SENSEX
NIFTY
GOLD
USD/INR

Weather

30    C
... ...View News by News Source

ജമ്മു കശ്മീരില്‍ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, ഭീകരനെ വധിച്ചു

നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.

ചന്ദ്രിക ഡെയിലി 27 Jul 2024 1:29 pm

കാണണം റോളണ്ട് ഗാരോസ്

ഫ്രഞ്ച് ഓപ്പൺ എന്ന മെഗാ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പ് അരങ്ങ് തകർക്കുന്ന വേദി.

ചന്ദ്രിക ഡെയിലി 27 Jul 2024 1:20 pm

മലേഗാവ് സ്‌ഫോടനം; ലക്ഷ്യമിട്ടത് സാമുദായിക കലാപം: എന്‍.ഐ.എ

ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർ.ഡി.എക്‌സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്.

ചന്ദ്രിക ഡെയിലി 27 Jul 2024 1:06 pm

സുഹൃത്തും കാമുകനും തമ്മിലുള്ള വഴക്കില്‍ ഇടപെട്ടു; യുവതിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ബംഗളൂരു: ഹോസ്റ്റലില്‍ കയറി 24 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്. In a chilling incident, a young woman was brutally murdered by a man who mistook her for his ex-girlfriend in a paying guest (PG) accommodation in #Koramangala , #Bengaluru . The accused, #Abhishek , had been searching for his former lover and mistakenly attacked the wrong person,… pic.twitter.com/ZQGDMhzTFh — Hate Detector (@HateDetectors) July 26, 2024 കാര്‍ഗില്‍ വാര്‍ഷികത്തില്‍ പാക് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; ഒരു സൈനികന് വീരമൃത്യു യുവതി പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് രാത്രി 11 മണിക്കാണ് പ്രതി നുഴഞ്ഞു കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതി. ജോലിയില്ലാത്തതിനാല്‍ പ്രതിയും യുവതിയുടെ ഒപ്പം താമസിച്ചിരുന്ന യുവതിയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുണ്ടായിരുന്നു. ഇയാളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സുഹൃത്തിനോട് കുമാരി ഉപദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി കുമാരിയെ കൊലപ്പെടുത്തിയത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ സിസിടിവി ക്യാമറയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവതിയുടെ മുറിയില്‍ മുട്ടുകയും വാതില്‍ തുറന്നയുടന്‍ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. പ്രതിയെ പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു.

സമകാലിക മലയാളം 27 Jul 2024 12:55 pm

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

ചന്ദ്രിക ഡെയിലി 27 Jul 2024 12:54 pm

പ്രവാസികളുടെ  യാത്രാദുരിതം ; പ്രശ്‌നം ലോക്‌സഭയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒഐസിസിയുടെ നന്ദി

പ്രവാസികളുടെ യാത്രാദുരിതം തുടര്‍ക്കഥയാണിപ്പോള്‍. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും ഒരുവശത്ത്. മറ്റൊരു വശത്താകട്ടെ താങ്ങാന്‍ കഴിയുന്നതിനും അപ്പുറമുള്ള നിരക്ക് വര്‍ധന. ഇതോടെ പ്രവാസികള്‍ നാട്ടിലേക്കെത്താന്‍ പ്രയാസപ്പെടുന്നത് കുറച്ചൊന്നുമല്ല. അടിയന്തരഘട്ടത്തില്‍പോലും നാട്ടിലേക്കെത്താന്‍ കഴിയാതെ തീരാദുരിതത്തിലായ പ്രവാസികളെ ഭരണസംവിധാനങ്ങള്‍ കണ്ടില്ലെന്ന ഭാവത്തിലുമാണ്. വലിയ പ്രതിസന്ധിയിലൂടെ കടന്നു […]

വീക്ഷണം 27 Jul 2024 12:44 pm

ചെന്നൈയിൽ ക്രിക്കറ്റ് താരം മേൽപ്പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

ചെന്നൈ: ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. വിരുഗംപാക്കം കൃഷ്ണ നഗര്‍ ആറാം മെയിന്‍ റോഡിലെ സാമുവല്‍ രാജ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ക്രിക്കറ്റ് പരിശീലനത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ സാമുവല്‍ രാജ് ഗിണ്ടി കത്തിപ്പാറ മേല്‍പ്പാലത്തില്‍ […]

വീക്ഷണം 27 Jul 2024 12:36 pm

ശ്രീജേഷും സംഘവും ഇതാ; ഇന്ന് മുതൽ

1980 ലെ മോസ്ക്കോ ഒളിംപിക്സിൽ സഫർ ഇഖ്ബാൽ നയിച്ച ഹോക്കി സംഘം സ്വർണം സ്വന്തമാക്കിയ ശേഷം ഇന്ത്യ വലിയ വേദിയിൽ ആദ്യമായി മെഡൽ സ്വന്തമാക്കിയ കാഴ്ച്ച.

ചന്ദ്രിക ഡെയിലി 27 Jul 2024 12:20 pm

പ്രവാസി ഇന്ത്യക്കാർക്കുള്ള പ്ര​ത്യേക ഫണ്ട്: ഇ.ടി. മുഹമ്മദ് ബഷീര്‍എം.പിയെ പിന്തുണച്ച് സഭയും സ്പീക്കറും

ഈ ​ഫ​ണ്ടി​ന്റെ ക​ണ​ക്കും അ​ത് കൈ​യാ​ളു​ന്ന രീ​തി​യും ചോ​ദി​ച്ച് കാ​സ​ർ​കോ​ട് എം.​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും മ​ല​പ്പു​റം എം.​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളാ​ണ് വി​ഷ​യം പാ​ർ​ല​മെ​ന്റി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

ചന്ദ്രിക ഡെയിലി 27 Jul 2024 12:09 pm

പരാതി കിട്ടി രണ്ടാംനാള്‍ ദുരന്തമുഖത്ത് എത്തിയ എംപി;11 -ാം ദിവസം ഷോ വര്‍ക്കുമായെത്തിയ മന്ത്രി റിയാസ്

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബംകഴിഞ്ഞ 18 നാണ് എം.കെ രാഘവന്‍ എംപിയുടെ ഓഫിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. പരാതി കിട്ടി രണ്ടാം നാള്‍ ഷിരൂരില്‍ എത്തിയ എം.കെ രാഘവന്‍ രാപകല്‍ ഭേദമില്ലാതെ അവിടെ ക്യാമ്പ് ചെയ്ത് […]

വീക്ഷണം 27 Jul 2024 12:07 pm

സ്വർണവില വർധിച്ചു; പവന് 200 രൂപ കൂടി 50,600 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഉയർന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്. സ്വർണം […]

വീക്ഷണം 27 Jul 2024 12:06 pm

കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടൻ അര്‍ജുൻ അശോകന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ അര്‍ജുൻ അശോകന് പരിക്കേറ്റു. കൊച്ചിയിലെ എംജി റോഡില്‍ വച്ച് ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 11:50 am

കാര്‍ഗില്‍ വാര്‍ഷികത്തില്‍ പാക് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ നുഴഞ്ഞകയറ്റ ശ്രമം തകര്‍ത്തതായി സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു സംഭവിച്ചതായും ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. പാകിസ്ഥാന്‍ പക്ഷത്തെ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 2:30 ഓടെ എല്‍ഒസിക്ക് സമീപം കുംകാടിയില്‍ സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ജഡ്ജിമാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം: സുപ്രീംകോടതി വടക്കന്‍ കശ്മീര്‍ ജില്ലയിലെ ട്രെഹ്ഗാം സെക്ടറിലെ കുംകഡി പോസ്റ്റിന് സമീപം മൂന്നംഗ നുഴഞ്ഞുകയറ്റ സംഘം ഗ്രനേഡ് എറിയുകയും പോസ്റ്റിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു, ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി, ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും അവരില്‍ ഒരാള്‍ പിന്നീട് മരിച്ചതായും സൈനീക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി, പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നും സൈന്യം അറിയിച്ചു. 'കുത്തൊഴുക്കൊന്നും പ്രശ്നമല്ല'; അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഗംഗാവലിയില്‍ ഇറങ്ങാന്‍ 'മാല്‍പ്പ സംഘം' കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച പ്രദേശത്ത് നിയന്ത്രണ രേഖ സന്ദര്‍ശിച്ച് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു. വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ സംഭവങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയതില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കാര്‍ഗില്‍ വിജയ് ദിവസിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കുകയും ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച പ്രദേശത്ത് നിയന്ത്രണ രേഖ സന്ദര്‍ശിച്ച് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു. വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ സംഭവങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയതില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കാര്‍ഗില്‍ വിജയ് ദിവസിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കുകയും ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം 27 Jul 2024 11:45 am

പാരിസ് ഒളിംപിക്‌സ്: എട്ടിനങ്ങളില്‍ഇന്ത്യ ഇന്നിറങ്ങും

ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യങ്ങള്‍ മത്സരിക്കുന്നുണ്ട്.

ചന്ദ്രിക ഡെയിലി 27 Jul 2024 11:41 am

‘കുത്തൊഴുക്കൊന്നും പ്രശ്നമല്ല’; അര്‍ജുന്‍രക്ഷാദൗത്യത്തില്‍ഗംഗാവലിയില്‍ഇറങ്ങാന്‍‘മാല്‍പ്പ സംഘം’

'അര്‍ജുന്‍ ദൗത്യത്തില്‍' പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്.

ചന്ദ്രിക ഡെയിലി 27 Jul 2024 11:34 am

അര്‍ജുനെ കണ്ടെത്താൻ ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും

അര്‍ജുനെ കണ്ടെത്തുന്നതിനായി ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും എത്തിക്കാനും അധികൃതർ ശ്രമിക്കുന്നു. ഇത് ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 11:30 am

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ഹസാരിബാഗിലും ചോര്‍ന്നു

ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നും നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി സിബിഐ. ഇക്കഴിഞ്ഞ ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 11:16 am

മലെഗാവ് സ്ഫോടനം നടത്തിയത് സാമുദായിക വിള്ളലുണ്ടാക്കാന്‍: എന്‍ഐഎ

മുംബെെ: 2008ലെ മലെഗാവ് സ്ഫോടനം സാമുദായിക വിള്ളലുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 11:14 am

മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ

തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

ചന്ദ്രിക ഡെയിലി 27 Jul 2024 11:12 am

നിതി ആയോ​ഗ് യോ​ഗം ഇന്ന്; മുഖ്യമന്ത്രിമാര്‍ ബഹിഷ്കരിക്കും

ബഹിഷ്ക്കരണത്തിന്റെ നിഴലില്‍ നിതി ആയോ​ഗ് യോ​ഗം ഇന്ന്. കേന്ദ്ര ബജറ്റില്‍ നേരിട്ട അവഗണനയുടെ ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 11:12 am

രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചു; യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി

പത്തനംതിട്ട: പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രി പാട്ട് ഉച്ചത്തില്‍ വെച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ എന്നയാളെയാണ് വെട്ടിയത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണന്‍ […]

വീക്ഷണം 27 Jul 2024 11:05 am

കുപ്‌വാരയില്‍ പാക് സൈന്യത്തിന്റെ ആക്രമണം: ഒരു ജവാന് വീരമൃത്യു, ഒരു ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം

നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയ്‌ക്കെതിരായ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീ (ബിഎടി) മിന്റെ ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 10:58 am

സിനിമാ ചിത്രീകരണത്തിനിടെ അപകടം; അർജുൻ അശോകനടക്കം 5 പേർക്ക് പരുക്ക്

കൊച്ചി: ‘ബ്രൊമാൻസ്’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ‌ അടക്കം 5 പേര്‍ക്ക് പരുക്ക്. അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്. കൊച്ചി എംജി റോഡിൽ വച്ചു പുലർച്ചെ 1.45 നാണ് അപകടം. അപകടത്തിൽപ്പെട്ട കാർ […]

വീക്ഷണം 27 Jul 2024 10:24 am

അർജുനായി 12-ാം നാൾ; ഉടുപ്പിയിൽ നിന്നുള്ള മുങ്ങൽ വിദ്ഗധരുടെ സംഘം അങ്കോലയിൽ എത്തി, പുഴയിൽ അടിയൊഴുക്ക് ശക്തം

നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ തിരച്ചിൽ വിഫലമായി.

ചന്ദ്രിക ഡെയിലി 27 Jul 2024 10:15 am

അര്‍ജുനെ കാത്ത് കേരളം: ഇന്നും നദിയില്‍ ഇറങ്ങാനാവില്ലെന്ന് ദൗത്യസംഘം

ഗംഗാവാലി നദി കുത്തിയൊഴുകുന്നതിനാല്‍ രക്ഷാദൗത്യം തുടരാനാകില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍. അതേസമയം ഫ്ലോട്ടിങ് പ്ലാറ്റ്ഫോം ഉറപ്പിക്കാനുള്ള ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 10:14 am

മത്സ്യത്തിന് ന്യായവില കിട്ടുന്നില്ല; മത്സ്യത്തൊഴിലാളികൾ നിരാശയിൽ

പരമ്പരാഗത വള്ളങ്ങളിൽ അതിരാവിലെ മുതൽ കഷ്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായവില കിട്ടാത്തത് മത്സ്യത്തൊഴിലാളികളുടെ ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 9:22 am

ജഡ്ജിമാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി. പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വിചാരണ കോടതികളിലേയും മറ്റും ജഡ്ജിമാരുടെ നിയമനത്തിന് പ്രാദേശിക ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ പിഎസ്‌സി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ബഹിഷ്‌കരണത്തിനില്ല; മമത ഡല്‍ഹിക്ക്; നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കും നിയമനം ലഭിച്ചാല്‍ പ്രാദേശിക ഭാഷയിലുള്ള സാക്ഷിമൊഴികളും തെളിവുകളും ജഡ്ജിമാര്‍ക്കു പരിഗണിക്കേണ്ടി വരുമെന്ന് കോടതി വിലയിരുത്തി.

സമകാലിക മലയാളം 27 Jul 2024 9:19 am

കേരളത്തെ ക്യാൻസർ ക്യാപിറ്റലാകാൻ അനുവദിച്ചുകൂട: മന്ത്രി പി പ്രസാദ്

കേരളത്തെ ക്യാൻസർ ക്യാപിറ്റലാകാൻ അനുവദിച്ചുകൂടായെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആരോഗ്യ, ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 9:15 am

ഷിരൂർ മണ്ണിടിച്ചൽ; തിരച്ചിൽ 12-ാം നാളിലേക്ക്‌

അങ്കോള >കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട മലയാളി അർജുന് വേണ്ടിയുള്ള തിരച്ചിൽ 12-ാം ദിവസത്തിലേക്ക്. സ്ഥലത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അർജുനും മണ്ണിനടിയിൽ അകപ്പെട്ട മറ്റ് മൂന്ന് പേർക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നത്. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായി നിൽക്കുന്നതും മഴ തുടരുന്നതും തിരച്ചിലിന് തിരിച്ചടിയാണ്. വെള്ളിയാഴ്ച രാവിലെ പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നു പോകുകയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം. വെള്ളിയാഴ്ച തിരച്ചിലിൽ ട്രക്കിന്റെ കൂടുതൽ മിഴിവുള്ള ഐ ബോർഡ് റഡാർ സിഗ്നൽ നാലാം പോയിന്റിൽ കിട്ടിയെന്ന് ദൗത്യസംഘം പറഞ്ഞിരുന്നു. വ്യാഴാഴ്ച മൂന്നാം പോയിന്റിലായിരുന്ന ട്രക്ക് തെന്നിനീങ്ങിയതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്ചത്തെ തിരച്ചിൽ വൈകിട്ട് അഞ്ചരയോടെ നിർത്തുകയും ചെയ്തു. കണ്ടെത്തിയ പുതിയ സിഗ്നൽ ട്രക്കാണെന്ന് ഏതാണ്ട് ഉറപ്പിക്കാമെന്നാണ് കലക്ടർ ലക്ഷ്മിപ്രിയയും എസ്പി എം നാരായണയും കഴിഞ്ഞ ദിവസം പറഞ്ഞത്.

ദേശാഭിമാനി 27 Jul 2024 9:10 am

ഷിരൂരിൽ തിരച്ചില്‍ തുടരുന്നു; പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള കാത്തിരിപ്പ് തുടരുന്നു. ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 9:07 am

സാമ്പത്തിക ഫെഡറലിസം ഉയർത്തിപ്പിടിക്കുന്ന വിധി

ധാതുസമ്പുഷ്ടമായ ഭൂമിയുടെമേൽ നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് പരിധിരഹിത അവകാശമുണ്ടെന്ന ചീഫ് ജസ്റ്റിസ് ഡി ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 5:00 am

രാജ്യത്തിന്റെ പോക്ക് അപകടാവസ്ഥയിലേക്ക്

വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോഡി സർക്കാരിന്റെ ആദ്യബജറ്റിൽ രാജ്യം ഒട്ടേറെ പ്രതീക്ഷകൾ വച്ചിരുന്നു. ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 4:45 am

കേരളചരിത്രം മാറ്റിയെഴുതിയ ഭൂപരിഷ്കരണം

തിരു-കൊച്ചിയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ ഒരു മന്ത്രിസഭ ആദ്യമായി കാലാവധി പൂർത്തിയാക്കുന്നത് സി അച്യുതമേനോന്റെ ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 4:30 am

‘മാനിഷാദ’ പാടിയ രാമായണത്തിലെ നിഷാദരാജ്യം

ഇണചേരാനുള്ള മുന്നൊരുക്ക ചേഷ്ടയോടെ കഴിഞ്ഞിരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്തു കൊന്ന കാട്ടാളനെ നോക്കി ... Read more

ജനയുഗോയിം ഓൺലൈൻ 27 Jul 2024 4:15 am

‘ക്യൂബയെ അമേരിക്കയുടെ 
കരിമ്പട്ടികയിൽനിന്ന്‌ നീക്കാൻ സമ്മർദം ഉയരണം’

ന്യൂഡൽഹി ഭീകരത പ്രോത്സാഹിപ്പിക്കുന്നെന്ന വ്യാജആരോപണം ഉന്നയിച്ച് ക്യൂബയെ കരിമ്പട്ടികയിൽപെടുത്തിയ അമേരിക്കയുടെ നടപടി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദം ശക്തമാകണമെന്ന് മൊൻകാദ ദിനത്തിന്റെ 71–-ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു. ഗൂഢാലോചനയുടെ ഭാഗമായാണ് ഡോണൾഡ് ട്രംപ് സർക്കാരിന്റെ കാലത്ത് ക്യൂബയെ ഈ പട്ടികയിൽപ്പെടുത്തിയതെന്ന് സമ്മേളനത്തിൽ ഇക്വഡോർ മുൻ വിദേശമന്ത്രി ഗ്യൂലാമി ലോങ് പറഞ്ഞു. ദീർഘകാല ഉപരോധം അവസാനിപ്പിക്കാൻ അനുരഞ്ജന ചർച്ച നടക്കവെയാണ് അത് അട്ടിമറിച്ച് കൂടുതൽ ഹീനമായ ഒറ്റപ്പെടുത്തലിന് പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി വാദിക്കുന്ന എല്ലാവരും ക്യൂബയ്ക്കൊപ്പം നിലകൊള്ളണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എത്ര ആക്രമണങ്ങൾ നേരിട്ടാലും സോഷ്യലിസ്റ്റ് പാതയിൽനിന്ന് ക്യൂബ പിന്മാറില്ലെന്ന് ക്യൂബൻ എംബസിയിലെ സ്ഥാനപതിയുടെ ചുമതലക്കാരൻ എയ്ബൽ അബല്ലേ പറഞ്ഞു. സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പല്ലബ് സെൻഗുപ്ത, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, സിപിഐ എംഎൽ കേന്ദ്ര കമ്മിറ്റിയംഗം രാജീവ് ദിമാരി, ദേബ്റോയ്, പ്രൊഫ. സോണിയ ഗുപ്ത, അരുൺകുമാർ,അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവരും സംസാരിച്ചു.

ദേശാഭിമാനി 27 Jul 2024 3:09 am

യുനെസ്‌കോ പൈതൃക പട്ടികയിൽ അസമിലെ 
ചരെെദേവോ മൈഡം

ദിസ്പൂർ യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച് കിഴക്കൻ അസമിലെ ചരെെദേവോ മൈഡം. അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. ഈജിപ്തിലെ പിരമിഡുകൾക്ക് സമാനമായ നിര്മിതികളാണിവ. വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായി യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടുന്ന സാംസ്കാരിക നഗരമാണ് ചരെെദേവോ മൈഡം. 600 വർഷം അസം ഭരിച്ച അഹോം രാജവംശത്തിന് ബ്രിട്ടീഷ് ഭരണകാലത്താണ് അന്ത്യമായത്.

ദേശാഭിമാനി 27 Jul 2024 3:06 am

രാജ്യത്ത് 
5 വയസ്സിൽ താഴെയുള്ള 
പകുതിപേർക്കും 
പോഷകാഹാരക്കുറവ്‌

ന്യൂഡൽഹി രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 50 ശതമാനവും കാര്യമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ലോക്സഭയിൽ സർക്കാരിന്റെ മറുപടി. ആറ് വയസ്സിൽ താഴെയുള്ളവരിൽ 36 ശതമാനം പേരും വളർച്ച മുരടിപ്പ് നേരിടുന്നു. ഇത് 8.57 കോടിയോളം പേർ വരും– -വനിത ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

ദേശാഭിമാനി 27 Jul 2024 3:04 am

പാർലമെന്റിൽ ബജറ്റ്‌ ചർച്ച തുടരുന്നു ; കേന്ദ്ര അവഗണനയിൽ 
രൂക്ഷ വിമർശം

ന്യൂഡൽഹി പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ബജറ്റിൽ കാട്ടിയ അവഗണനയ്ക്കെതിരായി ലോക്സഭയിലും രാജ്യസഭയിലും വെള്ളിയാഴ്ചയും ഇന്ത്യാ കൂട്ടായ്മയിലെ എംപിമാർ നിശിതമായ വിമർശമുയർത്തി. ബജറ്റിൽ കേരളം പൂർണമായും തഴയപ്പെട്ടുവെന്ന് സിപിഐയുടെ പി സന്തോഷ് കുമാർ രാജ്യസഭയിൽ പറഞ്ഞു. കേരളം ആവശ്യപ്പെട്ട 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിച്ചില്ല. എയിംസ്, ശബരി റെയിൽവേ, കുട്ടനാട് പദ്ധതി തുടങ്ങിയ അനേകം സ്വപ്നപദ്ധതികൾക്കും നിരാശ മാത്രമാണ് കേന്ദ്രം സമ്മാനിച്ചത്. സ്വാമിനാഥൻ ശുപാർശപ്രകാരമുള്ള താങ്ങുവില കർഷകർക്ക് നൽകുന്നില്ല. മൊത്തം ബജറ്റിന്റെ മൂന്ന് ശതമാനം മാത്രമാണ് കാർഷിക മേഖലയ്ക്കുള്ളത്. 2019ൽ അഞ്ചര ശതമാനമായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാനും ബജറ്റിൽ നിർദേശങ്ങളില്ല–- സന്തോഷ് കുമാർ പറഞ്ഞു.

ദേശാഭിമാനി 27 Jul 2024 3:03 am

മുഡ ഭൂമി കൈമാറ്റ അഴിമതി ; ബിജെപി, ജെഡിഎസ്‌ നേതാക്കള്‍ക്കും അഴിമതിയില്‍ പങ്ക്

ബം​ഗളൂരു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതിക്കൂട്ടിലായ മുഡ(മൈസൂരു ന​ഗര വികസന അതോറിറ്റി) ഭൂമി കൈമാറ്റത്തിൽ ഉൾപ്പെട്ട ബിജെപി, ജെഡിഎസ് നേതാക്കളുടെ പേരും പുറത്ത്. ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി, ജെഡിഎസ് എംഎൽഎമാരായ എസ് ആർ മഹേഷ്, ജി ടി ദേവഗൗഡ, എംഎൽസി മഞ്ച ഗൗഡ, ബിജെപി എംഎൽസി എച്ച് വിശ്വനാഥ് തുടങ്ങിയവരും മുഡ പദ്ധതിയിലൂടെ ഭൂമികൈമാറ്റം നടത്തി നേട്ടമുണ്ടാക്കിയെന്ന വിവരം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് പുറത്തുവിട്ടത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു ഔട്ടർ റിങ് റോഡിലുള്ള മൂന്നേക്കര് വിട്ടുകൊടുത്തതിന് ഇരട്ടിമൂല്യമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വെളിപ്പെട്ടിരുന്നു. ബിജെപി ഭരണകാലത്തായിരുന്നു ഇവര്ക്ക് ഭൂമി ലഭിച്ചത്.

ദേശാഭിമാനി 27 Jul 2024 2:59 am

ചാൻസലർ പദവി : ജോൺ ബ്രിട്ടാസ്‌ കൊണ്ടുവന്ന സ്വകാര്യ ബിൽ അവതരണം തടഞ്ഞ്‌ ബിജെപി

ന്യൂഡൽഹി ഗവർണർമാർ ചാൻസലർ പദവി ഉൾപ്പെടെയുള്ള ഭരണഘടനാ ബാഹ്യപദവികൾ വഹിക്കുന്നത് വിലക്കണമെന്ന് നിർദേശിച്ച് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് കൊണ്ടുവന്ന സ്വകാര്യ ബില്ലിന്റെ അവതരണം തടഞ്ഞ് ബിജെപി. ഭരണഘടനയുടെ 158–-ാം അനുച്ഛേദത്തിൽ ഭേദഗതി ആവശ്യപ്പെടുന്ന ബില്ലിന്റെ അവതരണമാണ് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി വോട്ടിനിട്ട് തള്ളിയത്. സ്വകാര്യ ബില്ലുകൾ സാധാരണ അവതരണ ഘട്ടത്തിൽ ഭരണപക്ഷം എതിർക്കാറില്ല. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷൻ ഹരിവംശ് ബില്ലവതരണത്തിന് ആദ്യം അനുമതി നൽകി. ഇതോടെ ബിജെപി അംഗങ്ങൾ ബഹളമാരംഭിച്ചു. ബിജെപിയുടെ ഘനശ്യാം തിവാരി വോട്ടിങ്ങ് ആവശ്യപ്പെട്ടു. പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വോട്ടിങ്ങിനോട് വിയോജിച്ചെങ്കിലും സഭാ നേതാവായ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ബിൽ അവതരണത്തെ എതിർക്കണമെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ ശബ്ദവോട്ട് തേടിയ ഉപാധ്യക്ഷൻ ബില്ലിനെ എതിർക്കുന്നവർക്കാണ് ഭൂരിപക്ഷമെന്ന വിചിത്ര നിലപാട് സ്വീകരിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി നിർദേശിച്ച് ഒരു ബിജെപി എംപി കൊണ്ടുവന്ന വിവാദ ബിൽ കൂടുതൽപേർ എതിർത്തിട്ടും അവതരിപ്പിക്കാൻ ഉപാധ്യക്ഷൻ മുമ്പ് അനുമതി നൽകിയിരുന്നത് ആർജെഡിയുടെ മനോജ് ഝാ ഓർമിപ്പിച്ചു. ഉപാധ്യക്ഷൻ നിലപാട് തിരുത്താത്തതോടെ, ജോൺ ബ്രിട്ടാസ് വോട്ടിങ്ങ് ആവശ്യപ്പെട്ടു. 56 പേർ എതിർത്തു. 21 പേർ അനുകൂലിച്ചു. സാധാരണ സർക്കാരിനൊപ്പം നിലകൊണ്ടിരുന്ന ബിജെഡി ബില്ലിനെ അനുകൂലിച്ചു. ഗവർണർമാർ സർവകലാശാല ചാൻസലർ പദവി വഹിക്കണം എന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ലെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. യുജിസി ചട്ടം സംസ്ഥാന നിയമത്തിന് മേലെയല്ല; സ്വകാര്യ ബില്ലുമായി ബ്രിട്ടാസ് സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങളെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ഉപരിയായി പരിഗണിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുജിസി ഭേദഗതി ബിൽ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ അവതരിപ്പിച്ചു. ഗവർണർമാർ ഭരണഘടനാ ബാഹ്യപദവി ഏറ്റെടുക്കുന്നത് തടഞ്ഞുള്ള ഭരണഘടനാ ഭേദഗതി നിർദേശിക്കുന്ന സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് ഭരണപക്ഷം വോട്ടിനിട്ട് തടഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. വോട്ടിനിട്ട് തള്ളിയ ഭരണഘടനാ ഭേദഗതി ബില്ലിന് സമാനമായ ബിൽ തന്നെയാണിതെന്ന് ബില്ലവതരണത്തിനുശേഷം ഭരണപക്ഷത്തോട് ജോൺ ബ്രിട്ടാസ് പറഞ്ഞു. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് യുജിസിയുടെ ഏതെങ്കിലും ചട്ടമോ വ്യവസ്ഥയോ തടസ്സമായാൽ ബന്ധപ്പെട്ട സംസ്ഥാനത്ത് നിയമസഭ പാസാക്കിയ നിയമത്തിനായിരിക്കും സാധുതയെന്ന് യുജിസി ഭേദഗതി ബിൽ വ്യവസ്ഥ ചെയ്യുന്നു.

ദേശാഭിമാനി 27 Jul 2024 2:58 am

ആള്‍ക്കൂട്ടകൊല: പ്രത്യേക നിയമ നിര്‍മാണം കാലഘട്ടത്തിന്റെ ആവശ്യം: ഇ.ടി മുഹമ്മദ് ബഷീര്‍

ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ […]

ചന്ദ്രിക ഡെയിലി 26 Jul 2024 11:48 pm

ബില്ലുകൾ തടഞ്ഞുവയ്ക്കൽ; ഗവര്‍ണര്‍ മറുപടി നല്‍കണം

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്നതും രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതും ചോദ്യംചെയ്ത് ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 11:20 pm

സി അച്യുതമേനോൻ സ്മൃതി യാത്രയ്ക്ക് ആവേശോജ്വല വരവേല്‍പ്പ്

രാജ്യത്ത് വിശാലമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കാൻ കഴിഞ്ഞതിലൂടെയാണ് നരേന്ദ്ര മോഡി സർക്കാരിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനായെതെന്നും ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 11:09 pm

നീറ്റ്: പുതുക്കിയ ഫലം പുറത്ത്; ഒന്നാം സ്ഥാനക്കാര്‍ 17 ആയി കുറഞ്ഞു

ഏറെ വിവാദമായ നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ ഫലം ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 11:04 pm

കേന്ദ്രബജറ്റ്: ‘കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു’: ഡോ. എം പി. അബ്ദുസ്സമദ് സമദാനി

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് പലതവണ ആവർത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു. എല്ലാം അർഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നൽകിയില്ല. ഇന്ത്യൻ സംവിധാനത്തിൽ കേന്ദ്രത്തിന്റെ നീതിപൂർവ്വമായ ഭരണനിർവഹണവും ഫെഡറലിസവും പരസ്പരബന്ധിതമാണ്. ഫെഡറലിസത്തിന്റെയും ദേശീയ വൈവിദ്ധ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി കേന്ദ്രസർക്കാർ ബലികഴിച്ചുവെന്ന് ബജറ്റ് ചർച്ചയിൽ സമദാനി […]

ചന്ദ്രിക ഡെയിലി 26 Jul 2024 10:46 pm

ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ കൂടി: ആശങ്ക അറിയിച്ച് യുഎന്‍

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും വിവേചനങ്ങളിലും ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടന(യുഎന്‍എച്ച്ആര്‍സി). ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 9:56 pm

ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ആര്‍ബിഐ

ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ളപ്പണം ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 9:03 pm

പള്ളി കെട്ടിമറച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഉത്തർപ്രദേശിൽ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ കൻവാർ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 8:58 pm

നീറ്റ്‌ പരീക്ഷയുടെ പുതുക്കിയ ഫലം പുറത്ത്‌; കണ്ണൂർ സ്വദേശിക്കും ഒന്നാം റാങ്ക്‌

ന്യൂഡൽഹി >നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പുറത്ത്. ദേശീയ പരീക്ഷാ ഏജൻസിയാണ് (എൻടിഎ) ഫലം പുറത്തുവിട്ടത്. പുതുക്കിയ ഫലത്തിൽ കണ്ണൂർ സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഒന്നാം റാങ്കുകാരിൽ ഉൾപ്പെട്ടു. ശ്രീനന്ദ് ഉൾപ്പെടെ 17 വിദ്യാർഥികൾക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൻടിഎ നീറ്റ് യുജി ഫലം പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. 720ൽ 720 മാർക്കും ലഭിച്ചവരുടെ എണ്ണം 61ൽ നിന്നും 17 ആയി ചുരുങ്ങി. ആദ്യത്തെ ഒരുലക്ഷത്തിനുള്ളിൽ റാങ്ക് ലഭിച്ചവരുടെ റാങ്കുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ജൂൺ നാലിന് നീറ്റ് ആദ്യ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികൾ ഉണ്ടായിരുന്നു. പുതുക്കിയ ഫലം വന്നതോടെ കൗൺസിലിങ്ങ് നടപടികളും ഉടൻ ആരംഭിച്ചേക്കും. ഫിസിക്സ് വിഭാഗത്തിലെ വിവാദമായ ചോദ്യത്തിന് നാലാമത്തെ ഓപ്ഷൻ മാത്രമാണ് ശരിയായ ഉത്തരമെന്ന് ഡൽഹി ഐഐടിയിലെ വിദഗ്ധസമിതി സുപ്രീംകോടതിക്ക് നിർദേശം നൽകിയിരുന്നു. നേരത്തെ നാലാമത്തെ ഓപ്ഷന് പുറമേ രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുത്തവർക്കും നാല്മാർക്ക് വീതം നൽകിയിരുന്നു. വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലാമത്തെ ഓപ്ഷൻ മാത്രമാണ് ശരിയെന്ന് സ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ അതനുസരിച്ച് ഫലം പുതുക്കാൻ സുപ്രീംകോടതി എൻടിഎയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന്, നാല് ലക്ഷത്തിലധികം വിദ്യാർഥികളുടെ മാർക്കിലാണ് മാറ്റം വന്നത്.

ദേശാഭിമാനി 26 Jul 2024 8:51 pm

തിരക്ക് രൂക്ഷം: ജനശതാബ്ദിയ്ക്കും പരശുറാമിനും മലബാറിനും അധിക കോച്ചുകള്‍ അനുവദിച്ചു

വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ ഓരോ ജനറൽ കോച്ച് അധികമായി ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 8:45 pm

വാര്‍ത്ത ചോര്‍ത്തുന്നവര്‍ പാര്‍ട്ടിയുടെ ബന്ധുക്കളാണോയെന്ന് വി ഡി സതീശന്‍

അതേസമയം യോഗത്തിൽ പറഞ്ഞതും പറയാത്തതുമാണ് പുറത്ത് വാർത്തയായി കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 8:44 pm

വി ഡി സതീശനെതിരെ കെപിസിസി ഭാരവാഹികള്‍ രംഗത്ത്

പാര്‍ട്ടിയില്‍ ‘സൂപ്പര്‍ പ്രസിഡന്റ്’ ചമയാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നീക്കത്തിനെതിരെ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 8:35 pm

മണപ്പുറം ഫിനാൻസിൽ നിന്ന് 20കോടി തട്ടിയ ധന്യ മോഹൻ കീഴടങ്ങി

തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് […]

വീക്ഷണം 26 Jul 2024 8:32 pm

കന്‍വാര്‍ വിവാദ ഉത്തരവ്: സ്റ്റേ നീട്ടി സുപ്രിംകോടതി

കന്‍വാര്‍ യാത്രാവഴിയിലെ ഭക്ഷണശാലകളുടെ ഉടമസ്ഥരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് ഓഗസ്റ്റ് അഞ്ചുവരെ സ്റ്റേ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 8:28 pm

തിരുവല്ലയിൽ കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസ്

പത്തനംതിട്ട: തിരുവല്ലയിൽ കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുകയാണെന്ന് ദമ്പതികൾ എഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പോലീസ് പറഞ്ഞു. തുകലശേരി സ്വദേശികളായ രാജു തോമ സ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് […]

വീക്ഷണം 26 Jul 2024 8:02 pm

മെറ്റ എഐ കൂടുതല്‍ ഭാഷകളിലേയ്ക്ക്

കൊച്ചി: മെറ്റ എഐ ഇപ്പോള്‍ ഹിന്ദി ഉള്‍പ്പെടെ ഏഴ് പുതിയ ഭാഷകളിലും ലാറ്റിന്‍ അമേരിക്കയടക്കം ലോകമെമ്പാടുമുള്ള കൂടുതല്‍ രാജ്യങ്ങളിലും. ഒപ്പം പുതിയ ക്രിയേറ്റീവ് ടൂളുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്സിക്കോ, പെറു, കാമറൂണ്‍, തുടങ്ങി 22 രാജ്യങ്ങളില്‍ […]

വീക്ഷണം 26 Jul 2024 7:41 pm

ഭോപ്പാല്‍ ദുരന്തം: മാലിന്യ അവശിഷ്ടങ്ങളില്‍ കാന്‍സര്‍ പതിയിരിക്കുന്നു

രാജ്യം നടുങ്ങിയ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് 40 വയസ് തികയുന്ന വേളയിലും കാന്‍സര്‍ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 7:23 pm

ബേസിൽ ജോസഫ് — ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ഹല്ലേലൂയ…പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 7:16 pm

ഇസാഫ് ബാങ്ക് അറ്റാദായം മുൻ പാദത്തേക്കാൾ 45% വർധന

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. ബാങ്കിന്റെ മൊത്ത ബിസിനസ് 23.4% വർധിച്ച് 40,551 കോടിയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ […]

വീക്ഷണം 26 Jul 2024 7:12 pm

ബേസിൽ ജോസഫ് –ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ഹല്ലേലൂയ…പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഹല്ലേലൂയ… എന്ന […]

വീക്ഷണം 26 Jul 2024 6:59 pm

നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ.സുധാകരന്‍ എംപി

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണം. മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച് […]

വീക്ഷണം 26 Jul 2024 6:35 pm

പാലക്കാട് മഴ രൂക്ഷം; 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 37 വീടുകള്‍ ഭാഗികമായും തകര്‍ന്നു

കനത്ത മഴ തുടരുന്ന പാലക്കാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 6:26 pm

നഗ്നദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി ആരോപണം; സ്ത്രീകള്‍ വ്‌ളോഗറെ കെട്ടിയിട്ട് തല്ലി

അട്ടപ്പാടി: സ്ത്രീകള്‍ വ്‌ളോഗറെ കെട്ടിയിട്ട് തല്ലി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ നഗ്നദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന്‌ ആരോപിച്ച് കോട്ടത്തറ ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്നയെന്ന വ്‌ളോഗറെയാണ് സ്ത്രീകള്‍ കെട്ടിയിട്ടടിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും […]

വീക്ഷണം 26 Jul 2024 6:05 pm

മധ്യപ്രദേശില്‍ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് നാല് പേർ മരിച്ചു

മധ്യപ്രദേശിലെ കട്‌നിയിൽ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് നാല് പേർ മരിച്ചു. ജൂഹ്‌ലി ഗ്രാമത്തില്‍ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 5:55 pm

സൈനു ചാവക്കാടൻ്റെ രഘുറാം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 5:51 pm

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്, പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബറിൽ എറണാകുളത്തും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു […]

വീക്ഷണം 26 Jul 2024 5:49 pm

സംസ്ഥാനത്ത് സ്ഥലം മാറ്റ പക പോക്കല്‍ രാജ്:കെജിഒയു

തിരുവനന്തപുരം; സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ജീവനക്കാരെ ക്രമവിരുദ്ധവും മാനദണ്ഡവിരുദ്ധവുമായി വ്യാപകമായി സ്ഥലം മാറ്റുന്നു. സംസ്ഥാനത്ത് സ്ഥലം മാറ്റ പകപോക്കല്‍ രാജാണെന്ന് കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് കെ.സി സുബ്രഹ്മണ്യനും ജനറല്‍ സെക്രട്ടറി വി എം ഷൈനും പറഞ്ഞു. സഹകരണ […]

വീക്ഷണം 26 Jul 2024 5:33 pm

വിഴിഞ്ഞം തുറമുഖം: സംസ്ഥാനത്തിന് ലാഭമോ നഷ്ടമോ?

ര ണ്ടായിരം കണ്ടെയ്നറുമായി ബര്‍ത്തിനെ തൊട്ടുരുമ്മി അമ്മക്കപ്പല്‍. കണ്ടെയ്നറുകളെ പൂ പോലെ യാര്‍ഡില്‍ വച്ച് ക്രെയിനുകള്‍. വിഴിഞ്ഞത്ത് വികസന മണിമുഴക്കം. പുളകംകൊണ്ട് കേരളം... ഇക്കഴിഞ്ഞ 12-ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം നടക്കുന്ന ദിവസം കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലെ പ്രധാന വാര്‍ത്ത തുടങ്ങിയത് ഈ വരികളോടെയാണ്. ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തിട്ടില്ലെങ്കിലും വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് സാന്‍ഫെര്‍ണാണ്ടോ ബെര്‍ത്തിങ് പൂര്‍ത്തിയാക്കിയതിനെ കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും സ്വപ്നസഫലീകരണമായി വ്യാഖ്യാനിച്ചു. യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌കരിച്ച് ഭാവന കലര്‍ത്തി എഴുതി. മൂന്നുമാസത്തോളം നീളുന്ന ട്രയല്‍ റണ്ണില്‍ തുടര്‍ച്ചയായി മദര്‍ഷിപ്പുകള്‍ എത്തുമെന്നും ഫീഡര്‍ കപ്പലുകള്‍ വഴി ട്രാന്‍സ്ഷിപ്പ്‌മെന്റിനും തുടക്കമാകുമെന്നുമാണ് പ്രഖ്യാപനം. അതേസമയം, സ്വപ്നപദ്ധതിയെന്ന വായ്ത്താരികള്‍ക്കപ്പുറം വിഴിഞ്ഞം തുറമുഖപദ്ധതി നാളിതുവരെ സൃഷ്ടിച്ചതെന്താണ്? പദ്ധതിയുടെമേല്‍ തീരജനത ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കപ്പെട്ടോ? സംസ്ഥാനത്തിന് ഇത് സാമ്പത്തിക നഷ്ടമാണോ? വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും നിര്‍വഹണവും എല്ലാം 40 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരിക്കുന്നത് ഗൗതം അദാനിയുടെ കമ്പനിക്കാണ്. രാജ്യത്തെ മറ്റെല്ലാ തുറമുഖങ്ങളും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് നല്‍കിയത് പരമാവധി 30 വര്‍ഷം മാത്രമാണെന്നോര്‍ക്കണം. ഇത് വീണ്ടും 20 വര്‍ഷം കൂടി നീട്ടാമെന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍, കുറഞ്ഞത് 60 വര്‍ഷം കഴിഞ്ഞാല്‍ മാത്രമാണ് ഈ തുറമുഖം കേരള സര്‍ക്കാരിനു വീണ്ടും നടത്തിപ്പു ചുമതല കൈമാറാനാകൂ. 10 വര്‍ഷം അധികം കമ്പനിക്കു ലഭിക്കുമ്പോള്‍ അതുവഴി 10,000 കോടി രൂപയിലധികം ലാഭം അദാനിക്കുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. സാന്‍ ഫെര്‍ണാന്‍ഡോ വിഴിഞ്ഞം തുറമുഖത്തേക്ക് പദ്ധതിക്കുള്ള മുതല്‍മുടക്കിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോള്‍, ആദ്യ 15 വര്‍ഷക്കാലം ഒരു രൂപ പോലും വരുമാനത്തില്‍നിന്നും വിഹിതമായി അദാനി സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ കരാറിലുണ്ട് 2015 ജൂണിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാറൊപ്പിടുന്നത്. ഈ കരാര്‍ അനുസരിച്ച് പദ്ധതിച്ചെലവിന്റെ 67 ശതമാനം ചെലവാക്കുന്ന സര്‍ക്കാരിന് 20 വര്‍ഷത്തിനു ശേഷം ഒരു ശതമാനം ലാഭവിഹിതമാണ് കരാറില്‍ വാഗ്ദാനം ചെയ്തത്. പദ്ധതിക്കുള്ള മുതല്‍മുടക്കിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോള്‍, ആദ്യ 15 വര്‍ഷക്കാലം ഒരു രൂപ പോലും വരുമാനത്തില്‍നിന്നും വിഹിതമായി അദാനി സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ അതിലുണ്ട്. ഇത്തരമൊരു വ്യവസ്ഥ ഇന്ത്യയില്‍ ഒരു തുറമുഖപദ്ധതിയിലും കാണാന്‍ കഴിയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകനായ എ.ജെ. വിജയന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. 15 വര്‍ഷം കഴിഞ്ഞാല്‍ ലാഭത്തിന്റെ ഒരു ശതമാനം മാത്രം സര്‍ക്കാരിനു നല്‍കിയാല്‍ മതിയാകും. വിഴിഞ്ഞത്തിന്റെ അതേ ശേഷിയുള്ള വല്ലാര്‍പാടം തുറമുഖ നടത്തിപ്പുകാരന്‍, ആദ്യ വര്‍ഷം മുതല്‍ വരുമാനത്തിന്റെ 33 ശതമാനം സര്‍ക്കാരിനു നല്‍കണമെന്നാണ് വ്യവസ്ഥ. അവിടെ ലേലത്തില്‍ പങ്കെടുത്ത അദാനി പോലും ആദ്യ വര്‍ഷം മുതല്‍ 13 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അപ്പോള്‍ പിന്നെ വിഴിഞ്ഞം തുറമുഖപദ്ധതികൊണ്ട് സര്‍ക്കാരിന് എന്താണ് സാമ്പത്തികമായി പ്രയോജനം? തുറമുഖത്തിന്റെ രൂപരേഖ കമ്പനി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുന്നു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ 5595.34 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം. കേരള സര്‍ക്കാര്‍ അദാനിയുമായി ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ അവലോകനം ചെയ്ത കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അഥവാ സി.എ.ജി റിപ്പോര്‍ട്ട് പറയുന്ന രണ്ട് പ്രധാന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, തുറമുഖനടത്തിപ്പിന് കരാറുകാരനായ അദാനിക്ക് ക്രമവിരുദ്ധമായി കാലയളവ് നീട്ടിനല്‍കിയതുള്‍പ്പെടെ എല്ലാ ക്രമക്കേടുകളും നോക്കുമ്പോള്‍ 2054 വര്‍ഷമാകുമ്പോള്‍ അന്നത്തെ രൂപയുടെ മൂല്യമനുസരിച്ച് 61,095 കോടി രൂപയുടെ അധിക വരുമാനം അദാനിക്കും അത്രതന്നെ നഷ്ടം സംസ്ഥാനത്തിനും ഉണ്ടാകും. രണ്ട്, 40 വര്‍ഷ കാലാവധി കഴിഞ്ഞ് അദാനിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ തുറമുഖം ഏറ്റെടുക്കുമ്പോള്‍ ടെര്‍മിനേഷന്‍ പേയ്മെന്റായി സംസ്ഥാന സര്‍ക്കാര്‍ 19,555 കോടി രൂപ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍, ഈ 40 വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാരിന് കരാറുകാരനില്‍നിന്നും ലഭിക്കുന്ന വിഹിതം ഇതിനേക്കാള്‍ കുറവായാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലൂടെ മാത്രം സംസ്ഥാന സര്‍ക്കാരിന് 5,608 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. ഈ സി.എ.ജി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത് വിഴിഞ്ഞം തുറമുഖപദ്ധതി അദാനിക്ക് ലാഭവും സംസ്ഥാനത്തിന് ധനനഷ്ടവും ഉണ്ടാക്കുന്നു എന്നാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഒടുവില്‍ അദാനിയുമായുള്ള കരാര്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇനി, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ 5595.34 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം. ഇതില്‍ 884.38 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയത്. നല്‍കേണ്ട തുകയുടെ 16 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. അതു പോലും നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത്. വരുമാനം ഒന്നുമില്ലാതെ 15 വര്‍ഷം വരെ ഈ വായ്പയ്ക്ക് കേരള സര്‍ക്കാര്‍ പലിശ നല്‍കേണ്ടിവരുമെന്ന് ഉറപ്പാണ്. മിക്കവാറും അതിനു ശേഷവും ഒരു വരുമാനവും കിട്ടാതെ പലിശയും മുതലും തിരിച്ചടയ്ക്കുകയും ചെയ്യേണ്ടി വരും. നബാര്‍ഡില്‍നിന്ന് കടമെടുക്കുന്നതെങ്കിലും ഇത് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്നത് വലിയ ബാധ്യതയായി മാറും. മാത്രമല്ല, കേന്ദ്രം നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടും കേരള സര്‍ക്കാര്‍ 15 വര്‍ഷം കഴിയുമ്പോള്‍ തിരിച്ചുനല്‍കേണ്ടിവരും. അത് തിരിച്ചുപിടിക്കാന്‍ കേന്ദ്രത്തിന് എളുപ്പമാണ്, കേരളത്തിന് കിട്ടാനുള്ള ജി.എസ്.ടി നികുതി വിഹിതത്തില്‍നിന്നും ഈടാക്കാനാകും. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാഞ്ഞ പരാതിയില്‍ അദാനിക്കെതിരെ 911 കോടി രൂപ പിഴയൊടുക്കാനുള്ള ആര്‍ബിട്രേഷന്‍ നടപടിയും സര്‍ക്കാര്‍ പിന്‍വലിച്ചു. വിഴിഞ്ഞം തുറമുഖം കരാറില്‍ അഴിമതി ഉന്നയിച്ച് എല്‍ഡിഎഫ് നടത്തിയ മനുഷ്യചങ്ങലയില്‍ പിണറായി വിജയന്‍ പങ്കെടുത്തപ്പോള്‍ . 2013ലെ ചിത്രം കരാര്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ സാധ്യതാപഠനത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാഞ്ഞത് ആനുകൂല്യങ്ങള്‍ അദാനിക്ക് നേടിക്കൊടുക്കുന്നതില്‍ എതിര്‍പ്പ് ഉയരാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. തുടക്കം മുതല്‍ സുതാര്യതയില്ലായ്മ 2014-ല്‍ തുറമുഖനിര്‍മ്മാണം അദാനിയെ ഏല്പിക്കുന്ന ബിഡിങ് പ്രക്രിയ മുതല്‍ തുടങ്ങുന്നു സുതാര്യതയില്ലായ്മ. പദ്ധതി അദാനി ഗ്രൂപ്പിനു കൈമാറാന്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത് വരെ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ സാധ്യതാപഠനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇതിനു മുന്‍പ് പഠനം നടത്തിയ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മിഷനും എ.ഇ.സി.ഒ.എമ്മും ഈ പദ്ധതി സാമ്പത്തികനഷ്ടമായിരിക്കുമെന്നാണ് വ്യക്തമാക്കിയത്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ വരുന്നു എന്ന് സര്‍ക്കാര്‍ തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പോര്‍ട്ടിന് വേണ്ടി മുടക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക അദാനി മുടക്കാന്‍ പോകുന്നത് റിയല്‍ എസ്റ്റേറ്റിലാകും. ഏണസ്റ്റ് ആന്‍ഡ് യങ് സാധ്യതാപഠനത്തിലാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെക്കുറിച്ച് പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെയാണ് പ്രീ ബിഡ് മീറ്റിങ്ങുകള്‍ നടന്നത്. സാമ്പത്തികമായി ലാഭം ഇല്ലാതിരുന്ന പദ്ധതി ഏറ്റെടുക്കാന്‍ അധികം കമ്പനികള്‍ മുന്നോട്ടുവന്നില്ല. ഈ നഷ്ടം പരിഹരിക്കാനാണ് വ്യവസ്ഥകള്‍ വീണ്ടും പൊളിച്ചെഴുതിയത്. ഏണസ്റ്റ് ആന്‍ഡ് യങ് റിപ്പോര്‍ട്ടില്‍ 60 ശതമാനം വരെ വയബിലിറ്റി ഗ്യാപ് ഫണ്ടും പോര്‍ട്ട് താരിഫില്‍ 35 ശതമാനം ഡിസ്‌കൗണ്ടും വേണമെന്ന ആവശ്യം ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2013 ഡിസംബര്‍ നാലിന് നാലാം ടെന്‍ഡര്‍ ക്ഷണിച്ച ശേഷം സാമ്പത്തിക ബിഡ് സമര്‍പ്പിക്കാനുള്ള തീയതി 14 തവണ നീട്ടേണ്ടിവന്നു. സ്വകാര്യ കമ്പനികളുടെ താല്പര്യമില്ലായ്മയായിരുന്നു കാരണം. ബിഡില്‍ യോഗ്യത നേടി കമ്പനികളുമായി മുഖ്യമന്ത്രി നേരിട്ടു നടത്തിയ നാല് പ്രീ ബിഡിങ്ങ് മീറ്റിങ്ങുകളിലും ആരും ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നതാണ് വസ്തുത. 2015 ഏപ്രില്‍ 24-ന് അദാനിയുമായി ഡല്‍ഹിയില്‍ കെ.വി. തോമസ് എം.പിയുടെ വസതിയില്‍ വച്ച് മുഖ്യമന്ത്രി നടത്തിയ മിനിറ്റ്‌സില്ലാത്ത മീറ്റിങ്ങിനു ശേഷമാണ് അദാനി പദ്ധതിയിലേക്കു വരുന്നത്. കരാര്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ സാധ്യതാപഠനത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാഞ്ഞത് ആനുകൂല്യങ്ങള്‍ അദാനിക്ക് നേടിക്കൊടുക്കുന്നതില്‍ എതിര്‍പ്പ് ഉയരാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഗൗതം അദാനി എകെജി സെന്ററിലെത്തി പാര്‍ട്ടിസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടപ്പോള്‍. 2015ലെ ചിത്രം വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സര്‍വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തുറമുഖമന്ത്രി കെ. ബാബുവും ആവര്‍ത്തിച്ചു പറഞ്ഞത് അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയുടെ എല്ലാ വിശദാംശങ്ങളും പുറത്തുപറയാന്‍ കഴിയില്ലെന്നും കരാറില്‍ വരുത്തിയ മാറ്റങ്ങളും ഒപ്പിടും വരെ പുറത്തുവിടില്ലെന്നുമായിരുന്നു. എന്തായിരുന്നു ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും ബാബുവും ഒളിപ്പിച്ചതെന്ന് പിന്നീട് വ്യക്തമായി. ഇനി, തീരുമാനമുണ്ടാകുമ്പോള്‍ ഒരു അന്താരാഷ്ട്ര തുറമുഖം നടത്തി പരിചയമില്ലായിരുന്നു അദാനിക്ക്. എന്നാല്‍, ഇന്നങ്ങനെയല്ല. കരാര്‍ സംബന്ധിച്ചായിരുന്നു അന്ന് പ്രതിപക്ഷമായിരുന്ന എല്‍.ഡി.എഫിന് എതിര്‍പ്പ്. അദാനിയോട് അന്നും പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഇടതുപക്ഷത്തിനുണ്ടായിരുന്നില്ല. മാത്രമല്ല, ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഈ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കുകയും ചെയ്തു. അന്ന് പിണറായി വിജയന്‍ 6000 കോടി രൂപയുടെ അഴിമതിയാണ് പദ്ധതിയില്‍ ആരോപിച്ചത്. പദ്ധതിയുടെ ഉടമസ്ഥാവകാശത്തിലും കരാര്‍ വ്യവസ്ഥകളിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഴിമതി ഉന്നയിച്ചു. കരാര്‍ ഒപ്പിട്ടശേഷം ഗൗതം അദാനി നേരിട്ടെത്തി ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കളെയെല്ലാം നേരില്‍ കണ്ട് നന്ദി അറിയിക്കുകയും ചെയ്തു. പിന്നീട് ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം കരാര്‍ വ്യവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ല. പിന്നീട് വന്ന സി.എ.ജി റിപ്പോര്‍ട്ടിലാകട്ടെ, മേല്‍പറഞ്ഞതുപോലെ 30,000 കോടിയിലധികം രൂപയുടെ ആനുകൂല്യം അദാനിക്ക് ലഭിക്കുമെന്നും കണ്‍സഷന്‍ പീരിഡ് അധികമാണെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനു മുന്‍പാകെ അഴിമതിയാരോപണം ഉന്നയിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഹാജരാകുകയോ തെളിവുകള്‍ നല്‍കുകയോ ചെയ്തില്ല. പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്നും ആരും തങ്ങള്‍ക്കു മുന്നില്‍ അത്തരത്തിലൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു കോടി മൂന്നു ലക്ഷത്തി പതിനായിരം രൂപയാണ് ജുഡീഷ്യല്‍ കമ്മിഷനായി ഖജനാവില്‍നിന്നും ചെലവഴിച്ചതെന്നുകൂടി ഓര്‍ക്കണം. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍. തിരുവനന്തപുരം തീരത്ത് നിന്നുമുള്ള ദൃശ്യം അവഗണിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ തുറമുഖ പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ വരുന്ന കാലത്തുതന്നെ പദ്ധതിക്കെതിരെ സമരം നടന്നിരുന്ന സ്ഥലമായിരുന്നു വിഴിഞ്ഞം. ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയുയര്‍ത്തി മത്സ്യത്തൊഴിലാളികളാണ് സമരവുമായി രംഗത്തുവന്നത്. മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബറിനോട് ചേര്‍ന്നുതന്നെയാണ് അന്താരാഷ്ട്ര തുറമുഖവും വരുന്നത്. മത്സ്യബന്ധനത്തിനു പദ്ധതി മൂലം തടസ്സമൊന്നുമുണ്ടാകില്ല എന്ന ഉറപ്പിലാണ് പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങിയത്. എന്നാല്‍, തുറമുഖ നിര്‍മ്മാണം ആരംഭിച്ചതോടെ വിഴിഞ്ഞം മുതല്‍ വടക്കോട്ടുള്ള തീരങ്ങളില്‍ തീരശോഷണം വ്യാപകമാവുകയും വീടുകള്‍ തകരുകയും വള്ളമിറക്കാന്‍ പോലും സ്ഥലമില്ലാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ അത് സാരമായി ബാധിച്ചതോടെ 2021-ല്‍ വീണ്ടും ശക്തമായ സമരങ്ങള്‍ക്ക് വിഴിഞ്ഞം സാക്ഷിയായി. 'കടല്‍ കടലിന്‍ മക്കള്‍ക്ക്' എന്ന ആവശ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരിക, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് സമരമുന്നണിയിലെ മൂന്നു പ്രതിനിധികളും വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സമിതിയെവെച്ച് ശാസ്ത്രീയപഠനം നടത്തുക, സമ്പൂര്‍ണ നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കുക, പരമ്പരാഗത മത്സ്യബന്ധനത്തിനുള്ള സാഹചര്യങ്ങള്‍ തടസ്സപ്പെടാതിരിക്കുക, ഫിഷിങ് ഹാര്‍ബര്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുക തുടങ്ങിയവയാണ് സമരം ആവശ്യമായി ഉയര്‍ത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെയാണ് അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങള്‍ സമുദ്രത്തിലും തീരത്തും ഉണ്ടായത്. അതും സമരം ശക്തിപ്പെടാന്‍ കാരണായി മാറി. മത്സ്യബന്ധനത്തില്‍ വന്‍ ഇടിവുണ്ടായി. കപ്പല്‍ചാല്‍ 20 മീറ്റര്‍ വരെ താഴ്ത്തി എടുക്കാന്‍ ഡ്രഡ്ജിങ് നടത്തിയത് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് 138 ദിവസം നീണ്ട സമരം അന്ന് അവസാനിച്ചതെങ്കിലും ആവശ്യങ്ങളൊന്നും വേണ്ടവിധം പരിഗണിക്കപ്പെട്ടിട്ടില്ല. തുറമുഖപ്രവര്‍ത്തനം ആരംഭിക്കുമ്പോഴും സമരം ഉന്നയിച്ച ആശങ്കകള്‍ വിഴിഞ്ഞത്ത് അവശേഷിക്കുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ച ശേഷം പലവിധത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ വലയുകയാണ് തിരുവനന്തപുരം ജില്ലയിലെ തീരദേശജനത. പ്രത്യേകിച്ച് തീരശോഷണത്തിന്റെ പ്രശ്‌നം ഓരോ വര്‍ഷവും അതിരൂക്ഷവുമാകുന്നു. മത്സ്യബന്ധന തുറമുഖമായ വിഴിഞ്ഞം ഹാര്‍ബര്‍ നഷ്ടമാകുമോ എന്ന ഭയവും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. ട്രയല്‍റണ്‍ ഉദ്ഘാടന ദിവസവും അതിനു മുന്‍പും വിഴിഞ്ഞത്ത് സാധാരണ മത്സ്യത്തൊഴിലാളികളെ തീരക്കടലിലെ പാരുകളിലേക്ക് പോകാന്‍ പൊലീസ് സമ്മതിച്ചില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി പരിസരപ്രദേശങ്ങള്‍ മുഴുവനും നോണ്‍ ഫിഷിംഗ് സോണായി പ്രഖ്യാപിക്കപ്പെടുകയും കടലിനേയും കടല്‍വിഭവങ്ങളേയും സുസ്ഥിരമായി വിനിയോഗിച്ചുകൊണ്ട് കാലങ്ങളായി തീരക്കടലില്‍ നടത്തപ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനത്തിന്റെ ചാവുമണിമുഴക്കമുണ്ടാവുകയും ഒരു സമ്പന്നമായ കടല്‍സംസ്‌കാരത്തിന്റെ അന്ത്യം കണ്‍മുന്നില്‍ കാണേണ്ടിവരികയും ചെയ്യുമെന്ന് അവര്‍ ഭയപ്പെടുന്നുമുണ്ട്. ഓഖി അടക്കമുള്ള പ്രകൃതിദുരന്തം കാരണവും പുലിമുട്ട് നിര്‍മ്മിക്കാനുള്ള പാറയുടെ ലഭ്യതക്കുറവും കാരണം നിശ്ചയിച്ച സമയത്ത് തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പദ്ധതിയുടെ പിതൃത്വമേറ്റെടുക്കാന്‍ പോരാടുന്ന ഇടതു-വലതു കക്ഷികള്‍ വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഈ പാരിസ്ഥിതിക തകര്‍ച്ചകളോടും തീരശോഷണത്തോടും പ്രതികരിക്കാന്‍ തയ്യാറായിട്ടേയില്ല. അദാനി ഗ്രൂപ്പ് ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ശംഖുമുഖം ബീച്ച് ഇന്നില്ല. കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഇനിയും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. നിരവധി പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ സമരം തുടരാനാകാത്ത സ്ഥിതിയിലേക്ക് മത്സ്യത്തൊഴിലാളികള്‍ എത്തിച്ചേര്‍ന്നു. 2015-ല്‍ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഫലമായി തീരത്തും തീരക്കടലിലുമുണ്ടായ പാരിസ്ഥിതിക ആഘാതങ്ങള്‍ കൂടാതെ, പശ്ചിമഘട്ടത്തിലേയും ഇടനാട്ടിലെ കുന്നുകളിലേയും 75 ലക്ഷം ടണ്‍ പാറകള്‍ തുരന്നാണ് പദ്ധതിയുടെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെട്ടത്. മണ്‍സൂണ്‍ കാലത്തെ പതിവ് കടല്‍ക്ഷോഭവും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടായ അപ്രതീക്ഷിത ന്യൂനമര്‍ദ്ദങ്ങളും വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തെ സാരമായി ബാധിച്ചിരുന്നു. അത്തരം ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കാലാവസ്ഥാ മാറ്റത്തിന്റേയും പരിസ്ഥിതി നാശത്തിന്റേയും ഫലമായി വിഴിഞ്ഞം തുറമുഖം ഇനിയും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരും. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം വല്ലാര്‍പാടത്തിന്റെ അവസ്ഥ രാജ്യത്തെ ആദ്യ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലായിരുന്നു വല്ലാര്‍പാടത്തേത്. വിഴിഞ്ഞം പോലെത്തന്നെ സ്വപ്നപദ്ധതിയായി ആഘോഷിച്ചതാണ് വല്ലാര്‍പാടവും. ദുബായ് ആസ്ഥാനമാക്കിയുള്ള ഡി.പി. വേള്‍ഡ് നിയന്ത്രിക്കുന്നതാണ് ടെര്‍മിനല്‍. വല്ലാര്‍പാടത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടായിരുന്നു കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നവകാശപ്പെട്ട് തുറമുഖം പണിതത്. 1.2 ദശലക്ഷം ടി.ഇ.യു ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര കണ്ടൈയ്നര്‍ ടെര്‍മിനല്‍ ആയാണ് വല്ലാര്‍പാടം പണിതത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖ ടെര്‍മിനലിനെ ആശ്രയിക്കുന്നതില്‍നിന്ന് രക്ഷനേടാനാണ് വല്ലാര്‍പാടം വിഭാവനം ചെയ്തത്. ഇതുവഴി രാജ്യത്തെ കയറ്റിറക്കുമതിയിലെ അനാവശ്യ ചെലവ് ഒഴിവാക്കാമെന്നായിരുന്നു സ്വപ്നം. വിഴിഞ്ഞം സമരത്തില്‍ പങ്കെടുത്തവര്‍ പൊലീസ് ബാരക്കേഡ് നീക്കുന്നു വിഴിഞ്ഞം മത്സരിക്കുന്നത് പ്രധാനമായും കൊളംബോയുമായിട്ടായിരിക്കും. വിഴിഞ്ഞം കൊളംബോയും സിംഗപ്പൂരുമാകുമെന്ന അവകാശവാദങ്ങള്‍ക്ക് എതിര്‍വാദം സാക്ഷ്യപ്പെടുത്താന്‍ വല്ലാര്‍പാടം മൂകസാക്ഷിയായി നില്‍ക്കുന്നു. 2011 ഫെബ്രുവരി 11-ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്ത വല്ലാര്‍പാടം അതിന്റെ 40 ശതമാനത്തിലധികം ട്രാന്‍സ്ഷിപ്പ്‌മെന്റ് ശേഷിപോലും ഉപയോഗപ്പെടുത്തുന്നില്ല. കൊട്ടിഘോഷിച്ചതുപോലെ വന്‍കിട മദര്‍ഷിപ്പുകളൊന്നും വല്ലാര്‍പാടത്തേക്ക് വന്നില്ല. ട്രാന്‍സ്ഷിപ്പ്മെന്റ് എന്നത് പേരിനു മാത്രമായി. മദര്‍ഷിപ്പുകള്‍ വരുന്നതിന് കപ്പല്‍ ചാലിന്റെ ആഴം 14.5 മീറ്ററായി നിലനിര്‍ത്തണം. അതിനു സ്ഥിരമായി ഡ്രഡ്ജിങ് നടത്തണം. ഡ്രഡ്ജിങ്ങിനു മാത്രം വര്‍ഷം 100 കോടിയിലധികം രൂപയാണ് കൊച്ചി തുറമുഖം ചെലവിടുന്നത്. അതുകൊണ്ട് വല്ലാര്‍പാടത്തെ നിരക്കുകളില്‍ വലിയ വര്‍ദ്ധനയുമുണ്ടായി. വല്ലാര്‍പാടം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള നിരക്ക് കുറയുമെന്നും അത് വ്യവസായ സമൂഹത്തിനു വലിയ നേട്ടമായി മാറുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ഇതിന്റെ പ്രയോജനം സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമുണ്ടാകുമെന്നും കണക്കുകൂട്ടി. വല്ലാര്‍പാടത്തെ താങ്ങിനിര്‍ത്തുന്നതിനായി കൊച്ചി തുറമുഖം വലിയ ഇളവുകള്‍ നല്‍കി. പത്ത് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 587 കോടി രൂപയുടെ ഇളവുകള്‍ കൊച്ചി തുറമുഖം നല്‍കിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കപ്പലുകളുടെ പോക്കുവരവുമായി ബന്ധപ്പെട്ട ചെലവുകളിലാണ് ഇളവ് നല്‍കിയത്. വല്ലാര്‍പാടത്തേക്ക് ചരക്ക് ആകര്‍ഷിക്കുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ച് സംവിധാനവുമൊരുക്കിയിരുന്നു. എന്നാല്‍, പദ്ധതി തുടങ്ങുമ്പോള്‍, ലക്ഷ്യമിട്ടതുപോലെ കൊച്ചിയിലേക്ക് കണ്ടെയ്നറുകള്‍ വന്നില്ല. പദ്ധതി തുടങ്ങുമ്പോള്‍ കൊച്ചി ടെര്‍മിനലില്‍ ഏതാണ്ട് 3.9 ലക്ഷം കണ്ടെയ്നറുകളാണ് വന്നിരുന്നത്. 12 വര്‍ഷം കഴിയുമ്പോള്‍ അത് 6.94 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, സ്വപ്നം കണ്ടതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. വിഴിഞ്ഞം മത്സരിക്കുന്നത് പ്രധാനമായും കൊളംബോയുമായിട്ടായിരിക്കും. വിഴിഞ്ഞം കൊളംബോയും സിംഗപ്പൂരുമാകുമെന്ന അവകാശവാദങ്ങള്‍ക്ക് എതിര്‍വാദം സാക്ഷ്യപ്പെടുത്താന്‍ വല്ലാര്‍പാടം മൂകസാക്ഷിയായി നില്‍ക്കുന്നു. തകര്‍ന്ന തീരം

സമകാലിക മലയാളം 26 Jul 2024 4:59 pm

ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടിക്ക് തുടക്കമായി ഉച്ചകോടി ടി ജെ വിനോദ് എംഎൽഎ ഉത്‌ഘാടനം ചെയ്തു

കേരളത്തിലെ സന്നദ്ധ സംഘടനകൾ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകളുടെ (സി.എസ്.ആർ) രാജ്യത്തെ നിയമങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 4:31 pm

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കുറ്റിക്കാട്ട് ശിവക്ഷേത്രത്തിനും കർത്താവുംപടി റോഡിലേക്ക് തിരിയുന്നതിനും ഇടയിലായിരുന്നു അപകടം.

ചന്ദ്രിക ഡെയിലി 26 Jul 2024 4:26 pm

യുവകലാസാഹിതി നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു

യുവകലാസാഹിതി യുഎഇ തലത്തിൽ ഒക്ടോബർ-നവംബർ മാസത്തിൽ നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 4:19 pm

വിദ്യാർത്ഥി കൺസഷൻ അവകാശം നേടിയെടുത്തത് കെ എസ് യു; വിദ്യാർത്ഥികൾക്ക് കോൺസെഷൻ അനുവദിക്കാത്ത ബസുകൾ നിരത്തിൽ ഓടാൻ സമ്മതിക്കില്ല

കൽപ്പറ്റ: വിദ്യാർത്ഥികളുടെ അവകാശമാണ് കൺസഷൻ, അത് ആരുടെയും ഔദാര്യമല്ല. നിരന്തര സമരത്തിലൂടെ നേടിയെടുത്ത അവകാശമാണത്. നാലു പ്രൈവറ്റ് ബസ് ഓണേഴ്സ് വട്ടത്തിൽ കൂടിയിരുന്നു പെട്ടെന്നൊരു ദിവസം തീരുമാനിച്ചത് കൊണ്ട് വിദ്യാർത്ഥി കൺസഷൻ എടുത്തു കളയാൻ കഴിയില്ല. അത്തരത്തിൽ വിദ്യാർത്ഥികളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് […]

വീക്ഷണം 26 Jul 2024 4:18 pm

കാറിന് തീപിടിച്ച് വെന്തു മരിച്ചവർ ദമ്പതികൾ; ആത്മഹത്യയെന്ന് നി​ഗമനം

വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്

ചന്ദ്രിക ഡെയിലി 26 Jul 2024 4:15 pm

ഗം​ഗാവലിയിൽ നിന്നും പുതിയ സി​ഗ്നൽ ലഭിച്ചു; ട്രക്കിന്റേതിന് സമാനമായ സി​ഗ്നലെന്ന് നി​ഗമനം

. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്.

ചന്ദ്രിക ഡെയിലി 26 Jul 2024 3:55 pm

മുംബൈയിൽ വിമാനത്തിന്റെ ചിറകിൽ തേനീച്ചക്കൂട്ടം; വലഞ്ഞ് യാത്രക്കാർ

രാവിലെ 10.40നു പുറപ്പെടേണ്ട വിമാനമായിരുന്നു.

ചന്ദ്രിക ഡെയിലി 26 Jul 2024 3:43 pm

ടോവിനോ തോമസ് അനുരാജ് ചിത്രം നരിവേട്ട ചിത്രികരണം ആരംഭിച്ചു

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 3:33 pm

വാക്സിൻ നിർമാണ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം അടച്ചു പൂട്ടി; വിമർശിച്ച് ജയറാം രമേശ്

രാജ്യത്തിന്റെ നിലവാരത്തകർച്ചയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രിക ഡെയിലി 26 Jul 2024 3:30 pm

കാർഗില്‍ വിജയ് ദിവസത്തില്‍ ധീരജവാന്മാർക്ക് പ്രണാമം അർപ്പിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയതിന്‍റെ 25-ാം വാർഷികത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നമ്മുടെ ധീര സൈനികരുടെ ധീരതയെയും വീര്യത്തെയും ത്യാഗത്തെയും ഓർമ്മിപ്പിക്കുന്ന […]

വീക്ഷണം 26 Jul 2024 3:15 pm

എഴുത്തിന്റെ ന്യായം

അടിമയാവാതിരിക്കാൻ നിനക്കെന്തു ന്യായം എന്നു ചോദിച്ചാൽ ‘എഴുത്തിന്റെ ന്യായം’ എന്നു നെഞ്ചിൽ കൈവച്ചു ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 2:54 pm

തിരുവല്ലയില്‍കാറിന് തീപിടിച്ച് രണ്ടുപേര്‍വെന്തുമരിച്ചു

തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്.

ചന്ദ്രിക ഡെയിലി 26 Jul 2024 2:54 pm

ഇന്ത്യ നാളെ മുതൽ ഇറങ്ങുന്നു

വർധിത ആത്മവിശ്വാസത്തിലാണ് പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘമെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ്. ഇതിനകം രണ്ട് ബാച്ചുകളിലായി ഇന്ത്യൻ സംഘത്തിലെ ഭൂരിപക്ഷം പേരും ഇവിടെ എത്തിയിരിക്കുന്നു. ഷുട്ടിംഗ്, ബാഡ്മിൻറൺ,ഹോക്കി സംഘങ്ങൾ എത്തിയിട്ടുണ്ട്. എല്ലാവരും കഠിനമായ പരീശിലനത്തിലാണ്. ഗെയിംസ് വില്ലേജ് മനോഹരമാണ്. ആഗോളതലത്തിലെ മുഴുവൻ കായിക താരങ്ങളുമുണ്ട്. ഇന്ന് നടക്കുന്ന ഉദ്ഘാടന മാർച്ച് പാസ്റ്റിൽ കൂടുതൽ താരങ്ങൾ അണിനിരക്കും. വലിയ അനുഭവമായിരിക്കും സെൻ നദിക്കരയിലെ ഉദ്ഘാടനം. 21 പേർ ഉൾപ്പെടുന്ന ഇന്ത്യൻ ഷൂട്ടിംഗ് സംഘത്തെക്കുറിച്ച് പ്രതിപാദിക്കവെ മുൻ ഷൂട്ടർ […]

ചന്ദ്രിക ഡെയിലി 26 Jul 2024 2:43 pm

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

ചന്ദ്രിക ഡെയിലി 26 Jul 2024 2:42 pm

വിമാനത്തിന്റെ ചിറകില്‍ തേനീച്ച കൂട് കൂട്ടി: യാത്രക്കാര്‍ പ്രതിസന്ധിയില്‍

മുംബൈ: മുംബൈ-ബറേലി ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകിലെ തേനീച്ചക്കൂട്ടം യാത്രക്കാരെ പ്രതിസന്ധിയിലാക്കി. വെള്ളിയാഴ്ച രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിലാണ് തേനീച്ചക്കൂട് കണ്ടെത്തിയത്. യാത്രക്കാരുടെ ബോര്‍ഡിങ് കഴിഞ്ഞ ശേഷമാണ് വിമാനത്തില്‍ തേനീച്ച കൂടുകൂട്ടിയ വിവരം അറിഞ്ഞത്. വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസിനു പുറത്ത് തേനീച്ചകള്‍ […]

വീക്ഷണം 26 Jul 2024 2:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീതി ആയോഗില്‍ പങ്കെടുക്കില്ലെന്ന് ‘ഇന്ത്യാ’മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നീതി ആയോഗ് യോഗത്തില്‍ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, […]

വീക്ഷണം 26 Jul 2024 2:29 pm

തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം

പത്തനംതിട്ട: തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന […]

വീക്ഷണം 26 Jul 2024 2:28 pm

സെൻ നദിയൊഴുകും, ലോക മനസുകളിലൂടെ

ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്നത് കരയിലല്ല, സ്റ്റേഡിയത്തിലുമല്ല-നദിയിലാണ്….!! ഇന്ത്യൻ സമയം രാത്രി 11.30 മുതൽ മൂന്നര മണിക്കൂർ ദീർഘിക്കും അൽഭുത പാരീസ്. പാരീസ് നഗരമെന്നാൽ അത് സെൻ നദിയാണ്. കളകളാരവം മുഴക്കി ഒഴുകുന്ന സെൻ നദിക്ക് ചുറ്റുമാണ് നഗരം. എട്ട് വർഷം മുമ്പ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പാരീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സംഘാടകരും പാരീസ് നഗരസഭയും […]

ചന്ദ്രിക ഡെയിലി 26 Jul 2024 2:24 pm

തിരുവല്ലയില്‍ കാറിന് തീപിടിച്ച് 2 മരണം

തിരുവല്ലയില്‍ നിര്‍ത്തിയിട്ട കാറില്‍ തീപിടിച്ച് രണ്ട്‌പേര്‍ മരിച്ചു.തിരുവല്ല വേങ്ങലില്‍ ആണ് സംഭവം.മരിച്ചത് തുകലശ്ശേരി ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 2:23 pm

യു.പിയിൽ വൃദ്ധന്റെ മുഖത്തടിച്ച് ബി.ജെ.പി നേതാവിന്റെ മകൻ; തടയാൻ ശ്രമിച്ച ഭാര്യയെയും മർദിച്ചു

പ്രാദേശിക ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിൻ്റെ മകനായ അഭിനവ് സിങ്ങാണ് വൃദ്ധദമ്പതികളെ ആക്രമിച്ചത്.

ചന്ദ്രിക ഡെയിലി 26 Jul 2024 2:18 pm

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തി

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് പ്രവർത്തകനെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജൽപായ്ഗുരി ജില്ലയിലെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന മണിക് റോയ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് കോൺഗ്രസ് […]

വീക്ഷണം 26 Jul 2024 2:08 pm

കാര്‍ഗില്‍ വിജയ് ദിവസിലെ അഗ്നിപഥ് പരാമര്‍ശം;മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്‌

കാര്‍ഗില്‍ വിജയ ദിവസം സൈനികരെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അഗ്നിവീര്‍ പരാമര്‍ശം നടത്തിയതിനെ ... Read more

ജനയുഗോയിം ഓൺലൈൻ 26 Jul 2024 2:08 pm