47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് മഴ പെയ്തേക്കും; 20 വരെ ഇടത്തരം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം∙ കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. മാർച്ച് 16 മുതൽ 20 വരെയുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ശ്രീലങ്കൻ തീരം സമീപം മന്നാർ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമർദ പാത്തി നിലനിൽക്കുന്നു. വടക്കൻ കർണാടകയുടെ ഉൾഭാഗം മുതൽ തെക്കൻ കർണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു.
പ്രേതബാധ; 24 വര്‍ഷം കഴിഞ്ഞിട്ടും സിനിമ ചിത്രീകരിച്ച ഫ്ളാറ്റ് ഒഴിഞ്ഞു കിടക്കുന്നു
കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജു ചിറയത്തിന്റെ കൂടുമാറ്റം
നേമത്ത് രാജീവ് ചന്ദ്രശേഖർ; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ബെംഗളൂരു: രാജ്യത്ത് പാചകവാതക (എല്‍.പി.ജി) ക്ഷാമം ഹോട്ടല്‍ മേഖലകളിലടക്കം കടുത്ത പ്രതിസന്ധി ഉയര്‍ത്തുന്നതിനിടെ ബെംഗളൂരുവിലെ ഒരു കഫേ ഉപഭോക്താവില്‍ നിന്ന് 'ഗ്യാസ് ക്രൈസിസ് ചാര്‍ജ്' ഈടാക്കിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ബെംഗളൂരുവിലെ 'തിയോ കഫേ' (Theo Cafe) നല്കിയ ബില്ലാണ് ഇപ്പോള്‍ ചര്‍ച്ചക്ക് തിരികൊളുത്തിയിരിക്കുന്നത്. രണ്ട് ഗ്ലാസ് മിന്റ് നാരങ്ങാവെള്ളം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനാണ് ഭക്ഷണശാല അഞ്ച് ശതമാനം അധിക തുക 'ഗ്യാസ് ചാര്‍ജ്' ഇനത്തില്‍ ചുമത്തിയത്. ബില്ലിലെ കണക്കുകള്‍ ഇങ്ങനെ; മിന്റ് ലെമനേഡ് (രണ്ടെണ്ണം): 358 രൂപ (ഒന്നിന് ?179 വീതം) ഡിസ്കൗണ്ട് (5%): 17.90 രൂപ കുറച്ചു നികുതികള്‍: ജി.എസ്ടി. (CGST, SGST - 2.5% വീതം) കൂട്ടിച്ചേര്‍ത്തു ഗ്യാസ് ക്രൈസിസ് ചാര്‍ജ് (5%): 17.01 രൂപ അധികമായി ഈടാക്കി ആകെ തുക: 374 രൂപ നാരങ്ങാവെള്ളം ഉണ്ടാക്കാന്‍ ഗ്യാസ് ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു തുക ഈടാക്കിയത് യുക്തിരഹിതമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. 'നാരങ്ങ ചൂടാക്കിയാണോ നിങ്ങള്‍ വെള്ളം ഉണ്ടാക്കുന്നത്?' എന്നും 'നാരങ്ങാവെള്ളത്തില്‍ ഗ്യാസ് നിറക്കുന്നുണ്ടോ?' എന്നും പരിഹാസരൂപേണ ആളുകള്‍ ചോദിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയില്‍ എല്‍.പി.ജി ക്ഷാമത്തിന് കാരണമായത്. ഇത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ പല ഹോട്ടലുകളും മെനു പരിമിതപ്പെടുത്തുകയും ചില വിഭവങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലക്ക് ഗ്യാസ് വാങ്ങേണ്ടി വരുന്നത് മൂലമാണ് ഇത്തരം അധിക ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന് ഹോട്ടലുടമകള്‍ വാദിക്കുന്നുണ്ടെങ്കിലും, ഇത് നിയമവിരുദ്ധമാണെന്ന് ഹോട്ടല്‍ അസോസിയേഷനുകള്‍ പ്രതികരിച്ചു. ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാചകവാതകത്തിനായി വലിയ ക്യൂവാണ് ദൃശ്യമാകുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജോമി ജോസ് പറഞ്ഞ കരുതൽ കഥ
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കഥയെഴുതി സംവിധാനം ചെയ്ത “കരുതൽ’ എന്ന ചിത്രം പ്രേക്ഷകരിൽ നേർത്ത നോവു പടർത്തിയ ഒന്നായിരുന്നു. വലിയ വീടുകളിൽ തനിച്ചായിപ്പോകുന്ന പ്രായമായ മാതാപിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു ഫോൺവിളിക്കും കരുതൽ സ്പർശത്തിനും കാത്തിരിക്കുന്നവരുടെ കഥ.. സിനിമയെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു… ഈ പ്രമേയം തെരഞ്ഞെടുക്കാനുള്ള കാരണം? കാലത്തിന് അനിവാര്യമായ പ്രമേയമാണെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ നാട്ടിൽ ഒട്ടേറെയുണ്ട്. പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കൾ നാട്ടുകാർ എന്തുപറയും എന്ന ന്യായംവച്ച് ഇവരെ സംരക്ഷണകേന്ദ്രങ്ങളിലാക്കാനും തയാറാകുന്നില്ല. വിദേശങ്ങളിൽ. പലപ്പോഴും ഈ മാതാപിതാക്കളുടെ ജീവനുപോലും മോഷ്ടാക്കളിൽനിന്നൊക്കെ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമയെക്കുറിച്ചു ചിന്തിച്ചത്. മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോഴുണ്ടായ വ്യത്യാസം? ഷോർട്ട്ഫിലിമുകളാണ് ഞാൻ മുന്‍പു ചെയ്തിരുന്നത്. പെട്ടെന്ന് ബിഗ് സ്ക്രീനിലേക്കു… The post ജോമി ജോസ് പറഞ്ഞ കരുതൽ കഥ appeared first on RashtraDeepika .
നിയമസഭതിരഞ്ഞെടുപ്പ് ; ഐഎസ്ജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തിരുവല്ലയിൽ മാത്യു ടി തോമസ്
പാലക്കാട്: എല്‍ഡിഎഫ് ഘടകകക്ഷിയായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്ജെഡി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ് തിരുവല്ലയില്‍ അഡ്വ. മാത്യു ടി തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന കോവളം സീറ്റില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച നടത്തും. കോവളം സീറ്റില്‍ തര്‍ക്കമുണ്ടെന്നും പ്രശ്നങ്ങള്‍ ഇന്നുതന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെത്തന്നെ കോവളത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ മത്സരിക്കാൻ തീരുമാനമായി. കുട്ടനാട്ടിൽ നിലവിലെ എംഎൽഎയായ തോമസ് കെ തോമസ് തന്നെ മത്സരിക്കും. എൻസിപിയുടെ സ്ഥാനാർത്ഥി പട്ടിക ശരത് പവാർ എൽഡിഎഫ് കൺവീനർക്ക് കൈമാറി.
തളിപ്പറമ്പില്‍ പി കെ ശ്യാമളയ്ക്കെതിരേ മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന് മല്‍സരിച്ചേക്കും
കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന് വിമതനായി മല്‍സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ടി കെ ഗോവിന്ദനുമായി ഫോണില്‍ സംസാരിച്ചു. തളിപ്പറമ്പ് സീറ്റ് ഒഴിച്ചിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു നിര്‍ദേശം നല്കി. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന് തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഹാന്‍ വീവ് ചെയര്‍മാനുമാണ് ടി കെ ഗോവിന്ദന്. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി കെ ഗോവിന്ദന്. നേരത്തെ പി കെ ശ്യാമളയെ മല്‍സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് ടി കെ ഗോവിന്ദന്. നേരത്തെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുമെന്ന് കുഞ്ഞികൃഷ്ണന് പ്രഖ്യാപിച്ചിരുന്നു. ഇക്കുറി തളിപ്പറമ്പില്‍ മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിലെ പ്രതിഷേധമാണ് ടി കെ ഗോവിന്ദന് ഉയര്‍ത്തുന്നത്. പി കെ ശ്യാമളയ്ക്ക് ജനപിന്തുണയില്ലെന്ന് ചില പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദന്റെ താല്പര്യപ്രകാരമാണെന്ന് ടി കെ ഗോവിന്ദന് ആരോപിച്ചിരുന്നു.
ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവർ ഉൾപ്പെട്ട യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായതും കെട്ടിച്ചമച്ചതുമായ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാരടക്കം 35 പേരെ അറസ്റ്റ് ചെയ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ഉത്തരവിട്ടു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം (WAM) റിപ്പോർട്ട് ചെയ്തതനുസരിച്ച്, കസ്റ്റഡിയിലെടുത്തവരെ വേഗത്തിലുള്ള വിചാരണയ്ക്കായി കൈമാറിയിട്ടുണ്ട്. പിടിയിലായവരിൽ വിവിധ രാജ്യക്കാരായ 25 പേരുടെ പുതിയ പട്ടികയിൽ 17 ഇന്ത്യക്കാരുണ്ട്. ഇതിനുപുറമെ, ശനിയാഴ്ച അറസ്റ്റ് ചെയ്ത രണ്ട് ഇന്ത്യക്കാരടക്കം പത്ത് പേർ വേറെയുമുണ്ട്. പൊതു ക്രമസമാധാനം തകർക്കാനും അസ്ഥിരതയുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള വ്യാജ വിവരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങളും തടയുന്നതിനായി നടത്തിയ നിരീക്ഷണത്തിന് പിന്നാലെയാണ് ഈ നടപടിയെന്ന് അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പ്രസ്താവനയിൽ പറഞ്ഞു.
ഐപിഎല്‍ 2026: ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും; നേർക്കുനേർ പോരില്‍ കേമനാര്?
മുംബൈയും ചെന്നൈയും തമ്മിലുള്ള 41 എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്കാണ് ആരാധകര്‍ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ളത്
കോളിങ് ബെല്‍ അടിച്ചു, വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു
കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു മോഷണം
ഇനി സിപിഎമ്മിൽ നിൽക്കാനാകില്ല, പാർട്ടിമായുള്ള ബന്ധം ഉപേക്ഷിക്കുന്നു: TK ഗോവിന്ദന്
മൂന്ന് ടേം എംഎൽഎ ആയി നാലാം തവണ ഭാര്യയെ എംഎൽഎ ആക്കണമെന്നാണ് എംവി ഗോവിന്ദന് പറഞ്ഞത്, ഇനി സിപിഎമ്മിൽ നിൽക്കാൻ കഴിയില്ല; പാർട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ടികെ ഗോവിന്ദന്
മാങ്ങ ചമ്മന്തി എളുപ്പത്തിൽ ഉണ്ടാക്കാം
മാങ്ങ –ഒന്ന് പച്ചമുളക് – 5 തേങ്ങ – പകുതി ചിരവിയത് ഇഞ്ചി -ചെറിയ കഷണം ചുവന്നുള്ളി – 3 അല്ലി വേപ്പില – 2 തണ്ട്
ഇന്ന് പാര്‍ട്ടിയിൽ കാണുന്നത് ധാർമ്മികതയ്ക്ക്, സംഘാടന രീതിക്കെതിരായ തീരുമാനം: ടി കെ ഗോവിന്ദൻ
ആറ് പതിറ്റാണ്ടായി ഈ പാര്‍ട്ടിയിൽ പ്രവര്‍ത്തിക്കുന്നു, ഇതുവരെ കാണാത്ത ചില പ്രവണതകൾ, സംഘാടന രീതിക്കും ധാര്‍മ്മികതയ്ക്കും എതിരായ തീരുമാനങ്ങളാണ് പാര്‍ട്ടിയിൽ നടക്കുന്നത്: ടി കെ ഗോവിന്ദൻ
പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമായ ശ്രമത്തിലൂടെ: ടി കെ ഗോവിന്ദൻ
പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമായ ശ്രമത്തിലൂടെ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞ കണക്കാണ് സത്യം: ടി കെ ഗോവിന്ദൻ
'മത്സരിച്ചാൽ പിന്തുണക്കാം'; ടികെ ഗോവിന്ദനെ UDF പിന്തുണച്ചേക്കും, ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം ഉടന്‍
'മത്സരിച്ചാൽ പിന്തുണക്കാം'; ടികെ ഗോവിന്ദനെ UDF പിന്തുണച്ചേക്കും, തളിപ്പറമ്പിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി ഡിസിസി അധ്യക്ഷൻ, ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം ഉടന്‍
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, വട്ടിയൂര്‍ക്കാവ് ആര് ശ്രീലേഖ... ബിജെപിയുടെ ആദ്യ പട്ടിക പുറത്ത്
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, വട്ടിയൂര്‍ക്കാവ് ആര് ശ്രീലേഖ,വി മുരളധീരൻ കഴക്കൂട്ടത്തും തൃശൂരില്‍ പത്മജ വേണുഗോപാലും... 47 പേരുമായി ബിജെപിയുടെ ആദ്യ പട്ടിക പുറത്ത്
ഇനിയും പൊട്ടിത്തെറിയുടെ വക്കിലെത്തിയാൽ കേരളം ബംഗാളാകും: വി കുഞ്ഞികൃഷ്ണൻ
കേരളത്തിലാകെ അസംതൃപ്ത വിഭാഗം കൂടിവരികയാണ്, നേതൃത്വം തീരുമാനിക്കും അത് അംഗീകരിച്ചുകൊള്ളണം എന്ന നിലപാടാണ്, പൊട്ടിത്തെറിയുടെ വക്കിലെത്തിയാൽ കേരളം ബംഗാളാകും; പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ
കണ്ണൂര്‍ : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഒരിക്കല്‍ കൂടി അവസരം ഇല്ലാതെ പി. ജയരാജന്. ബന്ധു നിയമനത്തില്‍ മുഖം നഷ്ടപ്പെട്ട ഇ. പി ജയരാജനും ,ജയരാജന്മാരും സീറ്റ് ഇല്ലാതെ തിരഞ്ഞെടുപ്പില്‍ ക്യാമിയോ റോളുകളിലേയക്ക ഒതുങ്ങി നില്ക്കുന്നു . ഒരുകാലത്ത് പിണറായി വിജയനും, ഇ.പി, എം വി, പി ജയരാജന്‍മ്മാരും ചേര്‍ന്നാല്‍ ഫലത്തില്‍ അത് സിപിഎം സെക്രട്ടേറിയേറ്റായി. പക്ഷേ ഈ തിരഞ്ഞെടുപ്പോടെ ആ ഫോര്‍മുലക്ക് അന്ത്യമായിരിക്കയാണ് നിലവില്‍ പാര്‍ട്ടിയില്‍ പിണറായി -വിജയന് ഗോവിനന്ദന് യുഗം ആരംഭിച്ചിരിക്കുന്നത് . സിപിഐഎമ്മില്‍ മക്കളെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കാത്ത ഏക നേതാവാണ് പി ജയരാജന്. അഴിമതി വിരുദ്ധ പ്രതിഛായയയുണ്ട്. ആര്‍ക്കുമുന്നിലും തലകുനിക്കാതെ നിലക്കും.സാധാരണക്കാരായി ചെറിയ ജോലികള്‍ ചെയ്താണ് അദ്ദേഹത്തിന്റെ മക്കള്‍ ജീവിക്കുന്നതാണ്. എന്നാല്‍ പിണറായിയുടെ മകന് വിവേക് കിരണിനെയും, മകള്‍ വീണയെയും ചൊല്ലിയെല്ലാം എന്തെല്ലാം വിവാദങ്ങളാണ് ഉണ്ടായത്. എടിഎം കാര്‍ഡുപോലും ഇല്ലാത്ത ജയരാജനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന അദ്ദേഹത്തെ, 2019-ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചതുതന്നെ, ഒതുക്കാനാണെന്ന് ആരോപണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടിതുമില്ല. പ്രായകൂടതല് കാരണം ഇനി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റലേയക്ക്പരിഗണിക്കാതെ പി. ജയരാജന് കണ്ണൂരില്‍ തന്നെ ചുരങ്ങുന്നത് മാത്രമാകും . ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആയിരിക്കെ, പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയ സംഭവവും വീണ്ടും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധം തണുപ്പിക്കുക ലക്ഷ്യമിട്ടാണ്, ജില്ലയിലെ താഴേത്തട്ടിലെ പ്രവര്‍ത്തര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പി ജയരാജനു തന്നെ തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല നല്കാന് സിപിഎം നേതൃത്വം തീരുമാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ വലിയ ശ്രദ്ധ വേണമെന്ന് ജില്ലാ കമ്മിറ്റിയ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പി കെ ശ്യാമളയ്ക്കെതിരായ വ്യക്തിപരമായ എതിര്‍പ്പ് തിരിച്ചടിയാകുമോയെന്നും സിപിഎം ജില്ലാ നേതൃത്വം ഭക്കുന്നുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ അടക്കമുള്ള പ്രദേശങ്ങളില്‍ പി ജയരാജനെ പിന്തുണയ്ക്കുന്ന നിരവധി പ്രവര്‍ത്തകര്‍ ഉണ്ട്. അവരുടെയെല്ലാം പ്രതിഷേധം തണുപ്പിക്കുക കൂടി ജയരാജനെ നിയോഗിച്ചതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. അതേസമയം 56 സിറ്റിംഗ് എം.എല്‍.എമാരെ നിലനിര്‍ത്തിക്കൊണ്ടുള്ള പട്ടികയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇത് പുതിയ മുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം കുറച്ചു. 2021-ല്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്ന രണ്ട് ടേം നിബന്ധന ഇത്തവണ ഒഴിവാക്കി. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പരീക്ഷണങ്ങള്‍ക്ക് മുതിരാതെ സുരക്ഷിതമായ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതാണ് യുവനിരയെ അവഗണിക്കാന്‍ കാരണമായതെന്ന് പറയുന്നു. സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്നും പരാതിയുണ്ട്. സിപിഎം മത്സരിക്കുന്ന 86 സീറ്റുകളില്‍ 10 വനിതാ സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. ഇത് ഏകദേശം 12-13% മാത്രമാണ്.
മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ സണ്ണി ജോസഫ്
സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
സിപിഎമ്മിന് നാണക്കേടും തിരിച്ചടിയുമായി T K ഗോവിന്ദന്റെ ഇറങ്ങിവരവ്
സിപിഎമ്മിന് നാണക്കേടും തിരിച്ചടിയുമായി T K ഗോവിന്ദന്റെ ഇറക്കം; കഴിഞ്ഞ 50 വര്‍ഷമായി പാര്‍ട്ടിയുടെ സാനിധ്യമായിരുന്ന T K ഗോവിന്ദൻ പാര്‍ട്ടി വിടുന്നത് പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ എതിര്‍ത്ത്
ഗെയിലിന്റെ റെക്കോര്‍ഡ് ലക്ഷ്യമിടുന്ന വൈഭവ് സൂര്യവംശി; ബോസ് ബേബി തൂക്കുമോ ഐപിഎല്‍
തന്റെ കന്നി ഐപിഎല്ലില്‍ പൊലും ബൗളര്‍മാരെ നേരിടുന്നതില്‍ ഒരുവിധ ദയയും കാണിച്ചിട്ടില്ല വൈഭവ്. 2026 സീസണിന് വൈഭവ് എത്തുന്നത് പരിചയസമ്പത്തിന്റെ ആത്മവിശ്വാസത്തില്‍ക്കൂടിയാണ്
എപ്പോഴും ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ കാരണം ഇതാകാം
എപ്പോഴും ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ കാരണം ഇതാകാം
എന്‍. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി. മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും.
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. മുതിർന്ന നേതാവ് എ.എ. അസീസ് ആണ് സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. പാർട്ടി അഞ്ച് സീറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീണ്ടും ജനവിധി തേടും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. പാർട്ടിയുടെ യുവജനസംഘടനയായ ആർവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂർ. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ. അതേസമയം പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിച്ചാൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ധാരണയായിട്ടുണ്ട്. ഇന്നുചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആർഎസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. The post അങ്കം കുറിക്കാൻ തയാറായി ആർഎസ്പി; തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് വിഷ്ണു മോഹൻ appeared first on RashtraDeepika .
രാജീവ് ചന്ദ്രശേഖർ നേമത്ത്, ശോഭ പാലക്കാട്, ശ്രീലേഖ വട്ടിയൂർക്കാവിൽ;ആദ്യ ഘട്ട പട്ടികയുമായി ബിജെപി
സിപിഎമ്മിനും സിപിഐയ്ക്കും പിന്നാലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളും സീറ്റുകളും അറിയാം മഞ്ചേശ്വരം -
കെ എം ഷാജിയ്ക്കെതിരെ കാസർകോട് മണ്ഡലത്തിൽ പോസ്റ്ററുകൾ. കെഎം ഷാജിയെ കാസർകോട് സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു എന്നാണ് പോസ്റ്ററിൽ ഉള്ളത്
രോഹിതിന്റെ കണ്ണീരിൽ നിന്ന് ഉയിര്‍പ്പ്; വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ഇന്ത്യ സര്‍വാധിപത്യത്തിലേക്കോ
2024വരെ ആ വലിയ കടമ്പയ്ക്ക് മുന്നില്‍ പലകുറി വീണവര്‍ അത് മറികടക്കാൻ പ്രാപ്തമായിരിക്കുന്നു, അല്ല അവരെ പ്രാപ്തമാക്കി. ദ്രാവിഡ് പറഞ്ഞതുപോലെ സുവര്‍ണകാലം തന്നെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന് എന്നിവരും മത്സരിക്കും. സമീപകാലത്ത് സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരില്‍ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജര്‍ രവിയും, പാലായില്‍ ഷോണ്‍ ജോര്‍ജും, പൂഞ്ഞാറില്‍ കേന്ദ്രമന്ത്രി പി.സി. ജോര്‍ജും സ്ഥാനാര്‍ഥികളാകും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഡ്വ. പി. സുധീറുമാണ് പട്ടികയിലിടം പിടിച്ചിരിക്കുന്നത്. ഉദുമയില്‍ മാനുലാല്‍ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം., പയ്യന്നൂരില്‍ എ.പി. ഗംഗാധരന്, അഴീക്കോട് കെ.കെ. വിനോദ് കുമാര്‍, കണ്ണൂരില്‍ സി. രഘുനാഥ്. വയനാട് മേഖലയില്‍ മാനന്തവാടിയില്‍ (ST) പി. ശ്യാം രാജും സുല്‍ത്താന്‍ബത്തേരിയില്‍ (ST) കവിത എ.എസും മത്സരിക്കും. കോഴിക്കോട് ജില്ലയില്‍ വടകരയില്‍ അഡ്വ. കെ. ദിലീപ്, കുറ്റ്യാടിയില്‍ രാമദാസ് മണലേരി, നാദാപുരത്ത് സി.പി. വിപിന്‍ ചന്ദ്രന്, കൊയിലാണ്ടിയില്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന്, പേരാമ്പ്രയില്‍ എം. മോഹനന് മാസ്റ്റര്‍, ബാലുശ്ശേരിയില്‍ (SC) സി.പി. സതീശന്, എലത്തൂരില്‍ ടി. ദേവദാസ്, കോഴിക്കോട് സൗത്തില്‍ ടി. രനീഷ്, ബേപ്പൂരില്‍ അഡ്വ. കെ.പി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വി.കെ. സജീവന് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഷൊര്‍ണൂരില്‍ ശങ്കു ടി. ദാസ്, മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍, ചേലക്കരയില്‍ (SC) കെ. ബാലകൃഷ്ണന്, മണലൂരില്‍ അഡ്വ. കെ.കെ. അനീഷ് കുമാര്‍, ഇരിങ്ങാലക്കുടയില്‍ സന്തോഷ് ചേരാകുളം, ദേവികുളത്ത് (SC) എസ്. രാജേന്ദ്രന്, വൈക്കത്ത് (SC) കെ. അജിത്, കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. ജോര്‍ജ് കുര്യന് എന്നിവരും മത്സരരംഗത്തുണ്ട്. അമ്പലപ്പുഴയില്‍ അരുണ്‍ അനിരുദ്ധന്, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാര്‍, തിരുവല്ലയില്‍ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയില്‍ വി.എസ്. ജിതിന് ദേവ്, കുന്നത്തൂരില്‍ (SC) രാജി പ്രസാദ്, കൊട്ടാരക്കരയില്‍ ആര്. രശ്മി, ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാര്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, പാറശ്ശാലയില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍ എന്നിവരെയും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തില്‍ മൂന്നാം തുടര്‍ ഭരണം എല്‍ ഡി എഫ് ലക്ഷ്യമിടുമ്പോള്‍ അധികാര വഴിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക 1. മഞ്ചേശ്വരം - കെ സുരേന്ദ്രന് 2. ഉദുമ -മനുലാല്‍ മേലോത്ത് 3. കാഞ്ഞങ്ങാട് - ബല്‍രാജ് എം 4. പയ്യന്നൂര്‍ - എ പി ഗംഗാധരന് 5. അഴീക്കോട് - കെ കെ വിനോദ് കുമാര്‍ 6. കണ്ണൂര്‍ - സി രഘുനാഥ് 7. മാനന്തവാടി - പി ശ്യാം രാജ് 8. സുല്‍ത്താന്‍ബത്തേരി- കവിത എ എസ് 9. വടകര - അഡ്വ. കെ ദിലീപ് 10. കുറ്റ്യാടി - രാമദാസ് മണലേരി 11. നാദാപുരം - സി പി വിപിന്‍ ചന്ദ്രന് 12. ക്വിലാണ്ടി - സി ആര് പ്രഫുല്‍ കൃഷ്ണന് 13. പേരാമ്പ്ര - എം മോഹനന് മാസ്റ്റര്‍ 14. ബാലുശ്ശേര - സി പി സതീശന് 15. എലത്തൂര്‍ - ടി ദേവദാസ് 16. കോഴിക്കോട് നോര്‍ത്ത് - നവ്യ ഹരിദാസ് 17. കോഴിക്കോട് സൗത്ത് - ടി റനീഷ് 18. ബേപ്പൂര്‍ - അഡ്വ. കെ പി പ്രകാശ് ബാബു 19. കുന്നമംഗലം - വി കെ സജീവന് 20. ഷൊര്‍ണൂര്‍ - സങ്കു ടി ദാസ് 21. ഒറ്റപ്പാലം - മേജര്‍ രവി 22. മലമ്പുഴ - സി കൃഷ്ണകുമാര്‍ 23. പാലക്കാട് - ശോഭാ സുരേന്ദ്രന് 24. ചേലക്കര - കെ ബാലകൃഷ്ണന് 25. മണലൂര്‍ - അഡ്വ. കെ കെ അനീഷ് കുമാര്‍ 26. തൃശൂര്‍ - പത്മജ വേണുഗോപാല്‍ 27. ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം 28. ദേവികുളം - എസ്. രാജേന്ദ്രന് 29. പാലാ - ഷോണ്‍ ജോര്‍ജ് 30. വൈക്കം- കെ അജിത്ത് 31. കാഞ്ഞിരപ്പള്ളി - അഡ്വ. ജോര്‍ജ് കുര്യന് 32. പൂഞ്ഞാര്‍ - പി സി ജോര്‍ജ്ജ് 33. അമ്പലപ്പുഴ -അരുണ്‍ അനിരുദ്ധന് 34. ഹരിപ്പാട് - സന്ദീപ് വാചസ്പതി 35. ചെങ്ങന്നൂര്‍ - എം വി ഗോപകുമാര്‍ 36. തിരുവല്ല - അനൂപ് ആന്റണി ജോസഫ് 37. കരുനാഗപ്പള്ളി -വി എസ് ജിതിന് ദേവ് 38. കുന്നത്തൂര്‍ - രാജി പ്രസാദ് 39. കൊട്ടാരക്കര - ആര് രശ്മി 40. ചാത്തന്നൂര്‍ - ബി ബി ഗോപകുമാര്‍ 41. ആറ്റിങ്ങല്‍ - അഡ്വ. പി സുധീര്‍ 42. നെടുമങ്ങാട് - യുവരാജ് ഗോകുല്‍ 43. കഴക്കൂട്ടം - വി മുരളീധരന് 44. വട്ടിയൂര്‍ക്കാവ് - ആര്ശ്രീലേഖ 45. നേമം - രാജീവ് ചന്ദ്രശേഖര്‍ 46. പാറശ്ശാല - അഡ്വ. ഗിരീഷ് നെയ്യാര്‍ 47. കാട്ടാക്കട - പി കെ കൃഷ്ണദാസ്
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ ആസൂത്രിത ശ്രമം നടന്നു
കഴിഞ്ഞ 25 വർഷമായി ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറാണ് ബിജു ചിറയത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച കൗൺസിലറായ ബിജു ഇടത് പാളയത്തിലേക്ക് പോകുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.
ദിവസവും ചീര കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
നിരവധി ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മറ്റ് ഗുണങ്ങൾ ഇതാണ്.
നാടൻ രസം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു
തക്കാളി – 4 എണ്ണം പച്ചമുളക് – 4 എണ്ണം മല്ലിയില – കപ്പ് പുളി – നാരാങ്ങാ വലുപ്പത്തില്‍ സാമ്പാര്‍ പരിപ്പ് വേവിച്ചത് – കപ്പ് മുളക് പൊടി – 2 ടീസ്പൂണ്‍
ജനപ്രിയ പദ്ധതികൾക്കിടെ, ഇസ്രയേലിന്റെ കെണിയിൽ വീണ ട്രംപ്; ഇറാൻറെ പ്രതിരോധവും
യുദ്ധവിരുദ്ധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ട്രംപ് ഇറാനുമായി യുദ്ധം തുടങ്ങിയത് അദ്ദേഹത്തിന്റെ അനുയായികളിൽ കടുത്ത അമർഷമുണ്ടാക്കി. ഈ യുദ്ധം അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമ്പോഴും, സൈനിക-വ്യവസായ സമുച്ചയത്തിന് ഇത് എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും ലേഖനം ചർച്ചചെയ്യുന്നു.
'വൈപ്പര്‍' മാല്‍വെയര്‍ ഭീഷണി; ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍
ദുബയ്: ഡാറ്റ മുഴുവനായും ഇല്ലാതാക്കി കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന 'വൈപ്പര്‍' മാല്‍വെയറിനെതിരേ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. ഡാറ്റ മായ്ച്ചുകളയുകയും സിസ്റ്റങ്ങളെ തകരാറിലാക്കുകയും ചെയ്യുന്ന അപകടകാരിയായ സോഫ്റ്റ്വെയറുകളിലൊന്നാണ് വൈപ്പര്‍ മാല്വെയറെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ സൈബര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കൗണ്‍സില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യക്തികളും സ്ഥാപനങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കി. വ്യക്തികള്‍ സിസ്റ്റങ്ങളും സോഫ്റ്റ്വെയറുകളും സ്ഥിരമായി അപ്ഡേറ്റ് ചെയ്യണമെന്നും സംശയാസ്പദമായ ലിങ്കുകളും വിശ്വാസമില്ലാത്ത ഫയലുകളും തുറക്കാതിരിക്കണമെന്നും നിര്‍ദേശിച്ചു. അതോടൊപ്പം പ്രധാനപ്പെട്ട ഡാറ്റയുടെ സ്ഥിരമായ ബാക്കപ്പ് സൂക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ വേര്‍തിരിച്ചുള്ള (ഐസൊലേറ്റഡ്) ബാക്കപ്പ് സംവിധാനം ഒരുക്കുകയും അവ പതിവായി പരിശോധിക്കുകയും വേണം. കൂടാതെ ആക്സസ് അനുമതികള്‍ കര്‍ശനമായി നിയന്ത്രിക്കുകയും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി. ഭർത്താവ് കൊല്ലം സുധിയുടെ പേര് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തവർക്ക് വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചാണ് അവർ മറുപടി നൽകിയത്
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണച്ചാലും സ്വീകരിക്കും
ഇ-സ്കൂട്ടർ വിപണിയിൽ ഓഫർ പെരുമഴ: കാരണമെന്ത്?
പിഎം ഇ- ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി 2026 മാർച്ചിൽ അവസാനിക്കുന്നതിനാൽ, ഓല, ആതർ, റിവോൾട്ട് തുടങ്ങിയ കമ്പനികൾ ഉപഭോക്താക്കൾക്കായി വൻ കിഴിവുകൾ പ്രഖ്യാപിച്ചു. ഈ പരിമിതകാല ഓഫറുകളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, സൗജന്യ ഇൻഷുറൻസ്, വാറന്റി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു
കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടിയുടേത് ധാർമികത ഇല്ലാത്ത നടപടിയെന്നും അദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ്ടി.കെ. ഗോവിന്ദൻ നിലപാട്
ഒന്ന്-രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ശിവാലിക് കപ്പല്‍ ഇന്ത്യന്‍ തീരമണയും
ന്യൂഡല്‍ഹി : പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറപ്പെട്ട ശിവാലിക് എല്‍പിജി കാരിയര്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് നീങ്ങുകയാണ്. കപ്പല്‍ ഇന്ന് വൈകുന്നേരം 5 മണിയോടെയോ അല്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷമോ എത്തുമെന്നാണ് വിവരം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ രാജേഷ് കുമാര്‍ സിന്‍ഹ ഇക്കാര്യം അറിയിച്ചു. കപ്പല്‍ എത്തുന്നതിനു മുമ്പ്, ആവശ്യമായ എല്ലാ ഡോക്യുമെന്റേഷന് പ്രക്രിയയും മുന്‍ഗണനാ ബെര്‍ത്തിംഗും, മറ്റ് ക്രമീകരണങ്ങളും തുറമുഖത്ത് നടത്തിയിട്ടുണ്ടെന്നും, അതിനാല്‍ ഈ കപ്പലില്‍ നിന്ന് ചരക്ക് ഇറക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് സിന്‍ഹ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ കപ്പലുകളുമായും അതിലെ ജീവനക്കാരുമായും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെതന്യാഹു കൊല്ലപ്പെട്ടോ? ആദ്യ വീഡിയോ എഐ എന്ന് വിമർശനം; പിന്നാലെ പുതിയ വീഡിയോ പുറത്ത്
താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ ഇറാനിയൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജ വാർത്തകളെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. ജെറുസലേമിലെ ഒരു കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം പരിഹാസരൂപേണ ഈ വാർത്തകളോട് പ്രതികരിച്ചത്. മുൻപുണ്ടായ എഐ വിവാദത്തിനും അദ്ദേഹം വീഡിയോയിലൂടെ മറുപടി നൽകി.
Tawakkalna App: ഡ്രോണോ മിസൈലോ കണ്ടാൽ റിപ്പോർട്ട് ചെയ്യാം, പുതിയ സംവിധാനമൊരുക്കി സൗദി
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സംശയാസ്പദമായ ഡ്രോണുകളും മിസൈലുകളും റിപ്പോർട്ട് ചെയ്യാൻ സൗദി പ്രതിരോധ മന്ത്രാലയം 'തവക്കൽന' ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. ദേശീയ സുരക്ഷയിൽ പൊതുജനങ്ങളെ പങ്കാളികളാക്കി, വേഗത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
വാഹനങ്ങൾ ഏതുമായിക്കോട്ടെ നമ്മൾ യാത്ര ചെയ്യുന്പോൾ പാലിക്കേണ്ട ചില മര്യാദകളൊക്കെയുണ്ട്. അതിപ്പോ മറ്റുള്ളവനോടു പരിഗണനയും നാം കാണിക്കേണ്ടതായുണ്ട്. ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ നാം അതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. യാത്രാവേളയിൽ കുട്ടികളുടെ ഭാഗത്തു നിന്നുമുണ്ടായ ഒരു വീഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിൽ നിന്നും അവർ പേപ്പർ കുഞ്ഞ് കുഞ്ഞ് കഷണങ്ങൾ ആക്കി പറത്തിവിട്ടു. അവയെല്ലാം പറന്ന് വന്ന് റോഡിൽ വീണുകിടന്നു. എന്നാൽ ഇത് കണ്ട് ഒരു യാത്രക്കാരൻ അക്കാര്യം കുട്ടികളോട് ചോദ്യം ചെയ്തു. കുട്ടികളുടെ സുരക്ഷയെ മാനിച്ച് വീഡിയോയിൽ അവരുടെ മുഖം മറച്ചിട്ടുണ്ട്. കുട്ടികൾ സഞ്ചരിച്ച ബസ് നിർത്തി അയാൾ കുഞ്ഞുങ്ങളെ ഉപദേശിച്ചു. “ഇതൊരു തമാശയാണെന്ന് കരുതുന്നുണ്ടോ?” എന്ന് അദ്ദേഹം വിദ്യാർഥികളോട് ചോദിച്ചു. മാർച്ച് 14-നാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്, എന്നാൽ, ഈ സംഭവം നടന്ന കൃത്യമായ സ്ഥലമോ തീയതിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ… The post സ്കൂൾ ബസിൽ നിന്നും പേപ്പർ കഷ്ണങ്ങൾ റോഡിലേക്ക് പറത്തി വിദ്യാർഥികൾ; ചോദ്യം ചെയ്ത് ബൈക്ക് യാത്രക്കാരൻ; വൈറലായി വീഡിയോ appeared first on RashtraDeepika .
മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം : തത്സമയം
ബെംഗളുരുകാർക്ക് അടുത്ത പണി; ഹോട്ടലുകൾ ബില്ലിനൊപ്പം 'ഗ്യാസ് ക്രൈസിസ് ചാർജും' നൽകണം
എൽപിജി വിതരണത്തിലെ പ്രതിസന്ധി കാരണം നിരവധി ഹോട്ടലുകൾ അടച്ചിരിക്കുകയാണ്. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളാകട്ടെ ഭക്ഷണത്തിന് ഉയർന്ന വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഒരേ കഫേയിൽ നിന്നും ഭക്ഷണം കഴിച്ച ഉപഭോക്താവിൽ നിന്ന് കഫേ അധികൃതർ ഗ്യാസ് ചാർജും ഊടാക്കിയത്രേ. ഇതിൻ്റെ ബിൽ അദ്ദേഹം എക്സിൽ പങ്കുവെച്ചതോടെ വലിയ ചർച്ചയ്ക്കാണ് ഇത് വഴിവെച്ചത്. ബെംഗളൂരുവിലെ തിയോ കഫേയിൽ
റോബോട്ടിക് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ; ഭാവി സാധ്യതകളും ഗുണങ്ങളും
റോബോട്ടിക് സന്ധി മാറ്റിവയ്ക്കൽ സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, സ്മാർട്ട് ഇപ്ലാന്റുകൾ, നാനോഫൈബർ എൻജിനീയറിംഗ്... തുടങ്ങി കൂടുതൽ സാങ്കേതിക വിദ്യകളിലൂടെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
യൂറോപ്പിനെ അവിശ്വസിച്ചു, ട്രംപ് വീണ ഇറാൻ എന്ന 'ഊരാക്കുടുക്ക്'
അമേരിക്ക ഇറാനിലെ പ്രധാന എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചെങ്കിലും, ട്രംപിന്റെ യുദ്ധതന്ത്രം പിഴച്ചേക്കാമെന്ന് ലേഖനം വാദിക്കുന്നു. ലിബിയ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഭരണമാറ്റങ്ങൾ അരാജകത്വത്തിലേക്ക് നയിച്ചതുപോലെ, അതിജീവനത്തിനായി രൂപകൽപ്പന ചെയ്ത ഇറാനിലെ സങ്കീർണ്ണമായ ഭരണസംവിധാനം തകർക്കുന്നത് മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
വെള്ളാപ്പള്ളി വീണെന്ന് കരുതിയവര്‍ക്ക് തെറ്റി!
എല്‍.പി.ജി ക്ഷാമം ഐടി കമ്പനികളെയും ബാധിക്കുന്നു
പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് അപഹരിക്കുന്ന ആളെ ഇടതുപക്ഷക്കാരനായി കാണാന്‍ കഴിയില്ലെന്ന് വി. കുഞ്ഞികൃഷ്ണന്. ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിയായി നിയോഗിച്ച വ്യക്തിയെ ഇടതുപക്ഷക്കാരനായി പരിഗണിക്കാനാകില്ല. ഒരു ബൂര്‍ഷാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് അദ്ദേഹത്തിനുള്ളത്. പയ്യന്നൂരിലെ ഇടതുപക്ഷ നേതൃത്വത്തെ മാഫിയ സംഘങ്ങളുടെ കൈകളില്‍ നിന്നും രക്ഷിച്ചെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.ഇന്നു രാവിലെ തന്റെ വീട്ടിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് വി. കുഞ്ഞികൃഷ്ണൻ ടി.ഐ. മധുസൂദനനെതിരെയും സിപിഎമ്മിനെതിരെയും വീണ്ടും രൂക്ഷമായ വിമർശനം ഉന്നയിച്ചത്. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട പോരാട്ടം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ മത്സരിക്കണം എന്നതിനാലാണ് താന്‍ മത്സരിക്കുന്നത്. ഇത്രയും ആരോപണവിധേയനായ വ്യക്തിയെ തന്നെ സിപിഎം മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ എന്റെ പോരാട്ടം മത്സരത്തിലൂടെയും തുടരേണ്ട സാഹചര്യമാണുണ്ടായത്. അഴിമതിക്കെതിരായ പോരാട്ടമായാണ് തന്റെ സ്ഥാനാർഥിത്വത്തെ സ്വയം വിശേഷിപ്പിക്കുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. The post രക്തസാക്ഷി ഫണ്ട് അപഹരിക്കുന്നയാളെ ഇടത്പക്ഷം എന്നു വിളിക്കാനാകില്ല: വി.കുഞ്ഞികൃഷ്ണൻ appeared first on RashtraDeepika .
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യയില്‍ 5,552 വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും വ്യോമാതിര്‍ത്തി അടച്ചിടലും മൂലം ഇന്ത്യയില്‍ ഇതുവരെ 5,552 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ രാമമോഹന്‍ നായിഡു അറിയിച്ചു. രാജ്യസഭയില്‍ നല്കിയ മറുപടിയിലാണ് അദ്ദേഹം കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ വിമാന കമ്പനികള്‍ മാത്രം 4,335 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിദേശ വിമാന കമ്പനികള്‍ 1,187 വിമാന സര്‍വീസുകളും റദ്ദാക്കിയതായി മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ആ പ്രദേശത്തെ പ്രധാന വ്യോമാതിര്‍ത്തികള്‍ പലതും അടച്ചിടുകയോ അപകടകരമായ നിലയിലാകുകയോ ചെയ്തിരിക്കുകയാണ്. അതേസമയം പ്രതിസന്ധി നിലനിന്നിട്ടും ഏകദേശം 2,19,780 യാത്രക്കാര്‍ക്ക് വിവിധ സര്‍വീസുകളിലൂടെ യാത്ര ചെയ്യാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഇവയില്‍ പല വിമാനങ്ങളും സമയക്രമം തെറ്റിയാണ് സര്‍വീസ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചില വ്യോമാതിര്‍ത്തികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അവ തുറക്കുന്നതിനും സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മാത്യു ടി തോമസ് തിരുവല്ലയില്‍ മത്സരിക്കും. ചിറ്റൂരില്‍ വി.മുരുകദാസും എറണാകുളത്ത് സാബു ജോര്‍ജും സ്ഥാനാര്‍ഥികളാകും. കോവളത്തെ സ്ഥാനാര്‍ഥിയെ പിന്നീടാകും പ്രഖ്യാപിക്കുക. ജനതാദള്‍ എസ് കേരള ഘടകമാണ് ഐഎസ്ജിഡി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2021-ല്‍ ജനതാദള്‍ എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്. തിരുവല്ലയിലെ സിറ്റിങ് എംഎല്‍എയാണ് മാത്യു ടി തോമസ്. 2006 മുതല്‍ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്. ചിറ്റൂരില്‍ സിറ്റിങ് എംഎല്‍എയും വൈദ്യുത മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടി ഇത്തവണ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് വി.മുരുകദാസ് സ്ഥാനാര്‍ഥിയാകുന്നത്.
പാലക്കാട് ശോഭ, വട്ടിയൂർക്കാവ് ശ്രീലേഖ; ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്
ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. 47 മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. നിരവധി പ്രമുഖർ മത്സരരംഗത്തുണ്ട്.
ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും.
'സംരക്ഷണപ്പണം' നല്കാന് വിസമ്മതിച്ചു; മക്കളുടെ മുന്നിലിട്ട് 45കാരനെ അടിച്ചുകൊന്നു ഗുണ്ടാ സംഘം
'സംരക്ഷണപ്പണം' നല്കാന് വിസമ്മതിച്ചു; മക്കളുടെ മുന്നിലിട്ട് 45കാരനെ അടിച്ചുകൊന്നു ഗുണ്ടാ സംഘം
പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ചു; വിദേശത്തുള്ള അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു
പയ്യന്നൂര്‍: ലൈസൻസില്ലാത്ത പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വിദേശത്തുള്ള സ്കൂട്ടർ ഉടമയായ അമ്മയ്ക്കെതിരെ കേസ്. രാമന്തളി സെൻട്രലിലെ എൻ.പി. റംസീനക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ പത്തോടെ പയ്യന്നൂര്‍ എസ്ഐ കെ.പി.ശ്രീധരനും സംഘവും രാമന്തളി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടർ ഓടിച്ചു വന്ന പതിനേഴുകാരനെ പിടികൂടിയത്. സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. The post പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ചു; വിദേശത്തുള്ള അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു appeared first on RashtraDeepika .
ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയതിനുശേഷം രാജ്യത്ത് 2026 മാർച്ച് വരെ 60 കോടി ആഭരണങ്ങളിൽ ഹാൾ മാർക്കിങ് എച്ച് യു ഐഡി പതിച്ചതായി കണക്കുകൾ. കേരളത്തിൽ 15 കോടി ആഭരണങ്ങളിൽ എച്ച് യു ഐ ഡി മുദ്ര പതിച്ചതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ.
'ഇടുക്കി സീറ്റ് വിട്ടുകൊടുക്കില്ല', കേരള കോണ്‍ഗ്രസിൽ ഭിന്നത, യോഗം ചേർന്ന് ഒരു വിഭാഗം
ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഭിന്നത. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇടുക്കിയിൽ യോഗം ചേരുന്നു. ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ആണ് യോഗം നടന്നത്
കണ്ണൂർ: എ.ഡി.എം
പശ്ചിമേഷ്യൻ യുദ്ധം ; എണ്ണ വ്യവസായത്തിൽ വൻ നേട്ടമുണ്ടാക്കി റഷ്യ
ഇറാനിനെതിരായ ആക്രമണം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, ആഗോള എണ്ണ വിപണിയിൽ റഷ്യൻ ആധിപത്യം തിരിച്ചുവരുന്നു. ഹുർമുസ് കടലിടുക്കിലെ എണ്ണ വിതരണ തടസ്സവും ഇറാനെതിരെയുള്ള നീക്കങ്ങളും കാരണം എണ്ണ ആവശ്യത്തിനായി ലോകരാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുന്നത് റഷ്യൻ എണ്ണ വ്യവസായത്തിന് വലിയ ലാഭമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.
തെരുവ് നായയുടെ കടിയേറ്റ് യുവതി മരിച്ചു
റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
''ജസ്ന സനോജേട്ടനുമായി വിവാഹം ഉറപ്പിച്ചിരുന്ന കുട്ടിയായിരുന്നു. വിവാഹ തീയതിയും കുറിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അവർ കല്യാണത്തോടടുത്തെത്തിയത്. പക്ഷേ അവരെ കാത്തിരുന്നത് ഇത്ര വലിയ പ്രതിസന്ധിയായിരുന്നു'-.വി കെ സനോജിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ്.
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ
തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സർവ്വെ.ഐഎഎൻഎസ്-മാട്രിസ് സർവ്വെയിലാണ് ഞെട്ടിക്കുന്ന പ്രവചനം. 234 അംഗ സഭയിൽ എൻഡിഎ സഖ്യം 14 മുതൽ 127 വരെ സീറ്റുകൾ നേടുമെന്നും വോട്ട് വിഹിതം 40 ശതമാനമാക്കി ഉയർത്തുമെന്നുമാണ് സർവ്വെ പറയുന്നത്.മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാണ് സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഏഴ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ
ഏഴ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ.യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇറാൻ എന്നീ ഏഴ് രാജ്യങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.
കരൾ ആരോഗ്യകരമായി നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
നമ്മുടെ ശരീരത്തിലെഅവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ.ലിവർ സിറോസിസ് , ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവയെല്ലാം കരൾ രോഗത്തിന് കാരണമാകും.
കല്ലിങ്കൽപ്പാടത്ത് ഇരുമുന്നണികൾക്കും മതിൽ വീതിച്ചുനൽകി താഴത്തേൽ കുടുംബം
വടക്കഞ്ചേരി: ഉള്ളതുകൊണ്ട് ഇരുമുന്നണികൾക്കും മതിൽ പങ്കുവച്ച് വീട്ടുടമ. കല്ലിങ്കൽപ്പാടത്തെ താഴത്തേൽ സണ്ണിയാണ് ഇടതു- വലതു മുന്നണികൾക്ക് വീടിനു മുന്നിലെ മതിൽ തുല്യമായി വീതിച്ചു നൽകിയിട്ടുള്ളത്. ഇടതുമുന്നണിക്കു കിട്ടിയ പങ്കിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും എഴുതി കളറാക്കിയിട്ടുണ്ട്. നിലവിലെ എംഎൽഎ പി.പി. സുമോദിന്റെ പേരും അരിവാൾ ചുറ്റിക നക്ഷത്രവുമാണ് എഴുതിയിട്ടുള്ളത്. എന്നാൽ യുഡിഎഫിന് അനുവദിച്ചു നൽകിയിട്ടുള്ള മതിലിന്റെ പാതിപങ്കിൽ കൈ ചിഹ്നം വരച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. വാണിയംപാറ- കണ്ണമ്പ്ര റോഡിലാണ് ഈ തെരഞ്ഞെടുപ്പ് കൗതുകം എല്ലാവരേയും ആകർഷിക്കുന്നത്. തരൂർ മണ്ഡലത്തിൽ പി.പി. സുമോദ് തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് നേരത്തെതന്നെ അനൗദ്യോഗിക പ്രഖ്യാപനമുണ്ട്. ഇതിനാൽ പലയിടത്തും ചുമരെഴുത്തുകളും സജീവമാണ്. യുഡിഎഫ് സ്ഥാനാർഥിയായി തൃശൂർ എരുമപ്പെട്ടി കടങ്ങോട് സ്വദേശി റിട്ട. എൻജിനീയർ കെ.സി. സുബ്രഹ്്മണ്യനാണ് ഇക്കുറി അങ്കത്തിനെത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മികച്ച എൻജിനീയർ എന്ന അംഗീകാരവും സുബ്രഹ്്മണ്യനുണ്ട്. മികച്ച… The post കല്ലിങ്കൽപ്പാടത്ത് ഇരുമുന്നണികൾക്കും മതിൽ വീതിച്ചുനൽകി താഴത്തേൽ കുടുംബം appeared first on RashtraDeepika .
പത്മകുമാറിനെ തൊടാന്‍ പേടിച്ച് സി.പി.എം!
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ. അയോഗ്യത നിലനിൽക്കില്ലെന്നാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം
മദ്യനിരോധനം നടപ്പാക്കുന്നവർക്കു വോട്ടെന്നു മദ്യ- ലഹരിവിരുദ്ധ സമിതി
കൺവൻഷൻ പാലക്കാട് രൂപത ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.മംഗലംഡാം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുന്നവർക്കുമാത്രമേ വോട്ടുചെയ്യുകയുള്ളൂവെന്നു കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി മംഗലംഡാം ഫൊറോന കൺവൻഷൻ. ഒരുവശത്ത് മദ്യലഭ്യത കൂട്ടുകയും മറുഭാഗത്ത് മദ്യവിമുക്തിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ ഇരുമുന്നണികളും തയാറാകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ഫൊറോനാതല കൺവൻഷൻ കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പാലക്കാട് രൂപതാ ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം, ഫൊറോന ഡയറക്ടർ ഫാ. സെബിൻ കുരുത്തി, ഫൊറോന പ്രസിഡന്റ് വി.ജി. കുര്യാക്കോസ്, സേവ്യർ കലങ്ങോട്ടിൽ. സിസ്റ്റർ മരീന എഫ്സിസി, ജോസ് കുര്യൻ, സി.എ. ജോയി, ജോ, നിർമല ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. The post മദ്യനിരോധനം നടപ്പാക്കുന്നവർക്കു വോട്ടെന്നു മദ്യ- ലഹരിവിരുദ്ധ സമിതി appeared first on RashtraDeepika .
ബെംഗളൂരുവിൽ 'ഗ്യാസ് പ്രതിസന്ധി ചാർജ്'; ഭക്ഷണത്തിന് 5% വില കൂട്ടി കഫെ
ബെംഗളൂരുവിലെ റെസ്റ്റോറന്റുകളിലൊന്നിൽ ഗ്യാസ് പ്രതിസന്ധി ചാർജ് ഈടാക്കുന്ന വാർത്ത ശ്രദ്ധ നേടുന്നു. ഗ്യാസ് ഒഴിവാക്കേണ്ടി വന്നതോടെ പല റെസ്റ്റോറന്റുകളും വിറകിലും ഇൻഡക്ഷനിലുമാണ് പ്രവർത്തിക്കന്നത്. ഇത് ചെലവ് കൂട്ടുന്നുണ്ട്.
കേന്ദ്ര സാഹിത്യ പുരസ്കാരം എന്‍ പ്രഭാകരന്
മായാമനുഷ്യര്‍ എന്ന നോവലിനാണ് പുരസ്കാരം
പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖ്
പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ഹോട്ടല്‍ വ്യവസായിയായ എന്‍എംആര്‍ റസാഖിനെ മല്‍സരിപ്പിക്കാന്‍ സാധ്യത. ഇന്ന് നടന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നാളെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ് പാലക്കാടെന്നും കൈയ്യെത്തും ദൂരത്തുള്ള എംഎല്‍എ ആയിരിക്കും താനെന്നും എന്‍എംആര്‍ റസാഖ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഹോട്ടല്‍വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന റസാഖ് ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരം വേണ്ടെന്നാണ് സിപിഎം തീരുമാനം.
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഇടുക്കി സീറ്റിൽ പോര്; കേരള കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഒരു വിഭാഗം
ഇടുക്കി സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ ഭിന്നത; സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപടിൽ നേതാക്കാൾ, ഒരു വിഭാഗം നേതാക്കൾ യോഗം ചേര്‍ന്നു
തളിപ്പറമ്പിലും CPMന് വിമതൻ? പികെ ശ്യാമളയ്ക്കെതിരെ ജില്ലയിലെ മുതിര്‍ന്ന നേതാവ് മത്സരരംത്തേക്ക്
തളിപ്പറമ്പിലും CPMന് വിമതൻ? പികെ ശ്യാമളയ്ക്കെതിരെ മുതിര്‍ന്ന നേതാവ് മത്സരരംത്തേക്ക്, ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു
പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രതികളായ 11 പേരെയും വെറുതെ വിട്ടു കോടതി
ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം സുഹൈബ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
ലക്ഷ്മി പ്രിയ മകളെ കുറിച്ച് പറഞ്ഞ വാക്കുകള്‍.
മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ധാരണയായി; കോഴിക്കോട് 2 സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറുന്നതിൽ ചർച്ച
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം. കോഴിക്കോട് ജില്ലയിലെ നാദാപുരവും പേരാമ്പ്രയും കോൺഗ്രസുമായി വെച്ചുമാറുന്നത് പരിഗണനയിലുണ്ട്. മറ്റ് പല മണ്ഡലങ്ങളിലും നിലവിലെ സ്ഥാനാർത്ഥികൾക്ക് വീണ്ടും അവസരം നൽകാനും ധാരണയായി.
ജീരക വെള്ളം പതിവായി കുടിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
ജീരക വെള്ളം പതിവായി കുടിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
ഇറാൻ ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഇറാൻ നടത്തിയ കനത്ത ഡ്രോൺ ആക്രമണത്തെത്തുടർന്ന്, വിവിധ വിമാനസർവീസ് റദ്ദാക്കി. സുരക്ഷാകാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിനുനേരേ ആക്രമണം നടത്താൻ യുഎഇയിലെ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു. അതേസമയം, രാജ്യത്തിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സംയമനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. അമേരിക്കൻ സാന്നിധ്യമുള്ള എണ്ണ, സാമ്പത്തിക, ഊർജകേന്ദ്രങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ഇറാന്റെ സൈനികനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുഎഇക്ക് പുറമെ സൗദിയുടെ കിഴക്കൻ മേഖലകളിലും അമേരിക്കൻ സൈനിക സാന്നിധ്യമുള്ള റിയാദിലെ പ്രിൻസ് സുൽത്താൻ എയർബേസിനെതിരേയും ഇറാൻ ആക്രമണങ്ങൾ… The post ഇറാൻ ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു appeared first on RashtraDeepika .
എലത്തൂരിനെ നേരിടാൻ എ കെ ശശീന്ദ്രൻ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി
ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല.
ദേശീയപാത അതോറിറ്റി ഫാസ്ടാഗ് വാർഷിക പാസ് നിരക്കുകൾ പരിഷ്കരിച്ചു. 2026 ഏപ്രിൽ 1 മുതൽ 3,075 രൂപയായിരിക്കും പുതിയ നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 ടോൾ കടക്കുന്നതുവരെ ഈ പാസ് ഉപയോഗിച്ച് തടസങ്ങളില്ലാതെ യാത്ര ചെയ്യാം.
ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെയും ഉണ്ടാക്കാൻ തോന്നും ; കിടിലൻ ഇറച്ചി വറ്റിച്ചത്
ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെയും ഉണ്ടാക്കാൻ തോന്നും ; കിടിലൻ ഇറച്ചി വറ്റിച്ചത്
ചെന്നൈ നവല്ലൂരിൽ ഞായറാഴ്ച രാവിലെയുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. സഞ്ജയ് കുമാർ-സോണിയ ദമ്പതികളുടെ മക്കളായ നാല് വയസ്സുകാരി കൃതികയും ഒന്നര വയസ്സുകാരൻ ധീരനുമാണ് മരിച്ചത്. സ്ഫോടനത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
തളിപറമ്പില്‍ വിമത നീക്കവുമായി മുതിര്‍ന്ന നേതാവ്;
പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ഗോവിന്ദൻ.
കാടുകുറ്റി: കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്തനെല്ല് വിത്താക്കിമാറ്റി രണ്ടുമാസത്തിലേറെയായി പാടത്തിന്റെ വരമ്പിലും ടാർപോളിൻ മേഞ്ഞ ഷെഡുകളിലും സൂക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കണ്ണഞ്ചിറ പാടശേഖരത്തിലെ കർഷകർ ദുരിതത്തിലായി. അധികൃതരുടെ നടപടികൾ വൈകുന്നതിനാൽ 60 ടണ്ണോളം നെല്ല് വിത്തായി സംഭരിച്ചിട്ടും അത് ഏറ്റെടുക്കപ്പെടാത്തതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. കണ്ണഞ്ചിറ പാടശേഖരത്തിലെ 28 ഏക്കർ ഭൂമിയിലാണ് 23 കർഷകർ ചേർന്ന് കൃഷിയിറക്കിയത്. വിളവെടുത്ത നെല്ല് വിത്താക്കി മാറ്റി നൽകുകയാണെങ്കിൽ പൂർണമായും സീഡ് അഥാേറിറ്റി ഏറ്റെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് 630 കിലോ ‘പൗർണമി’ വിത്ത് സൗജന്യമായി നൽകിയിരുന്നു. പിന്നീട് 40 രൂപ നിരക്കിൽ വിത്ത് തിരിച്ചെടുക്കുമെന്ന വാഗ്ദാനവും വകുപ്പ് അധികൃതർ നൽകിയതായാണ് കർഷകർ പറയുന്നത്. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പാടശേഖര സമിതി യോഗം ചേർന്ന് പദ്ധതി സ്വീകരിച്ചത്. കൃഷിക്കിടയിലെ വളപ്രയോഗവും മരുന്നടിപ്പും ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ കൃഷിവകുപ്പ് മേൽനോട്ടം വഹിച്ചതായി കർഷകർ പറയുന്നു. ജനുവരി 15 മുതൽ… The post വിളവെടുത്ത നെല്ല് രണ്ടുമാസമായി പാടത്ത്; വിത്ത് തിരിച്ചെടുക്കാൻ നടപടിയില്ല; കർഷകർ ദുരിതത്തിൽ appeared first on RashtraDeepika .
പെരുവന്താനം: കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പുരോഹിതന് പൊലിസ് വലയില്‍. പാലൂര്‍ക്കാവ് സി.എസ്.ഐ പള്ളി വികാരിയും കോട്ടയം വെള്ളൂര്‍ സ്വദേശിയുമായ സന്തോഷിനെയാണ് (സന്തോഷ് കുമാര്‍) തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്ന് പെരുവന്താനം പൊലിസ് പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഫെബ്രുവരി ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയില്‍ കൗണ്‍സിലിങ്ങിനായി എത്തിയ പെണ്‍കുട്ടിയെ വികാരി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബം ഉടന്‍ തന്നെ പെരുവന്താനം പൊലിസില്‍ പരാതി നല്കി. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയിരുന്നു. പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വേളാങ്കണ്ണിയിലുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെരുവന്താനം പൊലിസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സഭാനടപടികളും ഇയാള്‍ക്കെതിരെ ഉണ്ടായേക്കുമെന്നാണ് സൂചന.

32 C