ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ ചരക്കുനീക്ക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ആശ്വാസം. നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് പിന്നാലെ, ഈ മേഖലയിലൂടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന് പ്രത്യേകാനുമതി നല്കി. 'പരിമള്‍', 'പുഷ്പ' എന്നീ കപ്പലുകള്‍ക്കാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഇറാന് പച്ചക്കൊടി കാട്ടിയത്. ഇസ്രയേല്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് കടുത്ത വിലക്ക് തുടരുമ്പോഴാണ് ഇന്ത്യയ്ക്ക് മാത്രം ഇറാന് ഈ പരിഗണന നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യ മന്ത്രിയുമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇറാന്റെ മനസ്സ് മാറ്റിയത്. അടുത്തിടെ ഇറാന് നാവിക കപ്പലിന് കൊച്ചിയില്‍ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് തുണയായി. ഇന്ത്യയുടെ എണ്ണ, പാചകവാതക ഇറക്കുമതിയുടെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സം രാജ്യത്ത് വലിയ ഇന്ധനക്ഷാമമുണ്ടാക്കുമെന്ന ആശങ്ക ഇതോടെ ഒരുപരിധിവരെ ഒഴിയുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യ നേരത്തെ തന്നെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം റഷ്യന്‍ എണ്ണയുടെ വരവില്‍ 45 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇറാന്റെ സഹകരണത്തിനൊപ്പം റഷ്യയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഊര്‍ജ്ജ മേഖലയിലെ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പാചകവാതക ദൗര്‍ലഭ്യത്തിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര കരുത്തും ബദല്‍ എണ്ണ സ്രോതസ്സുകളും ഒത്തുചേരുന്നതോടെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ ആശങ്കകള്‍ക്ക് പരിഹാരമാകുകയാണ്. പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രയേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധിയെ നയതന്ത്ര കരുത്തിലൂടെ മറികടക്കുകയാണ് ഇന്ത്യ. കടലിടുക്ക് വഴി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ('പരിമള്‍', 'പുഷ്പ') ഇറാന് അനുമതി നല്‍കിയതിന് പിന്നാലെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തിയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയും ഇന്ത്യ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കി. യു.എസ്-ഇസ്രയേല്‍ കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴും ഇന്ത്യയ്ക്ക് ലഭിച്ച ഈ പ്രത്യേക പരിഗണന ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യ മന്ത്രിയുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയിലുമായി വന്ന 'ഷെന്‍ലോങ്' എന്ന ടാങ്കര്‍ സുരക്ഷിതമായി മുംബൈ തുറമുഖത്തെത്തി. സംഘര്‍ഷം ആരംഭിച്ച ശേഷം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലെത്തുന്ന ആദ്യ എണ്ണക്കപ്പലാണിത്. ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യവും ഇറാനുമായുള്ള ദീര്‍ഘകാല സൗഹൃദവുമാണ് ഈ വിപല്‍ഘട്ടത്തില്‍ ഇന്ത്യയ്ക്ക് തുണയായത്. ഏകദേശം 1.35 ലക്ഷം മെട്രിക് ടണ്‍ അസംസ്കൃത എണ്ണയാണ് ഈ കപ്പല്‍ മുംബൈയിലെത്തിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സം മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതോടെ ഇന്ത്യ റഷ്യയെ കൂടുതല്‍ ആശ്രയിക്കുകയാണ്. ഇതിനായി അമേരിക്ക പ്രത്യേക '30 ദിവസത്തെ ഇളവ്' (ഡട ണമശ്ലൃ) അനുവദിച്ചിട്ടുണ്ട്. ഈ മാസം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 50 ശതമാനമായി വര്‍ദ്ധിച്ചു. റിലയന്‍സും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിനകം 30 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ പെട്രോള്‍, പാചകവാതക വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും. കടലിടുക്കില്‍ 38-ഓളം ഇന്ത്യന്‍ കപ്പലുകളും ആയിരത്തിലധികം നാവികരും കുടുങ്ങിക്കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത്, കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ യുദ്ധക്കപ്പലുകളെ വിന്യസിക്കുന്നത് ഇന്ത്യ ആലോചിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 70 ശതമാനവും ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇത് രാജ്യത്തെ ഊര്‍ജ്ജ മേഖലയിലെ ആശങ്കകള്‍ കുറയ്ക്കുന്നു.
ലണ്ടന്‍ തെരുവില്‍ വീണ്ടും 'ഇറാന് അനുകൂലികളുടെ' പ്രതിഷേധം; തടയാനാവാതെ ഷബാന മഹ്മൂദ്
ലണ്ടന്‍ തെരുവില്‍ വീണ്ടും 'ഇറാന് അനുകൂലികളുടെ' പ്രതിഷേധം; തടയാനാവാതെ ഷബാന മഹ്മൂദ്
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെയും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി
25 കിലോമീറ്റർ മൈലേജും 4.75 ലക്ഷം വിലയും; ഈ കാറുകൾ വാങ്ങിയാൽ ഗിയർ മാറിയും കഷ്ടപ്പെടേണ്ട
ഇന്ത്യൻ നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ ഓട്ടോമാറ്റിക് കാറുകൾക്ക് പ്രിയമേറുകയാണ്. 4.74 ലക്ഷം രൂപ മുതൽ ലഭ്യമാകുന്ന, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മൂന്ന് ഓട്ടോമാറ്റിക് കാറുകളായ മാരുതി എസ്-പ്രെസോ, റെനോ ക്വിഡ്, ടാറ്റ ടിയാഗോ എന്നിവയെ പരിചയപ്പെടാം. അവയുടെ വില, മൈലേജ്, എഞ്ചിൻ വിവരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ബ്രിട്ടന് ഉപേക്ഷിച്ചു പോകാന്‍ അഭയാര്‍ത്ഥി കുടുംബത്തിന് 47 ലക്ഷം!
എല്‍പിജി പ്രതിസന്ധി; ട്രെയിനുകളില്‍ ഭക്ഷണവിതരണം നിലച്ചേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആര്‍സിടിസി
എ ല്‍പിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കാറ്ററിംഗ് സേവനം നിര്‍ത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി).എല്‍പിജി വിതരണം തടസ്സപ്പെട്ടതായും ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണമെത്തിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
പശ്ചിമേഷ്യയിൽ യുദ്ധം, നോമ്പുകാലം, കുത്തനെ ഇടിഞ്ഞ് മുട്ടവില, പൗഡറാക്കാനുള്ള നീക്കത്തിൽ ഉത്പാദകർ
കർണാടകയിൽ ഉത്പാദിപ്പിക്കുന്ന മുട്ടയാണ് നാമക്കലിലെ പ്ലാന്റിലേക്കും പിന്നീട് വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നത്
ആലപ്പുഴ പള്ളാത്തുരുത്തിയിൽ 2 ബോട്ടുകൾക്ക് തീപിടിച്ചു
പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകൾക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. രണ്ട് യുണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
ജെഫ്രി എപ്സ്റ്റീന് രഹസ്യമായി ഒരു കുഞ്ഞുണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു
ഫാറ്റി ലിവർ: കരളിനെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശരീരത്തിലെ അധികമായ കൊഴുപ്പ് കരളിന്റെ കോശങ്ങളിൽ അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് മിക്ക ആളുകളിലും ഇന്ന് കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ്. ഫാറ്റി ലിവർ തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
സിപിഎം വിട്ടുവന്നാൽ മുതിർന്ന നേതാവ് ജി സുധാകരന് പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂർ. സുധാകരൻ യുഡിഎഫ് പിന്തുണ സ്വീകരിച്ചാൽ അമ്പലപ്പുഴയിൽ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ ഒപ്പമുണ്ടാകുമെന്നും ഷുക്കൂർ വ്യക്തമാക്കി.
മെഴ്സിഡസ് ബെൻസ് വിഎൽഇ: ആഡംബരത്തിൻ്റെ ഇലക്ട്രിക് ഭാവി
മെഴ്സിഡസ്-ബെൻസ് പുതിയ വിഎൽഇ എന്ന ഇലക്ട്രിക് ആഡംബര വാഹനം അവതരിപ്പിച്ചു. വാൻ അധിഷ്ഠിത ആർക്കിടെക്ചറിൽ നിർമ്മിച്ച ഈ വാഹനം, ഒറ്റ ചാർജിൽ 700 കിലോമീറ്ററിലധികം റേഞ്ചും വേഗതയേറിയ ചാർജിംഗ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. എട്ട് സീറ്റുകൾ വരെ ക്രമീകരിക്കാവുന്ന ക്യാബിനും ആഡംബരപൂർണ്ണമായ ഉൾവശവുമാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.
കൊച്ചി: വിവിധ പദ്ധതികളുടെ തുറന്നുകൊടുപ്പും തറക്കല്ലടലും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനവും ഒക്കെയായി കൊച്ചിയില്‍ ഇന്നലെ പ്രചരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം അയച്ചത് കൈനിറയെ സമ്മാനങ്ങളുമായി. ആറന്മുള കണ്ണാടിയും ശില്‍പ്പങ്ങളും കഥകളിരൂപയും നൂല് കൊണ്ടുള്ള ചിത്രവുമൊക്കെ പ്രധാനമന്ത്രിക്ക് സമ്മാനമായി കിട്ടുകയുണ്ടായി. മൂന്ന് പരിപാടികളായിരുന്നു ഇന്നലെ പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നത്. അഖിലകേരള ധീവരസഭയുടെ മറൈന്‍ഡ്രൈവിലെ സുവര്‍ണ്ണജൂബിലി സമ്മേളനവേദിയില്‍ ആയിരുന്നു പ്രധാനമന്ത്രി ആദ്യമെത്തിയത്. പ്രധാനമന്ത്രിക്ക് മഹാവിഷ്ണുവിന്റെ മത്സ്യാവതാരത്തിന്റെ ശില്‍പ്പമാണ് ഭാരവാഹികള്‍ സമ്മാനമായി നല്‍കിയത്. കടലിന്റെ മക്കള്‍ക്ക് പ്രണാമം എന്ന് പറഞ്ഞുകൊണ്ട് സുവര്‍ണ്ണജൂബിലി ഉദ്ഘാടനം പ്രധാനമന്ത്രി കേരളയെ കേരളം എന്നാക്കിയത് പറഞ്ഞുകൊണ്ടായിരുന്നു തുടങ്ങിയത്. മലയാളത്തില്‍ ഒന്നു രണ്ടു വാക്കുകള്‍ പറയാനും മറന്നില്ല. എന്‍ഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടന വേദിയില്‍ കഥകളിയിലെ കൃഷ്ണവേഷത്തിന്റെ ഈട്ടിയില്‍ തീര്‍ത്ത വലിയ ശില്പം നല്‍കിയാണ് ബിജെപി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിനിയായ എഴുപത്തിരണ്ടുകാരി ഗിരിജ അമ്മാള്‍ പരുത്തിനൂല് ഉപയോഗിച്ചു തുന്നിയ മോദിയുടെ ചിത്രവും സമ്മാനമായി നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണു രണ്ടു സമ്മാനങ്ങളും കൈമാറിയത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു പരിപാടി. നമസ്ക്കാരം എറണാകുളം എന്ന വാക്കുകളോടെയായിരുന്നു പ്രസംഗം തുടങ്ങിയത്. മാറാത്തത് ഇനി മാറുമെന്ന ബിജെപിയുടെ പ്രചരണ വാചകത്തോടെയാണ് അവസാനിച്ചതും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി ആറന്മുള കണ്ണാടി നരേന്ദ്രമോദിക്കു നല്കി. താമരയുടേയും മയിലിന്റെയും രൂപങ്ങള്‍ കൊത്തിയതായിരുന്നു ആറന്മുള കണ്ണാടി. 10,000 കോടിയുടെ പദ്ധതിയാണ് മോദി ഉദ്ഘാടനം ചെയ്തത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പ്രതിനിധികള്‍ വിട്ടു നിന്നത്. അതേസമയം എറണാകുളം എം.പി. ഹൈബി ഈഡന് പങ്കെടുത്തിരുന്നു. പാര്‍ലമെന്റില്‍ പോകുന്നില്ലേ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സസ്പെന്റ് ചെയ്തിരിക്കുകയല്ലേ തിരിച്ചെടുത്തില്ലല്ലോ പരിപാടിക്കായി താന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും ഇവിടെ എത്തിയതാണെന്നായിരുന്നു ഹൈബി ഈഡന് നല്കിയ മറുപടി.
നാട്ടികയില്‍ മുകുന്ദനെ പിന്തുണക്കേണ്ടെന്ന് കോണ്‍ഗ്രസ്
മുകുന്ദന് സ്വതന്ത്രനായി മത്സരിക്കട്ടേയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മോഹൻലാൽ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പ്രശംസ. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മോഹൻലാൽ മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. അദ്ദേഹം ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല മോദിയുടേതെന്നും മോഹൻലാൽ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. The post മോദി രാജ്യത്തെ കാണുന്നത് അമ്മയെപ്പോലെ; മികച്ച ഭരണാധികാരി; രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കണം; നരേന്ദ്രമോദിയെ പുകഴ്ത്തി മോഹൻലാൽ appeared first on RashtraDeepika .
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ എം.പിമാരില്ല. സിറ്റിങ് എം.എൽ.എമാരിൽ മൂന്നുപേർ ഒഴികെ എല്ലാവരും അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. 31 സ്ഥാനാർഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയാണ് അറിയിച്ചത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും തൃപ്പൂണിത്തുറയിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ. ബാബുവിനെയും ഒഴിവാക്കി. പെരുമ്പാവൂർ എം.എൽ.എ എൽദോസ്
കൊല്ലത്ത് 4മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കടയ്ക്കലിൽ നാല് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. കൊല്ലം ഇട്ടിവ ഫിൽഗിരിയിൽ സുബിന്റെ ഭാര്യ ശരണ്യയെയാണ് (26) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ശരണ്യയും സുബിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ടു വന്ന അയൽപക്കത്തെ കുട്ടി ശരണ്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കൽ പോലീസിനെയും വിവരമറിയിച്ചു. കൊട്ടാരക്കര തഹസിൽദാറുടെ സാന്നിധ്യത്തിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് കണ്ണൂരിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. മകളുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ശരണ്യയുടെ പിതാവ് ചന്ദ്രൻ ആവശ്യപ്പെട്ടു. ഭർത്താവ് സുബിൻ മകളെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും വിവരം ശരണ്യ അമ്മയെ ഫോണിൽ വിളിച്ച് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെന്നാറയിൽ അലിയാരിനാണ് (58) 20 വർഷം കഠിനതടവ് വിധിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണം.
'ഗ്യാസ് ഇല്ല, തീ വില'; സിലിണ്ടറിന് വില 5,000 രൂപ, തെക്കൻ ദില്ലിയിൽ റസ്റ്റോറന്റുകൾ അടയ്ക്കുന്നു
പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് തെക്കൻ ദില്ലിയിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നു. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന് 5,000 രൂപ വരെ വില ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ഹോർമൂസ് കടലിടുക്ക് വഴിയുള്ള വിതരണത്തെ ബാധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും, ക്ഷാമമില്ലെന്നാണ് സർക്കാർ വാദം.
ഹൈബ്രിഡ് കാറുകൾക്ക് 1.75 ലക്ഷം വരെ കുറയുമോ? ആകാംക്ഷയിൽ ഡൽഹി നിവാസികൾ
ഡൽഹി സർക്കാർ പുതിയ ഇവി പോളിസി 2.0 നടപ്പിലാക്കാൻ ഒരുങ്ങുന്നു, ഇത് ശക്തമായ ഹൈബ്രിഡ് കാറുകളുടെ റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. ഈ നയം നടപ്പിലായാൽ, 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഹൈബ്രിഡ് കാറുകൾക്ക് 1.75 ലക്ഷം രൂപ വരെ വില കുറയാൻ സാധ്യതയുണ്ട്.
നഥാന്‍സ് ഇനി വെറും മണ്ണും ചാമ്പലും! യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാന്റെ ആണവ സ്വപ്നങ്ങള്‍ തകര്‍ത്തത് ഇങ്ങനെ
പേർഷ്യൻ ഗൾഫിൽ അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം തടയുന്നതിൻ്റെ ഭാഗമായുള്ള ഈ നീക്കം ആഗോള എണ്ണവില വർദ്ധിപ്പിക്കുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയൻ കോൺസൽ ജനറൽ നിയമസഭാ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
പുതുതായി ചുമതലയേറ്റ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിൻ്റെ കേരള സന്ദർശനത്തിൻ്റെ ഭാഗമായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറുമായി കൂടിക്കാഴ്ച നടത്തി.
മലപ്പുറത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
മലപ്പുറം കാവനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്.ചെരങ്ങാകുണ്ട് പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക്
ഇന്ത്യയിലെ പാചക വാതക ക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. പാചകവാതക ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് എന്നും എന്നാല്‍ ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് കൂടിയത് 16300
കവിന്റെ നായികയായി നയൻതാര, ഹായ് സിനിമയുടെ റിലീസ് വിവരങ്ങള്‍
നയൻതാര കവിന്റെ നായികയായി എത്തുന്നു..
'എന്റെ സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണ് പോറ്റി നൽകിയ പരാതി'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഗൂഢാലോചന ആരോപണം നിഷേധിച്ച് കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ അപകീർത്തിപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നുംകടകംപള്ളി സുരേന്ദ്രൻ പറയുന്നു.
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ പ്രണവം വീട്ടില്‍ ടി.വി.ശശികുമാറിനാണ് പണം നഷ്ടപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന് മോഹന്‍ലാല്‍. മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവാണ് മോദിയെന്ന് പോഡ്കാസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി മൈ ജിഒവി ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മോദിയെ കുറിച്ച് സംസാരിച്ചത്.
'20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ കാത്തിരിക്കുകയായിരുന്നു'; പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
ഫാറൂഖ് അബ്ദുള്ളക്കെതിരായ വധശ്രമം; 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് പ്രതി, ചോദ്യം ചെയ്യല്‍ തുടരുന്നു, പ്രതിക്ക് ഭീകര ബന്ധമില്ലെന്ന് നിഗമനം
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അജണ്ടയെന്ന് കടകംപള്ളി സുരേന്ദ്രൻ. മാധ്യമപ്രവർത്തകർ ഈ വാർത്ത കൊടുക്കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കണമായിരുന്നു എന്നും കടകംപള്ളി പറഞ്ഞു.
നേരത്തെ കളംപിടിക്കാന്‍ BJP; ആദ്യഘട്ട പട്ടിക ഈയാഴ്ച അവസാനമോ അടുത്തയാഴ്ചയോ പ്രഖ്യാപിക്കും
നേരത്തെ കളംപിടിക്കാന്‍ BJP; ഈയാഴ്ച അവസാനമോ അടുത്തയാഴ്ചയോ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും, തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍
മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിറ്ററിന് 25 രൂപയായിരുന്ന സബ്സിഡി 50 രൂപയായി വര്‍ധിപ്പിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്.
പെരുമ്പാവൂരില്‍ സങ്കീര്‍ണം! എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം ഉല്ലാസ് തോമസിനെ മത്സരിപ്പിക്കാന്‍ നീക്കം
പെരുമ്പാവൂരില്‍ കാര്യങ്ങള്‍ സങ്കീര്‍ണം! എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം ഉല്ലാസ് തോമസിനെ മത്സരിപ്പിക്കാന്‍ നീക്കവുമായി ചെന്നിത്തല വിഭാഗം, ഹൈക്കാമന്‍ഡ് അടുത്തഘട്ടത്തില്‍ ചര്‍ച്ച ചെയ്തേക്കും
'ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്'; ചവറയിൽ ജീവൻ മരണ പോരാട്ടമെന്ന് ഷിബു ബേബി ജോൺ
'പാർട്ടിയിൽ അനൈക്യമില്ല, ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്'; ചവറയിൽ ജീവൻ മരണ പോരാട്ടമാണ് ഉള്ളതെന്ന് ഷിബു ബേബി ജോൺ
നോമിനികളെ പരിഗണിക്കണം, സമ്മർദവുമായി കോൺഗ്രസ് എംപിമാർ
നോമിനികളെ പരിഗണിക്കണം, സമ്മർദവുമായി കോൺഗ്രസ് എംപിമാർ; കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ 9 മണ്ഡലങ്ങളിൽ കൂടി ഒറ്റപ്പേരിലെത്തി, തിരുവനന്തപുരം മണ്ഡലങ്ങളിൽ ചർച്ചകൾ നീളുന്നു
പോക്സോ കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു
ആരോഗ്യകരമായ ഭക്ഷണത്തിന് പറ്റിയ ഓപ്ഷൻ
ആരോഗ്യകരമായ ഭക്ഷണത്തിന് പറ്റിയ ഓപ്ഷൻ
യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യ പരസ്യത്തിനെതിരെ വീണ്ടും പരാതി
സംസ്ഥാന സർക്കാരിന്റെ യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യ പരസ്യത്തിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അംഗം ഷാരോൺ പനയ്ക്കൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പരസ്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
ലക്നോ: മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവൻ. ആശുപത്രിയിൽ നിന്ന് മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നതിന് ഇടയിൽ ആംബുലൻസ് കുഴിയിൽ വീണതോടെ വീട്ടമ്മയ്ക്ക് ബോധം വീഴുകയായിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു വിനീത ശുക്ല എന്ന വീട്ടമ്മയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി വിധിയെഴുതിയത്. പിലിഭിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റാണ് വിനീത. ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെ ഇവർ ബോധരഹിതയായി വീഴുകയായിരുന്നു. പിലിഭിതിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് വിനീതയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പറഞ്ഞത്. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് കുഴിയിൽ വീണു. തൊട്ടടുത്ത നിമിഷം വിനീത ശ്വസിക്കാൻ തുടങ്ങിയതായി ഭർത്താവ് പറഞ്ഞു. അപ്പോൾ തന്നെ വിനീതയെ പിലിഭിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിലേക്ക് മാറ്റി. പീന്നിട് നടത്തിയ ശരിയായ രോഗനിർണയവും ചികിത്സയും… The post റോഡിലെ കുഴി ഇല്ലായിരുന്നെങ്കിൽ…മരണാനന്തര ചടങ്ങിന് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് കുഴിയിൽ വീണു; മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയ്ക്ക് പുനർജന്മം appeared first on RashtraDeepika .
കൂടുതൽ തീരുവ വരുന്നു? ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള 16 രാജ്യങ്ങൾക്കെതിരെ യുഎസ് വ്യാപാര അന്വേഷണം
ന്യൂയോർക്ക്: ഇന്ത്യക്കും ചൈനയ്ക്കും മറ്റ് 16 പ്രമുഖ രാജ്യങ്ങൾക്കുമെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യാപാര അന്വേഷണങ്ങൾക്ക് തുടക്കമിട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉൽപ്പാദകർക്ക് ദോഷകരമാവുന്ന വിധത്തിൽ വ്യാവസായിക നയങ്ങൾ അമിത ഉൽപ്പാദന ശേഷിക്ക് കാരണമായി എന്നാരോപിച്ച് കൊണ്ടാണ് അന്വേഷണം. ഇത് പുതിയ ഇറക്കുമതി തീരുവകൾക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ. യുഎസ് വ്യാപാര പ്രതിനിധി കാര്യാലയം 1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി ജയില്‍വാസമനുഭവിച്ച ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കും. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കനത്ത അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് സി.പി.എം നോട്ടീസ് നല്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപടി വന്നേക്കും. ഇല്ലെങ്കില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ചില നേതാക്കള്‍ നിലപാട് എടുത്തിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ട വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ ഒഴിവാക്കിയത് ഈ പുറത്താക്കല്‍ നടപടിയുടെ ആദ്യ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ രഹസ്യ ചര്‍ച്ചകള്‍ ഇനി പത്മകുമാര്‍ അറിയേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. കട്ടിളപ്പാളി കേസും ദ്വാരപാലക ശില്‍പ്പ കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടും പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ അസംതൃപ്തിക്ക് കാരണമായിരുന്നു. 2025 നവംബര്‍ 20-നായിരുന്നു പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലിരിക്കെ ഡിസംബര്‍ നാലിന് രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് പത്മകുമാറിന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന വിമര്‍ശനം ശക്തമായതോടെയാണ് ഇപ്പോള്‍ അടിയന്തര നടപടികളിലേക്ക് സി.പി.എം കടന്നിരിക്കുന്നത്. രാജു എബ്രഹാമാണ് പത്തനംതിട്ടയിലെ സിപിഎം സെക്രട്ടറി. നടപടി വേണമെന്ന അഭിപ്രായം രാജു എബ്രഹാമിനുമുണ്ട്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പത്മകുമാര്‍ അറിയേണ്ടെന്ന പാര്‍ട്ടി നിലപാടിന്റെ ഭാഗമായാണ് ഒഴിവാക്കിയതെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റുചെയ്ത് ജയിലിലായിട്ടും പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗമായി തുടരുകയാണ്. പിന്നാലെയാണ് പുതിയ നീക്കം. അടുത്തിടെയാണ് കേസില്‍ ജാമ്യം ലഭിച്ച് പത്മകുമാര്‍ ജയില്‍ നിന്ന് പുറത്തിറങ്ങിയത്. ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ 2025 നവംബര്‍ 20നാണ് പ്രത്യേക അന്വേഷണ സംഘം എ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. കേസില്‍ റിമാന്‍ഡില്‍ കഴിയവേ ഡിസംബര്‍ നാലിന് ദ്വാരപാലക ശില്പകേസിലും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായതോടെയാണ് സ്വാഭാവിക ജാമ്യഹര്‍ജി നല്‍കിയത്. ഏതായിലും പത്മകുമാറിനെ ഇനി സിപിഎം ജില്ലാ കമ്മറ്റി യോഗങ്ങളിലേക്ക് ക്ഷണിക്കില്ല.
സംസ്ഥാനത്ത് ചൂട് കനക്കുന്നു; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നല്കി. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് ആണ്.കണ്ണൂർ, പാലക്കാട്, കാസർഗോഡ്, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
‘ഇസ്രയേൽ ഭരണകൂടവും യുഎസും തുടങ്ങിവെച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഉറപ്പുണ്ടെങ്കിൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണ്’
കണ്ണൂരിൽ സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി ധനസഹായ വിതരണം നടത്തി
സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അംഗ സമാശ്വാസ നിധിയുടെ അഞ്ചാംഘട്ട ധനസഹായം വിതരണം ചെയ്തു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ വിതരണോദ്ഘാടനം നിർവഹിച്ചു.
അന്യ സംസ്ഥാന സ്പോണ്‍സര്‍മാരെ ബോര്‍ഡിന് പരിചയപ്പെടുത്തി ; എസ്ഐടി അന്വേഷണം കടകംപള്ളിയിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്ഐടി അന്വേഷണം കടകംപള്ളിയിലേക്ക്. അന്യസംസ്ഥാന സ്പോണ്‍സര്‍മാരെ ദേവസ്വംബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയെന്ന് മൊഴി. രമേശ് റാവു, ഗോവര്ദ്ധന് എന്നിവര്‍ക്ക് ദേവസ്വംബോര്‍ഡില്‍ നിന്നും എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് കടകംപള്ളി വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നും എസ്ഐടിയ്ക്ക് വിവരം ലഭിച്ചു. കേസുമായി കടകംപള്ളിക്കുള്ള ബന്ധത്തിന്റെ ഏറ്റവും പുതിയ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പോറ്റി നല്കിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്യസംസ്ഥാന സ്പോണ്‍സര്‍മാര്‍ എങ്ങിനെയാണ് ബോര്‍ഡില്‍ സ്വാധീനമുണ്ടാക്കിയതെന്ന ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി രണ്ടുമാസം മുമ്പ് ഹൈക്കോടതിക്ക് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിലും എസ്ഐടി പറഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനക്കാരും സമ്പന്നരുമായ രമേശ് റാവു, ഗോവര്ദ്ധന് എന്നിവരെ താന്‍ മന്ത്രിക്ക് പരിചയപ്പെടുത്തിയിരുന്നു എന്നാണ് പോറ്റി നലകിയിട്ടുള്ള മൊഴി. അതിന് ശേഷം സ്പോണ്സര് എന്ന നിലയില്‍ ആവശ്യമായിട്ടുള്ള എല്ലാ സഹായവും നല്‍കണമെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഭരണനേതൃത്വത്തില്‍ നിന്നും ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് ബോര്‍ഡും ഭരണനേതൃത്വവുമായും ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതെന്ന് റാവുവും ഗോവര്ദ്ധനൂം മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ദേവസ്വം ബോര്‍ഡുമായി എങ്ങിനെയാണ് ബന്ധം വന്നതെന്ന നിരീക്ഷണവും എസ്ഐടി നടത്തിയിട്ടുണ്ട്. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് നിരവധി സ്പോണ്സര്ഷിപ്പുകള് വരുന്നുണ്ട്. ഒരു ഭക്തര്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ട സഹായം അവരുമായി സഹകരിച്ച് കാര്യങ്ങള്‍ ചെയ്യണം എന്ന് ഒരു മന്ത്രിയെന്ന നിലയില്‍ താന്‍ പറഞ്ഞു എന്നു കടകംപള്ളിയും മൊഴി നല്‍കിയിട്ടുണ്ട്. ബംഗലുരുവില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള ഭക്തരായ സ്പോണ്‍സര്‍മാരെ കടകംപള്ളിക്കും അറിയാമായിരുന്നെന്നും ഇവരെ പരിചയപ്പെടുത്തിയത് പോറ്റിയാണെന്നും പോറ്റിയുടെ ആവശ്യപ്രകാരം അവരെ സഹകരിപ്പിച്ച് പോകണമെന്ന നിര്‍ദേശം നല്‍കിയത് കടകംപള്ളിയാണെന്നുമുള്ള മൊഴി എസ്ഐടിയുടെ മുന്നിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണമാണ് എസ്ഐടിയുടെ റിപ്പോര്‍ട്ടിലുള്ളത്.
\രാജ്യം സുരക്ഷിതമായ കൈകളിൽ\; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിനെയും കാഴ്ചപ്പാടുകളെയും പുകഴ്ത്തി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി പ്രധാനമന്ത്രി നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യം കൈവരിച്ച നേട്ടങ്ങൾ ലോകം ഉറ്റുനോക്കുകയാണെന്നും, അതിനു പിന്നിൽ ശക്തമായ ഒരു നേതൃത്വമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പരാമർശം. പ്രധാനമന്ത്രി
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍
ചായക്കൊപ്പം സൂപ്പർ സമൂസ കഴിച്ചാലോ ?
ചായക്കൊപ്പം സൂപ്പർ സമൂസ കഴിച്ചാലോ ?
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു.കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര, ഫാറൂഖ് കോളജ് തൊട്ടാടിപ്പാടം അസ്മത്ത് (25) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് ഒരു പവന് 1,18,960 രൂപയായി. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഡോളർ കരുത്താർജിച്ചതും പലിശ നിരക്കുകളിലെ മാറ്റവുമാണ് വില കുറയാൻ കാരണമായത്.
യുദ്ധവുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് സ്റ്റാറ്റസ് വെച്ചു; സഊദിയില്‍ ഇന്ത്യന്‍ പൗരന് അറസ്റ്റില്‍
ഗള്‍ഫ് മേഖലയില്‍ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിട്ടുള്ള ഔദ്യോഗികമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇടുക്കിയിൽ സ്ത്രീയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾകൂടി പിടിയിൽ. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രൂക്ഷമായ മറുപടിയുമായി മുന്‍ മന്ത്രിയും എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന് രംഗത്ത്. താന്‍ ആരുടെയും സാമ്പത്തിക വിഷയങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി ഉന്നയിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും കടകംപള്ളി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്നത് മുന്നില്‍ക്കണ്ട് തന്നെ രാഷ്ട്രീയമായി അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും കടകംപള്ളി ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തെ എതിരാളിയായി കരുതപ്പെടുന്ന ബി.ജെ.പി നേതാവ് വി. മുരളീധരനെ ലക്ഷ്യം വെച്ചാണ് കടകംപള്ളിയുടെ ഈ പ്രതിരോധമെന്ന് വ്യക്തമാണ്. രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേര് അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം അടിവരയിട്ടു. അന്യസംസ്ഥാന സ്പോണ്‍സര്‍മാരെ ദേവസ്വം ബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമാണ് പോറ്റി എസ്.ഐ.ടിക്ക് നല്കിയ മൊഴി. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നല്കിയ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിലും കടകംപള്ളിയാണെന്ന് പോറ്റി ആരോപിക്കുന്നു. എന്നാല്‍, തന്നെ കള്ളക്കേസില്‍ കുടുക്കാനാണ് പോറ്റി ശ്രമിക്കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇതിന്റെ സത്യാവസ്ഥ തെളിയുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയുടെ പരാതിയും കടകംപള്ളിയുടെ രാഷ്ട്രീയ ആരോപണങ്ങളും ചേരുന്നതോടെ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് പുതിയ രാഷ്ട്രീയ പോര്‍മുഖമായി മാറിയിരിക്കുകയാണ്. പ്രതിഭയെന്ന സ്ത്രീയെ അറിയില്ലെന്നാണ് കടകംപള്ളി പറയുന്നത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി നല്കി മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി ) മുന്നിലാണ് മൊഴി നല്‍കിയത്. അന്യസംസ്ഥാന സ്പോണസര്‍മാരെ ബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്നാണ് പോറ്റിയുടെ മൊഴി.രമേശ് റാവു, ഗോവര്ദ്ധന് എന്നിവര്‍ക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയത് മുന്‍ മന്ത്രിയാണെന്നും പോറ്റി വ്യക്തമാക്കി. ഹൈക്കോടതിയില്‍ എസ്ഐടി നല്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. സ്പോണ്‍സര്‍മാരുടെ മൊഴിയിലും മുന്‍ മന്ത്രിയെ പരിചപ്പെട്ട കാര്യം പറയുന്നുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കടകംപള്ളി സുരേന്ദ്രന് ശ്രമിച്ചെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണന് പോറ്റി ഇന്നലെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. അടുത്തിടെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണെന്നും പോറ്റി ആരോപിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും പോറ്റി ആവശ്യപ്പെടുന്നു. 2020ല്‍ 25 ലക്ഷം രൂപ പോറ്റിയില്നിന്നു പലിശയ്ക്കു വാങ്ങിയപ്പോള്‍ ഈടായി നല്കിയ പത്തു സെന്റ് സ്ഥലം പോറ്റി മറിച്ചുവിറ്റുവെന്നാണു പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതിഭയില്‍നിന്ന് സ്ഥലം നിയമപരമായി വാങ്ങിയതാണെന്നും പോറ്റി പരാതിയില്‍ പറയുന്നു. പിന്നീട് സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കടകംപള്ളി സുരേന്ദ്രന് മധ്യസ്ഥത വഹിച്ചിരുന്നു. പ്രതിഭയെ സാമ്പത്തികമായി സഹായിക്കണമെന്ന് ദേവസ്വം മന്ത്രി ആയിരുന്നപ്പോള്‍ കടകംപള്ളി ആവശ്യപ്പെട്ടു. എന്നാല്‍ അതിനു കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ശബരിമല കേസില്‍ കടകംപള്ളിയെ എസ്ഐടി ചോദ്യം ചെയ്തതിനു പിന്നാലെയാണ് തനിക്കെതിരെ എസ്ഐടിക്കു മുന്നില്‍ പരാതി വരുന്നതെന്നു പോറ്റി പറഞ്ഞു. കടകംപള്ളിയുടെ ഗൂഢാലോചനയാണിതിനു പിന്നിലെന്നാണു കരുതുന്നത്. ശബരിമല കേസില്‍ രൂപീകരിച്ച എസ്ഐടിക്ക് ഭൂമി ഇടപാട് കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്നും പോറ്റി ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ കടകംപള്ളിക്ക് ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി നല്ല അടുപ്പമെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളും പരാതിയിലുണ്ട്. 2017ലാണ് പ്രതിഭ എന്ന സ്ത്രീയുടെ പത്ത് സെന്റ് സ്ഥലം താന്‍ വാങ്ങിയത്. പിന്നീട് ഇത് സംബന്ധിച്ച് സാമ്പത്തിക ഇടപാട് കേസായി. ഒടുവില്‍ 2024ല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കടകംപള്ളി ഇടനിലക്കാരനായി തുമ്പ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചര്‍ച്ച നടന്നിട്ടുണ്ടെന്നുമാണ് പരാതിയില്‍ വെളിപ്പെടുത്തുന്നത്.
ഞാൻ ഡയറക്ടേഴ്സ് ആക്ടർ, സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല: മോഹൻലാൽ
താൻ സംവിധായകന്റെ നടനാണെന്നും, അഭിപ്രായ വ്യത്യാസങ്ങൾ തിരക്കഥാ ഘട്ടത്തിൽ ചർച്ച ചെയ്യുമെന്നും മോഹൻലാൽ. 'I am a director's actor, I don't oppose directors or get into fights' says Mohanlal
യു ടേണടിച്ച് സർക്കാർ...! ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി സമയം നീട്ടിയ ഉത്തരവ് മരവിപ്പിച്ചു
താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള സർക്കാർ ആശുപത്രികളിലെ ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായെടുത്ത
പതിനാല് ജില്ലകളിലും ഭാര്യമാര്‍ ;കുപ്രസിദ്ധ മോഷ്ടാവ് 'കല്യാണ രാമന്' പിടിയില്‍
സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്നും വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് 'കല്യാണ രാമന്' എന്ന ബാഹുലേയനാണ് പിടിയിലായത്. ആറ്റിങ്ങല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കാഞ്ഞങ്ങാട് മയക്കുമരുന്നും ഇ-സിഗരറ്റുമായി 2 പേർ അറസ്റ്റിൽ
മാരക ലഹരിമരുന്നായ എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ചർളടുക്ക സ്വദേശി അബൂബക്കർ സിദ്ധിഖ് (42), തെക്കിൽ കുന്നാരു സ്വദേശി ഹാരിസ് പി (26) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ ഉമേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ദേശീയപാത ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ദുരന്തകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് യുഎന്‍ കുട്ടികളുടെ ഏജന്‍സി(UNICEF). ഫെബ്രുവരി 28 മുതല്‍, അക്രമത്തില്‍ 1,100ലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട് ചെയ്യപ്പെട്ട 200 കുട്ടികളും ലെബനനില്‍ 91 കുട്ടികളും ഇസ്രായേലില്‍ നാല് കുട്ടികളും കുവൈത്തില്‍ ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. അക്രമം രൂക്ഷമാകുകയും വ്യാപിക്കുകയും ചെയ്യുന്നതിനാല്‍ ഈ സംഖ്യകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്കി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്നത് കാരണം ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടു. കുട്ടികളെ കൊല്ലുന്നതിനോ പരിക്കേല്‍പ്പിക്കുന്നതിനോ, കുട്ടികള്‍ ആശ്രയിക്കുന്ന അവശ്യ സേവനങ്ങളുടെ നാശത്തിനോ തടസത്തിനോ ഒരു ന്യായീകരണവുമില്ലെന്ന് യൂണിസെഫ് പറഞ്ഞു.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേട്രിയറ്റിലെ ആദ്യ ഗാനം ഇന്ന്
കാറ്റ് തൊട്ടപ്പോള്‍ എന്ന ഗാനം ഇന്ന് പുറത്തുവിടും.
മുകുന്ദനെ കൈവിട്ട് കോൺഗ്രസ്, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സൂചന
കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും.
ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ ഖേദമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ജിതേഷ് ശർമ. ആ തീരുമാനം കാരണം അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞുവെന്നും ലോകകപ്പിനേക്കാൾ വലുത് അതായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
ഭരണകക്ഷിയുടെ ചീഫ് വിപ്പായാണ് സ്പീക്കർ പ്രവർത്തിക്കുന്നത് ; ആഞ്ഞടിച്ച് കെസി വേണുഗോപാൽ എംപി
ഭരണകക്ഷിയുടെ ചീഫ് വിപ്പായാണ് സ്പീക്കർ പ്രവർത്തിക്കുന്നതെന്നു ലോക്സഭയിൽ തുറന്നടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സഭയിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളുടെ സംരക്ഷകനായ ചെയർമാൻ, നിഷ്പക്ഷനായി പ്രവർത്തിക്കാതെ ഭരണകക്ഷിയുടെ ചീഫ് വിപ്പായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ഇതിലൂടെ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണെന്നും കെസി വേണുഗോപാൽ എംപി.
പാകിസ്താനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ അമേരിക്ക തീരുമാനിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മാറ്റങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇതോടെ കറാച്ചിയിലും ലാഹോറിലും മാത്രമാകും പാകിസ്താനിൽ യുഎസ് കോൺസുലേറ്റുകൾ പ്രവർത്തിക്കുക.
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍
സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് കുംഭമേള വൈറല്‍ താരം മോണാലിസയുടെ വിവാഹമാണ്. മാതാപിതാക്കള്‍ എതിര്‍ത്ത വിവാഹത്തെ കേരള ജനത ഏറ്റെടുത്ത് നടത്തുകയായിരുന്നു. തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് മന്ത്രിയും സിപിഎം നേതാക്കളും ഉള്‍പ്പെടെ സാക്ഷികളായി. മോണാലിസയുടെ മാതാപിതാക്കള്‍ പങ്കെടുക്കാതിരുന്ന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. മഹാരാഷ്ട്ര
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റി തനിക്കെതിരേ കൊടുത്തത് തന്നെ കരിവാരി തേയ്ക്കാനുള്ള വ്യാജപരാതിയെന്ന് സിപിഐഎം നേതാവും മൂന് ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ അപമാനിക്കാനുള്ള ശത്രുക്കളുടെ ഗൂഡാലോചനയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും പറഞ്ഞു. കഴക്കൂട്ടത്ത് താന്‍ മത്സരിക്കുമെന്ന് ഉറപ്പായ ശേഷമാണ് ഈ രീതിയില്‍ പരാതി വന്നിരിക്കുന്നത്. 10 വര്‍ഷത്തിനിടയില്‍ താന്‍ ഒരു പോലീസ് സ്റ്റേഷനിലും പോയിട്ടില്ലെന്നും 2024 ല്‍ തുമ്പ സ്റ്റേഷനില്‍ പോയത് പുതിയ സ്റ്റേഷന്റെ ശിലാഫലക അനാച്ഛാദനത്തിനാണ്. സാമ്പത്തീക ഇടപാടുകള്‍ക്കായി ഇവിടെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ പരിശോധന നടത്തണമായിരുന്നു. താന്‍ ഇത്തവണയും കഴക്കൂട്ടം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഈ പരാതി വന്നിരിക്കുന്നത്്. ചില ചാനല്‍ സര്‍വേയില്‍ ഇടതുപക്ഷത്തിനും തനിക്കും മുന്‍തൂക്കമുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ തന്നെ അപമാനിക്കാനുള്ള എതിരാളികളുടെ ഗൂഡാലോചനയായി മാത്രമേ പോറ്റിയുടെ പരാതിയെ കാണുന്നുള്ളൂ. ഇത് വ്യാജ പരാതിയും തന്റെ എതിരാളികള്‍ കൊടുപ്പിച്ചതായിരിക്കാമെന്ന് സംശയിക്കുന്നു. നടക്കുന്നത് അപമാനിക്കാനുള്ള ശ്രമമാണ്. പോറ്റിയുടെ പരാതി വ്യാജവും ആരോ കൊടുപ്പിച്ചതുമാണ്. പരാതിയില്‍ പറയുന്ന പ്രതിഭയെക്കുറിച്ച് തനിക്കറിയില്ല. അവരുമായി ഒരു കാര്യത്തിനും ബന്ധപ്പെട്ടിട്ടുമില്ല. പരാതിക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് തനിക്കറിയാം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും കടകംപള്ളി പറയുന്നു.
ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഹൗസ്ബോട്ടുകള്‍ക്ക് തീപിടിച്ചു; ആളപായമില്ല
ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി.
'കോന്നി മെഡി.കോളേജിൽ കയറി നോക്കിയാൽ അപര്യാപ്തതകൾ അറിയാം, മന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല'
'കോന്നി മെഡി.കോളേജിൽ കയറി നോക്കിയാൽ അപര്യാപ്തതകൾ അറിയാം, മന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല'; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് ഡോ.ശിവപ്രസാദ്
'സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി, എല്ലാ സഹായവും നൽകണമെന്ന നിർദേശവും നൽകി'
'സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി, എല്ലാ സഹായവും നൽകണമെന്ന നിർദേശവും നൽകി'; എസ്ഐടിയ്ക്ക് നിർണായക മൊഴി
കൈ കൊടുക്കുമോ സുധാകരൻ?, വാർത്താ സമ്മേളനം രാവിലെ 11ന്, സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത
കൈ കൊടുക്കുമോ സുധാകരൻ?, വാർത്താ സമ്മേളനം രാവിലെ 11ന്, സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത
ദേശീയപാത ഉദ്ഘാടനത്തിലെ അവഗണന തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ CPM
ദേശീയപാത ഉദ്ഘാടനത്തിലെ അവഗണന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കാൻ CPM; ബിജെപി രാഷ്ട്രീയത്തെ തുറന്നുകാട്ടാൻ നീക്കം
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂർത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബര്‍ പരിസരത്ത് ഡ്രോൺ അവശിഷ്ടം, ബഹ്റൈനിൽ ഇന്ധന ടാങ്ക് ആക്രമിച്ചു
സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബര്‍ പരിസരത്ത് ഡ്രോൺ അവശിഷ്ടം, ബഹ്റൈനിൽ ഇന്ധന ടാങ്കിന് നേരെ ആക്രമണം, ഒമാനിലും ആക്രമണം
സുൽത്താൻബത്തേരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു
സുൽത്താൻബത്തേരിയിൽ ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരാണ് മരിച്ചത്.
12 മിനിറ്റോളമാണ് പുലിയുമായി യുവാവ് ഏറ്റുമുട്ടിയത്. പുലിയുടെ വായിൽ പിടികൂടാനായതാണ് യുവാവിനും മകനും രക്ഷയായത്
'സ്പോൺസർമാരെ പരിചയപ്പെടുത്തിയത് കടകംപള്ളി'; SITയ്ക്ക് നിർണായക മൊഴി
'അന്യ സംസ്ഥാന സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി, എല്ലാ സഹായവും നൽകണമെന്ന നിർദേശവും നൽകി'; എസ്ഐടിയ്ക്ക് നിർണായക മൊഴി
ജി.സുധാകരൻ വ്യക്തിത്വമുള്ള മനുഷ്യൻ, അദ്ദേഹത്തിൻ്റെ മനസ് എന്താണെന്ന് കേരളത്തിനറിയാം; സുരേഷ് ഗോപി
ജി.സുധാകരൻ വ്യക്തിത്വമുള്ള മനുഷ്യൻ, അദ്ദേഹത്തിൻ്റെ മനസ് എന്താണെന്ന് കേരളത്തിനറിയാം, പലതവണ ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങൾ രാഷ്ട്രീയം സംസാരിക്കാറില്ല; സുരേഷ് ഗോപി
അറ്റകുറ്റപ്പണി, ചെന്നൈ-കേരളം റൂട്ടിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്നറിയേണ്ടതെല്ലാം
അറ്റകുറ്റപ്പണി, ചെന്നൈ-കേരളം റൂട്ടിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്നറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ പോലീസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. രാഹുലിന്റെ പക്കൽ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്വേഡ് കൈമാറണമെന്ന തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
'എണ്ണവില ഇനി ഉയരും', ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾ തടയുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം; 9 മണ്ഡലങ്ങളിൽ കൂടി ഒറ്റപ്പേരിലെത്തി, സമ്മർദവുമായി കോൺഗ്രസ് എംപിമാർ
നോമിനികളെ പരിഗണിക്കണം, സമ്മർദവുമായി കോൺഗ്രസ് എംപിമാർ; കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ 9 മണ്ഡലങ്ങളിൽ കൂടി ഒറ്റപ്പേരിലെത്തി, തിരുവനന്തപുരം മണ്ഡലങ്ങളിൽ ചർച്ചകൾ നീളുന്നു
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി
രാഷ്ട്രീയ നിലപാട് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കെ, പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സി.പി.എം രംഗത്ത്. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസറും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ബുധനാഴ്ച രാത്രി സുധാകരന്റെ
സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബറിനടുത്ത് ഡ്രോൺ അവശിഷ്ടം, ബഹ്റൈനിൽ ഇന്ധന ടാങ്കിന് നേരെ ആക്രമണം
പശ്ചിമേഷ്യന്‍ സംഘര്‍ഷം; സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബര്‍ പരിസരത്ത് ഡ്രോൺ അവശിഷ്ടം, ബഹ്റൈനിൽ ഇന്ധന ടാങ്കിന് നേരെ ആക്രമണം, ഒമാനിലും ആക്രമണം
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് . അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പായസം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പായസം
ഇടുക്കി: കരിമണ്ണൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ കൂടി പോലീസിന്റെ പിടിയിലായി. കോലാനി സ്വദേശി താഴ്ചയില്‍ ഉഷാ സുധന് (40), പത്തനംതിട്ട പയനല്ലൂര്‍ സ്വദേശിനി ദേവി (39) എന്നിവരെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് വ്യാജമായി വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിമണ്ണൂര്‍ പള്ളിക്കാമുറി പാഴൂക്കരയിലുള്ള സ്ത്രീയുടെ വീട്ടിലെത്തിയ സംഘം വീട്ടമ്മയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി മാല, മോതിരം, പണം എന്നിവ സംഘം വാങ്ങി. ഒടുവില്‍ അഞ്ച് പവന്റെ മാല കൂടി കൊണ്ടുപോയതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയത്. കൊണ്ടുപോയ ആഭരണങ്ങളൊന്നും തിരികെ ലഭിക്കാതെ വന്നതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ വിജീഷ്, സുലോചന, അഞ്ജു, ഷാജിത എന്നിവരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഉഷയും ദേവിയും ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ഒടുവില്‍ ഇരുവരും കുടുങ്ങിയത്. മതവിശ്വാസത്തെ ചൂഷണം ചെയ്ത് നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു കോടതി ഉത്തരവ്. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീട്ടമ്മ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിന് വലിയ ദോഷമുണ്ടെന്ന് ഇവരെ വിശ്വസിപ്പിച്ചു. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ണ്ണം സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയാല്‍ ദോഷം മാറുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തൊടുപുഴ പുറപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂള്‍ ജീവനക്കാരനായ വിജീഷ് അജയകുമാറാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. വിജീഷിനെ കൂടാതെ സുലോചന ബാബു, മകള്‍ അഞ്ജു ബാബു, ഷാജിദ സി. ഷെരീഫ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ രീതിയില്‍ വിശ്വാസികളെ പറ്റിച്ച് സ്വര്‍ണ്ണം തട്ടിയതിന് കോട്ടയം, പാലാ പോലീസ് സ്റ്റേഷനുകളിലും ഈ സംഘത്തിനെതിരെ കേസുകള്‍ നിലവിലുണ്ട്. മതവിശ്വാസത്തെയും ആത്മീയ കേന്ദ്രങ്ങളെയും മറയാക്കി നടത്തുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസ് നീക്കം.
ട്രയംഫിന്റെ ഇന്ത്യൻ കുതിപ്പ്: അടുത്തത് എന്ത്?
ബജാജ് ഓട്ടോയുമായുള്ള പങ്കാളിത്തത്തിലൂടെ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ 100,000 ബൈക്കുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്തുടനീളം നെറ്റ്വർക്ക് വികസിപ്പിക്കുകയും 18 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ട്രയംഫ്, 2026-ഓടെ പുതിയ 350 സിസി ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
ജി സുധാകരന് ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. അവസാനവട്ട അനുനയത്തിലും സുധാകരന് വഴങ്ങിയില്ല. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്ന് സാധ്യതയും ഉയര്‍ന്നുവരുന്നുണ്ട്. ഇന്നലെ രാത്രി നടത്തിയ അവസാനവട്ട അനുനയ നീക്കങ്ങളിലും അദ്ദേഹം വഴങ്ങാത്തത് സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തനിക്ക് വീണ്ടും മല്‍സരിക്കാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചെങ്കിലും നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം. എങ്കില്‍ സ്വന്തം തീരുമാനത്തില്‍ മാറ്റമില്ലെന്ന് സുധാകരനും അറിയിച്ചു. 11 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സുധാകരന് വിമതനായി രംഗത്തിറങ്ങിയാല്‍ അണികള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള വിള്ളല്‍ തടയാന്‍ പാര്‍ട്ടി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തില്‍ കീഴ്ഘടകങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. അമ്പലപ്പുഴയിലെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയോടെ നീങ്ങാനാണ് സിപിഎം തീരുമാനം.
കണ്ണൂർ വിമാനത്താവള കോംപൗണ്ടിൽ തീപ്പിടിത്തം ഫയർ ഫോഴ്സ് അണച്ചു
കണ്ണൂർ രാജ്യാന്തര വിമാനത്താവള കോംപൗണ്ടിൽ തീപിടിത്തം.

30 C