ന്യൂഡൽഹി ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ അഖിലേന്ത്യാവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ഇന്ത
വാഷിങ്ടൺ ജിമ്മി കാർട്ടറിന്റെ പേരില് ഹരിയാനയില് ഒരു ഗ്രാമമുണ്ട്; കാര്ട്ടര് പുരി. ദൗലത്പുർ നസിറാബാദ് എന്ന ഹരിയാനയിലെ ഗ്രാമമാണ് ജിമ്മി കാർട്ടറുടെ സന്ദർശനശേഷം കാർട്ടർപുരി എന്ന് പേര് മാ
മത്സരപ്പരീക്ഷകളുടെയും കാലമാണല്ലോ ഇത്. ചില ചോദ്യങ്ങളിതാ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമേതാണ്. ഉത്തരം കേരളം എന്നായിരിക്കും; പക്ഷേ, അത് കാശുകാരുടെയും അതിസമ
സംഭവബഹുലമായ ഒരുവർഷമാണ് യാത്രപറയുന്നത്. 2024ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയ ഒട്ട
രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനും ജനാധിപത്യവും ഭരണഘടനയും തകർക്കാനും ബിജെപി– -ആർഎസ്എസ് സർക്കാർ എല്ലാ ശ്രമവും നടത്തിയപ്പോഴാണ് അതിനെതിരായി ഇന്ത്യ കൂട്ടായ്മ രൂപംകൊണ്ടത്. പരസ്പരമ
കൽപ്പറ്റ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തിരശ്ശീല ഉയരുക ചൂരൽമലയിലെ വിദ്യാർഥികൾ ഒരുക്കുന്ന നൃത്തശിൽപ്പത്തോടെ. ദുരന്തബാധിതരുടെ അതിജീവന കിനാവുകൾ കൗമാര കലോത്സവത്തിന്റെ വേദിയിലെത്ത
ഡൽഹി >മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘാട്ടിയിൽ ഒഴുക്കി. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്. ചിതാഭസ്മം ഞായറാഴ്ച ഗുരുദ്വാ
ഇടുക്കി >കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(22)യാണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്
ഡൽഹി >കേന്ദ്ര സർക്കാർ 11 പ്രധാനപ്പെട്ട ധാതു ഖനികളുടെ ലേലം റദ്ദാക്കി. ലേലം കൊള്ളാൻ ആളില്ലാത്തതും ലേല തുക കുറവായതുമാണ് നാലാം റൗണ്ടിലെ റദ്ദാക്കലിനു കാരണം. നാല് റൗണ്ടിലുമായി 24 തന്ത്ര പ്രധാ
ഭോപ്പാൽ >മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു. കുഴൽക്കിണറിൽ വീണ് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചിര
ഗദ്യത്തിലെ കാവ്യമധുരിമയാണ് എം ടി. കവിതയെഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടെന്ന് തുറന്നു പറഞ്ഞ എഴുത്തുകാരൻ. കൂർത്തു മൂർത്ത വാക്കുകളുടെയും സംഭാഷണങ്ങളുടെയും ഒരു ഇടശ്ശേരി കവിതാ പാരമ്പര്യം എപ
ഏഴര പതിറ്റാണ്ടുകാലത്തെ കേരളീയ സർഗ ജീവിതത്തോടൊപ്പം സ്പന്ദിച്ച രചനാലോകമാണ് എം ടി വാസുദേവൻ നായരുടേത്. ഏറ്റക്കുറച്ചിലുകളില്ലാത്ത ലവണസമുദ്രംപോലെ നാലു തലമുറകളുടെ ഹൃദയത്തിൽ ഒരേ വികാര തീവ
അപൂർവ വ്യക്തിത്വം: രാഷ്ട്രപതി അപൂർവ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഡോ.മൻമോഹന് സിങ്ങിന്റേതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്മു. സമ്പദ്വ്യവസ്ഥയെ പരിഷ്കരിക്കുന്നതിൽ നിർണായക സംഭാവന നൽകി. രാ
ഒരു ആലങ്കാരിക പദവി ജനാധിപത്യത്തിന് അമിതഭാരമായി മാറുന്നത് എങ്ങനെയെന്ന് തെളിയിച്ച ശേഷമാണ് കേരള രാജ്ഭവനിൽനിന്ന് ആരിഫ് മൊഹമ്മദ് ഖാൻ പടിയിറങ്ങുന്നത്. ഒരു സവിശേഷ അധികാരങ്ങളുമില്ലാത്ത പ
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകൾക്കെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ഭരണഘടനാശിൽപ്പിയെന്ന് വിശേഷിപ്പിക്കുന്ന അംബേദ്കറിനെതിരെയും ഉയർന്നുവന്നിരിക്കുകയാണ്.
പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കുക എന്നൊരു ചൊല്ലുണ്ട്. ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച് ഇത് നൂറുശതമാനവും ശരിയായിരുന്നു. മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായതും ധനമന്ത്രിയായതും തീർ
കോഴിക്കോട് ജന്മദേശമായ കൂടല്ലൂരിനെ കേന്ദ്രപ്രമേയമാക്കി ഒരു നോവൽ–- മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ യാത്രയായപ്പോൾ ബാക്കിയായത് ആ സ്വപ്നം. എഴുത്തിന്റെ പണിപ്പുര മനസ്സിൽ ഒരുങ്
കോഴിക്കോട് ‘ ഗോപുര നടയിൽ’ എന്ന ഒരൊറ്റ നാടകം എം ടി അരങ്ങിന് സമ്മാനിച്ചപ്പോൾ അത് ദേശാതിർത്തി കടക്കുകയായിരുന്നു. എഴുത്തുകാരനും ചലച്ചിത്രകാരനുമായാണ് എം ടി അറിയപ്പെടുന്നത്. എന്നാൽ നാടകപ
വളരെ ചെറുപ്പം മുതൽക്കേ എം ടി വാസുദേവൻ നായരെ എനിക്ക് പരിചയമുണ്ട്. പരിചയം തുടങ്ങുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എംടിഎൻ നായരിലൂടെയാണ്. ഞാൻ മംഗലാപുരം ഗവ. കോളേജിൽ പഠിക്കുമ്പോൾ എന്റെ സീനിയറ
ഭാരതത്തിലെ കൃഷ്ണൻ അത്രയൊന്നും ശക്തനല്ലാത്ത ഒരു ചെറിയ രാജ്യത്തിലെ യുവരാജാവായിരുന്നു. പല യുദ്ധങ്ങളിലും യാദവർ തോറ്റു. ജരാസന്ധനെ ഭയന്ന് മഥുരവിട്ട് ദ്വാരകയിലേക്ക് മാറേണ്ടിവന്നു യാദവർക്
സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി മാത്രം മതി ഇത് തിരിച്ചറ
മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സുകൃതമായിരുന്നു എം ടി വാസുദേവൻ നായർ. കഥയിലൂടെ അനശ്വരവും അനിർവചനീയവുമായ സർഗാത്മകത സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭാശാലിയാ
കോഴിക്കോട് അഭിനയിച്ച സിനിമയുടെ പേര് സ്വന്തം പേരായി മാറിയ അസുലഭ ഭാഗ്യത്തിന് ഉടമയാണ് കുട്ട്യേടത്തി വിലാസിനി. ഈ മേൽവിലാസത്തിന് താൻ കടപ്പെട്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ എഴുത്തുകാ
കോഴിക്കോട് എം ടിയുടെ പ്രിയ ആരാധകൻ കുട്ട്യപ്പ നമ്പ്യാർ ഹൃദയംപൊട്ടുന്ന വേദനയോടെ ‘എന്റെ വാസുവേട്ടാ’ എന്ന് വിളിച്ച് പ്രണാമമർപ്പിച്ചത് സിതാരയിൽ കൂടിയവരെ കണ്ണീരണിയിച്ചു. കണ്ണൂർ പുന്നാട്
എം ടി വാസുദേവൻനായരുടെ രചനാഭംഗി തികഞ്ഞ ലേഖനങ്ങളിലൊന്ന് എന്ന നിലയിൽ ആവർത്തിച്ചുള്ള വായനയ്ക്ക് പ്രേരിപ്പിക്കാറുണ്ട് ‘കണ്ണാന്തളിപ്പൂക്കളുടെ കാലം'. എന്താണ് ആ ലേഖനത്തിന്റെ അഥവാ ഉപന്യാസത
അത്ഭുതകരമായ ഒരു പിറവിയായിരുന്നു, എം ടി എന്ന സ്നേഹാക്ഷരങ്ങളിൽ ആബാലവൃദ്ധം മലയാളികൾ വിളിച്ച ആ ജ്ഞാനവൃക്ഷത്തിന്റേത്. കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ട് കുടുംബത്തിൽ അമ്മാളുഅമ്മയുടെ നാലു മക
കോഴിക്കോട് ഉള്ളുലഞ്ഞ് ഇരമ്പിയ മനുഷ്യസാഗരം മൗനംപൂണ്ട സായന്തനത്തിൽ അക്ഷരങ്ങളുടെ മഹാമാന്ത്രികന് ഓർമകളുടെ കടവിൽ നിത്യവിശ്രമം. വേദനകളുടെ വജ്രസൂചി കൊണ്ടെഴുതിയ വാക്കുകളുടെ ഖനി ഇനി തലമുറ
1965 ൽ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്’ എന്ന ചിത്രത്തിലൂടെയാണ് വള്ളുവനാടൻ ഭാഷയും സംസ്കാരവും മലയാളിക്ക് കാഴ്ചാനുഭവമായി മാറുന്നത്. എംടി യുടെ തന്നെ 'സ്നേഹത്തിൻ്റെ മുഖങ്ങൾ' എന്ന ചെറുകഥയുടെ ദൃശ്
പാടത്തിന്റെ കരയിലുള്ള തകർന്ന തറവാടിന്റെ മുകളിലെ അരണ്ടവെളിച്ചത്തിൽ എഴുതി, എഴുതിയവ വീണ്ടും അയവിറക്കി, എഴുതാനുദ്ദേശിക്കുന്നവയെ സ്വപ്നം കണ്ട് ജീവിച്ച ഒരു കുട്ടിക്കാലമായിരുന്നു എംടിയു
തിരുവനന്തപുരം >വർക്കല താഴെവെട്ടൂരിൽ വെട്ടിക്കൊലപ്പെടുത്തി. വെട്ടൂർ പെരുമം സിപിഐ എം ബ്രാഞ്ച് അംഗം ചരുവിളവീട്ടിൽ ഷാജഹാനെ(60)യാണ് ലഹരി മാഫിയ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ താഴെവെട്ട
ഇംഫാൽ >മണിപ്പൂരിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസും മണിപ്പൂർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. ഇംഫാൽ -ചുരാചന്ദ്പൂർ റൂട്ടിലെ ല
കാബൂൾ >അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാൻ നടത്ത
ഒരു കരണത്തടിച്ചാൽ മറുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ക്രിസ്മസ് മാസത്തിൽ പ്രതിപക്ഷ നേതാവിന് അടിയോടടിയാണ്. ഓണത്തല്ലുപോലെ കണ്ട്
‘ഭൂമിയിൽ മനുഷ്യർക്ക് സമാധാനം' എന്ന ആശംസാവചനങ്ങളോടെയാണ് യേശുക്രിസ്തുവിന്റെ പിറവി ദൈവദൂതർ ലോകത്തെ അറിയിച്ചതെന്ന് ബൈബിൾ ആലങ്കാരിക ഭംഗിയിൽ വിവരിക്കുന്നു. ചെല്ലുന്നിടത്തെല്ലാം സമാധാനം
ക്രിസ്മസ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം വിവിധങ്ങളായ പുൽക്കൂടുകളുടെ കാഴ്ചയാണ്. പല വർഷങ്ങളിലും വീട്ടിൽ വിവിധ തരം പുൽക്കൂടുകൾ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുപോയ ഒരാളായതുകൊണ്ടായിരിക്
വീണ്ടുമൊരു ക്രിസ്മസ് എത്തുമ്പോൾ അന്ന് തെരുവിൽ മുഴങ്ങിയ ശബ്ദം വീണ്ടും ഉയരേണ്ടതുണ്ട്; ‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. വാസ്തവത്തിൽ പള്ളിയിൽനിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ചരി
കൽപ്പറ്റ ഏറ്റവും മനോഹരമായ ക്രിസ്മസ് സമ്മാനത്തിനുമുന്നിൽ ആ പതിനെട്ടുകാരി മനംനിറഞ്ഞ് ചിരിച്ചു–-വി ജെ ജോഷിത. പതിനൊന്നാംവയസ്സിൽ കൃഷ്ണഗിരി പിച്ചിൽ ക്രിക്കറ്റിലെ ആദ്യപാഠങ്ങൾ പഠിച്ച വയനാ
കണ്ണൂർ ‘‘ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് വേഗത്തിൽ ട്രെയിൻ വരുന്നതുകണ്ടത്. ഒഴിഞ്ഞുമാറാൻ സമയമില്ല. വേഗം ട്രാക്കിൽ കിടന്നു’’–- ട്രെയിൻ കടന്നുപോയ ട്രാക്കി
തിരുവനന്തപുരം > 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രി വി ശിവൻ
ഇംഫാൽ/ന്യൂഡൽഹി കലാപവും ദുരിതങ്ങളും വിട്ടൊഴിയാതെ മണിപ്പുരിൽ വീണ്ടും ക്രിസ്മസ്. കഴിഞ്ഞ വർഷം മെയ് മൂന്നിന് തുടങ്ങിയ കലാപത്തെ തുടർന്ന് പതിനായിരങ്ങൾ ഇപ്പോഴും ഭവനരഹിതരാണ്. വീടുകളിൽ കഴിയ
തലശേരി–- -വയനാട്–- -മൈസൂർ റെയിൽപ്പാതയുടെ വിശദമായ പദ്ധതിരേഖ സമർപ്പിച്ചിട്ട് 100 വർഷം തികയുകയാണ്. 1924ൽ എഫ് എസ് ബോണ്ട് എന്ന എൻജിനിയറുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ട സർവേയിലൂടെ രൂപപ്പെടുത്തിയ പ
പശ്ചിമ യൂറോപ്പിൽനിന്ന് ആഫ്രിക്കയുടെ തെക്കൻ തീരത്തുള്ള ശുഭപ്രതീക്ഷ മുനമ്പുചുറ്റി ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ നാവികനാണ് വാസ്കോ ഡ ഗാമ (1460–- 1524). ഏഷ്യൻ ഭൂഖണ്ഡത്തിൽ യൂറോപ്യൻ കോളനീകരണത്തിന
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങളാണ് കേന്ദ്ര ബിജെപി സർക്കാരിൽനിന്ന
അങ്കുർ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ബെനഗൽ ഹിന്ദി സിനിമയിലെ ഏകാന്ത പഥികനായിരുന്നു. അങ്കുറിന് ശേഷം വന്ന നിശാന്ത്, മന്ഥൻ, ഭൂമിക തുടങ്ങിയവയും അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പ
നേർരേഖാ കഥാകഥനത്തിന്റെയും പരമ്പരാഗത പരിചരണത്തിന്റെയും ഔചിത്യങ്ങൾ കുടഞ്ഞെറിഞ്ഞു ശ്യാംബെനഗൽ . വാണിജ്യ ‐ കലാ ചിത്രങ്ങൾക്കിടയിലെ തന്റേടം . ജനപ്രിയ ഫോർമുലാ ചലച്ചിത്രങ്ങളിൽനിന്ന് വ്യത്യ
ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മെയിൻ സ്ട്രീം ബോളിവുഡ് സിനിമകളുടെ തനത് ശൈലിയിൽ നിന്ന് മാറി നടന്ന് മനുഷ്യന്റെ ജീവിതത്തെ അഭ്രപാളിയിലെത്തി
കൊച്ചി ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയിൽ ഇപ്പോഴും ആ കല്ലറയുണ്ട്. യൂറോപ്പിൽനിന്ന് ആദ്യമായി ഇന്ത്യയിലെത്തിയ, ഇവിടെ വൈദേശികാധിപത്യത്തിന് തുടക്കമിട്ട വാസ്കോ ഡ ഗാമയുടെ അഞ്ചുനൂറ്റ
തിരുവനന്തപുരം ഭാവഗാനങ്ങൾ, ക്ലാസിക്കൽ, ഗസൽ, തട്ടുപൊളിപ്പൻ... എല്ലാ സംഗീത ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഗായകൻ. ശ്രുതിശുദ്ധിയോടെ അനായാസമായി സമസ്തഭാവങ്ങളും ശബ്ദത്തിൽ ആവാഹിക്ക
തിരുവനന്തപുരം സംസ്ഥാനത്തെ സർവകലാശാലകൾ മികവിന്റെ പാതയിൽ മുന്നേറുമ്പോൾ തകർക്കാൻ വഴിതേടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. നാക് അക്രഡിറ്റേഷൻ, എൻഐആർഎഫ് റാങ്കിങ്, ടൈംസ് റാങ്കിങ് എന്നിവയിൽ ഉൾപ്പ
പൊന്നാനി കിടക്കയിൽ മൂത്രമൊഴിച്ച കുട്ടിയെ ശാസിച്ച സഹോദരിയുടെ വാക്കുകളിൽ ഒരുസിനിമ പിറക്കുന്നു. കേൾക്കുന്നവർക്ക് കൗതുകമെങ്കിലും തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയിൽ പുരസ്കാരങ്ങൾ വാര
കടയ്ക്കൽ (കൊല്ലം) കടയ്ക്കൽ കോട്ടപ്പുറം ആര്യാമൃതത്തിൽ തിങ്കൾ പകൽ 11ന് ഗൃഹപ്രവേശമായിരുന്നു. കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ആര്യയ്ക്കും അമൃതയ്ക്കും അമ്മ അജിതയ്ക
ഭാരതമെന്ന് കേട്ടാൽ അഭിമാനം തോന്നണമെന്നും കേരളമെന്ന് കേട്ടാൽ ചോര തിളയ്ക്കണമെന്നും പാടിയ കവിയുടെ ജന്മനാടാണിത്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യജനത ചരിത്രത്തിലേക്ക് കടന്നുവന്
തിരുവനന്തപുരം ‘16–-ാം വയസിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോളാണ് ഞാൻ തിയറ്ററിൽ നീലക്കുയിൽ' കണ്ടത്. ഇന്ന് 86–-ാം വയസിൽ നീലക്കുയിലിന്റെ നാടകാവിഷ്കാരം രചിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അത് അരങ്
നമ്മുടെ രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–-ാം വാർഷികം ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒരേയൊരു വിഭാഗമാണ് ഇന്ത്യയിലെ പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾ. ഇന്ത
ഭരണനിർവഹണം, ക്രയവിക്രയങ്ങൾ, ചികിത്സാവിധികൾ, ശിക്ഷാക്രമങ്ങൾ, ദായക്രമം, കൃഷി, കാർഷിക സംസ്കാരം, സമ്പദ് വ്യവസ്ഥ, പാട്ടം, നികുതി പരിഷ്കാരം, കരംപിരിവ്, ലിപികൾ, അവയുടെ ഉത്ഭവം, വളർച്ച, പരിണാമം തുട
കൊല്ലം എല്ലാവഴികളും അഷ്ടമുടിയിലേക്ക്. ചാമ്പ്യൻസ് ബോട്ട് ലീഗ്, പ്രസിഡന്റ്സ് ട്രോഫികളിലെ ജലരാജാവാകാൻ അഷ്ടമുടിക്കായലിൽ അങ്കത്തിനിറങ്ങുക ഒമ്പതു ചുണ്ടന്മാർ. വിവിധ മത്സരങ്ങളിലായി ഒമ്പ
മോദി ഭരണത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തകർന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനയെത്തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുന്നു. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ വ
ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ പ്രധാനമന്ത്രിയായി ഫ്രാൻസ്വാ ബയ്റൂവിനെ നിയമിച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ബയ്റൂവിനും പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണയില്ല.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( ഐഎഫ്എഫ്കെ –- 2024 ) യുടെ ഒരു ലക്കം കൂടി വിജയകരമായി പൂർത്തിയായിരിക്കുന്നു. മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുള്ള ഈ ചലച്ചിത്രോത്സവം വൈവിധ്യങ്ങൾകൊണ്ടും
പാലക്കാട് തിലകൻ സംവിധാനം ചെയ്ത ‘ഫസഹ്' നാടകത്തിലെ കുസൃതിക്കാരിയായ കുൽസുമ്പിയെ അത്രയെളുപ്പം നാടകാസ്വാദകർ മറക്കില്ല. ഈ കഥാപാത്രത്തിന് മിഴിവേകിയത് മീന ഗണേഷാണ്. നാടകത്തിനുപുറമേ ഇരുന്നൂറ
മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കാമറ. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ പെരുമാറ്
കൊച്ചി ‘‘അമ്മ പുലർച്ചെ മരിച്ചു. ഞാൻ മുറ്റത്ത് കുഴിച്ചിട്ടു’’–-വീട്ടിലെത്തിയവരോട് ദേഷ്യത്തോടെ പ്രദീപ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും ഭാവഭേദങ്ങളില്ലായിരുന്നു. ചാനൽ കാമറകൾ
തിരുവനന്തപുരം തലസ്ഥാന നഗരിയിൽ ഏഴുദിവസം ദൃശ്യ വിസ്മയക്കാഴ്ചകളൊരുക്കിയ 29–-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ഗാന്ധിജിയെ ഒരു തവണയേ ഹിന്ദുത്വശക്തികൾക്ക് കൊല്ലാൻ സാധിച്ചുള്ളൂവെങ്കിൽ നെഹ്റുവിനെയും അംബേദ്കറിനെയും ആവർത്തിച്ചു കൊലപ്പെടുത്തുകയാണവർ. സ്വാഭാവികമരണം സംഭവിച്ച സ്വാതന്ത്ര്യസമര സേനാന
ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ ബിജെപി വീണ്ടും ഇന്ത്യൻരാഷ്ട്രീയത്തിലെ അജയ്യശക്തിയായെന്ന വ്യാഖ്യാനമാണ് പൊതുവെ വലതുപക്ഷവും അവരെ പിന്താങ്ങുന്ന മ
ഇന്നിപ്പോൾ വാഹനത്തിൽ ഇന്ധനമില്ലെങ്കിലും ഗൂഗിൾമാപ്പുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് യാത്രികർ. സോളോ യാത്രികർ മുതൽ ദീർഘദൂര കണ്ടയ്നർ ലോറി ഡ്രൈവർവരെ ഉപയോഗിക്കുന്ന സഹായിയാണ് ഗൂഗിൾമാപ്പ്
തിരുവനന്തപുരം രാജ്യത്ത് ഇപ്പോഴും അടിമ സമാനമായ അവസ്ഥയിൽ ജീവിക്കേണ്ടിവരുന്ന കർണാടകത്തിലെ സിദ്ദി ജനതയെക്കുറിച്ച് പറയുകയാണ്‘റിഥം ഓഫ് ദമാം’. രാജ്യാന്തര ചലച്ചിത്രമേളയിൽ ‘ഇന്ത്യ സിനിമ
തിരുവനന്തപുരം പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ... കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യയുടെ അഭിമാനമായ മൂന്നുപേർ. ചലച്ചിത്രമേളയുടെ ആറാം ദിനം പ്രതിനിധികളാകെ കാത്തിരുന്നു കണ്ട പ്രഭയായ് നിനച്ചതെല
പതിനാറാം ധനകമീഷൻ ശുപാർശകളെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. മുൻ കമീഷൻ കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമാണ് കാണിച്ചത്. കേരളത്തിന്റെ ധനപരമായ ദുരിതം ഇത്രമേൽ മൂർച്ഛിപ്പ
അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ എന്ന് ചോദിച്ചതുപോലെയാണ് തൃശൂർ എംപിയുടെ കാര്യമെന്ന് നാട്ടുകാർ മാത്രമല്ല സഹഎംപിമാരും പറഞ്ഞുതുടങ്ങി. സഹമന്ത്രിയാണെങ്കിലും ഒട്ടും സഹിഷ്ണുതയും സഹകര
ഭാഷ, മതം, വേഷം, സംസ്കാരം തുടങ്ങി ജീവിതത്തെ ബാധിക്കുന്ന സർവകാര്യങ്ങളിലും എണ്ണിയാലൊടുങ്ങാത്ത വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലക്ഷക്കണക്കിന് ആ
കൊച്ചി മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസത്തിന് സഹായം നിഷേധിച്ചതിനുപിന്നാലെ, മുൻകാല രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിനടക്കം കേരളത്തോട് 132.62 കോടി രൂപ ആവശ്യപ്പെട
ന്യൂഡൽഹി ഭരണഘടനാശിൽപി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബുധനാഴ്ച സ്തംഭിച്ചു. ‘അംബേദ
തയ്യാറാക്കിയത് ശ്രീരാജ് ഓണക്കൂർ , ഹർഷാദ് മാളിയേക്കൽ , എസ് കിരൺബാബു കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന് കാരണമായത് ഒരു നായയാണ്. 110 വർഷം മുൻപ്, 1914 സെപ്തംബർ 20ന് കായംകുളത്തിനടുത്തായിരുന്നു അ
തിരുവനന്തപുരം കടുത്ത വിഷാദ രോഗിയായ (ബൈപോളാർ ഡിസീസ്) അമ്മയുടെ മാനസിക സംഘർഷങ്ങളും അവസാന കാലവും റിയോ ഡീ ജനീറയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ബ്രസിലീയൻ ചിത്രമാണ് മാലു.' അഭിനേത്രിയായിരുന്
തിരുവനന്തപുരം മുനമ്പം വിഷയത്തിൽ മുസ്ലിംലീഗ് നയം വ്യക്തമാക്കിയതോടെ ഒറ്റപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന സതീശന്റെ നിലപാട് ലീഗിനൊപ്പം കോൺഗ്രസിലെ
ആഗോള ന്യൂനപക്ഷാവകാശദിനമാണ് ഇന്ന്. ഐക്യരാഷ്ട്ര സംഘടന 1992ൽ ഡിസംബർ 18 ലോക ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്ന് മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും തുല്യനീതിക്കും നിലനിൽപ്പി
പണിയിലും കൂലിയിലും കേരളത്തിന്റെ സ്ഥാനം എന്തായിരിക്കും. കൂടുതൽ പേർ അസംഘടിത മേഖലകളിലേക്ക് എത്തിപ്പെടുകയാണോ. കേരളത്തിലെ കൂലിനിരക്ക് എങ്ങനെയാണ്. പോയ മാസങ്ങളിൽ പുറത്തുവന്ന ചില പ്രധാന പഠ
ഉസ്താദ് സാക്കിർ ഹുസൈൻ എന്ന തബലിസ്റ്റ് ജീവിച്ചിരുന്നില്ലയെങ്കിൽ ഒരുപക്ഷേ തബല ഇത്ര ജനകീയമാകില്ലായിരുന്നു. വെറുമൊരു പക്കവാദ്യമായി തബലയെ മാറ്റിനിർത്തിയ കാലഘട്ടത്തിൽ വായിച്ചുതുടങ്ങിയ
കോഴിക്കോട് ‘‘കോഴിക്കോട് എനിക്ക് കണ്ണീരും ചിരിയും പുരണ്ട ഓർമയാണ്’’ –-സാക്കിർ ഹുസൈൻ ഒരഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിലെ മറക്കാനാകാത്ത കലാപ്രകടനം കോഴിക്കോട്ട് നടത്തിയതിന്റെ ആഹ്ലാദത്തിന
തബലയുടെ കാളിദാസനെന്ന് ഉസ്താദ് സാക്കിർ ഹുസൈനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയില്ല. ഈ പ്രയോഗത്തിന് പണ്ഡിറ്റ് രാജീവ് താരാനാഥിനോട് കടപ്പാട്. പക്ഷേ അദ്ദേഹം പറഞ്ഞത് സാക്കിർ ഭായി തബലയു
സാക്കിർ ഹുസൈനെ ഒരു ഇന്ത്യൻ സംഗീതജ്ഞനായി മാത്രം കാണുന്നത് തികഞ്ഞ അജ്ഞതയാകും. ഇന്ത്യൻ സംഗീതത്തിന്റെ സാരം വഹിച്ച് സമകാലിക വിശ്വസംഗീതത്തിൽ അത്യുന്നതങ്ങളിൽ നിൽക്കുന്ന സംഗീതശില്പിയാണദ്
തബലക്ക് ലോകപ്രശസ്തി നേടിക്കൊടുത്തയാളാണ് സാക്കിർ ഹുസൈന്റെ പിതാവ് അല്ലാ രാഖ ഖുറേഷി . റോക് ആൻ റോളിലെ വാദ്യവിദഗ്ധൻ മിക്കി ഹാർട്ടിന്റെ അഭിപ്രായത്തിൽ ശാസ്ത്രത്തിൽ ഐൻസ്റ്റീന്റെയും ചിത്രകല
‘പ്രശസ്തി താൽക്കാലികമാണ്. ഞാൻ അപൂർണനുമാണ്. അതുകൊണ്ടുതന്നെ തെറ്റുപറ്റാവുന്ന വ്യക്തിയും.’ തബല എന്ന ഇന്ത്യൻ താളവാദ്യത്തെ ലോകസംഗീതാകാശത്തിന്റെ ഉയരങ്ങളിൽ പ്രതിഷ്ഠിച്ച സാക്കിർ ഹുസൈൻ പ്ര
സാൻ ഫ്രാൻസിസ്കോ ആറ് പതിറ്റാണ്ടോളം ലോകത്തെ സംഗീതത്തിന്റെ മാസ്മരികവലയത്തിലാക്കിയ മാന്ത്രിക വിരലുകൾ നിലച്ചപ്പോൾ സംഗീതലോകം വേദനയോടെ പറഞ്ഞു, അൽവിദാ(വിട) ഉസ്താദ്. വിഖ്യാത തബല വാദകൻ ഉസ്താദ
നിരത്തുകളിൽ ചോരമണം പടരുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം റോഡുകൾ മികച്ചതായിട്ടും അപകടക്കണക്ക് പെരുകുമ്പോൾ ഒന്നുറപ്പ്, തെറ്റ് റോഡിന് മാത്രമല്ല. അശ്രദ്ധ, അമിതവേഗം, ആവേശം, കാലപ്പഴക്കം തുട
മാന്ത്രിക വിരലുകളിലൂടെ ഇന്ത്യയുടെ സംഗീതം ലോകത്തെ കേൾപ്പിച്ച കലാകാരനാണ് സാക്കിർ ഹുസൈൻ അല്ലാ രഖാ ഖുറേഷി. മൂന്നാം വയസിൽ മൃദംഗം വായിച്ച് തുടങ്ങിയ സാക്കിറിന്റെ സംഗീത യാത്ര ലോകം കീഴടക്കി.
തിരുവനന്തപുരം ഞാൻ ഫെമിനിച്ചിയാണ്... ആൺ വിരോധമുള്ളവളല്ല, സ്ത്രീത്വമാണ് മഹത്തരമെന്ന് വിളിച്ചോതുന്നവളല്ല, തുല്യതയ്ക്കുവേണ്ടി പോരാടുന്നവളുമല്ല. ജീവിതത്തിലെ കാഴ്ചപ്പാടുകൾ മാറുമ്പോൾ, മാറ
തിരുവനന്തപുരം 29–-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് അർമേനിയൻ സിനിമകളാണ്. 100–-ാം വാര്ഷികത്തിന്റെ തിളക്കത്തിലാണ് അർമേനിയന് സിനിമ. അവർക്കു
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി രക്തസാക്ഷിത്വംവരിച്ച ഭഗത് സിങ്ങിനെപ്പോലെയാണ് ഇസ്ലാമിക തീവ്രവാദികളുമെന്ന ആശയമാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണക്കാർ ഏറ്റെടുത്തിരിക്കുന്