ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം അവ്യക്തം, എംബസിയെ ബന്ധപ്പെട്ട് ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ചു. ചെമ്മരുതി ഗുരുമുക്ക് എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശനാണ് (42) മരിച്ചത്.
കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങള്‍ പട്ടികയില്‍; 15 ഇന്ത്യന്‍ പട്ടണങ്ങളില്‍ അപകട സാദ്ധ്യത കൂടുതല്‍
ലോകത്താകമാനമുള്ള കാലാവസ്ഥയില്‍ വലിയ വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്.
ഹോമിയോ അദ്ധ്യാപകരുടെ ശമ്പളക്കുടിശിക ഏപ്രിൽ 7നകം നൽകണം: ഹൈക്കോടതി
കൊച്ചി: ഹോമിയോപ്പതി മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ശമ്പളക്കുടിശിക ഏപ്രിൽ 7നകം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി.
ഹോർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി
പശ്ചിമേഷ്യയിലെ എണ്ണ
ഇറാനിലെ സംഘർഷം യുഎസ് അവസാനിപ്പിക്കും; കാരണങ്ങൾ ഇങ്ങനെ
ഇറാനിലെ സംഘർഷം യുഎസ് അവസാനിപ്പിക്കാൻ യുഎസ് തയ്യാറായേക്കുമെന്ന് വിശകലനങ്ങൾ വരുന്നു. തങ്ങൾ വൈൻഡ് അപ് ചെയ്യാൻ പോകുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ഗ്യാലക്സി S26 ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ ജനപ്രിയ മോഡലിന്റെ വിലയിൽ 10,000 രൂപ കുറച്ച് സാംസങ്!
അടുത്തിടെ ഗ്യാലക്സി S-26 സീരീസ് പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ പഴയ മോഡലുകളുടെ വില കുറയ്ക്കുന്ന സാംസങ്ങിന്റെ പതിവ് നയത്തിന്റെ ഭാഗമായിട്ടാകാം ഈ മാറ്റം എന്നാണ് വിലയിരുത്തൽ.
ബെംഗളുരു: എല്‍പിജി പ്രതിസന്ധിക്കിടെ ബെംഗളൂരുവില്‍ പാചകവാതക (എല്‍.പി.ജി.) സിലിണ്ടറുകള്‍ യുവാക്കള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. നഗരത്തിലെ ബെഗൂര്‍ മേഖലയിലാണ് ഏറ്റവും ഒടുവിലായി മോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്.സി. ലേഔട്ടിലെ വിശ്വപ്രിയ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ രണ്ട് ഗ്യാസ് സിലിണ്ടറുകളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, മോഷ്ടാക്കളില്‍ ഒരാള്‍ അപ്പാര്‍ട്ട്മെന്റ് ഗേറ്റിന് പുറത്ത് സ്കൂട്ടറുമായി കാത്തുനില്ക്കുകയായിരുന്നു. മറ്റൊരാള്‍ ഉള്ളില്‍ കടന്ന് മുറ്റത്ത് ഇരുന്നിരുന്ന രണ്ട് സിലിണ്ടറുകള്‍ ഒന്നെടുത്ത് പുറത്തെത്തിച്ചു. തുടര്‍ന്ന് രണ്ടാമത്തെ സിലിണ്ടറും ഇതേപോലെ വേഗത്തില്‍ എടുത്തുകൊണ്ടുവന്ന് സ്കൂട്ടറില്‍ വെച്ച് ഇരുവരും പാഞ്ഞുപോയി. വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബെഗൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ് കുറച്ചുനാളുകളായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സിലിണ്ടര്‍ മോഷണം പതിവാകുകയാണ്. ഈ മാസം മാത്രം ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ മോഷണമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് കല്യാണ്‍ നഗറില്‍ സിലിണ്ടറുകള്‍ ചാക്കിലാക്കി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗരയിലുള്ള ചന്നാപാട്നയിലും സമാനമായ സംഭവം നടന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ഇവിടെ മോഷ്ടാക്കള്‍ സിലിണ്ടര്‍ കവര്‍ന്നത്. സിലിണ്ടര്‍ മാറ്റാന്‍ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. നിലവില്‍ പാചകവാതക വിതരണത്തില്‍ നേരിടുന്ന ക്ഷാമവും സിലിണ്ടറുകളുടെ വിലവര്‍ദ്ധനവുമാണ് ഇത്തരം മോഷണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോഷ്ടിക്കുന്ന സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന വലിയൊരു ശൃംഖല തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
പൂച്ചാക്കലിൽ വിൽപ്പനയ്ക്കായി കൈവശം വെച്ച 1.16 ഗ്രാം എംഡിഎംഎയും 3.45 ഗ്രാം ഹാഷിഷ് ഓയിലുമായി 27-കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശിയായ അരുൺകുമാറിനെയാണ് വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
വിൻഫാസ്റ്റ് ലിമോ ഗ്രീൻ: ഇന്ത്യയിൽ പുതിയ ഇവി തരംഗം
വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റ്, ലിമോ ഗ്രീൻ എന്ന പുതിയ ഇലക്ട്രിക് എംപിവി ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 450 കിലോമീറ്റർ റേഞ്ചും ഏഴ് സീറ്റുകളുമുള്ള ഈ വാഹനം കിയ കാരെൻസ് ഇവി പോലുള്ള മോഡലുകളുമായി മത്സരിക്കും. 18 ലക്ഷം മുതൽ 25 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ലിമോ ഗ്രീൻ, കുടുംബങ്ങളെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും ലക്ഷ്യമിടുന്നു.
ഫണ്ട് തിരിമറി കേസിൽ മലയാളിയായ യുഎസ് ജഡ്ജി കുറ്റക്കാരൻ, കോടതിയിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്
ടെക്സസ് നിയമപ്രകാരം മൂന്നാം ഡിഗ്രി കുറ്റകൃത്യമായ കെ പി ജോർജിന്റെ ശിക്ഷയിൽ രണ്ട് മുതൽ 10 വർഷം വരെ തടവും 10,000 യുഎസ് ഡോളർ വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. നിയമപ്രകാരം, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജോർജിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യും.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു. റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കന്റീനുകള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്. മാര്‍ച്ച് 23 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍വരും. നേരത്തെ അനുവദിച്ച പത്ത് ശതമാനം വര്‍ധനവിന് പുറമെയാണ് പുതിയ തീരുമാനം. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി നീക്കത്തിന് പിന്നിലുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍, ഭക്ഷണ സംസ്കരണ യൂണിറ്റുകള്‍, ഡയറി യൂണിറ്റുകള്‍ എന്നിവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുക. കൂടാതെ സംസ്ഥാന സര്‍ക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവയ്ക്കും ഇതിന്റെ ഗുണം ലഭിക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കായി അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. സിലിണ്ടറുകള്‍ ലഭ്യമാകുന്നതിന് വാണിജ്യ ഉപഭോക്താക്കള്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒപ്പം, അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളില്‍ പിഎന്‍ജി കണക്ഷനായി അപേക്ഷ നല്‍കുകയും അത് സ്വീകരിക്കാന്‍ സജ്ജരാകുകയും വേണം എന്ന നിബന്ധനയും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള രാഷ്ട്രീയ സാഹചര്യം ഇന്ധന വിതരണത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ നിലവില്‍ തടസ്സങ്ങളില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡെലിവറി ഓതന്റിക്കേഷന് കോഡ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്കായി ജനങ്ങള്‍ പരിഭ്രാന്തരായി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പ്രവണത കുറഞ്ഞതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി കടന്നപ്പള്ളി രാമചന്ദ്രൻ
നാമനിർദേശ പത്രിക നൽകിയ ശേഷം കണ്ണൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ശനിയാഴ്ച വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർഥിച്ചു. വട്ടപ്പൊയിൽ, വലിയന്നൂർ, വാരം പ്രദേശങ്ങളിൽ തൊഴിൽ ശാലകളിലും സ്ഥാപനങ്ങളിലും ചെന്നാണ് വോട്ടർമാരെ കണ്ടത്.
സ്ഥാനാർത്ഥി നിർണയത്തിൽ കെസി വേണുഗോപാലിന്റെ നിർണായക ഇടപെടൽ; കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന പട്ടിക
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ പ്രക്രിയയിൽ നിർണായക പങ്കുവഹിച്ച് സംഘടനാ ഐക്യം ഉറപ്പാക്കുന്നതിൽ കെസി വേണുഗോപാൽ നിർണായക ഇടപെടൽ നടത്തി . കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ സമവായം ഉണ്ടാക്കാനും അനുനയം നേടാനുമായി കെസി ഇടപെടുകയുമുണ്ടായി . സുധാകരൻ വഴങ്ങാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ കൃത്യമായ ആശയവിനിമയത്തിലൂടെ എ കെ ആന്റണി, മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ ഇടപെടുപ്പിച്ച് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയതും കെസിയുടെ നീക്കങ്ങളാണ്. ഇതോടെ നീണ്ടുപോകാനിരുന്ന തർക്കങ്ങൾക്ക് സമയോചിതമായ പരിഹാരം കണ്ടെത്താനായി. സ്ഥാനാർത്ഥി […] The post സ്ഥാനാർത്ഥി നിർണയത്തിൽ കെസി വേണുഗോപാലിന്റെ നിർണായക ഇടപെടൽ; കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന പട്ടിക appeared first on ഇവാർത്ത | Evartha .
ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
മട്ടന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി കെ സനോജ് പത്രിക നൽകി
മട്ടന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലെ 2026 മാർച്ച് മാസത്തെ ഭണ്ഡാര വരവ് 5.79 കോടി രൂപയായി രേഖപ്പെടുത്തി. പണത്തിന് പുറമെ ഒരു കിലോയിലധികം സ്വർണ്ണവും 15 കിലോ വെള്ളിയും ഭക്തർ സമർപ്പിച്ചു.
പയ്യന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിടി.ഐ മധുസൂദനൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
പയ്യന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.താലൂക്ക് തഹസില്‍ദാര്‍ ജി. സുരേഷ് ബാബു മുമ്പാകെയാണ് ശനിയാഴ്ച്ച രാവിലെ 11.30 മണിയോടെപത്രിക സമര്‍പ്പിച്ചത്
ആലപ്പുഴ തിരികെ പിടിക്കാൻ യുഡിഎഫിന്റെ പുതുമുഖം; തെരഞ്ഞെടുപ്പിൽ പ്രായം കുറഞ്ഞ നേതാവായി എ ഡി തോമസ്
നവകേരള യാത്രയ്ക്കിടെ മർദനമേറ്റ നേതാവ് ഇന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി; നിയമസഭ തെരഞ്ഞെടുപ്പിൽ പ്രായം കുറവുള്ള നേതാവായി എ ഡി തോമസ്; പാർട്ടി കാണിച്ച പരിഗണനയെന്ന് എ ഡി തോമസ്
കോൺഗ്രസിൽ വനിത സ്ഥാനാർത്ഥികൾ 9 പേർ മാത്രം; കോൺഗ്രസ് നേതൃത്വത്തെ കുത്തി ശശി തരൂർ
കോൺഗ്രസിൽ വനിത സ്ഥാനാർത്ഥികളെ തഴഞ്ഞതിൽ വിമർശനവുമായി ശശി തരൂർ; ഇത്തരം തീരുമാനമെടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമെന്നും ശശി തരൂർ
കൊല്ലം: കൊട്ടാരക്കരയില്‍ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. മുന്‍ എംഎല്‍എ ഐഷാപോറ്റിക്ക് പിന്നാലെ സി.ഐ.ടി.യു നേതാവും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സിലിലും കൊല്ലം ജില്ലാ കമ്മിറ്റിയിലും അംഗമായ എഴുകോണ്‍ സന്തോഷാണ് പാര്‍ട്ടി വിട്ടത്. കശുവണ്ടി മേഖല പുനരുജ്ജീവിപ്പിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയവും പാര്‍ട്ടിയുടെ നയ വൃതിയാനങ്ങളുമാണ് പാര്‍ട്ടി വിടാന്‍ കാരണമായത്. സി.പി.എം കരീപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എംപ്ലോയിസ് യൂണിയന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായിരുന്നു എഴുകോണ്‍ സന്തോഷ്. കൊട്ടാരക്കരയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷനിലെത്തിയാണ് സന്തോഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി അംഗത്വം നല്കി സ്വീകരിച്ചി. അയിഷാ പോറ്റിയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതായിരുന്നു കൊട്ടാരക്കരയിലെ സി.പി.എമ്മിന്റെ സമീപനമെന്ന് യോഗത്തില്‍ സന്തോഷ് പറഞ്ഞു.
മണലൂരില്‍ ഇത്തവണ മാറ്റമോ ? യുഡിഎഫിലേക്ക് മടങ്ങാന്‍ സാധ്യത
മണലൂരിലെ സമവാക്യങ്ങള്‍ ടിഎന്‍ പ്രതാപന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ശക്തമായ മത്സരത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കം ?
എൽഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാന പ്രകാരമാണ് എൽഡിഎഫിനെ അറിയിച്ചത്. യോഗത്തിൽ ആന്റണി രാജു പങ്കെടുത്തില്ല.
തൃശ്ശൂരില്‍ പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍; മുന്‍ തൂക്കം കോണ്‍ഗ്രസിന്
തൃശ്ശൂരില്‍ നടക്കുന്നത് ത്രികോണ പോരാട്ടമോ ? സിപിഐ പിന്നോട്ട്, പോരാട്ടം യുഡിഎഫും ബിജെപിയും തമ്മില്‍
കേരളം കണ്ട മികച്ച മുഖ്യമന്ത്രി സിപിഎമ്മിന് അറുകൊല മേനോൻ ആയതെങ്ങനെ?
കേരളം കണ്ട മികച്ച മുഖ്യമന്ത്രി സിപിഎമ്മിന് അറുകൊല മേനോൻ ആയതെങ്ങനെ?; സി അച്യുതമേനോനെതിരെ ഉയർന്ന മുദ്രാവാക്യങ്ങൾ
കേരളം മാറിയ 10 വർഷത്തെ അടയാളപ്പെടുത്തി തളിപ്പറമ്പിലെ ‘അശ്വമേധം ’
ചാർളി ചാപ്ലിൻ്റെ പുഞ്ചിരിയിൽ തുടങ്ങി സർവം മായയിലെ 'ചില്ലറ ' യിലൂടെ തുടങ്ങി കേരളത്തിൻ്റെ വികസന വഴികളിലെ കഥകൾ പറഞ്ഞ് യുവധാര അശ്വമേധം കുതിപ്പ് തുടങ്ങി. ഡിവൈഎഫ്ഐ പ്രസിദ്ധീകരണമായ യുവധാര മാസികയും ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപും ചേർന്നാണ് ‘അശ്വമേധം’ വികസന കേരളത്തിന്റെ വിജയഗാഥ സംഘടിപ്പിക്കുന്നത്
പ്രതിസന്ധി ഒഴിയാതെ മണ്ണാർക്കാട്; NM ഷംസുദീൻ പത്രിക സമർപ്പിച്ചു,അനുനയ ശ്രമം തുടർന്ന് ലീഗ്
പ്രതിസന്ധി ഒഴിയാതെ മണ്ണാർക്കാട്; UDF സ്ഥാനാർത്ഥി എൻ.എം ഷംസുദീൻ പത്രിക സമർപ്പിച്ചു, പാണക്കാട്ടെ ചർച്ച അലസിയതിന് പിന്നാലെ പത്രിക സമർപ്പണത്തിൽ നിന്ന് വിട്ടു നിന്ന് ലീഗിലെ ഒരു വിഭാഗം, അനുനയ ശ്രമം തുടർന്ന് ലീഗ് നേതൃത്വം
കണ്ണൂരിലെ കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ സുധാകരൻ പ്രചാരണത്തിൽ സജീവമാകുന്നു
കണ്ണൂരിലെ കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ സുധാകരൻ പ്രചാരണത്തിൽ സജീവമാകുന്നു; ടി ഓ മോഹനന്റെ തെരഞ്ഞെടുപ്പ് കൺവൻഷന് പങ്കെടുത്തു, പർട്ടി പ്രവർത്തകർക്ക് വേണ്ടി താൻ രംഗത്തുണ്ടാകുമെന്ന് കെ സുധാകരൻ
വടക്കേ ഇന്ത്യയിലെ ഹിമാലയൻ പര്‍വതനിരകളിൽ കാണപ്പെടുന്ന പരുന്ത് വര്‍ഗത്തിൽപെടുന്ന ഹിമാലയൻ ബസാര്‍ഡിനെ വയനാട്ടിൽ കണ്ടെത്തി. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഇത്തരം പക്ഷിയെ കണ്ടെത്തുന്നത്. ഹിമാലയൻ മേഖലയിൽ മാത്രമായി കാണുന്ന ഇത്തരം പക്ഷികള്‍ വയനാട്ടിലെ ആകാശദ്വീപുകളിൽ കണ്ടെത്തുന്നത് അപൂര്‍വമാണെന്നാണ് പക്ഷി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്
നിയമസഭ തെരഞ്ഞെടുപ്പ് പാലക്കാടിലേക്ക് ; ബിജെപി-സിപിഎം ഡീൽ ആരോപണം ഏറ്റെടുത്ത് നേതാക്കൾ
ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വച്ച് എൽഡിഎഫ് സ്ഥാനാർത്ഥി;വി ഡി സതീശന്റെ ഡീൽ ആരോപണത്തിൽ മറുപടിയുമായി സിപിഎമ്മും ബിജെപിയും
'കണ്ടില്ലേ ആവേശം, വൈകിയെന്ന് തോന്നുന്നില്ല'; കനത്ത പോരാട്ടത്തിന് ഒരുങ്ങി തലസ്ഥാനം ഒപ്പം നേതാക്കളും
സിനിമ അഭിനയത്തിൽ അദ്ദേഹത്തോട് മത്സരിക്കാൻ ഞാനില്ല, പക്ഷേ രാഷ്ട്രീയത്തിൽ 45 കൊല്ലമായിട്ടുണ്ടെന്ന് സി പി ജോൺ; കണ്ടില്ലേ ആവേശമെന്ന് സുധീർ കരമന, കോർപ്പറേഷൻ വിജയ തുടർച്ചയുണ്ടാകുമെന്ന് കരമന ജയൻ, ശുഭ പ്രതീക്ഷയിൽ നേതാക്കൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം 17 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് മുന്നേറുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം 2021-ന്റെ ഒരു പുനരാവിഷ്കാരമായി മാറുന്ന കാഴ്ചയാണ് പല മണ്ഡലങ്ങളിലും കാണുന്നത്. സംസ്ഥാനത്തെ 16 മണ്ഡലങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കുനേര്‍ പോരാടിയ അതേ മുഖങ്ങള്‍ തന്നെയാണ് ഇത്തവണയും അങ്കത്തട്ടില്‍ അണിനിരക്കുന്നത്. തോറ്റവര്‍ക്ക് കണക്കുതീര്‍ക്കാനും ജയിച്ചവര്‍ക്ക് മേധാവിത്വം ഉറപ്പിക്കാനുമുള്ള അതിശക്തമായ പോരാട്ടത്തിനാണ് ഈ മണ്ഡലങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് മാറിമറിഞ്ഞ രാഷ്ട്രീയസാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങിനെ പ്രതിഫലിക്കുമെന്ന കാത്തിരിപ്പ് ഇരുകൂട്ടരുടെയും ചങ്കിടിപ്പ് കൂട്ടുന്നു. പഴയ എതിരാളികള്‍ വീണ്ടും കൊമ്പുകോര്‍ക്കുന്ന മണ്ഡലങ്ങളില്‍ കൂടുതലും എറണാകുളം (കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം), കോട്ടയം (പാല, കോട്ടയം, പൂഞ്ഞാര്‍), കൊല്ലം (ചവറ, പത്തനാപുരം, ചടയമംഗലം ജില്ലകളിലാണ്. പാലക്കാട് ജില്ലയില്‍ തൃത്താലയിലും മലമ്പുഴയിലും കഴിഞ്ഞ വര്‍ഷത്തെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നത്. കാസര്‍കോട് (മഞ്ചേശ്വരം), വയനാട് (സുല്‍ത്താന്‍ ബത്തേരി), കോഴിക്കോട് (കുറ്റ്യാടി), തൃശൂര്‍ (ഇരിങ്ങാക്കുട), ആലപ്പുഴ (അരൂര്‍) എന്നിവയാണ് മറ്റ് മണ്ഡങ്ങള്‍. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഒരു മണ്ഡലത്തിലും ഇത്തരം മത്സരം നടക്കുന്നേയില്ല. ഇതില്‍ ചടയമംഗലം, പത്തനാപുരം, കളമശ്ശേരി, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ മന്ത്രിമാര്‍ മത്സരിക്കുന്നെന്ന വിഐപി പരിവേഷവുമുണ്ട്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്താണ് ഇത്തരമൊരു പോരാട്ടം ഏറ്റവും ശ്രദ്ധേയമാകുന്നത്. 2021-ല്‍ വെറും 745 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍, സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷറഫ് തന്നെയാണ് യുഡിഎഫിനായി ഗോദയിലുള്ളത്. എല്‍ഡിഎഫിന്റെ വി.വി. രമേശന് (സിപിഎം) ആണ് കഴിഞ്ഞ തവണ മൂന്നാമതെത്തിയത്. 2016ലും 21ലും രണ്ടാമതെത്തിയ കെ. സുരേന്ദ്രനെ ഇത്തവണ മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ ഐ.സി. ബാലകൃഷ്ണനും സിപിഎമ്മിന്റെ എം.എസ്. വിശ്വനാഥനും തമ്മിലുള്ള പോരാട്ടം ആവര്‍ത്തിക്കുന്നു. 11822 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ബാലകൃഷ്ണനൊപ്പംനിന്നു. ഇത്തവണ ഐ.സി. ബാലകൃഷ്ണന് സീറ്റ് നല്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസില്‍ എതിരഭിപ്രായമുണ്ടായെങ്കിലും പിന്നീട് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം ഇത്തവണയും ഉറ്റുനോക്കപ്പെടുന്ന ഒന്നാണ്. കഴിഞ്ഞ തവണ വെറും 333 വോട്ടുകള്‍ക്ക് മാത്രം വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയും യുഡിഎഫിന്റെ പാറക്കല്‍ അബ്ദുള്ളയും തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാണ്. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലമാണ് രാഷ്ട്രീയ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. മന്ത്രി എം.ബി. രാജേഷും മുന്‍ എംഎല്‍എ വി.ടി. ബല്‍റാമും തമ്മിലുള്ള രണ്ടാം അങ്കം തൃത്താലയെ ആവേശത്തിലാഴ്ത്തുന്നു. 3016 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജേഷ് പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മലമ്പുഴയില്‍ സിപിഎമ്മിന്റെ എ. പ്രഭാകരനും ബിജെപിയുടെ സി. കൃഷ്ണകുമാറും തമ്മിലുള്ള മത്സരം ആവര്‍ത്തിക്കുമ്പോള്‍ എല്‍ഡിഎഫ് കോട്ട കാക്കാനാണ് പ്രഭാകരന് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 25734 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രഭാകരന് ജയിച്ചു. ഇത്തവണയും ഇവര്‍ ഇരുവരും തന്നെയാണ് എല്‍ഡിഎഫിനും എന്‍ഡിഎക്കും വേണ്ടി രംഗത്തിറങ്ങുന്നത്. ഇരിങ്ങാലക്കുടയില്‍നിന്ന് കഴിഞ്ഞ തവണ എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആര്. ബിന്ദുവും യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനും തമ്മിലായിരുന്നു മത്സരം. 5949 വോട്ടിന് അന്ന് ബിന്ദു ജയിച്ചു, മന്ത്രിയുമായി. ഇക്കുറിയും ഇവര്‍ ഇരുവരെയുമാണ് മുന്നണികള്‍ കളത്തിലിറക്കിയിരിക്കുന്നത്. കളമശ്ശേരിയില്‍ എല്‍ഡിഎഫിനായി സിപിഎമ്മിന്റെ പി. രാജീവും യുഡിഎഫിനായി മുസ്ലിം ലീഗിന്റെ വി.ഇ. അബ്ദുള്‍ ഗഫൂറും കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ 15336 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജീവിനായിരുന്നു വിജയം. രാജീവ് മന്ത്രിയാകുകയും ചെയ്തു. ഇത്തവണയും കളമശ്ശേരിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത് ഇവര്‍ തന്നെയാണ്. കുന്നത്തുനാട്ടില്‍ കഴിഞ്ഞതവണ മത്സരം സിപിഎമ്മിന്റെ പി.വി. ശ്രീനിജിനും കോണ്‍ഗ്രസിന്റെ വി.പി. സജീന്ദ്രനും തമ്മിലായിരുന്നു. 2715 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശ്രീനിജിന്‍ വിജയിച്ചു. ഇക്കുറിയും ഇവര്‍ രണ്ടാളുമാണ് ഇവിടെ പോരാട്ടത്തിനുള്ളത്. കോതമംഗലത്ത് എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആന്റണി ജോണും യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസിന്റെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. 6605 വോട്ടിനാണ് ആന്റണി ജോണ്‍ ജയിച്ചത്. ഇക്കുറിയും പഴയ എതിരാളികള്‍ തന്നെയാണ് കോതമംഗലത്ത്. പാലായില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണിയും യുഡിഎഫിനു വേണ്ടി മാണി സി. കാപ്പനും തമ്മില്‍ മത്സരിച്ചപ്പോള്‍ വിജയം കാപ്പനൊപ്പമായിരുന്നു. ഭൂരിപക്ഷം 15378. ഇത്തവണയും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികളായി രംഗത്തിറങ്ങുന്നത് ഇവര്‍ തന്നെയാണ്. കോട്ടയത്ത് എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ കെ. അനില്‍കുമാറും യുഡിഎഫിനുവേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായിരുന്നു കളത്തിലിറങ്ങിയത്.18743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരുവഞ്ചൂര്‍ വിജയിച്ചു. ഇക്കുറിയും അനില്‍കുമാറും തിരുവഞ്ചൂരുമാണ് ഇരുമുന്നണികള്‍ക്കുമായി അങ്കത്തിനിറങ്ങുന്നത്. പൂഞ്ഞാറില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ 16817ന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി. ജോര്‍ജ് ആയിരുന്നു രണ്ടാമതെത്തിയത്. ഇക്കുറിയും സെബാസ്റ്റ്യന്‍ തന്നെയാണ് എല്‍ഡിഎഫിനുവേണ്ടി കളത്തിലിറങ്ങുന്നത്. എന്നാല്‍ പി.സി. ജോര്‍ജ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി എന്ഡിഎക്കൊപ്പമാണ്. അരൂരിലും കഴിഞ്ഞ തവണത്തെ എതിരാളികള്‍ തന്നെയാണ്. എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ ദലീമയും യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനും. കഴിഞ്ഞ തവണ 7013 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദലീമയുടെ വിജയം. ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി സുജിത് വിജയന്‍പിള്ളയും യുഡിഎഫിനുവേണ്ടി ആര്‍എസ്പിയുടെ ഷിബു ബേബിജോണുമായിരുന്നു കഴിഞ്ഞ തവണ ഏറ്റുമുട്ടിയത്. 1096 വോട്ടിനായിരുന്നു സുജിത് വിജയിച്ചത്. കുറഞ്ഞ മാര്‍ജിനിലെ ഈ പരാജയം ഇക്കുറി വിജയമാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ഷിബു ബേബിജോണ്‍ രംഗത്തുള്ളത്. പത്തനാപുരത്ത് കഴിഞ്ഞ തവണത്തെ എതിരാളികള്‍ എല്‍ഡിഎഫിന്റെ കെ.ബി. ഗണേഷ്കുമാറും (കേരളാ കോണ്‍ഗ്രസ് ബി) യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയും (കോണ്‍ഗ്രസ്) ആയിരുന്നു. 14336 വോട്ടിന് ജയിച്ച ഗണേഷ് കുമാര്‍ മന്ത്രിയായി. ഇക്കുറിയും പത്തനാപുരം ലക്ഷ്യമിട്ടിറങ്ങുന്നത് ഇവര്‍ ഇരുവരും തന്നെയാണ്. ചടയമംഗലത്ത് ഇക്കുറിയും പോരാട്ടം എല്‍ഡിഎഫിന്റെ ജെ. ചിഞ്ചുറാണിയും (സിപിഐ) യുഡിഎഫിന്റെ എന്‍.എം. നസീറും തമ്മിലാണ്. കഴിഞ്ഞതവണ 13678 വോട്ടിനായിരുന്നു ചിഞ്ചുറാണിയുടെ വിജയം. അവര്‍ മന്ത്രിയുമായി. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മണ്ഡലം തിരിച്ചുപിടിക്കാന്‍ തോറ്റവര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, വികസന നേട്ടങ്ങള്‍ ഉയര്‍ത്തി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിറ്റിംഗ് എംഎല്‍എമാര്‍. 2021-ലെ ഫലം ആവര്‍ത്തിക്കുമോ അതോ ജനവിധി മാറിമറിയുമോ എന്നറിയാന്‍ ഇനി രണ്ടാഴ്ചത്തെ കാത്തിരിപ്പ് കൂടി ബാക്കിയുണ്ട്.
മലപ്പുറം: പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിയിൽ വിഭാഗീയത നിലനിൽക്കെ പൊന്നാനി മണ്ഡലം സെക്രട്ടറി പദവി ഒഴിഞ്ഞ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ടി എം സിദ്ദിഖ്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പദവി ഒഴിഞ്ഞത് എന്നാണ് സിദ്ദിഖിന്റെ വിശദീകരണം. പൊന്നാനിയിയിൽ എം കെ സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയിൽ വലിയ അസ്വാരസ്യം നിലനിൽക്കുന്നതിന് ഇടയിലാണ് സിദ്ദിഖിന്റെ രാജി. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൊന്നാനിയിൽ സിദ്ദിഖിന്റെ പേരാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടിയത്. എന്നാൽ വഖഫ് ബോർഡ് മുൻ ചെയർമാനായ എം കെ സക്കീറിനെയാണ് സംസ്ഥാന നേതൃത്വം പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയത്. പിന്നാലെ പാർട്ടിയിൽ വലിയ തോതിൽ വിഭാഗീയതയും അസ്വാരസ്യവും ഉയർന്നിരുന്നു. ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നതായിരുന്നു സക്കീറിനെതിരെ ഉയർന്ന പ്രധാന വിമർശനം. 2021ലും സിദ്ദിഖിന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടിരുന്നു. പിന്നാലെ പൊന്നാനിയിൽ പരസ്യപ്രതിഷേധങ്ങൾ അടക്കം അരങ്ങേറിയിരുന്നു.സിദ്ദിഖിനെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കേണ്ട അവസ്ഥയിലേക്ക് വരെ പരസ്യപ്രതിഷേധങ്ങൾ എത്തിയിരുന്നു. പിന്നാലെ ടി എം സിദ്ദിഖിനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു. 2022ലാണ് സിദ്ദിഖ് പാർട്ടി നേതൃസ്ഥാനങ്ങളിലേക്ക് തിരിച്ചുവരുന്നത്.
പരപ്പനങ്ങാടി സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി സജേഷിനെ ഇനിയും പിടികൂടാനാകാതെ പോലിസ്
പരപ്പനങ്ങാടി: സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ ഇനിയും പിടികൂടാനാകാതെ പോലിസ്. പരപ്പനങ്ങാടി കുപ്പിവളവ് സ്വദേശി സജേഷിനെയാണ് പോലിസിന് ഇനിയും പിടികൂടാന്‍ സാധിക്കാത്തത്. ഇയാള്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണ്. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനെയാണ് സജേഷ് കുത്തിയത്. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സജേഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ സിഐയെയുടെ കയ്യില്‍ കുത്തുകയായിരുന്നു. സ്റ്റെപ്റ്റോയുടെ ഇടതുകൈയില്‍ ആഴത്തിലുള്ള മുറിവുണ്ട്. നിലവില്‍ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് സ്റ്റെപ്റ്റോ. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് സജേഷ് സിഐയെ കുത്തിയത്. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയാണെന്നാണ് വിവരം.
ഇറാന്റെ മിസൈൽ ശേഷി നാലായിരം കിലോമീറ്ററെന്ന് പുതിയ അനുമാനം. ഡീഗോ ഗാർസിയ ദ്വീപിലേക്ക് ഇറാന്രെ മിസൈലുകൾ പാഞ്ഞെത്തിയതോടെയാണ് നിലവിലെ ധാരണകൾ പൊളിച്ചെഴുതപ്പെട്ടത്. ഇറാൻ ഏറെ വർഷങ്ങളായി മിസൈല്‍ സാങ്കേതികതയിൽ മികവിനായി ശ്രമിച്ചു വരികയാണ്.
ദേ പോയി, ദാ വന്നു.. ; പാർട്ടി വിട്ട സുരേന്ദ്രൻ പിള്ള വീണ്ടും ആർജെഡിയിലേക്ക്
തിരുവനന്തപുരം: ആർ.ജെ.ഡിയിൽ നിന്ന് ഇന്നലെ രാജി വച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള വീണ്ടും ആർ.ജെ.ഡിയിലേക്ക്.
കേരളത്തിലെ 16 മണ്ഡലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, 2021ലും അക്കാര്യം സംഭവിച്ചു
തിരുവനന്തപുരം: മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയതോടെ പ്രചാരണരംഗത്ത് സജീവമാണ് സ്ഥാനാര്‍ത്ഥികള്‍.
ആദ്യ ചിത്രത്തിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും, പ്രിയദർശൻ- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു
പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയുടെ പ്രഖ്യാപനം നടന്നു.
തെരഞ്ഞടുപ്പ് കളം നിറഞ്ഞു; നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക് | Kerala Assembly polls
സംസ്ഥാനത്ത് തെരഞ്ഞടുപ്പ് കളം നിറഞ്ഞു; നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്; പ്രകടനമായെത്തി മന്ത്രിമാരും നേതാക്കളും Kerala Assembly polls: Candidates files nomination | CPM | BJP | Congress
ലോക സിനിമയിലിത് ആദ്യം, മോഹൻലാൽ പടത്തിൽ ആക്ഷനില്ലാതിരിക്കോ; പ്രിയദർശൻ ചിത്രം ഉടൻ
മ്യൂസിക്കും ഡ്രാമയും ആക്ഷനും എല്ലാം കോർത്തിണക്കിയ എന്റർടെയ്നറായിക്കും ചിത്രം.
കൊട്ടാരക്കരയിൽ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; സിഐടിയു നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു
ശുവണ്ടി മേഖല പുനരുജ്ജീവിപ്പിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയവും പാർട്ടിയുടെ നയ വൃതിയാനങ്ങളുമാണ് പാർട്ടി വിടാൻ കാരണം. കൊട്ടാരക്കരയിൽ യു.ഡി.എഫ് കൺവെൻഷനിലെത്തിയാണ് സന്തോഷ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
ബിജെപിയുടെയും എൽഡിഎഫിന്റെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ തിരുവനന്തപുരം സെൻട്രലിൽ പോരാട്ടചിത്രം തെളിഞ്ഞു.സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. റോഡ് ഷോയോട് സുധീർ കരമന പ്രചാരണം തുടങ്ങി. ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി. ഉച്ചയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് ഷോയുമായി കരമന ജയനും പ്രചാരണം ആരംഭിച്ചു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫിന്റെ സിഎംപി സ്ഥാനാര്‍ത്ഥിയായ സി.പി.ജോൺ. അതേസമയം, ആന്റണി രാജുവിന്റെ മണ്ഡലം സുധീര്‍ കരമനയിലൂടെ നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും എൽഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നൽകുക. ഇന്നും നാളെയും പരമാവധി സ്ഥലങ്ങളിൽ പ്രചാരണവുമായി സജീവമാകാനാണ് ഇരു സ്ഥാനാര്‍ഥികളും ലക്ഷ്യമിടുന്നത്.
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും
ഒരേ മണ്ഡലം, ഒരേ എതിരാളികൾ... 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽ പോരിനിറങ്ങി ജയിച്ചവരും തോറ്റവരും വീണ്ടും പരസ്പരം കൊമ്പുകോർക്കുന്ന 16 മണ്ഡലങ്ങളുണ്ട് കേരളത്തിൽ. ജയിച്ചവർക്ക് മണ്ഡലം നിലനിർത്താനും തോറ്റവർക്ക് കഴിഞ്ഞ തവണത്തെ പരാജയത്തിന്റെ പ്രതികാരം വീട്ടാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇവിടങ്ങളിൽ നടക്കുന്നത്. അഞ്ച് വർഷം കൊണ്ട് മാറിമറിഞ്ഞ രാഷ്ട്രീയസാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ എങ്ങിനെ പ്രതിഫലിക്കുമെന്ന കാത്തിരിപ്പ്
സിപിഎമ്മിന് മൂന്നാം ഭരണ സാധ്യത പൂജ്യം; കോണ്‍ഗ്രസ് നുണ പറയുന്നു; രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം
കോണ്‍ഗ്രസ് വ്യാജ വാഗ്ദാനവും നുണയും പറയുന്നു, സിപിഎമ്മിന് തുടര്‍ഭരണത്തിനുള്ള സാധ്യത പൂജ്യം, വികസിത കേരളത്തിനുള്ള ബ്ലൂ പ്രിന്റാണ് ബിജെപിയുടെ പ്രകടന പത്രികയുടെ ഹൈലൈറ്റ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം
സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതം കൂട്ടി കേന്ദ്രം
കൊച്ചി: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാണിജ്യ എല്‍ പി ജി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 20% കൂടിയാണ് അനുവദിച്ചത്. ഇതോടെ മൊത്തം വിതരണം 50% ആയി ഉയര്‍ന്നു. സംസ്ഥാനത്തെ ഹോട്ടല്‍, കാന്റീനുകള്‍, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകള്‍ അനുവദിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി ലഭ്യത ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ 13,700 പുതിയ പി.എന്‍.ജി. (പൈപ്പ് ഗ്യാസ്) കണക്ഷനുകള്‍ നല്കി. എല്‍.പി.ജി.യില്‍ 7,300 പേര് പി.എന്‍.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.സിലിണ്ടറുകള്‍ കിട്ടുമോ ഇല്ലയോ എന്ന പരിഭ്രാന്തിയില്‍ ആളുകള്‍ എല്‍പിജി ബുക്ക് ചെയ്യുന്നത് വര്‍ധിപ്പിച്ചുവെങ്കിലും നിലവില്‍ ആ സാഹചര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. സിലിന്‍ഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി റെയ്ഡുകള്‍ നടത്തിവരികയാണ്.
വാണിജ്യ എല്‍പിജി വിഹതത്തില്‍ 20 ശതമാനം വര്‍ധനവ് വരുത്തി കേന്ദ്രം
റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്.
ആര്‍ജെഡിയിലേക്ക് തിരിച്ചെത്തി വി.സുരേന്ദ്രന് പിള്ള
ഇസ്രായേലില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു
തിരുവനന്തപുരം: ഇസ്രായേലില്‍ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കില്‍ എസ് എസ് ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രായേലിലെ തെല്‍ അവീവില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രായേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല. താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തില്‍ സുരേഷ് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വര്‍ഷമായി സുരേഷ് ഇസ്രായേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
പിണറായി ഭരണത്തെ അബ്ദുൾ റഷീദ് തളച്ച് കെട്ടും : കെ സുധാകരൻ എം.പി
നേരും നെറിയും കെട്ട് നാടിന് ദുർഭരണം സമ്മാനിച്ച പിണറായി വിജയൻ്റെ ധാർഷ്ട്ര്യം അവസാനിക്കാൻ ഇനി അധികം കാത്തിരിപ്പില്ലെന്ന് കെ സുധാകരൻ എം പി
മംഗളൂരു: കൈക്കൂലി വാങ്ങിയ പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെയും കൂട്ടാളികളേയും ലോകായുക്ത പൊലീസ് 15 കിലോമീറ്റര്‍ പിന്തുടര്ന്ന് കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു. കോലാര്‍ അസി.ഡ്രഗ് കണ്ട്രോളര് ജെ ശ്യാമള, വിരമിച്ച 'ഡി' ഗ്രൂപ്പ് ജീവനക്കാരന് കെ. ശ്രീനിവാസ്, കാര്‍ ഡ്രൈവര്‍ എം.മഹാന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ലോകായുക്ത സംഘം കാറിനെ വിടാതെ പിന്തുടര്ന്ന് നാടകീയമായി തടഞ്ഞുനിര്‍ത്തി മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ കട മാറ്റി സ്ഥാപിക്കാന്‍ അനുമതി തേടി തെക്കലില്‍ നിന്നുള്ള മെഡിക്കല്‍ ഷോപ്പ് ഉടമ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലാക്കാന്‍ ശ്യാമള 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശ്യാമള തെക്കലില്‍ തന്റെ കാറില്‍ ഇരുന്ന് കൈക്കൂലി പണം സ്വീകരിക്കുന്നതിനിടെ ലോകായുക്ത എസ്പി ആന്റണി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി. പൊലീസിനെ കണ്ടപ്പോള്‍ ശ്യാമള പരിഭ്രാന്തയായി പണവുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ബംഗാരപേട്ട് റോഡിലൂടെ വാഹനം അതിവേഗത്തില്‍ പാഞ്ഞു. പിന്നാലെയെത്തിയ സംഘം ഇവരെ പിടികൂടുകയായിരുന്നു. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ലോകായുക്ത എസ്.പി പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇസ് ലാമിക ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന് പ്രസിഡന്റ്
തെഹ്റാന്: പശ്ചിമേഷ്യയില്‍ യുദ്ധം 22-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അയല്‍രാജ്യങ്ങളായ ഇസ്ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. അയല്‍രാജ്യങ്ങളുമായി തങ്ങള്‍ക്ക് യാതൊരു തര്‍ക്കവുമില്ലെന്നും ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രായേല്‍ മാത്രമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. 'നമ്മുടെ പ്രിയപ്പെട്ട അയല്‍ക്കാരായ ഇസ്ലാമിക രാജ്യങ്ങളേ, നിങ്ങള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല' എന്ന് പെസെഷ്കിയാന് സന്ദേശത്തില്‍ പറയുന്നു. ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. ഇറാനിലെ പാര്‍സ് പ്രകൃതിവാതക പാടത്തിനും ബൂഷെര്‍ ആണവനിലയത്തിനും നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്. ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക് നേരെയും ഖത്തറിലെയും യുഎഇയിലെയും വാതക നിലയങ്ങള്‍ക്ക് നേരെയും ഇറാന് ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ മാസം ആദ്യം അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ പെസെഷ്കിയാന് മാപ്പ് ചോദിച്ചിരുന്നെങ്കിലും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണങ്ങളുടെ ഉറവിടമായ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബ്രെസ: ടർബോ കരുത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ
മാരുതി സുസുക്കി ബ്രെസയ്ക്ക് ഒരു പ്രധാന മിഡ്ലൈഫ് അപ്ഡേറ്റ് നൽകാൻ ഒരുങ്ങുന്നു. ഫ്രോങ്ക്സിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, അണ്ടർബോഡി സിഎൻജി ടാങ്ക്, പുതിയ ഡിസൈൻ മാറ്റങ്ങൾ, ഫീച്ചർ അപ്ഗ്രേഡുകൾ എന്നിവ 2026 മോഡലിൽ പ്രതീക്ഷിക്കാം. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ പുതുക്കിയ എസ്യുവി വിപണിയിലെത്തുമെന്നാണ് സൂചന.
ഗംഭീര പ്രതികരണം നേടി കെന്‍ കരുണാസ് ചിത്രം 'യൂത്ത്'
ഗംഭീര പ്രതികരണം നേടി കെന്‍ കരുണാസ് ചിത്രം 'യൂത്ത്'
രക്തക്കുറവും തളർച്ചയും തടയാൻ എളുപ്പമുള്ള വിഭവം!
രക്തക്കുറവും തളർച്ചയും തടയാൻ എളുപ്പമുള്ള വിഭവം!
ടെല്‍ അവീവില്‍ കണ്‍സ്ട്രക്ഷന്‍ ജീവനക്കാരനായിരുന്നു.
കളങ്കാവലിന് ശേഷം അടുത്ത ചിത്രവുമായി ജിതിൻ കെ ജോസ്
ജിതിൻ കെ ജോസ് ഒരുക്കിയ ചിത്രമാണ് കളങ്കാവൽ. വിനായകൻ നായകനും മമ്മൂട്ടി വില്ലനുമായി എത്തിയ ചിത്രം വമ്പൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ കളങ്കാവലിന്റെ വിജയത്തിന് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് ജിതിൻ കെ ജോസ്. ഇത്തവണ ജയസൂര്യ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
സമ്മർ ഇൻ ബത്ലഹേമിലെ മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ
മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച സിനിമയാണ് സമ്മർ ഇൻ ബത്ലഹേം. സിബി മലയിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും റീ റിലീസും ചെയ്തിരുന്നു. ചിത്രത്തിൽ നിന്ന് മോഹൻലാൽ ഉൾപ്പടുന്ന ഒരു രംഗം ഡിലീറ്റ് ചെയ്തിരുന്നു എന്ന് സിബി മലയിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.
നിയമസഭാ തിരഞ്ഞെടുപ്പ്: കാസർഗോട് ജില്ലയിൽ ശനിയാഴ്ച 28 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
ജില്ലയിൽ ശനിയാഴ്ച (മാർച്ച് 21) ആകെ 28 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികളും ഉദുമ നിയോജക
അന്ന് എന്നെ ട്രോളി , ഇന്ന് എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു; വൈറലായി രശ്മികയുടെ വാക്കുകൾ
തെലങ്കാന ഗദ്ദർ ഫിലിം അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നാഗ ചൈതന്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രശ്മിക മികച്ച നടിക്കുള്ള പുരസ്കാരം നേടി. ദി ഗേൾഫ്രണ്ട് എന്ന സിനിമയിലെ പ്രകടനത്തിനാണ് രശ്മികയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ അനടി പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.
എൽഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ തിരുവനന്തപുരം സെൻട്രലിൽ പോരാട്ടചിത്രം തെളിഞ്ഞു.സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ല അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാര്‍ത്ഥി. സിപി ജോണ്‍ ആണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്.
മികച്ച പ്രതികരണവുമായി മുന്നേറി ഭീഷ്മർ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭീഷ്മർ. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
വാട്സാപ്പ് നമ്പർ കൊടുക്കാൻ മടിയാണോ? ഇനി യൂസർ നെയിം കൊടുത്താൽ മതിയാകും
ഫോൺനമ്പറുകൾ ഷെയർ ചെയ്യാൻ മടുയുള്ളവരാണ് പലരും. സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് ഇങ്ങനെയൊരു മടി എല്ലാവർക്കും ഉണ്ടാകാൻ കാരണം. ഇത് പലരുടേയും ബിസിനലിനേയും മറ്റും ബാധിക്കാറുണ്ട്. എന്നാൽ പുതിയ മാറ്റം ഇനി വാട്സാപ്പിൽ ഉടനെത്തും. ഇനി മുതൽ നമ്പർ ഷെയർ ചെയ്യാതെ തന്നെ മെസേജുകൾ അയക്കാം.
ഇന്ത്യന്‍ ടാങ്കറിന് സുരക്ഷയൊരുക്കി ഇറാന് നാവികസേന
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നത് ഇറാന് നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെയെന്ന് റിപോര്‍ട്ട്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടര്‍ന്നാണ് മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെ കപ്പലിന് സഞ്ചരിക്കാന്‍ ഇറാന് അനുമതി നല്‍കിയത്. കപ്പല്‍, യാത്രയിലുടനീളം ഇറാന് നാവികസേനയുമായി റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. കപ്പലിന്റെ പതാക, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ ദേശീയത തുടങ്ങിയ വിവരങ്ങള്‍ ഇറാന് ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ഇന്ത്യന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരുന്നു. ഇറാന് നിലവില്‍ നടപ്പിലാക്കുന്ന നിയന്ത്രിത പാതയിലൂടെയാണ് കപ്പലിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഇറാനിയന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍വെച്ച് കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുത്ത കപ്പലുകളെ കടത്തിവിടുന്നതെന്നാണ് വിവരം. ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതുമുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. സമുദ്രത്തില്‍ കുഴിബോംബുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വന്‍ വര്‍ധനയും കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പത്തുദിവസത്തോളം പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ കപ്പലിന് മാര്‍ച്ച് 13-നാണ് യാത്ര തുടരാന്‍ അനുമതി ലഭിച്ചത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ലൈഫ് റാഫ്റ്റുകള് തയ്യാറാക്കിയും സിഗ്നല്‍ സംവിധാനം ഓഫ് ചെയ്തും ജിപിഎസ് തടസ്സങ്ങളെ അതിജീവിച്ചുമാണ് കപ്പല്‍ ഈ അപകടകരമായ പാത പിന്നിട്ടത്. ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഇറാന് തീരത്തോട് ചേര്‍ന്ന് അതീവ ജാഗ്രതയോടെയാണ് കപ്പല്‍ നീങ്ങിയത്. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കപ്പലിനെ സ്വീകരിക്കുകയും അവിടെനിന്ന് അകമ്പടി സേവിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമായി തുടര്‍ന്നു. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ ഈ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഒടിടി റിലീസിന് എത്തുന്ന ചിത്രങ്ങൾ
തികച്ചും എന്റർറ്റൈൻമെൻഡ് രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം. സണ്ണി വെയ്ൻ ദൈവമായി എത്തുന്ന ചിത്രം. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ്, ദിനേശ് പ്രഭാകർ, ബിബിൻ ജോർജ്, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിട്ടേൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ് സംവിധാനം ചെയ്തിരിക്കുന്നത് ഫെബി ജോർജാണ്.
OPPO Reno15c – ഫ്ലാഗ്ഷിപ് ലെവൽ ക്യാമറ, 5 വർഷം സോഫ്റ്റ് വെയർ അപ്ഡേറ്റ്
സാധാരണയായി മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും അവരുടെ പുതിയ ക്യാമറ, ക്വാളിറ്റി മാറ്റങ്ങൾ അവരുടെ ഫ്ലാഗ്ഷിപ് മോഡലുകളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് മാത്രമാണ് ആ മാറ്റങ്ങൾ വില കുറവുള്ള സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നത്. എന്നാൽ OPPO പലപ്പോഴും ഇതിൽ ഒരു വ്യത്യസ്തത പുലർത്താറുണ്ട്. OPPO India, തങ്ങളുടെ സാങ്കേതികവിദ്യകൾ ഏറ്റവും കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുന്നതിൽ സ്ഥിരത പുലർത്തുന്ന ബ്രാൻഡുകളിലൊന്നാണ്
ഇറാനെ ഇഷ്ടമാണെങ്കിൽ അങ്ങോട്ട് പോകാൻ പാക് സൈനിക മേധാവി അസിം മുനീർ ഷിയാ പണ്ഡിതരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിലെ ഈ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇതിനെതിരെ ഷിയാ മുസ്ലിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തി? വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു
സിപിഎം ഭീഷണി; വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത് മാഫിയ സംഘമെന്ന് വി കുഞ്ഞികൃഷ്ണൻ, കൂടുതൽ ഓഫീസുകൾ പൊളിച്ചാൽ കൂടുതൽ വോട്ട് കുഞ്ഞികൃഷ്ണന് ലഭിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വരുന്ന തുടർ വാർത്തകൾ വസ്തുതാരഹിതമെന്ന് അധികൃതർ അറിയിച്ചു
അപമാനിക്കുന്നതിന് തുല്യം, ഇതല്ല മാധ്യമ പ്രവർത്തനം’; അനുഷ്ക ഷെട്ടിയുടെ വിവാഹ വാർത്തകൾ തള്ളി ടീം
ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. പലപ്പോഴായി താരത്തിന്റെ വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പല തരത്തിലുള്ള ഊഹാപോഹങ്ങളും പരക്കാറുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അനുഷ്ക ഷെട്ടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകായാണ്. ഇത്തവണയും വിവാഹ വാർത്തകൾ തന്നെയാണ് പരക്കുന്നത്. ഇപ്പോഴിതാ അത്തരം വാർത്തകൾ തള്ളി താരത്തിന്റെ ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മുഖ്യധാര വിട്ട് സ്വതന്ത്രനാകാൻ കോൺഗ്രസ് വിട്ട സജി ജോസഫ്; ഹലോ വോട്ടർ കുട്ടനാട്ടിൽ
കുട്ടനാടിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം, കോൺഗ്രസ് വിട്ട സജി ജോസഫ് സ്വതന്ത്ര പോരാട്ടത്തിന് ഒരുങ്ങുന്നു; കുട്ടനാടൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഹലോ വോട്ടറിൽ സജി ജോസഫ്
ഡീൽ ആരോപണവുമായി V D സതീശൻ; മറുപടിയുമായി രാജീവ് ചന്ദ്രശേഖർ; രാഷ്ട്രീയം ചർച്ചയാക്കി നേതാക്കൾ
പാലക്കാട് രാഷ്ട്രീയം ഡീൽ ആരോപണത്തിൽ; കോൺഗ്രസിന് മറുപടിയുമായി സിപിഎമ്മും ബിജെപിയും, രാജ്യത്ത് നുണപറയുന്ന പാർട്ടിയുണ്ടെങ്കിൽ അത് കോൺഗ്രസെന്ന് രാജീവ് ചന്ദ്രശേഖർ,ഡീലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് കോൺഗ്രസ്
കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ
കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
തിരുവനന്തപുരം സിറ്റിയിലെ 4 നിയോജക മണ്ഡലത്തിലും താമര വിരിയും; റോഡ് ഷോയിൽ കരമന ജയൻ
തിരുവനന്തപുരം കോർപറേഷനിലുണ്ടായ വിജയം തുടരും, തിരുവനന്തപുരം സിറ്റിയിലെ നാല് നിയോജക മണ്ഡലത്തിലും താമര വിരിയും; തിരുവനന്തപുരം സെൻഡ്രൽ മണ്ഡലത്തിലെ NDA സ്ഥാനാർത്ഥി കരമന ജയൻ റോഡ് ഷോയിൽ
‘ ദേ പോയതിനെക്കാൾ വേഗത്തിൽ തിരികെ ’ ; വി.സുരേന്ദ്രൻപിള്ള വീണ്ടും ആർജെഡിയിലേക്ക്
തിരുവനന്തപുരം: മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള ആർജെഡിയിലേക്ക് മടങ്ങുന്നു. ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച നടപടി അദ്ദേഹം പിൻവലിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി .ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ തിരിച്ചുപോക്ക്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം മറ്റു കക്ഷികളുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നതായി വാർത്തകൾ ഉണ്ട്. എന്നാൽ സുരേന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ സിപിഎം പ്രാദേശിക നേതൃത്വവും ആന്റണി രാജുവും എതിർത്തു. കേരള കോൺഗ്രസ് (എം) പതിമൂന്നാം സീറ്റായി ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ അവരുമായും സുരേന്ദ്രൻ പിള്ള ചർച്ച നടത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നു .
'കോൺഗ്രസും ബിജെപിയും അമേരിക്കയ്ക്ക് കീഴ്പ്പെട്ടതിൻ്റെ ഫലമാണ് ഈ ഊർജ പ്രതിസന്ധിക്ക് കാരണം'
അമേരിക്കൻ താൽപര്യങ്ങൾക്കു കീഴ്പ്പെട്ടുകൊണ്ട് കോൺഗ്രസും ബിജെപിയും നയിച്ച കേന്ദ്രസർക്കാരുകൾ വർഷങ്ങളായി സ്വീകരിച്ച നയങ്ങളാണ് ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് വഴിവെച്ചതെന്ന് മുഖ്യമനത്്രി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഊർജ്ജസുരക്ഷയെ തന്നെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2006-ൽ ഇന്ത്യ-ഇറാൻ വാതക പൈപ്പ്ലൈൻ പദ്ധതിയിൽ നിന്നും പിന്മാറിയ തീരുമാനം രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങളെ
'മട്ടാഞ്ചേരി മാഫിയ'യിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലെനും
സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മമ്മൂട്ടിക്കൊപ്പം നസ്ലെനും ആസിഫ് അലിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ടെഹ്റാന്: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അതീവ അപകടം പിടിച്ച ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി കടന്നുപോന്നത് ഇറാന് നാവികസേനയുടെ നേരിട്ടുള്ള സഹായത്താലെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന് നിലവില്‍ നടപ്പിലാക്കുന്ന നിയന്ത്രിത പാതയിലൂടെയാണ് കപ്പലിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. കപ്പല്‍, യാത്രയിലുടനീളം ഇറാന് നാവികസേനയുമായി റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരുന്നു. കപ്പലിന്റെ പതാക, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ ദേശീയത തുടങ്ങിയ വിവരങ്ങള്‍ ഇറാന് ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ഇന്ത്യന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ വിജയമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇറാന് നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെയാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ ജീവനക്കാര്‍ അടങ്ങിയ ഈ ഗ്യാസ് കാരിയര്‍ കപ്പല്‍ ലക്ഷ്യസ്ഥാനത്തെത്തിയതെന്നാണ് വിവരം. ലോകത്തിലെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധം തുടങ്ങിയത് മുതല്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ കുഴിബോംബുകളും വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ ഫലം കണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതുമുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. സമുദ്രത്തില്‍ കുഴിബോംബുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വന്‍ വര്‍ധനയും കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പത്തുദിവസത്തോളം പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ കപ്പലിന് മാര്‍ച്ച് 13-നാണ് യാത്ര തുടരാന്‍ അനുമതി ലഭിച്ചത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ലൈഫ് റാഫ്റ്റുകള് തയ്യാറാക്കിയും സിഗ്നല്‍ സംവിധാനം ഓഫ് ചെയ്തും ജിപിഎസ് തടസ്സങ്ങളെ അതിജീവിച്ചുമാണ് കപ്പല്‍ ഈ അപകടകരമായ പാത പിന്നിട്ടത്. ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഇറാന് തീരത്തോട് ചേര്‍ന്ന് അതീവ ജാഗ്രതയോടെയാണ് കപ്പല്‍ നീങ്ങിയത്. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കപ്പലിനെ സ്വീകരിക്കുകയും അവിടെനിന്ന് അകമ്പടി സേവിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമായി തുടര്‍ന്നു. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ ഈ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയതോടെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ എല്‍പിജി കപ്പലിന് അകമ്പടി സേവിക്കുകയും സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള യാത്ര ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യന്‍ പതാകയുള്ള ഗ്യാസ് കാരിയറുകളുടെ ഈ സുരക്ഷിത യാത്ര ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ കപ്പലുകള്‍ക്കുമായി ഒരു പൊതു കരാര്‍ നിലവിലില്ലാത്തതിനാല്‍, ഓരോ കപ്പലിന്റെയും സുരക്ഷയ്ക്കായി പ്രത്യേക ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ പശ്ചിമേഷ്യന്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. യുദ്ധഭീഷണിയെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വര്‍ദ്ധനവും മേഖലയിലെ കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തടസ്സപ്പെട്ടുകിടക്കുന്ന മറ്റ് ഇന്ത്യന്‍ കപ്പലുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാനുമായുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി തുടരുകയാണ്. ലോകവ്യാപാരത്തിന് ആകെ ഭീഷണിയുയര്‍ത്തുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ സ്വന്തം കപ്പലുകളെയും നാവികരെയും സുരക്ഷിതമാക്കാന്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്നത്. അതേ സമയം ഇറാന് പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചനടത്തി. ഫെബ്രുവരി 28-ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി സംസാരിച്ചതായും ഈദ് ആശംസകള്‍ അറിയിച്ചതായും പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഈ ഉത്സവകാലത്ത് പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുന്നതിലും പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മേഖലയിണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ചതായി മോദി പറഞ്ഞു. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇറാന് നല്കുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.
ജർമനിയിലെ മെയിൻ-ടൗണൂസ്-ക്രെയ്സ് ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി
വോൾട്ട് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ്, ഫ്രാങ്ക്ഫർട്ട് സിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മലങ്കര കത്തോലിക്കാ സഭയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്.
ഇതാണ് പെർഫക്റ്റ് ബ്രേക്ക്ഫാസ്റ്റ്
ഇതാണ് പെർഫക്റ്റ് ബ്രേക്ക്ഫാസ്റ്റ്
കേരള രാഷ്ട്രീയത്തില്‍ സജീവമാകുവാന്‍ ആഗ്രഹിച്ചിരുന്നു; മനസ് തുറന്ന് കെ സുധാകരന്
ഹൈക്കമാന്‍ഡിന്റെ പരിമിതി മനസിലാക്കുന്നു,സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുവാന്‍ ആഗ്രഹിച്ചിരുന്നു, വിവാദങ്ങളില്‍ മനസ് തുറന്ന് കെ സുധാകരന്
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയുടെ മരണം; മുഹ്സിനയുടെ ഭർത്താവ് അറസ്റ്റിൽ
മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയുടെ മരണത്തിൽ ഭർത്താവ് ഇബ്രാഹിം അറസ്റ്റിൽ,മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കേരളത്തിൽ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയാകാൻ BJP;ആരോപണങ്ങൾക്കും രാജീവ് ചന്ദ്രശേഖറിന്റെ മറുപടി
സംസ്ഥനാത്തിന്റെ ചരിത്രത്തിൽ ബിജെപി ഏറ്റവും പ്രധാനപ്പെട്ട കക്ഷിയാകുന്ന തെരഞ്ഞെടുപ്പെന്ന് ഉറപ്പിച്ച് രാജീവ് ചന്ദ്രശേഖർ; വി ഡി സതീശന്റെ ആരോപണത്തിലും മരുമകൻ പ്രയോഗത്തിലും മറുപടി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ
ഇറാനെതിരെ ഇറാന്റെ എണ്ണ പ്രയോഗിക്കുക എന്നതായിരുന്നു യുഎസിന്റെ തന്ത്രം. ഇക്കാര്യം സ്കോട്ട് ബസ്സന്റ് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് വഴങ്ങാൻ ഇറാൻ തയ്യാറാകുന്നില്ല.
ആദ്യം 10 ഗ്രാം ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ 15 മിനിറ്റ് നേരം കുതിർക്കാൻ ആയി വയ്ക്കാം, ഒരു ഇളനീർ പൾപ്പ് മുഴുവനായി ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തെടുത്തു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം, ഒരല്പം പാലു കൂടെ ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. ഇനി ഒരു പാനിലേക്ക് അര ലിറ്റർ പാൽ ചേർത്തു കൊടുക്കാം, ശേഷം സ്റ്റോവ് ലേക്ക് വെച്ചുകൊടുത്തു ചൂടാക്കുക, അതേസമയം കുതിർക്കാൻ ആയി വച്ച ചൈനാഗ്രാസ് സ്റ്റോവ് ലേക്ക് മാറ്റിവയ്ക്കുക, ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കണം.പാൽ ചൂടായി വന്നാൽ അരക്കപ്പ് പഞ്ചസാരയും, 1/3 കപ്പ് മിൽക്ക് മൈഡും , ചേർത്തു കൊടുത്തു വീണ്ടും നല്ലതുപോലെ ഇളക്കുക.
എണ്ണ കുടിക്കാത്ത, മൊരിഞ്ഞ പക്കാവട! ഈ അളവിൽ മാവ് തയ്യാറാക്കി നോക്കൂ
ദോശ ഇഡ്ഡലി മാവ് സവാള ഒന്ന് ഇഞ്ചി
'ഇനി ഇറാൻ ഒരു ഭീഷണി ആകരുത്..ഈ യുദ്ധം അതിനുള്ള അവസാന അവസരമായി അമേരിക്കയും ഇസ്രായേലും കാണുന്നു'
'ഇനി ഇറാൻ ഒരു ഭീഷണി ആകരുത്..ഈ യുദ്ധം അതിനുള്ള അവസാന അവസരമായി അമേരിക്കയും ഇസ്രായേലും കാണുന്നു'; എറൗണ്ട് ആൻഡ് എസൈഡിൽ മുൻ അംബാസിഡർ ഡോ. മോഹൻകുമാർ
മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു!
പതിനാറ് വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വീണ്ടുമെത്തുകയാണ് കഥകളി കലാകാരൻ 'വരദനുണ്ണി'. മലയാളികളുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥമാക്കി സംവിധാനം ചെയ്ത്,
ജനങ്ങളെ വഞ്ചിക്കുന്ന സിപിഎമ്മിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയമാണ് ഞങ്ങൾക്ക് ഗുണം;രാജീവ് ചന്ദ്രശേഖർ
70 ശതമാനമെങ്കിലും ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാർ സംസാരിച്ചില്ലെങ്കിൽ അതിനായി പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, ബാക്കി 30% എന്തുവേണമെങ്കിലും ചെയ്തോ, മുണ്ടും രാഷ്ട്രിയവും തമ്മിൽ എന്താണ് ബന്ധം: രാജീവ് ചന്ദ്രശേഖർ
ഹോർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ ഉൾപ്പെടെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ്പെസഷ്കിയാനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാവൂര്‍.

30 C