ഒടുവില്‍ വന്നു..! 'പുകഞ്ഞ കൊള്ളി'കളില്ലാതെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി വിലപേശല്‍ നടത്തിയ കെ സുധാകരന്, അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരെ പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. താനൂരല്ല... അബ്ദുറഹ്മാന് തിരൂരില്‍ മത്സരിക്കും; കൊണ്ടോട്ടിയില്‍ പി ജിജി. കോട്ടക്കലില്‍ പ്രീതി കണ്ണൂരില്‍ അഡ്വ. ടി ഒ
'സർവ്വം ദീപ്തം' വെറുതെയായി, ദീപ്തി മേരി വർഗീസിന് സീറ്റില്ല, കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥി
കൊച്ചിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസിന് രണ്ടാംഘട്ട പട്ടികയിലും ഇടം ലഭിച്ചില്ല. വി ഡി സതീശന്റെ പിന്തുണയോടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ. മോഹനനാണ് സ്ഥാനാര്‍ഥി. സുധാകരന് നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെയും കണ്ണൂരില്‍ പരിഗണിച്ചില്ല. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്, എം. ലിജു, എന്‍. ശക്തന് എന്നിവര്‍ മത്സര രംഗത്തുണ്ട്. അതേ സമയം പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും കോന്നിയില്‍ അടൂര്‍ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. കോന്നിയില്‍ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും. രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലെ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ഉദുമ: കെ. നീലകണ്ഠന് തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍ കല്ല്യാശ്ശേരി: രാജീവന് കപ്പച്ചേരി കണ്ണൂര്‍: അഡ്വ. ടി.ഒ. മോഹനന് മട്ടന്നൂര്‍: ചന്ദ്രന് തില്ലങ്കേരി പട്ടാമ്പി: ടി.പി. ഷാജി ഷൊര്‍ണ്ണൂര്‍: പി. ഹരിഗോവിന്ദന് കുന്നംകുളം: അജയ് മോഹന്‍ വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി പെരുമ്പാവൂര്‍: മനോജ് മൂത്തേടന് വൈപ്പിന്‍: ടോണി ചമ്മണി കൊച്ചി: മുഹമ്മദ് ഷിയാസ് തൃപ്പൂണിത്തുറ: ദീപക് ജോയ് ദേവികുളം (SC): എഫ്. രാജ ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു ഇടുക്കി: റോയ് കെ. പൗലോസ് പീരുമേട്: അഡ്വ. സിറിയക് തോമസ് ഏറ്റുമാനൂര്‍: നാട്ടകം സുരേഷ് കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്) ആലപ്പുഴ: എ.ഡി. തോമസ് കായംകുളം: എം. ലിജു ചെങ്ങന്നൂര്‍: എബി കുര്യാക്കോസ് പത്തനംതിട്ട, കൊല്ലം ജില്ലകള്‍: റാന്നി: പഴകുളം മധു ആറന്മുള: അബിന്‍ വര്‍ക്കി കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അടൂര്‍ (SC): അഡ്വ. ശാന്തകുമാര്‍ ചടയമംഗലം: എം.എം. നസീര്‍ വര്‍ക്കല: വര്‍ക്കല കഹാര്‍ നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍ വാമനപുരം: സുധീര്‍ഷാ പാലോട് കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ് നേമം: കെ.എസ്. ശബരീനാഥന് അരുവിക്കര: വി.എസ്. ശിവകുമാര്‍ പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍ കാട്ടാക്കട: എം.ആര്. ബൈജു നെയ്യാറ്റിന്‍കര: എന്‍. ശക്തന് പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിയാണ് ഈ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതെന്ന് എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2025 മാർച്ചിൽ മീററ്റിൽ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പുകളും വാർത്തകളുടെ വിവരങ്ങളുമായിരുന്നു ഭാര്യയുടെ ഫോണിൽ രാജ്കുമാർ കണ്ടെത്തിയത്.
റാന്നിയില്‍ സിപിഎം നേതാവ് അലന് മാത്യുവിന്റെ ലീലാവിലാസങ്ങള്‍ പുറത്ത്
7000 രൂപ കുറഞ്ഞ് സ്വര്‍ണം, 20000 രൂപയിടിഞ്ഞ് വെള്ളി; സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ തന്നെ വാങ്ങണോ?
ആഗോളതലത്തില്‍ ദുര്‍ബലമായ സൂചനകളും ശക്തമായ ഡോളറും നിക്ഷേപകരെ പ്രതികൂലമായി ബാധിച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും കുത്തനെ വിലയിടിയുന്നു. ഇന്ന് മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4.47% മാണ് വിലയിടിഞ്ഞത്. സ്വര്‍ണം 10 ഗ്രാമിന് 146,181 രൂപയില്‍ ആണ് വ്യാപാരം നടത്തിയത്, അതായത് 6,844 രൂപയുടെ കുറവ്. ഇന്ന് ഒറ്റ ദിവസത്തെ വിലയിടിവാണ് ഇത്. താനൂരല്ല... അബ്ദുറഹ്മാന് തിരൂരില്‍ മത്സരിക്കും;
'ചെക്കന് എന്ത് സര് ജഡേജ', രാജസ്ഥാന് പരിശീലന ക്യാംപില്‍ രവീന്ദ്ര ജഡേജയെ തൂക്കിയടിച്ച് വൈഭവ്-വീഡിയോ
പരിശീലനത്തിനിടെ ജഡേജയുടെ പന്തുകളെ യാതൊരു ഭയവുമില്ലാതെയാണ് വൈഭവ് നേരിടുന്നത്. ജഡേജയുടെ പരിചയസമ്പത്തിനെപോലും വെല്ലുവിളിച്ച് മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വൈഭവ് പന്ത് പായിച്ചു.
മന്ത്രി വി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറി തിരൂർ മണ്ഡലത്തിൽ മത്സരിക്കും. കൊണ്ടോട്ടിയിൽ ഡോ പി ജിജി എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കോട്ടക്കലിൽ കെ പ്രീതി മത്സരിക്കും.
സത്കര്‍മങ്ങളില്‍ മുഴുകുക, ധാര്‍മിക പരിധി ലംഘിക്കരുത്; പെരുന്നാള്‍ സന്ദേശത്തില്‍ കാന്തപുരം
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കാനും ലോകത്ത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും ക്ഷേമവും സമാധാനവും സാധ്യമാവാനും പ്രത്യേകം പ്രാര്‍ഥിക്കണം.
250 മില്യൺ പേർ വിധി എഴുതി, ജനപ്രീതിയിൽ ഒന്നാമത് അനശ്വര രാജൻ ! അതും രൺവീർ സിങ്ങിനെ കടത്തിവെട്ടി
'ഉദാഹരണം സുജാത'യിലൂടെ വെള്ളിത്തിരയിലെത്തിയ നടി അനശ്വര രാജൻ, ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ. രൺവീർ സിങ്ങിനെപ്പോലുള്ള പ്രമുഖരെ പിന്തള്ളിയാണ് അനശ്വര ഈ നേട്ടം കൈവരിച്ചത്.
ഹോർമൂസിൽ യുഎസിനൊപ്പം ഇടപെടാൻ ആറ് സഖ്യകക്ഷികൾ തയ്യാർ; സംഘർഷം കൂടുതൽ മൂർച്ഛിക്കും?
ഹോര്‍മൂസിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സഖ്യകക്ഷികൾ യുഎസ്സിന്റെ പദ്ധതിക്ക് കീഴെ ഒന്നിക്കാൻ സാധ്യത. ട്രംപിന്റെ പദ്ധതിക്ക് പിന്തുണ ഏറുകയാണ്. ആറ് രാജ്യങ്ങളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.
Hegseth says all 11 of Iran's submarines 'are gone'
Washington : Saying that Iran's “surface fleet is no longer a factor,” US Defence Secretary Pete Hegseth said that “their submarines — they once had 11 — are gone.” The crafts Hegseth referenced are “midget” submarines designed to work in shallow waters in
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉളളപ്പോഴും സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. കെ സുധാകരൻ മുതൽ എൽദോസ് കുന്നപ്പിള്ളി വരെയുളള നേതാക്കൾ ഇടഞ്ഞ് നിൽക്കുകയാണ്. സീറ്റില്ലാത്തതിനാൽ രാജി വെച്ചവരും രാജി വെയ്ക്കാൻ ഒരുങ്ങുന്നവരും ഉണ്ട്. കോൺഗ്രസ് ത്രിശങ്കുവിൽ നിൽക്കെ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുതെന്ന് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്
ട്യൂണിസ്: കള്ളപ്പണം വെളുപ്പിച്ചു എന്ന സംശയത്തെ തുടര്‍ന്ന് ടുണീഷ്യയിലെ പലസ്തീന് ഐക്യദാര്‍ഢ്യ പ്രസ്ഥാനമായ 'ഗ്ലോബല്‍ സുമൂദ്' (Global Sumud) ഫ്ലോട്ടിലയിലെ ഏഴ് അംഗങ്ങളെ തടങ്കലില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് നീക്കം. മാര്‍ച്ച് 6-നാണ് സുമൂദ് ഫ്ലോട്ടിലയുടെ ടുണീഷ്യന്‍ കോര്‍ഡിനേഷന്‍ അംഗങ്ങളായ വായേല് നൗവര്‍, ഭാര്യ ജവാഹര്‍ ചന്ന, നബീല്‍ ചന്നൂഫി, മുഹമ്മദ് അമീന് ബന്നൂര്‍, സന മഹിദ്ലി എന്നിവരുള്‍പ്പെടെയുള്ളവരെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അറസ്റ്റ് ചെയ്തത്. പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം നടന്ന വാദത്തിനൊടുവിലാണ് 'കള്ളപ്പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തി' എന്നാരോപിച്ച് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ആദ്യ ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടിലയുടെ ഭാഗമായി നടത്തിയ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ കേസ് എന്ന് പ്രതിഭാഗം അഭിഭാഷകന് സാമി ബെന്‍ ഗാസി വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് അദ്ദേഹം തയ്യാറായില്ല. തന്റെ കക്ഷികളെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സമുദ്രമാര്‍ഗ്ഗം സഹായമെത്തിക്കാനും ഉപരോധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും രൂപീകരിച്ച കൂട്ടായ്മയാണ് സുമൂദ് ഫ്ലോട്ടില. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അറസ്റ്റിലായ സുമൂദ് ഫ്ലോട്ടില പ്രവര്‍ത്തകര്‍ക്കെതിരെ നടന്നത് യഥാര്‍ത്ഥത്തിലുള്ള ചോദ്യംചെയ്യലല്ലെന്നും മറിച്ച് അവര്‍ക്ക് മേല്‍ കുറ്റാരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന് ആരോപിച്ചു. വരും ദിവസങ്ങളില്‍ കൃത്യമായ ചോദ്യംചെയ്യല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ, പ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ഫിനാന്‍ഷ്യല്‍ ജുഡീഷ്യല്‍ സെന്ററിന് പുറത്ത് ഡസന്‍ കണക്കിന് ആളുകള്‍ പ്രതിഷേധവുമായി ഒത്തുകൂടി. ടുണീഷ്യയിലെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്ന് സിവില്‍ സൊസൈറ്റി പ്രവര്‍ത്തകനായ മെഹ്ദി എല്ലൂച്ച് എ.എഫ്.പിയോട് പറഞ്ഞു. 2021-ല്‍ പ്രസിഡന്റ് കെയ്സ് സെയ്ദ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ടുണീഷ്യയില്‍ വലിയ തോതിലുള്ള അടിച്ചമര്‍ത്തലുകളാണ് നടക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ജയിലിലടക്കുന്നതിനൊപ്പം സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഭരണകൂടം ഏര്‍പ്പെടുത്തി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ അറസ്റ്റുകളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്. ഗസ്സയിലേക്കുള്ള സഹായക്കപ്പല്‍ നീക്കമായ 'ഗ്ലോബല്‍ സുമൂദ്' (Global Sumud) പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികളെ സംഘടന ശക്തമായി അപലപിച്ചു. നിയമപരമായ ഒത്തുചേരലുകള്‍ക്ക് ആവര്‍ത്തിച്ച് നിരോധനം ഏര്‍പ്പെടുത്തുന്നതും പ്രവര്‍ത്തകരെ തടങ്കലിലാക്കുന്നതും പലസ്തീന് ജനതയോടുള്ള ടുണീഷ്യയുടെ ദീര്‍ഘകാല ഐക്യദാര്‍ഢ്യ ചരിത്രത്തിന് വിരുദ്ധമാണെന്ന് സംഘടന പ്രസ്താവിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്ലോട്ടില സജ്ജമാക്കാന്‍ സഹായിച്ച തുറമുഖ തൊഴിലാളികള്‍ക്ക് പിന്തുണ അറിയിക്കുന്നതിനായി ട്യൂണിസിന് സമീപമുള്ള സിദി ബൗ സെയ്ദ് തുറമുഖത്ത് മാര്‍ച്ച് 4-ന് ഒത്തുകൂടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ആദ്യം ട്യൂണിസ് ഗവര്‍ണറുടെ പ്രാഥമിക അനുമതി ലഭിച്ചെങ്കിലും പിന്നീട് ഈ ചടങ്ങ് നിരോധിക്കുകയും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോലീസുമായി ഉണ്ടായ സംഘര്‍ഷമാണ് അറസ്റ്റുകളിലേക്ക് നയിച്ചത്. സുരക്ഷാസേനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദ്ദത്തെയും പീഡനത്തെയും (Harassment) സംഘാടകര്‍ രൂക്ഷമായി വിമര്‍ശിച്ചു. ടുണീഷ്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സമാധാനപരമായ കൂട്ടായ്മകള്‍ക്കും മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ടുണീഷ്യന്‍ വിഭാഗവും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ വംശഹത്യക്കും പട്ടിണിക്കുമെതിരെയുള്ള അഹിംസാപരമായ പ്രതികരണമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് ഗ്ലോബല്‍ സുമൂദ് വ്യക്തമാക്കുന്നു. കഴിഞ്ഞ ശരത്കാലത്ത് ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും ഇസ്രായേല്‍ അത് തടഞ്ഞിരുന്നു. ഫെബ്രുവരിയില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഗസ്സയിലേക്ക് സഹായമെത്തിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പ്രവര്‍ത്തകര്‍ക്കെതിരെ ടുണീഷ്യന്‍ ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ അന്വേഷണം ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് 'ഗ്ലോബല്‍ സുമൂദ്'. ഇതിന്റെ ഭാഗമായ കപ്പലുകളെയാണ് 'ഫ്ലോട്ടില' എന്ന് വിളിക്കുന്നത്. ഈ ഫ്ലോട്ടിലയുടെ ഏകോപന സമിതിയിലുണ്ടായിരുന്ന വായേല് നൗവര്‍ ഉള്‍പ്പെടെയുള്ള ഏഴ് ആക്ടിവിസ്റ്റുകളെയാണ് ടുണീഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ 'കള്ളപ്പണം വെളുപ്പിക്കല്‍' (Money Laundering) എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗ്രേറ്റ തന്‍ബര്‍ഗ് ഈ ഫ്ലോട്ടില പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഈ മാസമാദ്യം ടുണീഷ്യയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഗ്രേറ്റ പങ്കെടുക്കുകയും ചെയ്തിരുന്നു. ടുണീഷ്യന്‍ ഭരണകൂടം ഈ ആക്ടിവിസ്റ്റുകള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയതിനെയാണ് ചില കേന്ദ്രങ്ങള്‍ 'കള്ളക്കടത്ത്' അല്ലെങ്കില്‍ 'തട്ടിപ്പ്' എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രേറ്റ തന്‍ബര്‍ഗ് ഒരു കള്ളക്കടത്ത് സംഘത്തെ നയിച്ചതല്ല, മറിച്ച് പലസ്തീന് അനുകൂല സഹായക്കപ്പല്‍ (ഫ്ലോട്ടില) നീക്കത്തിന് പിന്തുണ നല്‍കുകയാണ് ചെയ്തത്. ഈ നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെ ചൊല്ലിയാണ് ടുണീഷ്യന്‍ പോലീസ് അന്വേഷണം നടത്തുന്നത്.
ഗ്രീസിലേക്കാണ് കപ്പല്‍ മാറ്റുന്നത്. തീപിടിത്തത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്‍
നിരവധി നാടകീയ രംഗങ്ങൾക്കൊടുവിൽ കണ്ണൂരിൽ കെ സുധാകരന് സീറ്റില്ലെന്ന് റിപ്പോർട്ട്. ഹൈക്കമാൻഡിൻറെ പട്ടികയിൽ ടി.ഒ മോഹനൻ തന്നെയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. ടി.ഒ മോഹനൻറെ പേര് മാറ്റി സുധാകരന് സീറ്റ് നൽകുമെന്ന് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലക്ക് ഉറപ്പ് നൽകിയിരുന്നു.
എറണാകുളം :പരിവർത്തിത
വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക
ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ആക്രമണം; അമേരിക്കക്കും ഖത്വറിനും പങ്കില്ലെന്ന് ട്രംപ്
ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നില്ല. ഖത്വറിലെ ദ്രവീകൃത പ്രകൃതിവാതക ഫീല്‍ഡുകള്‍ ലക്ഷ്യമിടുന്നതിന് നിര്‍ണായക പ്രത്യാഘാതം നേരിടേണ്ടിവരും.
നേരത്തെ ചുമത്തിയ കുറഞ്ഞ പിഴ ഇവർ അടച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് പിഴത്തുക വർദ്ധിപ്പിച്ചത്.
കൂടുതൽ ഗൾഫ് വിമാനസർവീസുകൾ ഉറപ്പാക്കണം എന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ചെറിയ പെരുന്നാള്‍ സമയത്ത് പ്രവാസി മലയാളികൾ യാത്ര ദുരിതത്തിലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫുക്കറ്റിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മോശം കാലാവസ്ഥയെ തുടർന്ന് മിന്നലേറ്റു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും വിമാനം സാങ്കേതിക പരിശോധനയിലാണെന്നും അധികൃതർ അറിയിച്ചു.
Two actress-candidates withdrawn by Twenty20 after names missing from voters' list
Kochi : In a setback to NDA ally Twenty20 in Kerala, the party on Thursday withdrew two actress-candidates after their names were found missing from the voters' list. The party withdrew the candidature of Lakshmi Priya from Perumbavoor in Ernakulam district and Veena Nair from Ettumanoor in Kottayam district. Party
പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപയിലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
ലോകകപ്പിൽ ഇറാന്റെ മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കോ
2026 ലോകകപ്പിൽ ഇറാന്റെ മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കോ. അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട യുദ്ധസാഹചര്യങ്ങളുടെ
ബജറ്റ് വിലയിൽ പ്രീമിയം ലുക്ക്: 13,999 രൂപയ്ക്ക് സാംസങ് ഗാലക്സി എം17ഇ 5ജി വിപണിയിലേക്ക്!
ഇന്ത്യയിലെ യുവാക്കളേയും സഞ്ചാരികളേയും ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്സി M17e 5G വിപണിയിൽ എത്തിച്ചു. മികച്ച പ്രകടനം, തടസ്സമില്ലാത്ത ഡിസ്പ്ലേ, നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, മികച്ച ക്യാമറ എന്നിവ ഉറപ്പുനൽകുന്നതാണ് പുതിയ ഗാലക്സി എം സീരീസ് ഫോൺ.
തൃശ്ശൂർ പൂരം; മുന്നൊരുക്കങ്ങൾ വിലയിരുത്തി
2026 ലെ തൃശ്ശൂർ പൂരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല പൂരം അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം വിളിച്ചുചേർത്തത്.
കുന്നമംഗലം പിടിക്കാൻ കച്ചകെട്ടി എൻ ഡി എ സ്ഥാനാർഥി വി കെ സജീവൻ
കുന്നമംഗലം കൈപ്പിടിയിൽ ഒതുക്കാൻ എൻ ഡി എ സ്ഥാനാർഥി വി കെ സജീവൻ... തെരഞ്ഞെടുപ്പ് പ്രചാരണം ശക്തം.
ദുബായ്: ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. അഞ്ചാംനിലയിലെ ഫ്ലാറ്റില്‍ നിന്നാണ് കുട്ടി വീണുമരിച്ചത്. ഇരിങ്ങാലക്കുട സ്വദേശികളായ ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകള്‍ ഹന്ന റോസിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ കളിക്കുന്നതിനിടയില്‍ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്കാരം ഇന്ന് 4ന് സെന്റ് തോമസ് കത്തീഡ്രലില്‍. സഹോദരങ്ങള്‍: ഗ്രേസ് തെരേസ, ആല്‍ഫ്രഡ് ജോണ്‍.
'പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ആളല്ല, സ്വതന്ത്രനായി മല്‍സരിക്കില്ല': കെ സുധാകരന്
ന്യൂഡല്‍ഹി: നാലു ദിവസത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയതിനുശേഷം നിലപാടില്‍ അയവുവരുത്തി കെ സുധാകരന്. കണ്ണൂരില്‍ സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്നും പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോ ''പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മല്‍സരിക്കും. പുതിയ കാര്യങ്ങളുമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകും. പാര്‍ട്ടിയില്‍ തുടരാതെ പിന്നെ എങ്ങോട്ടാണ് പോകേണ്ടത്?. സ്ഥാനാര്‍ഥിത്വം നിഷേധിച്ചെന്നല്ലാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടൊന്നുമില്ലല്ലോ?. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ എത്രയോ ചെറുതാണ്. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ആളല്ല. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാനാണ് തീരുമാനം. കേരളത്തില്‍ എല്ലായിടത്തും എന്റെ ആളുകളുണ്ട്. അത് കമ്മിറ്റിയുണ്ടാക്കാനും നേതാക്കളെ ഉണ്ടാക്കാനും വേണ്ടിയുള്ളതല്ല. പാര്‍ട്ടിക്ക് വേണ്ടിയുള്ള പൊതുപ്രവര്‍ത്തനത്തിന് വേണ്ടിയുള്ളതാണ്. പാര്‍ട്ടിയെ അനുസരിച്ച് മുന്നോട്ടു പോകും'' കെ സുധാകരന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 2531 പോളിങ് ബൂത്തുകള്‍
നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 2531 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2112 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു.
'കര്‍ശനമായ നിലപാടില്‍ നേതൃത്വം നിന്നിരുന്നുവെങ്കില്‍ കെ സുധാകരന് വിഷയം ഇത്ര വലുതാകില്ലായിരുന്നു'
കര്‍ശനമായ നിലപാടില്‍ നേതൃത്വം നിന്നിരുന്നുവെങ്കില്‍ കെ സുധാകരന് വിഷയം ഇത്ര വലുതാകില്ലായിരുന്നു; പട്ടിക അന്തമായി നീണ്ടുപോകുമ്പോള്‍ സിഇസി പോലുള്ള കമ്മിറ്റികള്‍ എന്തിനാണെന്നും ഡോ. ജി ഗോപകുമാര്‍
'നേതാക്കൾ സീറ്റ് ആഗ്രഹിക്കും,അത് നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മൗനത്തെ പ്രതിഷേധമായി കാണരുത്'
ഒരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഓരോരുത്തരുടെയും മനസിലുള്ളത് അളന്നെടുക്കാൻ കഴിയുമോ? നേതാക്കൾ സീറ്റ് ആഗ്രഹിക്കും,അത് നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മൗനത്തെ പ്രതിഷേധമായി കണ്ട് വാർത്തകൾ നൽകരുത്; എൻ ശ്രീകുമാർ
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി : ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍
ജയ്പുര്‍: രാജസ്ഥാന് റോയല്‍സില്‍ മുന്‍ നായകന് സഞ്ജു സാംസണിന്റെ അഭാവത്തെക്കുറിച്ച് മനസ്സുതുറന്ന് പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും എങ്ങനെയാണോ പകരക്കാരില്ലാത്തത്, അതേപോലെയാണ് രാജസ്ഥാന് റോയല്‍സിന് സഞ്ജു സാംസണുമെന്ന് പരാഗ് പറഞ്ഞു. ഐപിഎല്ലിന് മുന്നോടിയായി ജയ്പുരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പരാഗ് മനസ് തുറന്നത്. സഞ്ജുവിന് പകരം മറ്റൊരു താരത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനില്‍ കളിക്കാന്‍ സമാനമായ ശൈലിയുള്ള മറ്റൊരാളെ കണ്ടെത്താമെന്നല്ലാതെ സഞ്ജുവിന് പകരക്കാരന് സഞ്ജു മാത്രമാണെന്നും പരാഗ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ അഞ്ചുവര്‍ഷം ടീമിനെ നയിച്ച സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്സിന് കൈമാറിയാണ് രാജസ്ഥാന് രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ചത്. എന്നാല്‍ രാജസ്ഥാനിലെ തന്റെ കാലം കഴിഞ്ഞുവെന്ന് തോന്നിയതിനാലാണ് ടീം വിടാന്‍ തീരുമാനിച്ചതെന്ന് സഞ്ജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഞ്ജുവിന് പകരമായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റിയാന്‍ പരാഗ്, വരാനിരിക്കുന്ന സീസണിലെ ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു. കഴിഞ്ഞ സീസണുകളില്‍ കൈവിട്ടുപോയ മത്സരങ്ങള്‍ കൃത്യമായി ഫിനിഷ് ചെയ്യുന്നതിലും മികച്ച പ്ലാനിംഗിലുമാണ് ടീം ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പരാഗ് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 30-ന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ്. എതിരാളികള്‍ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ്. ഏപ്രില്‍ 4 ന് ഗുജറാത്ത് ടൈറ്റന്‍സ് (അഹമ്മദാബാദ്), ഏപ്രില്‍ 7 മുംബൈ ഇന്ത്യന്‍സ് (ഗുവാഹത്തി), ഏപ്രില്‍ 9: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ഗുവാഹത്തി) എന്നീ ടീമുകള്‍ക്കെതിരെയാണ് രാജസ്ഥാന്റെ തുടര്‍ന്നുള്ള മത്സരങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി 11 വര്‍ഷം രാജസ്ഥാന് ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച സഞ്ജു സാംസണ് ടീമിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനും വിജയിച്ച നായകനുമാണ്. 2022-ല്‍ ടീമിനെ ഫൈനലിലേക്കും 2024-ല്‍ പ്ലേഓഫിലേക്കും നയിച്ചത് അദ്ദേഹമായിരുന്നു. 2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം, മൂന്ന് തുടര്‍ച്ചയായ മത്സരങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനം നടത്തി 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
സ്വന്തം പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നവരാണ് കോൺഗ്രസിലുള്ളത്: റോയ് മാത്യു
സ്വന്തം പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നവരാണ് കോൺഗ്രസിലുള്ളത്; പാര്‍ട്ടിയുടെ പടനായകനായി നില്ക്കുന്നവന്റെ കാല് വെട്ടുന്ന പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും റോയ് മാത്യു
പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്; പ്രചാരണമാരംഭിച്ച് വി ഡി സതീശന്
പറവൂരില്‍ പ്രചാരണമാരംഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പറവൂര്‍ തനിക്ക് കുടുംബമാണ്. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന് പറഞ്ഞു. പറവൂരിലെ ജനങ്ങള്‍ എല്ലാ കാലത്തും എനിക്ക് കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷം തരാറുണ്ട്. ഞാന്‍ അങ്ങനെ ഒരു ഭൂരിപക്ഷം അവകാശപ്പെടാറില്ല. പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്. അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണ് – അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള സ്ഥലമാണ് പറവൂരെന്ന് […] The post പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്; പ്രചാരണമാരംഭിച്ച് വി ഡി സതീശന് appeared first on ഇവാർത്ത | Evartha .
‘നിലപ്പാടിൽ ഒരു മാറ്റവുമുണ്ടാവില്ല; കോൺഗ്രസ് പ്രവർത്തകനായി തുടരും; ഞങ്ങൾ കേരളം ഭരിക്കും’
പട്ടിക വന്നാലും നിലപ്പാടിൽ ഒരു മാറ്റവുമുണ്ടാവില്ല; കോൺഗ്രസ് പ്രവർത്തകനായി തുടരും; വരാൻ പോകുന്നത് കോൺഗ്രസ് ഭരണമാണ്; ഞങ്ങൾ കേരളം ഭരിക്കും; കെ.സുധാകരൻ
പക്ഷിപ്പനി: കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നടപടികൾ ആരംഭിച്ചു
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കേരളത്തിൽ ഊബറിന് അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചു
കേരളത്തിലെ ജനങ്ങൾക്ക് സംസ്ഥാനത്ത് ഊബറിന്റെ മാന്ത്രികത ഉടൻ അനുഭവിക്കാൻ കഴിയും. താങ്ങാനാവുന്നതും സുരക്ഷിതവും വിശ്വസനീയവുമായ റൈഡുകൾ തേടുന്നവർക്കും വഴക്കമുള്ള വരുമാന അവസരങ്ങൾ തേടുന്ന ഡ്രൈവർമാർക്കും സന്തോഷം പകർന്നുകൊണ്ട്, 2020 ലെ മോട്ടോർ വെഹിക്കിൾസ് അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഊബറിന് കേരള സർക്കാരിന്റെ അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചു. ഇത് കമ്പനിയെ സംസ്ഥാനത്ത് പ്രവർത്തനങ്ങൾ തുടരാനും വികസിപ്പിക്കാനും പ്രാപ്തമാക്കുന്നു.
ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കും. വോട്ടെണ്ണൽ ദിനമായ മെയ് 4 നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ക്യാമറ സംവിധാനം ഏർപ്പെടുത്തുമെന്നും ആദ്യമായാണ് ജില്ലയിൽ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ഒരു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. കളക്ടറുടെ ചേമ്പറിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സസ്പെന്‍സുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം! പാര്‍ട്ടിക്ക് വിധേയനായി കെ സുധാകരന്
സസ്പെന്‍സുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം! പാര്‍ട്ടിക്ക് വിധേയനായി കോൺഗ്രസില്‍ തുടരാന്‍ കെ സുധാകരന്, കേരളത്തിലേക്ക് തിരിച്ചു
കൂടെയുള്ളവർ കൊടുക്കുന്ന ക്യാപ്സൂളുകൾക്ക് അനുസരിച്ചാണ് കെ.സുധാകരൻ്റെ നിലപാട്: എ.ജയശങ്കർ
പൊറാട്ട് നാടകം നടത്തി വോട്ട് ചെയ്യാൻ നിൽക്കുന്നവരെ വെറുപ്പിച്ചു, എല്ലാവർക്കും മത്സരിക്കണം എല്ലാവർക്കും മന്ത്രിയാകണം എന്നാണ് കോൺഗ്രസുകാരുടെ നിലപാട്: എ.ജയശങ്കർ
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്
ടി.കെ. കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പന്‍ക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയില്‍ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്.
താനൂരല്ല... അബ്ദുറഹ്മാന് തിരൂരില്‍ മത്സരിക്കും; കൊണ്ടോട്ടിയില്‍ പി ജിജി. കോട്ടക്കലില്‍ പ്രീതി
മലപ്പുറം: മന്ത്രി വി അബ്ദുറഹ്മാന് തിരൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സിപിഎമ്മും അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ താനൂരിലെ സ്ഥാനാര്‍ത്ഥിയായി അബ്ദുറഹ്മാനെ സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അബ്ദുറഹ്മാന് ഇതില്‍ അതൃപ്തനായിരുന്നു. തിരൂരില്‍ മത്സരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന്
മാസപ്പിറ കണ്ടു; നാളെ ചെറിയ പെരുന്നാള്‍
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറ കണ്
വെടിനിർത്തൽ കരാർ നിലവിലിരിക്കെ ഗസ്സയിൽ ഇസ്രായേൽ നരനായാട്ട്
വെടിനിർത്തൽ കരാർ നിലവിലിരിക്കെ ഗസ്സയിൽ ഇസ്രായേൽ നരനായാട്ട്
കൊല്ലത്ത് കൂട്ടുകാർക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കൂട്ടുകാർക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുനലൂർ വാളക്കോട് എൻ എസ് വി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദർശാണ് മരിച്ചത്.
ചരിത്രം രചിച്ചവര്‍; രാഷ്ട്രീയത്തിലെ ക്യാപ്റ്റനും ദീദിയും: തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രിമാര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടു തീപ്പൊരി നേതാക്കള്‍ - പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. രണ്ടു പേരും വാക്കുകള്‍ കൊണ്ട് മിന്നല്‍ പിണറുകള്‍ സൃഷ്ടിക്കുന്നവര്‍. കേരളത്തിന്റെ ക്യാപ്റ്റനായി പിണറായി വിജയന് അറിയപ്പെടുമ്പോള്‍ മമത ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദീദി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇരുവരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയവരാണ്. കേരളത്തില്‍ നാല്
വാളയാര്‍ കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി
കൊച്ചി: വാളയാറില്‍ ഇതര സംസ്ഥാനക്കാരനെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയാക്കിയ കേസില്‍ എട്ടു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേള്‍ക്കാതെയാണ് പാലക്കാട് എസ്സി/എസ്ടി സ്പെഷല്‍ കോടതി പ്രതികള്‍ക്ക് ജാമ്യമനുവദിച്ചത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദീന്റെ നടപടി. പ്രതികള്‍ മൂന്നു ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതികള്‍ക്ക് നിയമപ്രകാരം വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ഇത് പരിഗണിക്കണമെന്നും കൊല്ലപ്പെട്ടയാളുടെ ആശ്രിതരുടെ വാദം കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ക്കു വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനോട് രൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. ജഡ്ജി യാന്ത്രികമായാണു പ്രവര്‍ത്തിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് പാലക്കാട് എസ്സി/എസ്ടി സ്പെഷല്‍ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളായ അനു, ആനന്ദന്, രാജേഷ്, ഷാജി, ജഗദീഷ്കുമാര്, പ്രസാദ്, മുരളി, വിപിന്‍ എന്നിവര്‍ക്ക് 25 മുതല്‍ 43 ദിവസം വരെ മാത്രം കസ്റ്റഡിയിലിരിക്കെയാണു സ്പെഷല്‍ കോടതി ജാമ്യം അനുവദിച്ചത്. എസ്സി/എസ്ടി നിയമപ്രകാരം, ഇത്തരം കേസുകളില്‍ ജാമ്യഹരജി പരിഗണിക്കുമ്പോള്‍ കൊല്ലപ്പെട്ടയാളുടെ ആശ്രിതരുടെ വാദം നിര്‍ബന്ധമായും കേള്‍ക്കണം. എന്നാല്‍, കൊല്ലപ്പെട്ട റാം നാരായണ്‍ ഭഗേലിന്റെ സഹോദരനായ ശശികാന്ത് ഭഗേലിനെ കേള്‍ക്കാതെയാണ് വിചാരണ കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. ഡിസംബര്‍ 17-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണ്‍ ഭഗേലിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേവലം നാലു ദിവസം മുമ്പു മാത്രമായിരുന്നു ഭഗേല്‍ ജോലി തേടി കേരളത്തിലെത്തിയത്. എന്നാല്‍ ബംഗ്ലാദേശിയെന്ന് ആരോപിച്ച് പ്രതികള്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. ആദ്യ അഞ്ച് പ്രതികളും ഒമ്പതാം പ്രതിയും സ്ഥിരം കുറ്റവാളികളാണ്. കൊലപാതക ശ്രമം, സംഘം ചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരെ മുമ്പും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയത്.
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ . റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും.
സൗദിയിൽ കനത്ത മഴ മുന്നറിയിപ്പ്
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്, ഈദ് അൽ ഫിത്തർ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ശവ്വാൽ പിറ കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി പാണക്കാട് സയ്യിദ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, സുഹൈബ് മൗലവി എന്നിവരും മാസപ്പിറവി കണ്ടതായി അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. വിശ്വാസികൾ ഇനി ആഘോഷത്തിൻ്റെ തിരക്കിലേക്ക് […] The post ശവ്വാൽ പിറ കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ appeared first on ഇവാർത്ത | Evartha .
'ധീരം' ഒടിടിയിൽ സ്ട്രീമിംഗ് തുടരുന്നു
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് 'ധീരം'. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
ടി20 ലോകകപ്പിനിടെ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില്‍ പരിക്കേറ്റത്. നാല് ഓവർ എറിഞ്ഞ ശേഷം താരം മുടന്തിയാണ് മൈതാനം വിട്ടത്.
യുഎഇയിൽ ടെസ്ല സൂപ്പർ ചാർജിംഗ് സൗജന്യം
യുഎഇയിലെയും മറ്റ് ചില ഗൾഫ് രാജ്യങ്ങളിലെയും ടെസ്ല സൂപ്പർചാർജിംഗ് സ്റ്റേഷനുകളിൽ ഉപഭോക്താക്കൾക്ക് താൽക്കാലികമായി സൗജന്യ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
കണ്ണൂരിലെ കടുപ്പക്കാരൻ, രാഷ്ട്രീയ എതിരാളികളുടെ തോളിൽ കയ്യിടാത്ത നേതാവ്; ആരാണ് 'കൈ' വിടാത്ത കെഎസ്?
എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ, സമ്മർദ തന്ത്രങ്ങൾ ഫലിക്കാതെ കണ്ണൂരിലെ കടുപ്പക്കാരാനായ നേതാവ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ ആരാണ് കെ സുധാകരനെന്ന് നോക്കാം.
ഓപ്പോ K14 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ, തങ്ങളുടെ പ്രശസ്തമായ ‘കെ’ സീരീസിലെ പുതിയ മോഡലായ ഓപ്പോ K14 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ദീർഘനേരം ചാർജ് നിൽക്കുന്ന 7,000 mAh ബാറ്ററിയാണ് ഈ ഫോണിന്റെ
നാലാം സീസണിലെ കലാകാരൻമാരെ പ്രഖ്യാപിച്ച് കോക്ക് സ്റ്റുഡിയോ ഭാരത്
ദി ലിസ്റ്റ്' എന്ന പരിപാടിയോടെ കോക്ക് സ്റ്റുഡിയോ ഭാരത് നാലാം സീസണുമായി തിരിച്ചെത്തുന്നു. രേഖാ ഭരദ്വാജ്, ആദിത്യ റിഖാരി, കുത്ലെ ഖാൻ, ഖൈസർ നിസാമി, അർസ്ലാൻ നിസാമി, സ്വരിത് ശുക്ല, റാവേറ്റർ, ഫഹീം അബ്ദുള്ള, മധുർ ശർമ്മ, അശോക് മസ്കീൻ, വൈഭവ് പാനി, മുഹമ്മദ് ഫൈസ്, മമേ ഖാൻ, ഖ്വാബ്, ഉത്പൽ ഉദിത് എന്നിവരാണ് നാലാം സീസണിൽ പങ്കെടുക്കുന്നത്.
ഡല്‍ഹിയിലെ ആ 'സ്പീക്കര്‍ ഫോണ്‍' തന്ത്രം! ഇങ്ങനെ!
കൊച്ചി: പറവൂര്‍ മണ്ഡലത്തില്‍ പ്രചാരണമാരംഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പറവൂര്‍ തനിക്ക് കുടുംബമാണ്. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന് പറഞ്ഞു. പറവൂരിലെ ജനങ്ങള്‍ എല്ലാ കാലത്തും എനിക്ക് കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷം തരാറുണ്ട്. ഞാന്‍ അങ്ങനെ ഒരു ഭൂരിപക്ഷം അവകാശപ്പെടാറില്ല. പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്. അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള സ്ഥലമാണ് പറവൂരെന്ന് വിഡി സതീശന് പറഞ്ഞു. എറണാകുളം ജില്ലയില്‍ വന്‍ വിജയം നമുക്ക് ഉണ്ടാകും. പതിനാലില്‍ പതിനാല് സീറ്റുകളാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അത് പിടിക്കാന്‍ പറ്റുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പരാജയപ്പെട്ടാല്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്നും വിഡി സതീശന് പറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും വിഡി സതീശന് പറഞ്ഞു. എം പി മാര്‍ മത്സരിക്കണമോ എന്നതില്‍ തനിക്ക് അഭിപ്രായമുണ്ട്. എന്നാല്‍, അതെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ പോയതിനേക്കാള്‍ 50 മടങ്ങ് താന്‍ പറവൂരില്‍ വന്നിട്ടുണ്ടെന്നും വിഡി സതീശന് പറഞ്ഞു. പറവൂരിലെ റോഡ്ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വിഡി സതീശന്. ഇന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിയശേഷം വിഡി സതീശന് സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് വൈകിട്ട് നടന്ന റോഡ് ഷോയോട് കൂടി മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടുകയായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.
പരിമിതികളെ തോൽപ്പിച്ച പ്രതിഭകൾക്ക് ആദരം; വിദ്യാനഗർ ബ്ലൈൻഡ് സ്കൂളിൽ 'അനുമോദന സദസ്സ് സംഘടിപ്പിച്ചു
ശാരീരിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് പഠന-കലാ-കായിക രംഗങ്ങളിൽ വിജയക്കൊടി പാറിച്ച വിദ്യാനഗർ ഗവ. കാഴ്ചപരിമിതരുടെ വിദ്യാലയത്തിലെ പ്രതിഭകൾക്കായി 'അനുമോദന സദസ്സ് 2026' സംഘടിപ്പിച്ചു. 2025-26 അക്കാദമിക വർഷത്തിൽ സ്കൂളിന്റെ അഭിമാനം വാനോളമുയർത്തിയ മിടുക്കരെ ആദരിക്കാനാണ് ഈ സ്നേഹസദസ്സ് ഒരുക്കിയത്
മത്സരിക്കാൻ പോകുന്ന വിവരം അറിയിച്ചപ്പോൾ ലാലേട്ടൻ ആശംസകളും പ്രാർത്ഥനയും അറിയിച്ചു: അഖിൽ മാരാർ
സംവിധായകനായും ബിഗ് ബോസ് വിജയിയായും ശ്രദ്ധ നേടിയ അഖിൽ മാരാർ ഇനി രാഷ്ട്രീയ രംഗത്തും സജീവം. ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ മത്സരിക്കാനാണ് അഖിൽ ഒരുങ്ങുന്നത്.മത്സരിക്കാൻ പോകുന്ന വിവരം മോഹൻലാലിനെ അറിയിച്ചതായും അഖിൽ പറഞ്ഞു. “ലാലേട്ടനോട് മെസേജ് അയച്ചു. ആശംസകളും പ്രാർത്ഥനയും അറിയിച്ചു,” എന്നായിരുന്നു പ്രതികരണം. ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ അഖിൽ, ആ പിന്തുണ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ആത്മാർത്ഥതയോടെ പറയുന്ന വാക്കുകൾക്കാണ് ആളുകൾ വിശ്വാസം നൽകുന്നതെന്നും അതാണ് തന്റെ ശക്തിയെന്നും […] The post മത്സരിക്കാൻ പോകുന്ന വിവരം അറിയിച്ചപ്പോൾ ലാലേട്ടൻ ആശംസകളും പ്രാർത്ഥനയും അറിയിച്ചു: അഖിൽ മാരാർ appeared first on ഇവാർത്ത | Evartha .
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കോട്ടയം ജില്ലാ കളക്ടർ ചർച്ച നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
വേനൽ ചൂട് ; ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി മിൽമ
സംവേനൽ ചൂട് ; ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി മിൽമസ്ഥാനത്ത് വേനൽ ചൂട് ശക്തമായ സാഹചര്യത്തിൽ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള
ആട് 3യ്ക്ക് മോശം റിവ്യു പറഞ്ഞെന്ന് ആരോപണം; 'ആറാട്ടണ്ണനെ' ആക്രമിച്ച് യുവാവ്, ഒടുവിൽ മാപ്പ്
സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കിക്ക് നേരെ തിയേറ്ററിൽ വെച്ച് ആക്രമണമുണ്ടായി. 'ആട് 3' എന്ന സിനിമയ്ക്ക് മോശം റിവ്യൂ നൽകിയെന്നാരോപിച്ചായിരുന്നു ആക്രമണം.
ട്വന്റി ട്വന്റി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് നടി ലക്ഷ്മിപ്രിയ പിന്മാറിയതോടെ, മുൻ കോൺഗ്രസ് നേതാവ് ജിബി പാത്തിക്കൽ മത്സരത്തിനിറങ്ങിയത് വലിയ വാർത്തയായിരുന്നു. അതേസമയം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി പ്രിയ. വോട്ടർ വിവരങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് പിന്മാറ്റത്തിന് കാരണമായതെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട് എസ്ഐആറിൽ ഉണ്ടായ പിശകാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും അവർ പറഞ്ഞു.അതേസമയം റിസ്ക് എടുത്ത് മത്സരിക്കാൻ പാർട്ടി തയ്യാറായിരുന്നെങ്കിലും, പിന്മാറാനുള്ള തീരുമാനം താനെടുത്തതാണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. The post ‘പിന്മാറാനുള്ള തീരുമാനം സ്വയം എടുത്തത് ‘; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതിൽ പ്രതികരണവുമായി ലക്ഷ്മിപ്രിയ appeared first on ഇവാർത്ത | Evartha .
ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ട : പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ
ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ .ജി. എസ് ഗോപകുമാർ അറിയിച്ചു. ജില്ലയിൽ ബുക്ക് ചെയ്തിട്ടുളള എല്ലാവർക്കും ഗ്യാസ് സിലിണ്ടർ ബന്ധപ്പെട്ട ഏജൻസികൾ വീടുകളിൽ എത്തിച്ച് വിതരണം നടത്തും.
ഇസ്രയേൽ ജൂണിൽ ആക്രമണം ആരംഭിച്ച സമയത്ത് ഇറാന് 440.9 കിലോ സംപുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് ആണവ നിരീക്ഷണ ഏജൻസി വിശദമാക്കുന്നത്
ഇന്ത്യയിലെ ബിരുദധാരികളിൽ 40 ശതമാനം തൊഴില്ലാത്തവർ ; റിപ്പോർട്ടുകൾ പുറത്ത്
ഇന്ത്യയിലെ ബിരുദധാരികളിൽ 40 ശതമാനം തൊഴില്ലാത്തവർ ; റിപ്പോർട്ടുകൾ പുറത്ത്
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം
തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗമാകുന്നതിന് ഏപ്രില്‍ 12 വരെ അവസരം. കേരളത്തിലെ 500ല്‍ അധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000ത്തോളം ആശുപത്രികളില്‍ കാഷ് ലെസ് ചികില്‍സ ഉറപ്പാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 70 വയസ് വരെയുള്ള പ്രവാസികള്‍ക്കാണ് എന്റോള്‍ ചെയ്യാന്‍ സാധിക്കുക. 2026 ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷം ആയിരിക്കും
യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വിഡി സതീശൻ.സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.എം പി മാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ, അതെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ഈദ് നമ്മളിലേക്കെത്തുന്നത് അത്മീയ വിജയത്തിന്റെ ആഘോഷമായി:സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
പശ്ചിമേഷ്യയില്‍ നടക്കുന്ന പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും, വിശ്വാസത്തിന്റെയും സഹനത്തിന്റെയും ഐക്യത്തിന്റെയും ശക്തി ഓര്‍മ്മപ്പെടുത്തുന്ന ഒരു അനുഗ്രഹ മുഹൂര്‍ത്തമാണ് പെരുന്നാള്‍
കണ്ണൂര്‍: കണ്ണൂരില്‍ മല്‍സരിക്കണമെന്ന കെ സുധാകരന്റെ പിടിവാശിക്ക് വഴങ്ങാതെ ഹൈക്കമാന്‍ഡ്. എം പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോടെ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന് നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്കാന് നീക്കം നടക്കുന്നു. കണ്ണൂരില്‍ ടി ഒ മോഹനന് സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്കിയാല് കീഴ്വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ എംപി. ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. പാർട്ടി എത്രയോ വലുതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
മകളുടെ പാദസരം വിറ്റത് ഭാര്യ അറിയാതിരിക്കാൻ മോഷണ പരാതി കൊടുത്തു ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
മകളുടെ പാദസരം വിറ്റത് ഭാര്യ അറിയാതിരിക്കാൻ മോഷണ പരാതി കൊടുത്തു ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
‘സ്വതന്ത്രനായി മത്സരിക്കാനില്ല, പാർട്ടിക്ക് വിധേയൻ’ ; കെ. സുധാകരന് മത്സരിക്കില്ല
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയിൽ തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു. പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ പറഞ്ഞു. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു . സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സുധാകരന്റെ വാശിക്ക് വഴങ്ങേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും നിലപാട് സ്വീകരിച്ചതായാണ് വിവരം. ഇതോടെ സുധാകരന് കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. സുധാകരന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ബീഫ് കൊണ്ട് ഉഗ്രൻ കറി തയാറാക്കാം
ബീഫ് കൊണ്ട് ഉഗ്രൻ കറി തയാറാക്കാം
ഒടുവില്‍ വഴങ്ങി സുധാകരന്; 'കോണ്‍ഗ്രസില്‍ തുടരും, പാര്‍ട്ടി എത്രയോ ഭേദം.. ഞാനെത്രയോ ചെറുത്'
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുധാകരന്. പാര്‍ട്ടിയില്‍ തുടരും എന്നും വേറെ എവിടെ പോകും എന്നും അദ്ദേഹം ചോദിച്ചു. സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മത്സരിക്കും എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനാണ് എന്നും പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല എന്നും സുധാകരന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന്
കൊച്ചി: പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാര്‍ഥിയെ തീരുമാനിച്ച് എന്‍ഡിഎ. കോണ്‍ഗ്രസ് മുന്‍ നേതാവ് ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കല്‍ ആണ് പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷന് പെരുമ്പാവൂര്‍ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാര്‍ഥിത്വം. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചോടി പുഴയിൽ ചാടി ; പിന്നാലെ ചാടി പ്രതിയെ പിടികൂടി ആറന്മുള പോലീസ്
വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചോടി പുഴയിൽ ചാടി ; പിന്നാലെ ചാടി പ്രതിയെ പിടികൂടി ആറന്മുള പോലീസ്
കെ.സുധാകരന് പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല;
പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന് ദില്ലിയില്‍ പറഞ്ഞു.
പക്ഷിപ്പനി ; കോഴിക്കോട് പ്രതിരോധ നടപടികൾ ആരംഭിച്ചു
കോഴിക്കോട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി അധികൃതരുടെ മുന്നറിയിപ്പ്. പിന്നാലെ നിയന്ത്രണ നടപടികൾ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്റി20. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വീണാ നായർക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ ട്വൻ്റി 20 പാർട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍ഡിഎ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്റി20 വ്യക്തമാക്കി. സണ്ണി കടൂത്താഴെയാണ് മുവാറ്റുപുഴയിലെ എൻഡിഎ -ട്വന്റി20 സ്ഥാനാര്‍ത്ഥി. വിവാദ വന്യജീവി കാര്‍ഷിക നിയമ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ ആദ്യമായി കര്‍ഷകരെ സംഘടിപ്പിച്ച് കോതമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചയാളാണ് സണ്ണി കടൂത്താഴെ. പത്തനാപുരത്ത് മുന്‍ സൈനികന് അനില്‍ കുമാര്‍ എസ് (അനില്‍ പിള്ള) ആണ് ട്വന്റി20 സ്ഥാനാർത്ഥി. മുന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും, മാനേജ്മെന്റ് വിദഗ്ദനുമാണ് അനില്‍ കുമാര്‍. അതേസമയം പെരുമ്പാവൂരില്‍ ജിബി പാത്തിക്കല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സഹയാത്രികന് ആയിരുന്നു ജിബി പാത്തിക്കല്‍.
തിരുവനന്തപുരം: റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാംമത വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കേരളത്തിലും നാളെയാണ് ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറ കണ്ടു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ വെള്ളിയാഴ്ചയാണ്. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയില്‍ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാംമത വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കും.
പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും; വെല്ലുവിളിക്കാനില്ല: കെ സുധാകരന്
പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കാനാണ് തീരുമാനം
ബേക്കറിയിൽ കിട്ടുന്നതുപോലെ മാർബിൾ കേക്ക് ഇനി വീട്ടിൽ
ചേരുവകൾ മൈദ മാവ് :350 ഗ്രാം ബേക്കിംഗ് പൌഡർ :4 1/2 ടീസ്പൂൺ

29 C