൻ ശ്രീകാര്യം പബ്ലിക് മാർക്കറ്റിലും കയറി. മാർക്കറ്റിലെ വ്യാപാരികളോട് മാർക്കറ്റിന്റെ ദുരവസ്ഥ അദ്ദേഹം ചോദിച്ചറിഞ്ഞു. നിരവധി പ്രശ്നങ്ങളാണ് ഓരോ വ്യാപാരികളും അദ്ദേഹത്തോട് പറഞ്ഞത്. റോഡിനു വേണ്ടി സ്ഥലം ഏറ്റെടുത്ത ശേഷം മതിലും മറ്റും പൊളിച്ചിട്ട് മാർക്കറ്റ് താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല എന്നതായിരുന്നു പ്രധാന ആക്ഷേപം. അതിനുപുറമേ കഴിഞ്ഞകാല കോർപ്പറേഷൻ ഭരണാധികാരികൾ കാട്ടിക്കൂട്ടിയ നടപടികൾ മൂലം മാർക്കറ്റ് തകർന്നതിനെക്കുറിച്ചും വിശദമായി തന്നെ മുരളീധരനോട് വ്യാപാരികൾ പറഞ്ഞു. ബയോഗ്യാസ് പ്ലാന്റ് തകർന്നു കിടക്കുന്നതും, അതുമൂലമുണ്ടാകുന്ന ദുർഗന്ധവും, മേൽക്കൂരയില്ലാത്ത തുണുകളും, മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള സൗകര്യം ഇല്ലായ്മയും അവർ ചൂണ്ടിക്കാണിച്ചു. നിലവിലെ എംഎൽഎ ഒന്നും ചെയ്തിട്ടില്ലെന്നും, നൂറോളം കുടുംബങ്ങൾ നേരിട്ടും നിരവധി കുടുംബങ്ങൾ പരോക്ഷമായും ഉപജീവനം കഴിച്ചിരുന്ന മാർക്കറ്റാണിതെന്നും അവർ പറഞ്ഞു. ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു. താൻ ജയിച്ചാൽ മാർക്കറ്റ് ആധുനികരീതിയിൽ നവീകരിക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉറപ്പു നൽകിയ ശേഷമാണ് വി. മുരളീധരൻ അവിടെ നിന്നും മടങ്ങിയത്. മാർക്കറ്റിനു സമീപത്തും, ചെക്കാല മുക്കിലെയും എല്ലാ വ്യാപാരശാലകളിലും കയറി വി. മുരളീധരൻ വോട്ടഭ്യർത്ഥിച്ചു. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് പോങ്ങുംമൂട് വിക്രമൻ, സംസ്ഥാന കൗൺസിൽ അംഗം ബി.ജി. വിഷ്ണു, മണ്ഡലം സെക്രട്ടറി ഉദയഗിരി വിഷ്ണു, ഏരിയ പ്രസിഡന്റ് ഷാജു, ചെറുവയ്ക്കൽ വാർഡ് കൗൺസിലർ ആർ. വിനോദ്, മഹിളാമോർച്ച നേതാക്കളായ ആനി അശോകൻ, ലക്ഷ്മി തുടങ്ങിയവർ വി. മുരളീധരനൊപ്പം ഉണ്ടായിരുന്നു.
യു പ്രതിഭയ്ക്ക് എതിരെ അധിക്ഷേപം; ഇര്‍ഷാദിനെതിരെ കേസെടുത്തു
ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.
ന ല്ല ഉറക്കം ലഭിക്കുന്നതിന് രാത്രിയിൽ ചിലതരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കഫീൻ അടങ്ങിയ പാനീയങ്ങൾ, ജങ്ക് ഫുഡ്, ഐസ്ക്രീം, ചോക്ലേറ്റ്, സിട്രിസ് പഴങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ എന്നിവയാണ് ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുന്ന പ്രധാന ആഹാരപദാർത്ഥങ്ങൾ. ശരീരത്തിന് ഉറക്കം നൽകുന്ന അഡിനോസിൻ എന്ന രാസവസ്തുവിന്റെ പ്രവർത്തനത്തെ കഫീൻ തടയുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ രാത്രികാലങ്ങളിൽ കഫീൻ അടങ്ങിയ കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കണം. രാത്രിയിൽ ജങ്ക് ഫുഡ് കഴിക്കുന്നത് ദഹനക്കേടിനും അതുവഴി മോശം ഉറക്കത്തിനും ഇടയാക്കും. അതുപോലെ, ഐസ്ക്രീമിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കൊഴുപ്പും പഞ്ചസാരയും ഉറക്കത്തെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. ചോക്ലേറ്റിൽ കാണപ്പെടുന്ന 'ടൈറോസിൻ' എന്ന ഘടകവും ഉറക്കം തടസ്സപ്പെടുത്തുന്ന ഒന്നാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങൾ രാത്രിയിൽ ദഹിക്കാൻ പ്രയാസമുള്ളവയാണ്. ഇത് വയറ്റിൽ അസ്വസ്ഥതകളുണ്ടാക്കി ഉറക്കത്തിന് തടസ്സമുണ്ടാക്കാം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ ലക്ഷണങ്ങളെ ഇത് വഷളാക്കുകയും ചെയ്യും.

31 C