അലി ലാരിജാനി കൊല്ലപ്പെട്ടത് മകളുടെ വീട് സന്ദർശിക്കുന്നതിനിടെ; ഒറ്റിയത് ഇറാൻ പൗരന്മാരോ?
കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയായിരുന്നു ലാരിജാനി; ളിത്താവളത്തെക്കുറിച്ച് ഇസ്റാഈലിന് സൂചന നൽകിയത് ടെഹ്റാനിലെ ചില താമസക്കാരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
വിവാഹ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം ; പ്രതി പള്‍സര്‍ ബാബു പിടിയില്‍
. പത്തൊന്‍പതോളം കേസുകളില്‍ പ്രതിയായിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല
24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം; ഇറാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ഖത്തര്‍
24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം; ഇറാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ഖത്തര്‍
രണ്ടു കപ്പലുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടങ്ങിയത്. അതിനിടെ, ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു.
ഖത്തറിലെ ഇറാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം
സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.
ബിജെപി രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
എംടി രമേശ് മത്സരിച്ചേക്കില്ല.
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു | Malappuram | Crime news
പൊലീസുകാരന് കുത്തേറ്റു, ആക്രമണം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ
കര യുദ്ധത്തിലേക്കോ?; ആയിരക്കണക്കിന് യുഎസ് സൈനികരെ മിഡിൽ ഈസ്റ്റിൽ വിന്യസിക്കാൻ ട്രംപിന്റെ നീക്കം
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ വ്യോമ, നാവിക സേനകളെ ഉപയോഗിക്കുന്നതിനൊപ്പം ഇറാന്റെ തീരപ്രദേശങ്ങളിൽ കരസേനയെ ഇറക്കാനും ആലോചന
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
മണ്ഡലത്തില്‍ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കണ്‍വെന്‍ഷനും മുഖ്യമന്ത്രി പൂര്‍ത്തീകരിച്ചിരുന്നു.
താലിബാനെതിരായ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് പാകിസ്താന്
ഡോ വന്ദനാദാസ് കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്
നീതിക്കായി വന്ദനാദാസിന്റെ മാതാപിതാക്കള്‍ കാത്തിരിക്കുകയാണ്.
യുദ്ധം വ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനം വർധിച്ച് ബാരലിന് 108 ഡോളറിന് മുകളിലെത്തി.
ധർമ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും
രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം. ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. മണ്ഡലത്തിൽ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കൺവെൻഷനും മുഖ്യമന്ത്രി പൂർത്തീകരിച്ചിരുന്നു.
ഡോ.വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. നീതിക്കായി വന്ദനാദാസിൻ്റെ മാതാപിതാക്കൾ കാത്തിരിക്കുകയാണ്.
വയനാട്ടില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
വയനാട്ടില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് സൂചന.
കോൺഗ്രസ് പട്ടികയിൽ ഒരു തർക്കവുമില്ല, സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും: വിഡി സതീശൻ
'കോൺഗ്രസ് പട്ടികയിൽ ഒരു തർക്കവുമില്ല, ചില കാര്യങ്ങൾ സിപിഎമ്മിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഞങ്ങൾ വൈകിപ്പിച്ചതാണ്, സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും'; 95 സ്ഥാനാർത്ഥികളെയും രണ്ട് ദിവസം കൊണ്ട് തീരുമാനിച്ചെന്ന് വിഡി സതീശൻ
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി | Kowdiar Palace theft case
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി, നാളെ അന്വേഷണ സംഘം യോഗം ചേരും
കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന് സൂചന; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം പട്ടിക നാളെ
കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന് സൂചന; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം പട്ടിക നാളെ, എംടി രമേശ് മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്
പിടികിട്ടാപ്പുള്ളി കർണാടക പൊലീസിൻ്റെ കസ്റ്റഡിയിൽ; പിടിയിലായത് ചന്നപട്ടണ സ്വദേശി പൾസർ ബാബു| Karnataka
പിടികിട്ടാപ്പുള്ളി കർണാടക പൊലീസിൻ്റെ കസ്റ്റഡിയിൽ; പിടിയിലായത് ചന്നപട്ടണ സ്വദേശി പൾസർ ബാബു; ഇയാൾ മോഷണം നടത്തിയിരുന്നത് വിവാഹ വീടുകളിൽ നിന്നും
സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീപടരും മുമ്പേ ഫയർഫോഴ്സ് എത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ലോറിയുടെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളിൽ നിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ച അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. ചർച്ച തീർന്നത് പുലർച്ചെ 2.15നാണ്. കണ്ണൂരിൽ കെ സുധാകരൻ എംപിയെ മത്സരിപ്പിക്കാനുള്ള നീക്കം മല്ലികാർജുൻ ഖർഗെ യോഗത്തിൽ ചോദ്യം ചെയ്തു.
ഞാൻ അല്ല പറയേണ്ടത്, എല്ലാം കെപിസിസി പ്രസിഡന്റ് വിശദീകരിക്കും: വിഡി സതീശൻ
'ഞാൻ അല്ല പറയേണ്ടത്, എല്ലാം കെപിസിസി പ്രസിഡന്റ് വിശദീകരിക്കും'; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ നിർണായക യോഗത്തിന് ശേഷം പ്രതികരിച്ച് വിഡി സതീശൻ
ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി സൗദി
ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി സൗദി, റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകൾ തകർത്തു
ബന്ധുവിനെ കുടുക്കാൻ കവർച്ചാ നാടകം നടത്തി യുവാവ്; സംഭവം തിരുവനന്തപുരം വിഴിഞ്ഞത്ത് | Vizhinjam
ബന്ധുവിനെ കുടുക്കാൻ കവർച്ചാ നാടകം നടത്തി യുവാവ്; നാടകം പൊളിച്ചത് പൊലീസ്; സംഭവം തിരുവനന്തപുരം വിഴിഞ്ഞത്ത്; പ്രതി മനോജ് അറസ്റ്റിൽ
9 At Nine Malayalam News | വാർത്തകൾ വിശദമായി | 18 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 18 March 2026
പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ കത്തിച്ച ആളാണ് സരിൻ: ജോർജ് പൊടിപാറ | Kerala Assembly election 2026
പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ കത്തിച്ച ആളാണ് സരിൻ, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ് സിപിഎമ്മിൽ ചേർന്നപ്പോൾ ഒന്നും മിണ്ടാതെ സ്വീകരിച്ചു: ജോർജ് പൊടിപാറ
സ്വാമി ഗംഗേശാനന്ദയ്ക്ക് ആശ്വാസം; ലൈംഗികപീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി | Swami Gangeshananda Case
പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെയുള്ള ലൈംഗികപീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
Enact 2026 Showcases ‘Daivathinte Goalkeeper’ – A Thought-Provoking Stage Experience
Singapore’s Malayalam theatre community is set to witness an intense and engaging performance as part of Enact 2026 – The Drama Showdown, presented by Singapore Kairalee Kala Nilayam. Among the featured productions is Daivathinte Goalkeeper, a compelling play written and directed by actor-director Ajithkumar Venugopal Menon, inspired by
Enact 2026 Presents ‘Pandavapuram’ – A Deep Psychological Drama on Stage in Singapore
Singapore’s Malayalam theatre community is set to experience a compelling and introspective production as part of Enact 2026 – The Drama Showdown, presented by Singapore Kairalee Kala Nilayam. Among the featured plays is Pandavapuram, an adaptation of Sethu’s acclaimed Malayalam novel, scripted and directed by veteran
ഇസ്രയേലിനെതിരെ ഗൾഫ് രാജ്യങ്ങൾ; പ്രതിഷേധം ഇറാനിലെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ചതിനെതിരെ
ഇസ്രയേലിനെതിരെ ഗൾഫ് രാജ്യങ്ങൾ; പ്രതിഷേധം ഇറാനിലെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ചതിനെതിരെ, പ്രതിസന്ധികൾക്കിടെ ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തി ഇന്ത്യ
നെടുമങ്ങാട് പിടിക്കാൻ കച്ചകെട്ടി BJP സ്ഥാനാർഥി യുവരാജ് ഗോകുൽ | NDA | Nedumangad | Assembly election
ജി ആർ അനിലിനെതിരെ നേർക്കുനേർ മത്സരിക്കാൻ ഒരുങ്ങി ബിജെപി സ്ഥാനാർഥി യുവരാജ് ഗോകുൽ. മണ്ഡലത്തിൽ റോഡ്ഷോയുമായി സ്ഥാനാർഥി. Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics
News Time | ന്യൂസ് ടൈം | 18 March 2026
News Time | ന്യൂസ് ടൈം | 18 March 2026
ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്ന് കണ്ടെത്തൽ; 7 വിദേശ പൗരന്മാർ അറസ്റ്റിൽ | Crime news | NIA
രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിന് ഇന്ത്യയിലേക്ക് എത്തിയെന്ന് കണ്ടെത്തൽ; ഏഴ് വിദേശ പൗരന്മാർ അറസ്റ്റിൽ Crime news | Anti-national activities | NIA
വർക്കലയിൽ വിദേശ വനിതയെ പിന്തുടർന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ് | Varkala | Crime news
വർക്കലയിൽ വിദേശ വനിതയെ പിന്തുടർന്ന് ശല്യം ചെയ്തു;യുവാവിനെതിരെ കേസ്, പ്രതിയെ തിരിച്ചറിയാൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു Varkala | Crime news | Kerala Police
തിരുവനന്തപുരം: പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്താന്‍ കഴിഞ്ഞെങ്കിലും മണ്ഡലങ്ങളിലെ അടിയൊഴുക്കുകളില്‍ കൃത്യമായ കണ്ണുവേണമെന്ന് കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ച് സി.പി.എം സംസ്ഥാന നേതൃത്വം. പ്രചാരണത്തിന്റെ ആവേശത്തില്‍ ഒരുതരത്തിലുള്ള നാവുപിഴയും ഉണ്ടാകാന്‍ പാടില്ല. മറ്റുള്ളവരെ വിമര്ശിക്കുന്നതിനെക്കാളേറെ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു മുന്നോട്ടുപോകാനാണ് ബ്രാഞ്ചുമുതല്‍ ജില്ലാ കമ്മിറ്റികള്‍ക്ക് വരെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി യു.ഡി.എഫിനുള്ളില്‍ തമ്മിലടി രൂക്ഷമാണെങ്കിലും അവരെ ലഘുവായി പരിഗണിക്കരുത്. പരമാവധി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടു ഉറപ്പിക്കണം. പ്രതിഷേധിച്ചു പാര്ട്ടിവിട്ടവര്ക്കെതിരേ അനാവശ്യ വിമര്‍ശനങ്ങള്‍ പാടില്ല. അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെ പ്രകോപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഒരു പ്രവര്‍ത്തിയും പാടില്ല. മണ്ഡലങ്ങളിലെ അടിയൊഴുക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബൂത്തുകളുടെ ചുമതല വഹിക്കുന്നവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ബി.ജെ.പി ബാന്ധവം എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ വലിയ ശ്രദ്ധചെലുത്തണം. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചടിയുണ്ടാക്കി. നിയമസഭയിലും അത് ആവര്‍ത്തിക്കില്ലെന്ന് കരുതാനാവില്ല. ബി.ജെ.പി എ ഗ്രേഡ് മണ്ഡലങ്ങള്‍ എന്ന് തീരുമാനിച്ചിട്ടുള്ളിടങ്ങളില് കാര്യമായ ശ്രദ്ധചെലുത്തണം. അവിടങ്ങളിലെ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെക്കൂടി പരിശോധിച്ചുകൊണ്ടുവേണം മുന്നോട്ടുപോകാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ നേതാക്കളുടെ പ്രസ്താവനകളും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. എന്ത് പ്രതികരണം നടത്തുമ്പോഴും ശ്രദ്ധയോടെ മാത്രമേ പാടുള്ളു. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ വികസനം മാത്രം പറയുക. 2011-16 കാലത്തേയും 2016--2026 കാലത്തേയും താരതമ്യം നടത്തികൊണ്ടുള്ള പ്രചാരണ തന്ത്രമായിരിക്കണം സ്വീകരിക്കേണ്ടത്. ഘടകകക്ഷികളുമായി ഒരുതരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പോകാതെ യോജിച്ച് മുന്നോട്ടുനീങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാനവ്യാപകമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എം.എ. ബേബി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ക്കൊപ്പം കമല്‍ഹാസനെപ്പോലുള്ള സെലിബ്രിറ്റികളേയും പ്രചാരണത്തിന് രംഗത്തിറക്കാന്‍ സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ സംസ്ഥാന പരിപാടി ആരംഭിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നതും.
'മുസ്ലീം ലീഗിന്റെ എന്നല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയാണ്, തിരൂരങ്ങാടിയിൽ നല്ലൊരു തുടക്കം'; പിഎംഎ സമീർ
'മുസ്ലീം ലീഗിന്റെ എന്നല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയാണ്, തിരൂരങ്ങാടിയിൽ നല്ലൊരു തുടക്കം'; മണ്ഡലത്തിൽ പ്രവർത്തനങ്ങൾ സജീവമെന്ന് പിഎംഎ സമീർ
'പോസ്റ്ററടിച്ചത് നെഗറ്റീവ് ആയോ എന്നറിയില്ല, പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും' | Kochi | UDF
'പോസ്റ്ററടിച്ചത് പാർട്ടി പോസിറ്റീവ് ആയി പറഞ്ഞതിന്റെ ഭാഗമായി, പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും', സീറ്റില്ലെങ്കിലും പരാതിയൊന്നുമില്ലെന്ന് ദീപ്തി മേരി വർഗീസ്
കോട്ടയം: പാര്‍ട്ടിക്കതീതമായ സുഹൃത്ബന്ധവുമായി തെരഞ്ഞെടുപ്പ് ഫോട്ടോഷൂട്ട് വേളയില്‍ സുരേഷ് കുറുപ്പ്. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും സി.എം.പി നേതാവുമായ സി.പി. ജോണിന്റെ പോസ്റ്റര്‍ ഫോട്ടോഷൂട്ടിനാണ് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് സുരേഷ് കുറുപ്പെത്തിയത്. ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഷൂട്ടിങ്. സുരേഷ് കുറുപ്പ് മത്സരിച്ചപ്പോഴെല്ലാം പോസ്റ്ററും മറ്റും തയാറാക്കിയിരുന്ന കോട്ടയത്തെ സ്ഥാപനമാണ് സി.പി. ജോണിന്റെ പോസ്റ്റര്‍ തയാറാക്കുന്നത്. ഈ സ്ഥാപനത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ ഫോട്ടോഷൂട്ടിലാണ് സുരേഷ് കുറുപ്പും പങ്കാളിയായത്. കഴിഞ്ഞ 17 നു വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒന്‍പതര വരെ നീണ്ടുനിന്ന ഷൂട്ടിങ്ങില്‍ നിര്‍ദേശങ്ങള്‍ നല്കി സുരേഷ് കുറുപ്പും ഒപ്പമുണ്ടായിരുന്നു. 1984 ല്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്താണ് കോട്ടയത്തുനിന്ന് സുരേഷ് കുറുപ്പ് ആദ്യമായി പാര്‍ലമെന്റിലേക്കു മത്സരിക്കുന്നത്. അന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അന്ന് സുരേഷ് കുറുപ്പിന്റെ പ്രചാരണത്തിനായി രംഗത്തിറങ്ങി. യുവത്വത്തിന്റെ പ്രസരിപ്പില്‍ അക്ഷരനഗരി അക്ഷരാര്‍ത്ഥത്തില്‍ ചുവന്നെന്നാണ് സി.പി.എം അന്നു വിലയിരുത്തിയത്. അവിഭക്ത കേരളാ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന സ്കറിയ തോമസിനെയാണ് ആ തെരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പ് തറപറ്റിച്ചത്. വിദ്യാര്‍ഥിപ്രസ്ഥാനമായ എസ്.എഫ്.ഐയിലൂടെയാണ് കുറുപ്പും ജോണും അടുത്ത സുഹൃത്തുക്കളായത്. 1986 ല്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് എം.വി. രാഘവന് പാര്‍ട്ടിബന്ധം ഉപേക്ഷിച്ച് സി.എം.പി. രൂപീകരിച്ചപ്പോള്‍ സി.പി. ജോണും അതിന്റെ ഭാഗമായി. എന്നാല്‍ അതിനുശേഷവും ഉറ്റ സൃഹൃത്തുക്കളായിത്തന്നെ ഇരുവരും തുടര്‍ന്നു. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണുള്ളത്. സുരേഷ് കുറുപ്പിന്റെ നിര്‍ദേശപ്രകാരം സി.പി. ജോണ്‍ കളര്‍ ഷര്‍ട്ടിലും ഫോട്ടോഷൂട്ട് നടത്തി.
ചില്ലറ മോഷണക്കേസുകളിൽ പ്രതിയായി ജയിലിൽ ആയിരുന്ന ബാബു കൊവിഡ് കാലത്ത് ജയിൽ മോചിതനായതോടെയാണ് വിവാഹ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി; എല്‍ദോസ് പി. കുന്നപ്പിള്ളിക്ക് വിനയായതു സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ആരോപണ വിധേയരെയെല്ലാം ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് കേന്ദ്ര ഇലക്ഷന് കമ്മിറ്റിയുടെ (സി.എ.സി.) നിര്‍ദ്ദേശം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍.ഡി.എഫ്. നയം തന്നെയാണു ഇക്കാര്യത്തില്‍ യു.ഡി.എഫും സ്വീകരിച്ചത്. ആരോപണ വിധേയരായവരെ ഒഴിവാക്കണമെന്ന നയം എല്‍.ഡി.എഫ്. സ്വീകരിച്ചപ്പോള്‍ അതേനയം തന്നെ പിന്തുടരണമെന്ന ശക്തമായ നിലപാടാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്വീകരിച്ചത്. ഇതിനെ സി.എ.സിയും പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍, വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ കോവളം എം.എല്‍.എ. എം. വിന്സെന്റിനു വീണ്ടും അവസരം നല്കിയതു എല്‍ദോസ് കുന്നപ്പിള്ളിയ്ക്കു പ്രതീക്ഷ നല്കുന്നു. തനിക്കെതിരേയുള്ള നിലപാട് എന്തുകൊണ്ടു വിന്‍സെന്റിന്റെ കാര്യത്തില്‍ നടപ്പായില്ലെന്നാണു എല്‍ദോസ് വാദിക്കുന്നത്. തനിക്കെതിരേ ആരോപണം മാത്രമാണെന്നും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണു എല്‍ദോസ് വാദിക്കുന്നത്. മാത്രമല്ല, സിറ്റിംഗ് എം.പിമാര്‍ ആരും മത്സരിക്കേണ്ടെന്നും തീരുമാനമെടുത്തു. കെ. സുധാകരനു മാത്രം ഇളവു നല്കിയാല് അതു മറ്റു എം.പിമാര്‍ അവകാശവാദം ഉന്നയിക്കാന്‍ കാരണമാകുമെന്നായിരുന്നു വാദം. ഇതുകാരണമാണു കെ. സുധാകരകന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നത്. സുധാകരന്റെ കടുംപിടുത്തം അടൂര്‍ പ്രകാശിനും ഗുണമാണ്. എം.പിമാര്‍ക്കു സീറ്റു നല്കിയാല് തനിക്കും മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണു അടൂര്‍ പ്രകാശിന്റെ വാദം. അടൂര്‍ പ്രകാശിനെയും സുധാകരനെയും അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടെങ്കിലും സുധാകരന് വഴങ്ങിയിട്ടില്ല. അവസാനനിമിഷം വരെ സമ്മര്‍ദ്ദം നിലനിര്‍ത്തി ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. തീരുമാനമെടുക്കും മുമ്പ് മറ്റു എം.പിമാരുടെ സമ്മതവും വാങ്ങും. മറ്റുള്ള എം.പിമാരെല്ലാം സമ്മതിച്ചാല്‍, സുധാകരനെ മത്സരിക്കാന്‍ അനുവദിക്കും. എന്നാല്‍, മാറ്റിനിര്‍ത്തുന്നതു അടൂര്‍ പ്രകാശിനു അതൃപ്തിയുണ്ടാകുമോ എന്നതും പരിഗണിക്കുന്നുണ്ട്. മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച എം.പിമാരുമായി ഇന്നലെ കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തി. ജെബി പോള്‍
കേരള നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുലർച്ചയോടെ വരുമെന്ന് സൂചന
കേരള നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുലർച്ചയോടെ വരുമെന്ന് സൂചന, ദില്ലിയിലെ യോഗം ഒന്നര മണിക്കൂർ പിന്നിട്ടു
ഇടുക്കി, കൊച്ചി സീറ്റുകളിലും തർക്കം; വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ കെസി വേണുഗോപാലും വിഡി സതീശനും
ഇടുക്കി, കൊച്ചി സീറ്റുകളിലും തർക്കം; വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ കെസി വേണുഗോപാലും വിഡി സതീശനും, കോൺഗ്രസ് തെര. പട്ടികയിൽ ചർച്ച തുടരുന്നു
'കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നല്ല വാർത്തകൾ വരും'; കർണാടക മന്ത്രി കെജെ ജോർജ്ജ്
'കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നല്ല വാർത്തകൾ വരും'; കർണാടക മന്ത്രി കെജെ ജോർജ്ജ്, ദില്ലിയിൽ ചർച്ച തുടർന്ന് നേതാക്കൾ
നേതാക്കൾ സമവായത്തിലെത്തുമോ?; അർധരാത്രി കഴിഞ്ഞിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമായില്ല
നേതാക്കൾ സമവായത്തിലെത്തുമോ?; അർധരാത്രി കഴിഞ്ഞിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമായില്ല, ദില്ലിയിൽ ചർച്ച തുടരുന്നു
ആറന്മുള സീറ്റ് ബിഡിജെഎസിന് നൽകാൻ നീക്കം; എൻഡിഎയിലെ സ്ഥാനാർത്ഥി പട്ടിക സമവായത്തിലേക്ക്
ആറന്മുള സീറ്റ് ബിഡിജെഎസിന് നൽകാൻ നീക്കം; എൻഡിഎയിലെ സ്ഥാനാർത്ഥി പട്ടിക സമവായത്തിലേക്ക്, അടൂരിൽ ആശ നാഥ് സ്ഥാനാർത്ഥി ആകുമെന്ന് സൂചന
ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ; തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു | Assembly election | BJP | NDA
ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക നാളെ; തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു; പ്രധാനമന്ത്രിയും അമിത് ഷായും യോഗത്തിൽ
നെടുമങ്ങാട് വൃദ്ധ സഹോദരിമാരെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പിടിയിൽ | Thiruvananthapuram | Police
തിരുവനന്തപുരം നെടുമങ്ങാട് വയോധികയെയും സഹോദരിയെയും വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച സംഭവം ; പ്രതി പിടിയിൽ
ആളെ നോക്കിയാണോ പാര്‍ട്ടി നോക്കിയാണോ വോട്ട് ചെയ്യുക; യൂത്തിന്റെ മനസിലിരുപ്പ് എന്ത് ? | Election
ആളെ നോക്കിയാണോ പാര്‍ട്ടി നോക്കിയാണോ വോട്ട് ചെയ്യുക;യൂത്തിന്റെ മനസിലിരുപ്പ് എന്ത് ?
എതിർ സ്ഥാനാർത്ഥി വെല്ലുവിളിയല്ല, കാഞ്ഞിരപ്പള്ളിയിൽ ജയം തുടരും: എൻ ജയരാജ് | Assembly election | LDF
'എതിർ സ്ഥാനാർത്ഥി വെല്ലുവിളിയല്ല, വൻ ഭൂരിപക്ഷം നേടി കാഞ്ഞിരപ്പള്ളിയിൽ ജയം തുടരും': വിജയ പ്രതീക്ഷ പങ്കുവെച്ച് എൻ ജയരാജ്
LDF സ്ഥാനാർത്ഥി ആകില്ലെന്ന് ഷാഫി ചാലിയം | Assembly election | Shafi Chaliyam | Muslim League | INL
ലീഗിൽ ഉറച്ച് നിൽക്കും, സീറ്റ് കിട്ടാത്തത് എൻ്റെ നിർഭാഗ്യം; LDF സ്ഥാനാർത്ഥി ആകില്ലെന്ന് ഷാഫി ചാലിയം
അന്വേഷണത്തിൽ, ജനൽ കമ്പികൾ അകത്തുനിന്നും മുറിച്ചതാണെന്നും മറ്റ് തെളിവുകളും കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ തന്നെ കള്ളനാണെന്ന് തെളിഞ്ഞത്. പ്രതി കുറ്റം സമ്മതിക്കുകയും ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തുകയും ചെയ്തു.
'എൽഡിഎഫിലേക്കില്ല'; മുസ്ലീം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി
'എൽഡിഎഫിലേക്കില്ല'; മുസ്ലീം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെയും മുനവ്വർ അലി തങ്ങളെയും കണ്ടു
തലവേദനയായി തമ്മിലടി; തീരുമാനമാകാതെ കോൺഗ്രസിന്റെ രണ്ടാം പട്ടിക, ഇടഞ്ഞ് മല്ലികാർജുൻ ഖർഗെ
തലവേദനയായി തമ്മിലടി; തീരുമാനമാകാതെ കോൺഗ്രസിന്റെ രണ്ടാം പട്ടിക, ഇടഞ്ഞ് മല്ലികാർജുൻ ഖർഗെ, കെ സുധാകരന് മുന്നിൽ മുട്ടുമടക്കുമോ ഹൈക്കമാന്റ്?
പാലക്കാട് പിടിക്കാൻ കച്ചമുറുക്കി BJP സ്ഥാനാർഥി ശോഭ സുരേന്ദ്രൻ | Assembly election | Sobha Surendran
'ജയ് ജയ് ശോഭ ചേച്ചി... ശോഭ ചേച്ചിയ്ക്ക് അഭിവാദ്യങ്ങൾ'... പാലക്കാടിനെ ഇളക്കിമറിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഗോധയിലേയ്ക്ക് ഇറങ്ങി ശോഭ സുരേന്ദ്രൻ Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics
സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും ഞാൻ പാർട്ടിക്ക് ഒപ്പം; ജന്മനാട്ടിൽ കന്നിയങ്കത്തിന് രമേഷ് പിഷാരടി
ജന്മനാട്ടിൽ കന്നിയങ്കം, ആത്മവിശ്വാസത്തോടെ പ്രചാരണത്തിന് തുടക്കമിട്ട് രമേഷ് പിഷാരടി, യുഡിഎഫിന് ജയം ഉറപ്പെന്ന് പ്രതികരണം, ആവേശത്തിലാഴ്ത്തി റോഡ് ഷോ
തൊടുപുഴ ഇടത് മുന്നണിക്ക് അനുകൂലം; വോട്ട് തേടി സിറിയക് ചാഴിക്കാടൻ | Election | Cyriac Chazhikadan
മാണി സാറിൻ്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്, തൊടുപുഴ ഇടത് മുന്നണിക്ക് അനുകൂലം; വോട്ട് തേടി സിറിയക് ചാഴിക്കാടൻ
'ഇത് ഞങ്ങൾ പിടിക്കാൻ തീരുമാനിച്ചു', ഒല്ലൂർ പിടിക്കാനുറച്ച് ഷാജി കൊടങ്കണ്ടത്ത് | Shaji Kodankandath
'ഇത് ഞങ്ങൾ പിടിക്കാൻ തീരുമാനിച്ചു, അതിൽ ഒരു തർക്കവുമില്ല. ഞങ്ങളിതു പിടിച്ചിരിക്കും', ഒല്ലൂർ തിരികെ പിടിക്കാനുറച്ച് ഷാജി കൊടങ്കണ്ടത്ത്
ഒരു അതൃപ്തിയും ഇല്ല, ഉടുമ്പൻചോലയിൽ MM മണി പ്രചാരണത്തിന് ഇറങ്ങുമെന്ന് KK ജയചന്ദ്രൻ | MM Mani | LDF
ഒരു അതൃപ്തിയും ഇല്ല, ഉടുമ്പൻചോലയിൽ എം എം മണി പ്രചാരണത്തിന് ഇറങ്ങും; മണ്ഡലം നിലനിർത്തുമെന്ന് കെ കെ ജയചന്ദ്രൻ
എറണാകുളം പുല്ലേപ്പടിയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം | Ernakulam | Fire accident | Kerala Fire Force
എറണാകുളം പുല്ലേപ്പടിയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം; തീ പടർന്നത് വെൽഡിങ് പ്രവർത്തികൾ നടക്കുന്നയിടത്ത് നിന്ന് Ernakulam | Fire accident | Kerala Fire Force
അവസാന നിമിഷവും തമ്മിലടി; കോൺഗ്രസിൻ്റെ 'യോഗം' തീരുന്നില്ല | Assembly election | Congress Party | UDF
പാനലിട്ട സീറ്റുകളിൽ ധാരണയായില്ല, കൊച്ചി - ഇടുക്കി സീറ്റുകളിൽ തർക്കം രൂക്ഷം, കോൺഗ്രസിൻ്റെ 'യോഗം' തീരുന്നില്ല, തർക്കത്തിൽ രാഹുൽഗാന്ധിക്ക് കടുത്ത അതൃപ്തി
മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കലാപക്കൊടി ഉയർത്തിയ അബ്ദുറഹിമാൻ രണ്ടത്താണിയെ ആയുധമാക്കി മലപ്പുറത്ത് മുന്നേറാൻ സി പി എമ്മിൽ തിരിക്കിട്ട നീക്കം തുടരുന്നതിനിടെയാണ് രണ്ടത്താണി ലീഗിൽ തുടരുമെന്ന് വ്യക്തമാക്കിയത്.
കേവലമൊരു ചാരിറ്റി എന്നതിലുപരി, മനുഷ്യന്റെ വ്യവഹാരങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണങ്ങളെ, സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന നിര്‍ബന്ധ ബാധ്യതയാണ് ഫിത്വർ സകാത്ത്. അതിന് കൃത്യമായ സമയവും ലക്ഷ്യവുമുണ്ട്. നിശ്ചിത മനുഷ്യരിലേക്ക് സമയബന്ധിതമായി തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫിത്വര്‍ സകാത്തിന് സാധിക്കുന്നുണ്ട്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ കാലതാമസം പരിഹരിക്കണം
സാമൂഹിക അസമത്വം കുറയ്ക്കാനായി ആവിഷ്കരിച്ച പദ്ധതികള്‍ അസമത്വം വര്‍ധിപ്പിക്കാനിടയാക്കുന്നത് ഗൗരവതരമായ സാമൂഹിക പ്രശ്നമാണ്. ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസ്യതയെ തന്നെ ഇത് ബാധിക്കും.
രാത്രി വിദേശ വനിതയെ പിന്തുടര്ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ പോലീസ് കേസെടുത്തു
വര്‍ക്കല ക്ലിഫില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം സ്കൂട്ടറില്‍ ഹോംസ്റ്റേയിലേക്ക് മടങ്ങുന്നതിനിടെ പരാതിക്കാരിയെ നമ്പര്‍ തിരിച്ചറിയാനാകാത്ത മോട്ടോര്‍സൈക്കിളില്‍ പ്രതി പിന്തുടരുകയായിരുന്നു
കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പരസ്യമായി വിമര്‍ശിച്ചതിനായിരുന്നു നടപടി. നോബിൾ മാത്യു ഖേദപ്രകടനം നടത്തിയതോടെയാണ് സസ്പെൻഷൻ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചത്.
കീറാമുട്ടിയായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പട്ടിക; ദില്ലിയിൽ ചർച്ച തുടരുന്നു
കെ സുധാകരന്റെ സമ്മർദത്തിന് ഹൈക്കമാൻഡ് വഴങ്ങുമോ? കീറാമുട്ടിയായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പട്ടിക; ദില്ലിയിൽ ചർച്ച തുടരുന്നു
കണ്ണൂര്‍ : കെ സുധാകരനെതിരെ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. . പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് എനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചതെന്ന മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു . തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരം. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോ എന്ന ചോദ്യത്തിന് തന്റെ കാലത്തുള്ള പട്ടികയിൽ പാലിച്ചിരുന്നു എന്ന് അദ്ദേഹം മറുപടി നൽകി. അതേസമയം സാമുദായിക സമവാക്യങ്ങൾ പാലിക്കുന്ന പട്ടികയുമായാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും തുല്യമായ പരിഗണന നൽകി. അതിൽ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
'യുഡിഎഫ് ഇതുവരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല, പിന്തുണയുണ്ടോ എന്ന് അവരോട് ചോദിക്കണം' | G Sudhakaran
'ആളുകളെ കാണുന്നതിന് മുമ്പുതന്നെ ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്, കണ്ടുകഴിഞ്ഞപ്പോൾ അത് ഉറപ്പായി', യുഡിഎഫ് പിന്തുണയുണ്ടോ എന്ന് യുഡിഎഫിനോടാണ് ചോദിക്കേണ്ടതെന്ന് ജി സുധാകരൻ Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics | G Sudhakaran
വൈറലാകാന്‍ അച്ഛനെ ചാക്കിലാക്കി കൊറിയര്‍ അയക്കാന്‍ മക്കളുടെ ശ്രമം | Bengaluru | Reel | Crime news
റീല്‍സ് ചിത്രീകരണത്തിന് കടുംകൈ;അച്ഛനെ ചാക്കിലാക്കി കൊറിയര്‍ അയക്കാന്‍ മക്കളുടെ ശ്രമം
വട്ടിയൂർക്കാവിൽ വിജയപ്രതീക്ഷയുമായി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ
വട്ടിയൂർക്കാവിൽ വിജയപ്രതീക്ഷയുമായി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ
'അങ്കമാലിയിൽ പുതിയ വികസന സംസ്കാരം വരും'; ജയം ഉറപ്പെന്ന് സാജു പോൾ | Assembly election | Saju Paul
'അങ്കമാലിയിൽ വികസന മുരടിപ്പ് ഉണ്ട്, അത് മാറും പുതിയ വികസന സംസ്കാരം വരും'; എൽഡിഎഫിന് ജയം ഉറപ്പെന്ന് സാജു പോൾ
താനൂർ വിട്ട് തിരൂരിൽ മത്സരിക്കാൻ വി അബ്ദുറഹിമാൻ; മലപ്പുറത്ത് LDF സീറ്റുകളിൽ മാറ്റം | Malappuram
താനൂർ വിട്ട് തിരൂരിൽ മത്സരിക്കാൻ വി അബ്ദുറഹിമാൻ, രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിച്ചേക്കും; മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം
ഇത്തവണ നേമം ആര് പിടിക്കും? വൻ പ്രചാരണവുമായി രാജീവ് ചന്ദ്രശേഖർ
ഇത്തവണ നേമം ആര് പിടിക്കും? വൻ പ്രചാരണവുമായി രാജീവ് ചന്ദ്രശേഖർ
കെ.സുധാകരനെ വീണ്ടും കണ്ട് കെ.സി.വേണുഗോപാൽ; തീരുമാനത്തിനായി കാത്തിരിക്കാൻ നിർദേശം | Assembly election
കെ.സുധാകരനെ വീണ്ടും കണ്ട് കെ.സി.വേണുഗോപാൽ; തീരുമാനത്തിനായി കാത്തിരിക്കാൻ നിർദേശം; സുധാകരൻ്റെ ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകിയതായി റിപ്പോർട്ട്
തൃപ്പൂണിത്തുറ ഇത്തവണ അഞ്ജലി നായർ നേടുമോ? വിജയപ്രതീക്ഷയോടെ സിനിമാതാരം പ്രചാരണത്തിനിറങ്ങിയപ്പോൾ
തൃപ്പൂണിത്തുറ ഇത്തവണ അഞ്ജലി നായർ നേടുമോ? വിജയപ്രതീക്ഷയോടെ സിനിമാതാരം പ്രചാരണത്തിനിറങ്ങിയപ്പോൾ
കോൺഗ്രസ് ഒന്നും പഠിക്കുന്നില്ല, ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ: ജോർജ് പൊടിപാറ | Assembly election
കോൺഗ്രസ് ഒന്നും പഠിക്കുന്നില്ല, ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ, 72 മണിക്കൂർ കഴിഞ്ഞിട്ടും കോൺഗ്രസിന് പൂർണമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാത്തത് എന്തൊരു കഷ്ടമാണ് : ജോർജ് പൊടിപാറ
നേമം ഇക്കുറി താമരക്കൊപ്പമോ? ബിജെപിയുടെ കോണ്‍ഫിഡന്‍സിന് പിന്നിലെന്ത്? കാണാം തീപാറും പോരാട്ടം | BJP
ഹൈന്ദവ രാഷ്ട്രീയത്തിനും ഇടതുപക്ഷത്തിനും ഒരു പോലെ വോട്ടുള്ള മണ്ഡലം; നേമത്തിന്റെ മനസിലിരുപ്പ് എന്ത്?
രണ്ടത്താണിയെ അനുനയിപ്പിച്ചു; ലീഗില്‍ തുടരും
പാണക്കാട്ടേക്ക് വിളിപ്പിച്ചാണ് അനുനയിപ്പിച്ചത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. കേരളത്തിലെ പട്ടിക അന്തിമമാക്കാന്‍ നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി യോഗം ചേരുകയാണ്. കണ്ണൂര്‍, കോന്നി മണ്ഡലങ്ങള്‍ക്കായി കെ സുധാകരനും അടൂര്‍ പ്രകാശും ഉറച്ചുനില്ക്കുന്നതിന് പിന്നാലെ കൊച്ചി സീറ്റില്‍ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. രാത്രിയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കേരളത്തിലെ സീറ്റുകളില്‍ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. യോഗത്തില്‍ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നത്. സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതില്‍ രാഹുല്‍ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാന്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി കടക്കുകയായിരുന്നു. ഇതോടെ പട്ടിക പുറത്തുവരാന്‍ ഇനിയും വൈകുമെന്ന് തീര്‍ച്ചയായി. പല സീറ്റുകളിലും ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാത്തതാണ് രണ്ടാംഘട്ട പട്ടിക വൈകാന്‍ കാരണമെന്നറിയുന്നു. മുതിര്‍ന്ന സംസ്ഥാന, കേന്ദ്ര നേതാക്കളെല്ലാം ഡല്‍ഹിയിലുണ്ട്. കണ്ണൂരും കോന്നിയും ഉള്‍പ്പെടെയുള്ള ചില സീറ്റുകള്‍ ഒഴിച്ചിട്ട് ബുധനാഴ്ച വൈകീട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാനായില്ല. കഴിഞ്ഞദിവസം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ബുധനാഴ്ച തന്നെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ബുധനാഴ്ച രാത്രി ഒന്പതുമണി പിന്നിട്ടിട്ടും രണ്ടാംഘട്ട പട്ടികയില്‍ തീരുമാനമായിട്ടില്ല. അതേസമയം, പട്ടിക വൈകുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കൊച്ചിയില്‍ ഷിയാസിനായും ദീപ്തി മേരി വര്‍ഗീസിനായും പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ക്ഷാമം പരിഹരിക്കാൻ 'എൽപിജി എടിഎം', മിനുട്ടുകൾക്കുള്ളിൽ സിലിണ്ടറുമായി വീട്ടിൽ പോകാം
രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകളിലും വീടുകളിലും അടക്കം ആളുകൾ ബദൽ വഴികൾ തേടുകയാണ്. വിറക് അടുപ്പുകളിലേക്ക് പലരും മടങ്ങിക്കഴിഞ്ഞു. ഇലക്ട്രിക് സ്റ്റൌകൾക്കാണെങ്കിൽ ഡിമാൻഡ് ഏറുകയാണ്. എൽപിജി ബുക്ക് ചെയ്താൽ ഈ അടുത്തൊന്നും കിട്ടാൻ പോകുന്നില്ല എന്ന പ്രശ്നത്തിന്ഗുരുഗ്രാമിൽ പുതിയൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) വടക്കേ ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ്
അനുമോൾ കുലസ്ത്രീയെന്ന് ആതിര, കാരണം വിശദമാക്കി അനുമോളും; വീഡിയോ വൈറൽ
വിവാഹം കഴിച്ച് ഒരു വീട്ടമ്മയായി ജീവിക്കാനാണ് അനുമോൾ ആഗ്രഹിക്കുന്നതെന്ന് ആതിര
റെയിൽവേ ഭക്ഷണ വിതരണത്തിൽ തടസം; എൽപിജി ക്ഷാമത്തിൽ പരിഹാരം തേടി ജീവനക്കാർ
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം റെയിൽവേയുടെ ജീവനക്കാർക്കുള്ള കാൻ്റീൻ സംവിധാനത്തെ ബാധിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ. ക്ഷണ വിതരണത്തിൽ തടസം നേരിടുന്നുവെന്ന് സ്ഥിരീകരണം. വിഷയത്തിൽ റെയിൽവേ ബോർഡ് അടിയന്തരമായി ഇടപെടണമെന്ന് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ അറിയിച്ചു. പ്രതിസന്ധിക്കിടയിൽ ജീവനക്കാർ വലിയ സഹകരണം കാണിച്ചുവെങ്കിലും ലോക്കോ പൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും ഭക്ഷണ വിതരണത്തിൽ തടസം നേരിടേണ്ടി വന്നുവെന്ന് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞു. റെയിൽവേ എൽപിജിയെ അമിതമായി ആശ്രയിക്കുന്നുവെന്നും ശിവ് ഗോപാൽ […] The post റെയിൽവേ ഭക്ഷണ വിതരണത്തിൽ തടസം; എൽപിജി ക്ഷാമത്തിൽ പരിഹാരം തേടി ജീവനക്കാർ appeared first on ഇവാർത്ത | Evartha .
ലാരിജാനിയുടെ വിലാപയാത്രയില്‍ വിറങ്ങലിച്ച് ഇറാന്
സ്ഥാനാര്‍ഥി പട്ടിക: വി ഡി സതീശനും കെ സി വേണുഗോപാലും തമ്മില്‍ തര്‍ക്കം; രോഷാകുലനായി രാഹുല്‍ ഗാന്ധി
ചര്‍ച്ച ചെയ്ത് തീരുമാനം അറിയിച്ചാല്‍ മതിയെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1 നാളെ ആഗോളതലത്തിൽ റിലീസ് ചെയ്യും
വിഴിഞ്ഞം: സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും എടുത്തുമാറ്റിയ ശേഷം പോലീസില്‍ മോഷണ പരാതി നല്കിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍. വെങ്ങാനൂര്‍ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടില്‍ മനോജിനെ(33) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ചയാണ് മനോജ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടര്‍ന്ന് വീടിന്റെ പിന്‍വാതില്‍ തുറന്നിടുകയും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ ഉപയോഗിച്ച് ജനാലയുടെ കമ്പികള്‍ മുറിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നു. വൈകിട്ട് കട്ടച്ചല്‍ക്കുഴിക്ക് സമീപം മീന്വില്ക്കുന്ന ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടില്‍ തിരിച്ചെത്തി. വാതില്‍ തുറന്നിട്ടിരിക്കുന്നതും ജനാലകമ്പികള്‍ മുറിച്ചതും കണ്ട് ഭാര്യക്കൊപ്പം ബഹളംവെച്ചു. തുടര്‍ന്ന് പോലീസില്‍ നല്കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ വിശദ അന്വേഷണത്തിലായിരുന്നു വീട്ടുടമയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്. ചൊവ്വാഴ്ച രാവിലെ കോവളവും വിഴിഞ്ഞവുമൊക്കെ ഞെട്ടിയ വാര്‍ത്തയായിരുന്നു വെങ്ങാന്നൂരിലെ കവര്‍ച്ച. ഓട്ടോക്കാരന് മനോജിന്റെ വീട്ടില്‍ കള്ളന് കയറി ഏഴ് പവന് സ്വര്‍ണവും പതിനയ്യായിരം രൂപയും തട്ടിയെടുത്തെന്നാണ് പ്രചരിച്ചത്. വീട്ടിലെത്തിയവരോട് മനോജ് തന്നെ മോഷണകാര്യം വിശദീകരിച്ചു. അന്വേഷണത്തില്‍ കള്ളന് കപ്പല്‍ തന്നെയെന്നു തെളിഞ്ഞു. വീട്ടുടമ മനോജ് തന്നെ. കുറച്ച് ദിവസം മുന്‍പ് മനോജ് മകളുടെ സ്വര്‍ണപാദസരം ആരുമറിയാതെ എടുത്ത് വിറ്റിരുന്നു. ഇക്കാര്യം ഭാര്യയും മക്കളും അറിയാതിരിക്കാന്‍ മെനഞ്ഞ കള്ളക്കഥയാണ് വീട്ടില്‍ കള്ളന് കയറിയെന്നത്. ജനല്‍ കമ്പി അറത്ത് കള്ളന് വീട്ടില്‍ കയറിയെന്നായിരുന്നു പരാതി. പക്ഷെ ജനല്‍ കമ്പി അറുത്തിരിക്കുന്നത് വീട്ടിനുള്ളില്‍ നിന്നാണെന്ന് വ്യക്തമായി. പരിസരം നിരീക്ഷിച്ച പൊലീസിന് സംശയം തോന്നിയതോടെ കള്ളക്കഥ പൊളിഞ്ഞു. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചപ്പോള്‍ ജനല്‍ ഭാഗത്ത് നിന്ന് ലഭിച്ചത് മനോജിന്റെ മാത്രം വിരലടയാളം. അതോടെ മനോജിനെ പൊക്കി സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതോടെ മോഷണക്കഥ നുണക്കഥയെന്ന് തത്തപറയും പോലെ സമ്മതിച്ചു. അതേ സമയം ഇവര്‍ക്കൊപ്പം താമസിക്കുന്ന ഭാര്യസഹോദരനെ കേസില്‍ കുടുക്കാനാണ് മോഷണ പരാതി നല്‍കിയതെന്നും സൂചനയുണ്ട്. ഇവര്തമ്മില് തര്‍ക്കം നിലനില്‍ക്കുന്നതായാണ് വിവരം. എസ്.എച്ച്.ഒ. വി. ഡി. രെജി രാജ്, എസ്.ഐ.ആര്.എസ്. രഞ്ചു, സി.പി.ഒ.മാരായ വിനയകുമാര്‍, രെജിന്‍ എന്നിവരുള്‍പ്പെട്ട സംഘം ഇയാളെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു പ്രതി കുടുങ്ങിയത്. ജനല്‍ക്കമ്പി മുറിച്ചപ്പോഴുണ്ടായ പൊടിയും കൈകളിലുണ്ടായ നിസ്സാര പൊള്ളലും കണ്ടെത്തിയതോടെയാണ് മോഷണം ഇയാളാണ് നടത്തിയതെന്ന് തെളിഞ്ഞത്. കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്തു. തുടര്‍ന്ന് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചിരുന്ന ആഭരണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പാലക്കാട് പിടിക്കാൻ കച്ചമുറുക്കി ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ
പാലക്കാടിനെ ഇളക്കിമറിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഗോധയിലേയ്ക്ക് ഇറങ്ങി ശോഭ സുരേന്ദ്രൻ
പ്രതീക്ഷയ്ക്കൊത്ത് എത്തിയോ 'ധുരന്ധര്‍ 2'? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
ധുരന്ധറിന്റെ രണ്ടാം ഭാഗത്തിന് രാജ്യവ്യാപകമായി പ്രിവ്യൂ ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ
ട്രംപിന്റെ 'വിശ്വസ്ത കോട്ട'യ്ക്കുള്ളിലെ 'ട്രോജന്‍ കുതിരയോ' ജെ ഡി വാന്‍സ്?

27 C