ജി സുധാകരന്റെ നിര്‍ണായക നീക്കം നാളെ; 11 മണിക്ക് മാധ്യമങ്ങളെ കാണും
അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്
ജി. സുധാകരന് വഴങ്ങുന്നു
യുഎന്‍എ ഫണ്ട് തട്ടിപ്പ് കേസ്; ജാസ്മിന് ഷായുടേയും ഭാര്യയുടേയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഫണ്ട് തട്ടിപ്പ് കേസില്‍ സംഘടനയുടെ നേതാവായ ജാസ്മിന് ഷായുടേയും കൂട്ടാളികളുടേയും 1.44 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ജാസ്മിന് ഷാ, ഭാര്യ ഷബ്ന, യുഎന്‍എയുടെ മുന്‍ ഭാരവാഹികള്‍ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. 2017-2019 കാലയളവില്‍ ജാസ്മിന് ഷാ യുഎന്‍എ ദേശീയ പ്രസിഡന്റായിരുന്ന സമയത്ത് ജാസ്മിന് ഷായും മറ്റ് ഭാരവാഹികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നഴ്സുമാരില്‍ നിന്ന് പിരിച്ചെടുത്ത മെമ്പര്‍ഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. സംഘടനയുടെ ഫണ്ട് പ്രതികള്‍ ഫ്ലാറ്റ് വാങ്ങാനും കാറുകള്‍ വാങ്ങാനും വകമാറ്റി എന്നായിരുന്നു കേസ്. 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപോര്‍ട്ട് ചെയ്തിരുന്നത്. ജാസ്മിന് ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റ് വാങ്ങിയെന്നായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. ആശുപത്രി വാങ്ങാനെന്ന പേരിലും ഇവര്‍ ക്രമക്കേട് നടത്തിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. 2019ല്‍ ജാസ്മിന് ഷാ അടക്കം അഞ്ചുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീട് 2020ല്‍ ജാസ്മിന് ഷായെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. യുഎന്‍എയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ജാസ്മിന് ഷായ്ക്കെതിരേ ആദ്യം പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും, തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കാമെന്നും ഇഡി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് നടന്നുവരുന്ന നഴ്സുമാരുടെ വേതന സമരം ജാസ്മിന് ഷായുടെ നേതൃത്വത്തില്‍ യുഎന്‍എയാണ് നയിക്കുന്നത്.
ഓരോ മെഡിക്കൽ കോളേജിന്റെ നിലവാരം അനുസരിച്ച ആണ് ചികിത്സ സൗകര്യം. കോന്നിയിൽ റോബോട്ടിക് സർജറി പറ്റില്ല. കോന്നി മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ എല്ലാം തുടങ്ങിയത് ഇടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
സമ്മർ റിസർച്ച് ഇന്റേൺഷിപ്പ് ചെയ്യാം
ബി ടെക്, എം ടെക്, എം എസ്സി, എം ബി എ വിദ്യാർഥികൾക്കുള്ള ദീർഘകാല ഗവേഷണ ഇന്റേൺഷിപ്പും ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം: കേരളക്കരയെ ആകെ ഞെട്ടിച്ചുകൊണ്ട്, പത്തോളം വിവാഹങ്ങൾ കഴിക്കുകയും അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയാകുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളി 'കല്യാണ രാമൻ' ഒടുവിൽ പൊലീസ് വലയിലായി. വട്ടിയൂർക്കാവ് സ്വദേശിയായ ബാഹുലേയൻ (61) എന്നയാളെയാണ് ആറ്റിങ്ങൽ പൊലീസ് അതീവ തന്ത്രപരമായി പിടികൂടിയത്. സിനിമയെ വെല്ലുന്ന രീതിയിലുള്ള വേഷപ്പകർച്ചകളും പ്രവർത്തനശൈലിയുമാണ് ഇയാളെ കുപ്രസിദ്ധനാക്കിയത്. കേരളത്തിലെ മിക്ക ജില്ലകളിലും ഇയാൾക്ക് ഓരോ പേരുകളായിരുന്നു. ബാഹുലേയൻ എന്ന ഔദ്യോഗിക നാമത്തിന് പുറമെ കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ എന്നിങ്ങനെ ഒട്ടേറെ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെ നീളുന്ന വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം തുടങ്ങി അൻപതിലധികം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. അതീവ കൗശലക്കാരനായ ബാഹുലേയൻ മോഷണത്തിനായി സ്വീകരിച്ചിരുന്നത് തികച്ചും വിചിത്രമായ വഴിയായിരുന്നു. വിധവകളായ സ്ത്രീകൾ അല്ലെങ്കിൽ ഭർത്താവുമായി പിണങ്ങിക്കഴിയുന്നവർ എന്നിവരെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. അവരെ വശീകരിച്ച് വിവാഹം കഴിക്കുകയും തുടർന്ന് അവരോടൊപ്പം വാടക വീടെടുത്ത് താമസം തുടങ്ങുകയും ചെയ്യും. ഒരു പ്രദേശത്ത് താമസമുറപ്പിച്ചു കഴിഞ്ഞാൽ, പകൽസമയങ്ങളിൽ കച്ചവടക്കാരനായോ മറ്റോ വേഷം മാറി നടന്ന് ആളൊഴിഞ്ഞ വീടുകൾ നിരീക്ഷിക്കും. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം നോക്കി മോഷണം നടത്തുകയാണ് പതിവ്. മോഷ്ടിച്ച മുതലുകൾ കൈക്കലാക്കിയ ശേഷം കൂടെ കഴിയുന്ന സ്ത്രീയെപ്പോലും അറിയിക്കാതെ ഇയാൾ അപ്രത്യക്ഷനാകും. പിന്നീട് മറ്റൊരു നാട്ടിൽ പുതിയൊരു പേരിൽ പുതിയൊരു ഇരയെ കണ്ടെത്തി ഇതേ രീതി ആവർത്തിക്കും. ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ ഇയാൾ കഴിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. കാസർഗോഡ് നീലേശ്വരത്ത് ഒരു സ്ത്രീയുമായി വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെയാണ് ഇയാൾ ആറ്റിങ്ങലിലെത്തുന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ലോഡ്ജിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 'കല്യാണ രാമൻ' കുടുങ്ങിയത്. തിരുവനന്തപുരത്ത് ഒരു വയോധികയുടെ ഏഴ് പവന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഇയാൾ ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്നു. നിലവിൽ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി ഫോർട്ട് സ്റ്റേഷന് കൈമാറിയിട്ടുണ്ട്. ആളുകളെ വിശ്വസിപ്പിക്കാനുള്ള അസാമാന്യ കഴിവും ഒളിവിൽ താമസിക്കാനുള്ള തന്ത്രങ്ങളുമാണ് ഇത്രയും കാലം ഇയാളെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചിരുന്നത്. കേരളാ പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ കേസുകളിലൊന്നായി ബാഹുലേയന്റെ അറസ്റ്റ് മാറുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ജില്ലകളിൽ നടത്തിയ മോഷണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
വിദേശ വിദ്യാർഥികളെ ഗ്രീസിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി നിരവധി സ്കോളർഷിപ്പുകളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്.
വിവാഹത്തട്ടിപ്പും കവര്‍ച്ചയും പതിവാക്കിയ കുറ്റവാളി പിടിയില്‍
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായായ ബാഹുലേയനെ ആണു ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്
യുഎന്‍എ ഫണ്ട് തട്ടിപ്പ്; ജാസ്മിന് ഷായുടെ അടക്കം 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
യുണൈറ്റഡ് നഴ്സസ്
എണ്ണ ടാങ്കറുകൾ കത്തിയുണ്ടായ കനത്ത പുക ആകാശത്ത് തങ്ങിനിൽക്കുകയും തുടർന്നുണ്ടായ മഴവെള്ളത്തിൽ ഈ എണ്ണയുടെ അംശം കലരുകയും ചെയ്തതിന് പിന്നാലെയാണ് കറുത്ത മഴ പെയ്തത്
'ധോണിക്ക് ശേഷം ചേട്ടന്'; രണ്ടര കോടിയും കടന്ന് നടി പ്രാചി തെഹ്ലാന്റെ റീല്‍
ടി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് സഞ്ജു സാംസണെ അഭിനന്ദിച്ച് നടി പ്രാചി തെഹ്ലാന് പങ്കുവച്ച റീല്‍ വൈറലാകുന്നു
കുട്ടികൾക്ക് കുത്തിവെപ്പ് എടുത്തില്ലെങ്കിൽ 20,000 ദിർഹം വരെ പിഴ; നിയമം കർശനമാക്കി യുഎഇ
ആഗോള ആരോഗ്യരംഗത്തെ മാറ്റങ്ങളും കോവിഡ് മഹാമാരിയിൽ നിന്നുള്ള പാഠങ്ങളും ഉൾക്കൊണ്ടാണ് നിയമം പരിഷ്കരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
“അമ്മേ, ഞാൻ തിരിച്ചുവരുമോ എന്ന് അറിയില്ല”; 169 ഇന്ത്യക്കാരെ രക്ഷിച്ച 23-കാരിയുടെ കഥ!
2020-ൽ പന്ത്രണ്ടാം ക്ലാസ് പാസായ ദീപിക, കോവിഡ് പ്രതിസന്ധികളെയും മറികടന്നാണ് പൈലറ്റ് ലൈസൻസ് നേടിയത്. ഇന്ന് രാജ്യം അവളെയും ആ പെൺപടയെയും സല്യൂട്ട് ചെയ്യുകയാണ്
'ആ സിനിമയ്ക്ക് വേണ്ടി ഉപേക്ഷിച്ചത് 11 സിനിമകൾ..'; വെളിപ്പെടുത്തി ജയസൂര്യ
Jayasurya talks aboutb his most anticipated movie of ther year. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നാല് വർഷം നീക്കിവെച്ചെന്നും പതിനൊന്ന് സിനിമകൾ ഉപേക്ഷിച്ചെന്നും ജയസൂര്യ വെളിപ്പെടുത്തി.
ദുബൈയിൽ ഇനി റൂം ഷെയറിംഗിന് നിയന്ത്രണം; പുതിയ നിയമത്തെക്കുറിച്ച് അറിയാം
ജനവാസ മേഖലകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഈ നിയമം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അഭ്യൂഹങ്ങൾ ശക്തം; നാളെ 11 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ
കഴിഞ്ഞ ദിവസം പാർട്ടി അംഗ്വത്വം പുതുക്കില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് ശേഷം സുധാകരൻ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ജി സുധാകരന്റെ വാർത്താസമ്മേളനത്തിന് ശേഷമായിരിക്കും യുഡിഎഫും അമ്പലപ്പുഴയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് പൂർണ്ണ പിന്തുണയുമായി ഉത്തരകൊറിയ
ഇറാൻ്റെ പുതുതായി അധികാരമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണ അറിയിച്ച് ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ. ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ അപലപിച്ച കിം ജോങ് ഉൻ പ്യോങ്യാങിലെ യുദ്ധ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. ഉന്നിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിക്ക് അധികാരം നൽകാനുള്ള തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് നോർത്ത് കൊറിയയുടെ വിദേശ […] The post ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് പൂർണ്ണ പിന്തുണയുമായി ഉത്തരകൊറിയ appeared first on ഇവാർത്ത | Evartha .
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും
ഒരാഴ്ചയോളം നീണ്ട മൗനത്തിനുശേഷം മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വ്യാഴാഴ്ച മനസ്സ് തുറക്കും. രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനായി നാളെ രാവിലെ 11ന് അദ്ദേഹം വീട്ടിൽ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.എമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിരന്തരം തന്നെ അവഗണിക്കുന്ന സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ
യുദ്ധം 12-ാം ദിനത്തിൽ; അണയാത്ത കനലായി ഇറാൻ; മിസൈൽ മഴയിലും പതറാതെ പോരാട്ടവീര്യം!
2025-ലെ 12 ദിവസത്തെ യുദ്ധം നിശ്ചിത കേന്ദ്രങ്ങളിൽ ഒതുങ്ങിനിന്നിരുന്നെങ്കിൽ, ഇത്തവണ അത് മേഖലയാകെ പടർന്നിരിക്കുകയാണ്
ശശി പോയാൽ ‘ശശിക്ക് പോയി’എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല: എ വിജയരാഘവൻ
പി. കെ. ശശിയെ പരിഹസിച്ച് സിപിഐഎം നേതാവ് എ. വിജയരാഘവൻ. അര നൂറ്റാണ്ടായിട്ടും തെറ്റു തിരുത്താത്തവർക്ക് യോജിച്ച സ്ഥലം കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, യുഡിഎഫ് ആണെന്ന് വിജയരാഘവൻ പറഞ്ഞു. ശശി പോയാൽ.. ‘ശശിക്ക് പോയി’ എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. മണ്ണാർക്കാട് നിന്നും മത്സരിച്ചാൽ ശശി എംഎൽഎ ആകില്ല. വർഗശത്രുവിൻ്റെ പാളയത്തിലേക്ക് പോയ ആളെ ആ തരത്തിൽ തന്നെ കാണും. ഒരു ബ്രാഞ്ച് അംഗത്തെയാണ് പുറത്താക്കിയത്. ഉയർന്ന കമ്മറ്റിയിൽ എടുത്താൽ ഈ സഖാവ് പെട്ടെന്ന് തന്നെ […] The post ശശി പോയാൽ ‘ശശിക്ക് പോയി’ എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല: എ വിജയരാഘവൻ appeared first on ഇവാർത്ത | Evartha .
ഇറാൻ ആക്രമണം: ആണവ ചർച്ചയിലെ പരാജയം, പക്ഷേ ഇസ്രയേലിന്റെ ലക്ഷ്യം മറ്റ് ചിലത്
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടു. ആണവ ചർച്ചകൾ പരാജയപ്പെട്ടതും യുറേനിയം സമ്പുഷ്ടീകരണവുമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ഈ ആക്രമണത്തിൽ ഖമനേയിയും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെടുകയും ഇറാന്റെ സൈനിക സംവിധാനങ്ങൾ തകർക്കപ്പെട്ടു.
വിജയ്ക്കൊപ്പം വിവാഹത്തിൽ പങ്കെടുത്ത തൃഷയെക്കുറിച്ചുള്ള പരാമർശത്തിൽ ക്ഷമാപണം നടത്തിയ നടൻ പാർഥിപൻ വീണ്ടും രംഗത്ത്.
How Middle East War Has Become A Combat Lab For India's Military Planners
India is watching the ongoing Gulf War with more than routine geopolitical interest. The conflict has effectively arrived at its doorstep. The sinking of an Iranian naval vessel on March 4 underscored how the Indian Ocean region is no longer insulated from the spillover effects of major power confrontations. For
തിരുവനന്തപുരം പൂവാർ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസയുടെയും സുഹൃത്ത് ഫർമാന്റെയും വിവാഹം.
യുഎൻഎ പ്രസിഡന്റ് ജാസ്മിന് ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ജാസ്മിന് ഷായ്ക്കും ഭാര്യക്കുമെതിരായ ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. നേരത്തെ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എടുത്ത കേസില്‍ ഇഡി ഇടപെടുകയായിരുന്നു.ജാസ്മിന് ഷാ യുഎൻഎ ദേശീയ പ്രസിഡന്റായിരിക്കെ 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്. The post യുഎൻഎ പ്രസിഡന്റ് ജാസ്മിന് ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി appeared first on ഇവാർത്ത | Evartha .
ഗ്രാമീണ ഇന്ത്യയോട് കേന്ദ്രത്തിന്റേത് ക്രൂരമായ അവഗണന: അഡ്വ. ഹാരിസ് ബീരന്‍ എം പി
ഇന്ത്യയിലെ 65 ശതമാനം ജനങ്ങളും ഗ്രാമങ്ങളില്‍ വസിക്കുമ്പോഴും അവരുടെ തൊഴിലവസരങ്ങളും ആരോഗ്യവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
മലബാർ കാൻസർ സെൻ്റർ വികസനം:സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ
മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓകോളജി സയൻസസ് ആൻഡ് റിസർച്ച്), തലശ്ശേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനായി കാമ്പസ്സിനു ചുറ്റുമായി 5.95 ഏക്കർ സ്ഥലം
സ്വയം തൊഴില്‍ വായ്പാ വാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
പരാതിക്കാരുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അന്വേഷിച്ചു വരികയായിരുന്നു.
കുംഭമേളക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ ഭോസ്ലെ ഉടൻ വിവാഹിതയാകുമെന്ന് റിപ്പോർട്ട്. പ്രണയബന്ധത്തെ തുടർന്ന് കുടുംബവിരോധം നേരിട്ട ശേഷം പൊലീസിന്റെ സഹായം തേടിയ മൊണാലിസ, ഇപ്പോൾ തന്റെ കാമുകനായ മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാനുമായി വിവാഹിതയാകുകയാണ്. പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹച്ചടങ്ങ് നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എംപി, ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നതാണ് ലഭിക്കുന്ന വിവരം.സിനിമ ചിത്രീകരണത്തിനായി […] The post പൂവാറിൽ വിവാഹിതയാകാൻ ഒരുങ്ങി കുംഭമേള വൈറൽ താരം മൊണാലിസ ; ചടങ്ങിൽ എം വി ഗോവിന്ദനും മന്ത്രി വി ശിവന്‍കുട്ടിയും appeared first on ഇവാർത്ത | Evartha .
ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച
കടകംപള്ളിക്കെതിരെ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ബോംബ്!
ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് പുതിയ നായകനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കിടെ, ഫൈനലില്‍ സഞ്ജു സാംസണ് സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്കുന്ന വീഡിയോ വൈറലായി.
സഖി വൺസ്റ്റോപ്പ് സെന്ററിന്റെ വാഹനം കണ്ണൂർ ജില്ലാ കലക്ടർ ഫ്ളാഗ് ഓഫ് ചെയ്തു
വനിതാ-ശിശുവികസന ഓഫീസിന്റെ മേൽനോട്ടത്തിലുള്ള സഖി വൺസ്റ്റോപ്പ് സെന്ററിന്റെ വാഹനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു
കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
മാർച്ച് 12 ന് കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
എം ഡി എം എയുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബുദ്ധദേബ് ബിശ്വാസ്(28)അറസ്റ്റിലായത്
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'
കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലെയുടെ വിവാഹം ക്ഷേത്രത്തിൽ നടത്തിയതിനെതിരെ ബി ജെ പി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ.കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് എന്തു തോന്നിവാസവും കാട്ടാനുള്ള ഇടമാക്കി മാറ്റുകയാണ് കമ്മ്യൂണി്റ്റ് സർക്കാരെന്ന് ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതുകൊണ്ടാണ് ലവ് ജിഹാദിവ് വളമൊരുക്കുന്ന ഇടമാണന്ന് കേരളത്തെ വിളിക്കുന്നതെന്നും പോസ്റ്റിൽ ഗോപാലകൃഷ്ണൻ പറഞ്ഞു. ബിജെപി നേതാവിൻ്റെ കുറിപ്പ്
പുതിയ പുരയിൽ പുരുഷോത്തമൻ നിര്യാതനായി
രാധാവിലാസം യുപി സ്കൂളിന് സമീപം പുതിയപുരയിൽ പുരുഷോത്തമൻ (53) നിര്യാതനായി. പരേതരായ ഗോവിന്ദൻ - കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: വർഷ, വന്ദന. സഹോദരങ്ങൾ: ശശീന്ദ്രൻ, അനിൽകുമാർ (ബാബു), കൃഷ്ണൻ, ഷാജി, അനിത, പ്രസന്ന,
'ധുരന്ധർ പ്രതികാരം' ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ 'ധുരന്ധർ പ്രതികാരം' ട്രെയ്ലർ ആഗോള തലത്തിൽ തരംഗമാകുന്നു. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്ന ഈ ട്രെയ്ലർ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നേടിയത് 312 മില്യനിലധികം കാഴ്ചക്കാരെയാണ്.
പിതാവിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി
മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിന
ആഗോള എണ്ണ പ്രതിസന്ധി: 400 ദശലക്ഷം ബാരൽ എണ്ണ കരുതൽ ശേഖരത്തിൽ നിന്ന് പുറത്തുവിടുമെന്ന് ഐ ഇ എ
ഐ ഇ എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകൽ നടപടിയാണിത്.
പുതുമുഖങ്ങളുടെ ഫാൻ്റസി റിവൻജ് ത്രില്ലർ റാന്തൽ; ചത്രീകരണം പൂർത്തിയായി...
ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.കെ സുരേന്ദ്രൻ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം റാന്തൽൻ്റെ ചിത്രീകരണം പൂർത്തിയായി.
പാചക വാതക സിലിണ്ടറുകളില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
കരുതി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്രം
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ വലയം; ചിത്രീകരണം പൂർത്തിയായി...
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ചിത്രം വലയം ചിത്രീകരണം പൂർത്തിയായി. 'രഘുറാം' എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് 'വലയം'.
കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം
കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ന്യൂമാൻ കോളേജ് അസ്മാബി കോളേജിനെയും, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെയുമാണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് നാല് വിക്കറ്റിനാണ് കൊടുങ്ങല്ലൂർ അസ്മാബി കോളേജിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസ്മാബി കോളേജ് 20 ഓവറി
എൽപിജി ക്ഷാമം: ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കുക; പിജികളിൽ ഇനി പുതിയ ഭക്ഷണക്രമം
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം കാരണം ബെംഗളൂരുവിലെ പിജികളിൽ ഭക്ഷണ ഓപ്ഷനുകൾ നിയന്ത്രിക്കാൻ നിർദേശം. ബാംഗ്ലൂരിലെ പിജി ഓണേഴ്സ് വെൽഫെയർ അസോസിയേഷനാണ് ആവശ്യമായ നിർദേശങ്ങൾ പങ്കുവച്ചത്. ഇലക്ട്രിക് പാചക ബദലുകൾ ഉപയോഗിക്കാൻ പിജി ഉടമകൾക്ക് ഉപദേശമുണ്ട്. പിജികൾ സംയുക്തമായി ഭക്ഷണം തയാറാക്കണമെന്ന ശുപാർശയുമുണ്ട്.
സന്നിധാനത്ത് നടന്നത് കോടികളുടെ കള്ളക്കളി
കൊച്ചിയിൽ 8.36 കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
8.36 കിലോ ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദബാദ് സ്വദേശി യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്.
പശ്ചിമേഷ്യൻ സംഘർഷം ക്രിക്കറ്റിനെയും ബാധിക്കുന്നു; അഫ്ഗാന്- ശ്രീലങ്ക പരമ്പര മാറ്റിവെച്ചു
ടെഹ്റാന് : പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിൽ തീരുമാനിച്ചിരുന്ന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു. താരങ്ങളുടെ യാത്രാ സൗകര്യമടക്കമുള്ളവ സജ്ജമാക്കുന്നതിൽ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് പരമ്പര ഒഴിവാക്കാൻ തീരുമാനിച്ചത്. മത്സരം 2026ന്റെ അവസാനത്തേക്ക് മാറ്റിവെച്ചതായി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മാർച്ച് 13 മുതൽ 25 വരെ യുഎഇയിൽ വെച്ചാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നടക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ടി20 മത്സരങ്ങൾ മാർച്ച് 13, 15, 17 തീയതികളിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഏകദിന മത്സരങ്ങൾ ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 20, 22, 25 തീയതികളിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ പശ്ചിമേഷ്യ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം വിമാന സർവീസുകളിൽ നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇതോടെ ടീമുകളുടെ യാത്ര വൈകിയിരുന്നു. പ്രതിസന്ധികൾക്കിടെ മത്സരത്തിനായുള്ള ഒരുക്കങ്ങളും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. പരമ്പര മാറ്റിവയ്ക്കുന്ന തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. പുതുക്കി നിശ്ചയിക്കുന്ന പരമ്പരയ്ക്കും യുഎഇ തന്നെയാകും പ്രധാന വേദിയാകാൻ സാധ്യതയെന്നും അധികൃതർ അറിയിച്ചു.
പ്ര ശസ്ത സംഗീത ദമ്പതികളായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകൾ ശിവാംഗി കൃഷ്ണകുമാർ ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഗായിക, നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ തിളങ്ങുന്ന ശിവാംഗി തന്റെ രസകരമായ അഭിമുഖങ്ങളിലൂടെയും വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തിൽ നടന്ന ഒരു അവാർഡ് ഷോയ്ക്കിടെ തന്റെ 'ക്രഷുകളെ' കുറിച്ച് ശിവാംഗി നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമയിലെ തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് വാചാലയായ ശിവാംഗിയുടെ ലിസ്റ്റിൽ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും പ്രമുഖരുണ്ട്. ഉണ്ണി മുകുന്ദനാണ് ശിവാംഗിയുടെ ആദ്യത്തെ ക്രഷ്. രണ്ടാമതായി തമിഴ് താരം ധ്രുവ് വിക്രമിനെ താരം തിരഞ്ഞെടുത്തു. ലിസ്റ്റിൽ മൂന്നാമതായി എത്തിയത് ആസിഫ് അലിയാണ്. ആസിഫ് അലിയെ ഭയങ്കര ഇഷ്ടമാണ്, വിവാഹം കഴിഞ്ഞതാണെങ്കിലും കുഴപ്പമില്ല എന്ന് തമാശരൂപേണ ശിവാംഗി പറയുന്നു. മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ 'പടക്കളം' വെബ് സീരീസിലെ സന്ദീപ് പ്രദീപാണ് ശിവാംഗിയുടെ മറ്റൊരു പ്രിയതാരം. സന്ദീപിനെ നേരിട്ട് കണ്ടാൽ താൻ വലിയൊരു ആരാധകിയാണെന്ന് പറയുമെന്നും പടക്കളത്തിലെ സന്ദീപിന്റെ പ്രകടനം, പ്രത്യേകിച്ച് ആ മൂന്ന് റോളുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേർത്തു. തമിഴിലെ 'സൂപ്പർ സിംഗർ' സീസൺ 7-ലൂടെ സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ട ശിവാംഗി, അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം 'ഡോണി'ലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ 'ലില്ലി' എന്ന ശിവാംഗിയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്വാഭാവികമായ നർമ്മവും സംസാരശൈലിയും കൊണ്ട് മലയാളികൾക്കും തമിഴ് മക്കൾക്കും ഒരുപോലെ പ്രിയങ്കരിയാണ് ഇന്ന് ഈ യുവതാരം.
എഐ ഉപയോഗിച്ച് കോണ്‍ഗ്രസ് തയ്യാറാക്കിയ ഒമ്പത് ആക്ഷേപഹാസ്യ പോസ്റ്റുകള്‍ നീക്കം ചെയ്തതായി പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
മലപ്പുറത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലും കുട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എ.ഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (19) മരിച്ചത്
കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തി : മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളിലെ നിലവാരത്തിൽ എത്തിയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുജ്തബ ഖാംനഈക്ക് സുരക്ഷ ഒരുക്കാൻ ഇറാന്റെ കരിമ്പട; എന്താണ് നോപോ (NOPO)?
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനേക്കാൾ (ഐ ആർ ജി സി) ക്രൂരവും മാരകവുമായ രീതിയിൽ ദൗത്യങ്ങൾ നടപ്പിലാക്കുന്നവരാണ് ഇവരെന്നു പറയപ്പെടുന്നു
അംബേദ്കറിന്റെ ദർശനങ്ങളുമായി അക്കാദമിക് ചെയർ: മന്ത്രി കെ.എൻ ബാലഗോപാൽ
അംബേദ്കറിന്റെ ദർശനങ്ങൾ ഉൾക്കൊള്ളുന്നതിന് അക്കാദമിക് ചെയർ സഹായകരമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. 'ഡോ. ബി ആർ അംബേദ്കർ ഇന്റർനാഷണൽ അക്കാദമിക് ചെയറിന്റെ ഉദ്ഘാടനം കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നു എന്ന വാർത്തകൾക്കിടയിൽ, ഉപഭോക്താക്കൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ബുക്ക് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ഗ്യാസ് കിട്ടുമെന്നും അധികൃതർ അറിയിച്ചു. എൽപിജി സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും വിതരണ ശൃംഖലയിലെ പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ പല നഗരങ്ങളിലും പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്താലും കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. പ്രധാനമായും വിതരണ ശൃംഖലയിലെ സാങ്കേതിക തടസ്സങ്ങളും, ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഗതാഗത കുരുക്കുകളുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. വരാനിരിക്കുന്ന ഉത്സവ സീസണുകളിലും മറ്റും ഡിമാൻഡ് വർദ്ധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പൊതുജനങ്ങൾക്കിടയിൽ ആശങ്ക പടർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ ഉണ്ടായത്. എണ്ണക്കമ്പനികളുമായി (IOCL, BPCL, HPCL) സഹകരിച്ച് സിലിണ്ടറുകളുടെ റീഫില്ലിംഗ് പ്രക്രിയ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. ബോട്ലിംഗ് പ്ലാന്റുകളുടെ പ്രവർത്തനം അധിക സമയം നീട്ടിക്കൊണ്ട് ലഭ്യത ഉറപ്പാക്കും. സിലിണ്ടറുകൾ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കൂടുതൽ ലോറികളും വിതരണ ഏജന്റുമാരെയും വിന്യസിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകി. ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ സിലിണ്ടറുകൾ അനധികൃതമായി പൂഴ്ത്തിവെക്കുന്നവർക്കെതിരെയും കറുത്ത ചന്തയിൽ വിൽക്കുന്നവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും. സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കും. സിലിണ്ടറുകളുടെ ബുക്കിംഗും വിതരണവും നിരീക്ഷിക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ സിലിണ്ടറുകൾ എവിടെ എത്തിയെന്ന് അറിയാനുള്ള ട്രാക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തും. പാചകവാതക വിതരണം സുഗമമാക്കാൻ പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം അഭ്യർത്ഥിക്കുന്നു. ആവശ്യമില്ലാതെ സിലിണ്ടറുകൾ മുൻകൂട്ടി സ്റ്റോക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഔദ്യോഗിക ബുക്കിംഗ് സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്. കേവലം താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം, രാജ്യത്തെ എൽപിജി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനുള്ള ദീർഘകാല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുകൾ വർദ്ധിപ്പിക്കുന്നതിലൂടെ സിലിണ്ടറുകളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി വിതരണത്തിലെ സമ്മർദ്ദം കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പാചകവാതക വിതരണത്തിൽ ഇപ്പോൾ നേരിടുന്ന നേരിയ ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കപ്പെടുമെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നുമാണ് മന്ത്രാലയത്തിന്റെ സന്ദേശം. കൃത്യമായ നിരീക്ഷണത്തിലൂടെയും ക്രിയാത്മകമായ ഇടപെടലിലൂടെയും ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ബാഹുലേയന്, കല്യാണരാമന്, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്, വിജയന് തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്.
തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ പരാതിയുമായി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന് പോറ്റി. തനിക്കെതിരേ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ഭൂമി തട്ടിപ്പ് പരാതിക്കുപിന്നില്‍ കടകംപള്ളി സുരേന്ദ്രനെന്നും തന്നെ കുടുക്കാനാണ് ശ്രമമെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു. സംസ്ഥാന പോലിസ് മേധാവിക്കാണ് ഉണ്ണികൃഷ്ണന് പോറ്റി പരാതി നല്‍കിയത്. തനിക്കെതിരേ കഴക്കൂട്ടം സ്വദേശിനി പരാതി നല്കിയതിനുപിന്നില് കടകംപള്ളിയാണ്. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരേ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന് പോറ്റിക്കെതിരേ കഴക്കൂട്ടം സ്വദേശിനിയായ പ്രതിഭ പരാതി നല്‍കുന്നത്. ഈ പരാതി വ്യാജമാണെന്നും കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഉണ്ണികൃഷ്ണന് പോറ്റി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈടായി വാങ്ങിയ ഭൂമി ഉണ്ണികൃഷ്ണന് പോറ്റി മറിച്ച് വിറ്റെന്നായിരുന്നു പ്രതിഭ നല്കിയ പരാതിയില്‍ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന് പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിനു പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു. ഭൂമി വില കൊടുത്തു വാങ്ങിതാണെന്നും പരാതിയില്‍ പോറ്റി പറയുന്നു. കഴിഞ്ഞ മാസം അഞ്ചിനാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം.
ഉഷ്ണകാല പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും: കൊല്ലം ജില്ലാ കലക്ടർ
ഉഷ്ണകാല പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് ജില്ലാ കലക്ടർ എൻ.ദേവിദാസ്. വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നൽ, ചൂട്കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ, തീപിടുത്തങ്ങൾ എന്നീ സാഹചര്യങ്ങൾ വിലയിരുത്തി അതീവ ശ്രദ്ധവേണമെന്ന് ഓർമിപ്പിച്ചു.
തന്റെ പുതിയ ചിത്രത്തിനായി താടിയെടുത്ത ന്യൂ ഗെറ്റപ്പില്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്തി മോഹന്‍ലാല്‍
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കാസർകോട് ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ചു
കാസർകോട് ഗവ. മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തി പൂർണ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായി ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിലെത്തിയ കളക്ടർ എം.ബി.ബി.എസ്, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുമായും ജീവനക്കാരുമായും സംവദിച്ചു.
കാസര്‍കോട് ഇന്‍സ്പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്.
ലോകത്തിന്റെ എണ്ണ വിപണിയുടെ നാഡി: യുദ്ധത്തിന്റെ ചൂടിൽ ഹോർമുസ്
പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാൻ കടൽമൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഈ പാതയെ ഒരു സാമ്പത്തിക ആയുധമാക്കി മാറ്റിയിരിക്കുന്നു. ഇത് ആഗോള എണ്ണ വിതരണത്തെയും സമ്പദ്വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന ആശങ്ക ഉയർത്തുന്നു.
അധിക്ഷേപിക്കാന്‍ വന്നവനെ മുനവെച്ച മറുപടിയില്‍ കുരുക്കി ശ്രീനാദേവി കുഞ്ഞമ്മ
ട്രഷറി സേവനങ്ങൾ കൂടുതൽ വേഗത്തിലായി: ധനമന്ത്രി
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (ടി.ഐ.ഡി.പി) ഉൾപ്പെടുത്തി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൊസ്ദുർഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവ്വഹിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026-ന് മാര്‍ച്ച് 28-ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തോടെ തുടക്കമാകും.
ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരായ അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുൻകാല പെരുമാറ്റങ്ങളെ പരിഹസിച്ചുകൊണ്ട് അമിത് ഷാ സംസാരിച്ചതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി
തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ടുവർഷ പ്രവൃത്തി പരിചയം /ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ
കടകംപള്ളി സുരേന്ദ്രന് ഗൂഢാലോചന നടത്തിയെന്ന് ഉണ്ണികൃഷ്ണന് പോറ്റി; അന്വേഷണം ആവശ്യപ്പെട്ട് പരാതി
തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നല്കി ഉണ്ണികൃഷ്ണന് പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണ് പോറ്റി പറഞ്ഞു . താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശി എസ്ഐടിക്ക് നഷകിയ പരാതിയിൽ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന് പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികമുള്ള നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി വ്യവസായ നിയമ കയർ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു
മാനന്തവാടി: കണ്ണീർപ്പൂക്കൾ അർപ്പിച്ച് ഒരു നാടും വിദ്യാലയവും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് വിട നൽകി. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക സ്റ്റെഫിയുടെ (33) അകാല വിയോഗം ഇനിയും ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും. ദിവസങ്ങളായി മരണത്തോട് മല്ലിട്ട ശേഷം ഇന്ന് പുലർച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സ്റ്റെഫി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു കല്ലോടി നിവാസികളെ നടുക്കിയ ആ അപകടം നടന്നത്. കല്ലോടി പടക്കൂട്ടില്‍ വിനീതിന്റെ ഭാര്യയായ സ്റ്റെഫി ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. കല്ലോടിക്ക് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കും ഒരു സ്വകാര്യ സ്കൂളിന്റെ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്റ്റെഫിക്ക് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് വിനീതിനും പരിക്കേറ്റിരുന്നു. ഉടൻ തന്നെ സ്റ്റെഫിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് പുലർച്ചെയോടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായിരുന്ന സ്റ്റെഫി കുട്ടികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. കല്ലോടി പ്രദേശത്തുകാർക്കും സ്റ്റെഫിയുടെ വിയോഗം വലിയ ആഘാതമായി. അയിലമൂല കളരിക്കല്‍ അപ്പച്ചന്റെയും മേഴ്സിയുടെയും മൂത്ത മകളാണ് സ്റ്റെഫി. കുടുംബത്തിന്റെ താങ്ങായിരുന്ന സ്റ്റെഫിയുടെ മരണം ആ വീട്ടിലും വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. 33 വയസ്സ് മാത്രം പ്രായമുള്ള യുവ അധ്യാപികയുടെ മരണം നാടിന്റെ നൊമ്പരമായി മാറി. വിനീത്-സ്റ്റെഫി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്: ഇവാന റോസ് വിനീത്, ഇയാന്‍ അല്‍ഫോന്‍സ് വിനീത്. അമ്മയുടെ വേർപാട് തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള ഈ കുരുന്നുകൾ നാടിന്റെ മുഴുവൻ കണ്ണ് നനയിക്കുന്ന കാഴ്ചയായി. സ്റ്റെഫിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കല്ലോടിയിലുള്ള വീട്ടിലെത്തിച്ചു. തുടർന്ന് നടന്ന സംസ്കാര ചടങ്ങുകളിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം പങ്കെടുത്തു. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഒരു വിദ്യാലയത്തിന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനകളും ഏറ്റുവാങ്ങിയിരുന്ന സ്റ്റെഫി ടീച്ചർ, ഒടുവിൽ ഓർമ്മയായി മാറി.
ട്രംപിന് ചുട്ടമറുപടി നല്കിയ സ്പെയിന്റെ അടുത്തനീക്കം; ഇസ്രായേലിലെ അംബാസഡറെ പിന്‍വലിച്ചു
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച പുതിയ യുദ്ധത്തിനുമെതിരെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഏറ്റവും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിന്.
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം
ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായി ബെംഗളൂരുവിനെയാണ് കണക്കാക്കുന്നത്. ആഗോള കമ്പനികളുടെയെല്ലാം ഓഫീസുകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാങ്കേതിക മേഖലയിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പ്രാഗത്ഭ്യമുള്ള ഐടി പ്രൊഫണലുകളുടെ സാന്നിധ്യവുമാണ് കമ്പനികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. എന്നാലിപ്പോള്‍ ബെംഗളൂരുവിന് ഭീഷണി ഉയര്‍ത്തി ബിസിനസ് മേഖലയില്‍ മറ്റു പല ഇന്ത്യന്‍ നഗരങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. വലിയ കമ്പനികളെ ആകര്‍ഷിക്കാന്‍ കടുത്ത മത്സരമാണ് സംസ്ഥാനങ്ങള്‍ തമ്മില്‍
ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനില്‍ മെയിന്‍ കോഴ്സ് ഭക്ഷണങ്ങള്‍ നല്‍കുന്നത് നിര്‍ത്തി. പാചക വാതകം ലഭ്യമല്ലാത്തതിനാല്‍ ഫുള്‍ മീല്‍സ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്നും, ലഘുഭക്ഷണങ്ങള്‍ മാത്രമേ നല്‍കാനാകൂ എന്നും കാന്റീന് മാനേജ്മെന്റ് വ്യക്തമാക്കി. പ്രവര്‍ത്തനം എപ്പോള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും നോട്ടീസിലുണ്ട്. ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും ഇന്ധനക്ഷാമം കൃഷിയേയും വളം ലഭ്യതയേയും ബാധിച്ചുവെന്നും, കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രം.
ട്രാൻസ്പ്ലാന്റ് മരുന്നുകൾ ഇനി ഏറ്റവും വിലക്കുറവിൽ: സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു
സീറോ പ്രോഫിറ്റ് കൗണ്ടറുകൾ മുഖേന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകൾ ഏറ്റവും വില കുറവിൽ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന 'കാരുണ്യസ്പർശം' -സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ മുഖാന്തിരമാണ് ഈ മരുന്നുകൾ വിതരണം ചെയ്യുന്നത്.
പഴയകാല സ്മരണകളുണർത്തും നാടൻ മാങ്ങാ ചമ്മന്തി
പച്ചമാങ്ങ 1...പച്ചമുളക് വലുത് 6 എണ്ണം... ചെറിയഉള്ളി 6 എണ്ണം... ചെറിയ തേങ്ങാപൂൾ 1... കുറച്ച് കറിവേപ്പില... ഉപ്പ് പാകത്തിന്... ഇവയെല്ലാം കൂടി അമ്മിയിലോ മിക്സിയിലോ അരച്ചെടുക്കുക ഇത് കഞ്ഞിയിലേക്കാണ് നന്നായി ചേരുക..
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഒന്നര മാസത്തിനുള്ളിൽ 5 കോർണിയ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തി തിരുവനന്തപുരം ജനറൽ ആശുപത്രി.
ദോശമാവ് മിച്ചം വന്നാൽ വിഷമിക്കേണ്ട, ഉണ്ണിയപ്പം റെഡി!
ദോശമാവ് മിച്ചം വന്നാൽ വിഷമിക്കേണ്ട, ഉണ്ണിയപ്പം റെഡി!
യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ 1.44കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ജാസ്മിൻഷ യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കെ, 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്.
നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്സ് പ്ലാറ്റഫോം 'കെ-ലേൺ' തയ്യാറാക്കി: മന്ത്രി ആർ. ബിന്ദു
സംസ്ഥാനത്തെ നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി യുജിസിയുടെ സ്വയം- എംഒഒസി (SWAYAM-MOOC) പ്രോഗ്രാമുകളുടെ മാതൃകയിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ടതും നൂതനവുമായ കോഴ്സുകൾ നൽകുന്നതിനായി രൂപകല്പന ചെയ്ത ഓൺലൈൻ കോഴ്സ് പ്ലാറ്റഫോമായ 'കെ-ലേൺ' ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സെക്രട്ടേറിയറ്റ് പി.ആർ ചേബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം
കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലേയും കാമുകൻ ഫർമാനും കേരളത്തിൽ വിവാഹിതരായി. കേരളം നല്ല സ്ഥലവും ഇവിടുത്തെ ജനങ്ങൾ നല്ല മനുഷ്യരാണ്. എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചുവെന്നും വിവാഹത്തിന് പിന്നാലെ ഇരുവരും പ്രതികരിച്ചു.
യുദ്ധം ഇന്ത്യൻ അടുക്കളയിലേക്കും: പാചകവാതക ക്ഷാമത്തെ എങ്ങനെ നേരിടാം? ചില ബദൽമാർഗങ്ങൾ
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെ ബാധിച്ചതിനാൽ ഇന്ത്യയിൽ പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നു. ഗാർഹിക ലഭ്യത ഉറപ്പാക്കാൻ സർക്കാർ വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും, ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാനും ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചെയ്താൽ മാത്രമേ ചായക്ക് രുചി കിട്ടൂ
ഇങ്ങനെ ചെയ്താൽ മാത്രമേ ചായക്ക് രുചി കിട്ടൂ
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാല്‍സംഗ കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്വേര്ഡ് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയതത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ രണ്ട് ഫോണുകള്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രണ്ട് ഫോണുകളുടെ പാസ്വേര്ഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യം. ഫോണിലെ പാസ്വേര്ഡ് തന്റെ സാന്നിധ്യത്തിലോ അല്ലെങ്കില്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലോ ആകണം ഇത് കൈമാറേണ്ടത് എന്നായിരുന്നു രാഹുലിന്റെ ആവശ്യം. കേസില്‍ വിശദമായ വാദം കോടതി കേള്‍ക്കും അതിനനുസരിച്ചായിരിക്കും കേസില്‍ വിധി ഉണ്ടാകുക.
പട്ന: റോഡിലെ കുണ്ടും കുഴിയും പലപ്പോഴും യാത്രികർക്ക് പേടിസ്വപ്നമാണ്. എന്നാൽ ഉത്തർപ്രദേശിൽ ഒരു 50-കാരിയുടെ കാര്യത്തിൽ റോഡിലെ ആ വലിയ കുഴി ഒരു പുണ്യമായി മാറി. ശരീരത്തിൽ ജീവന്റെ ലക്ഷണങ്ങൾ അവസാനിച്ചുവെന്ന് കരുതി ഡോക്ടർമാർ മരണം പ്രവചിച്ച വിനീത ശുക്ല എന്ന സ്ത്രീക്കാണ് ആംബുലൻസ് കുഴിയിൽ ചാടിയതിലൂടെ ജീവൻ തിരികെ ലഭിച്ചത്. ബറേലി-ഹരിദ്വാർ ദേശീയപാതയിലെ (NH-74) ഒരു കുഴിയാണ് വിനീതയ്ക്ക് അപ്രതീക്ഷിതമായി തുണയായത്. പിലിബിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ശുക്ല ഫെബ്രുവരി 22-നാണ് വീട്ടിലെ ജോലികൾക്കിടെ പെട്ടെന്ന് ബോധരഹിതയായി വീണത്. ഉടൻ തന്നെ ബന്ധുക്കൾ ഇവരെ പിലിബിത്തിലെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബറേലിയിലെ ആശുപത്രിയിൽ രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും വിനീതയുടെ ആരോഗ്യനില തീർത്തും വഷളായി. തലച്ചോറിന്റെ പ്രവർത്തനം നിലച്ചുവെന്നും (Brainstem reflexes absent) ബോധനിലവാരം അളക്കുന്ന ഗ്ലാസ്ഗോ കോമ സ്കെയിൽ (GCS) ഏറ്റവും താഴ്ന്ന നിലയായ മൂന്നിൽ എത്തിയെന്നും ഡോക്ടർമാർ വിലയിരുത്തി. രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് കണ്ടതോടെ ഫെബ്രുവരി 24-ന് ഇവരെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി മരണം സംഭവിക്കുമെന്ന് കരുതി കുടുംബം അന്ത്യകർമ്മങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പോലും തുടങ്ങിയിരുന്നു. ഭർത്താവ് കുൽദീപ് കുമാർ ശുക്ലയും ബന്ധുക്കളും ചേർന്ന് വിനീതയെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആ അവിശ്വസനീയമായ സംഭവം നടന്നത്. ഹാഫിസ്ഗഞ്ചിന് സമീപം ഹൈവേയിലെ ഒരു വലിയ കുഴിയിൽ ആംബുലൻസ് വീഴുകയും വണ്ടി പെട്ടെന്ന് ശക്തമായി കുലുങ്ങുകയും ചെയ്തു. ഈ ആഘാതത്തിന് തൊട്ടുപിന്നാലെ വിനീത ശ്വാസമെടുക്കാൻ തുടങ്ങുന്നത് കണ്ട് ഭർത്താവ് അമ്പരന്നു. ജീവന്റെ ലക്ഷണങ്ങൾ കണ്ടതോടെ വിനീതയെ ഉടൻ തന്നെ പിലിബിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ എത്തിച്ചു. അവിടെ ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സകൾ ആരംഭിച്ചു. ന്യൂറോസിറ്റി ആശുപത്രിയിലെ ന്യൂറോസർജൻ ഡോ. രാകേഷ് സിങ് നടത്തിയ വിശദമായ പരിശോധനയിൽ വിനീതയുടെ ശരീരത്തിൽ ന്യൂറോടോക്സിനുകളുടെ (Neurotoxins) സാന്നിധ്യം കണ്ടെത്തി. ലക്ഷണങ്ങൾ പരിശോധിച്ച ഡോക്ടർ ഇത് പാമ്പുകടിയേറ്റതാകാമെന്ന് സംശയിക്കുകയും ഉടൻ തന്നെ പാമ്പിൻ വിഷത്തിനുള്ള പ്രതിമരുന്ന് (Anti-snake venom) നൽകുകയും ചെയ്തു. ആംബുലൻസ് കുഴിയിൽ വീണപ്പോഴുണ്ടായ ആഘാതം വിനീതയുടെ ശരീരത്തിന് ഒരു സ്റ്റിമുലസ് (Stimulus) പോലെ പ്രവർത്തിച്ചിരിക്കാമെന്നും ഇതാകാം നിലച്ചുപോയ ശ്വസനപ്രക്രിയ പുനരാരംഭിക്കാൻ സഹായിച്ചതെന്നും ഡോക്ടർമാർ കരുതുന്നു. കൃത്യമായ ചികിത്സയും അപ്രതീക്ഷിതമായി ലഭിച്ച ആ പ്രഹരവും വിനീതയെ മരണമുഖത്ത് നിന്ന് രക്ഷിച്ചു. തിങ്കളാഴ്ച പൂർണ്ണ ആരോഗ്യത്തോടെ വിനീത വീട്ടിലേക്ക് മടങ്ങി.
'ഏത് ഫേക്ക് ഐഡി ആയാലും', പബ്ലിക് ആയി വധഭീഷണി; പ്രതികരണവുമായി രേണു സുധി
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് താരം രേണു സുധി
പശ്ചിമേഷ്യൻ സംഘർഷം ; ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നു, വിമാന യാത്രക്ക് ഇനി ചെലവേറും
പശ്ചിമേഷ്യൻ സംഘർഷം ; ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നു, വിമാന യാത്രക്ക് ഇനി ചെലവേറും
ടെലഗ്രാം ഗ്രൂപ്പിൽ അംഗമായി ; ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ് ലിം എൻജിനീയറിങ് വിദ്യാർഥിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
മീൻ പൊരിക്കാൻ ഈ മസാലക്കൂട്ട് ഉപയോഗിക്കൂ
മീൻ പൊരിക്കാൻ ഈ മസാലക്കൂട്ട് ഉപയോഗിക്കൂ

29 C