ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ടി.ഒ. മോഹനനെ പ്രഖ്യാപിച്ചു. കെ. സുധാകരൻ പിന്മാറിയെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മോഹനൻ
അവശ്യ സാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും വിലയിരുത്തി യു.എ.ഇ അധികൃതർ
രാജ്യത്തെ അവശ്യ സാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും വിലയിരുത്തി യു.എ.ഇ അധികൃതർ, ലുലു ഹൈപ്പർ മാർക്കറ്റുകൾ അബുദാബി സാമ്പത്തിക വികസന വകുപ്പ് സന്ദർശിച്ചു
മാങ്കോടിന് പറയാനുള്ളത് കായിക മേഖലയോട് രാഷ്ട്രീയ നേതാക്കളുടെ അവഗണനയുടെ കഥ
'മഴ വരുമ്പോൾ ഇതാണ് അവസ്ഥ'; മാങ്കോടിന് പറയാനുള്ളത് കായിക മേഖലയോട് രാഷ്ട്രീയ നേതാക്കളുടെ അവഗണനയുടെ കഥ, ഹലോ വോട്ടറിൽ ജനങ്ങൾ
അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻ്റെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല; ബി.ഗോപാലകൃഷ്ണൻ
ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പൻ്റെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻ്റെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല; ബി.ഗോപാലകൃഷ്ണൻ
ഈജിപ്തിലെ മമ്മികളും മമ്മിഫിക്കേഷനിലെ രഹസ്യങ്ങളും | പ്രപഞ്ചവും മനുഷ്യനും |Egypt |Mummy
ഈജിപ്തിലെ മമ്മികളും മമ്മിഫിക്കേഷനിലെ രഹസ്യങ്ങളും; മമ്മിഫിക്കേഷനെ കുറിച്ച് പുതിയ അറിവുകൾ പകർന്ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം | പ്രപഞ്ചവും മനുഷ്യനും Egypt |Mummy | University of Bristol | Smell Secrets| Prapanchavum Manushyanum
ഊർജ പ്രതിസന്ധി; ഹോർമൂസ് കടലിടുക്ക് തുറക്കാൻ തിരക്കിട്ട നീക്കങ്ങളുമായി രാഷ്ട്രങ്ങൾ
ഊർജ പ്രതിസന്ധി; ഗൾഫ് രാഷ്ട്രങ്ങളുമായി സജീവ ചർച്ചയുമായി ഇന്ത്യ; ഹോർമൂസ് കടലിടുക്ക് തുറക്കാൻ തിരക്കിട്ട നീക്കങ്ങളുമായി രാഷ്ട്രങ്ങൾ, മുന്നറിയിപ്പുമായി ഇറാൻ
എംകെ മുനീറിന്റെ പിൻഗാമിയെന്നത് അംഗീകാരവും വലിയ ഉത്തരവാദിത്വവും; റോഡ് ഷോയുമായി പി കെ ഫിറോസ്
എംകെ മുനീറിന്റെ വികസനപ്രവർത്തങ്ങളുടെ തുടർച്ച മുന്നോട്ട് കൊണ്ടുപോകുന്നത് വലിയ വെല്ലുവിളി, ഇത്തവണ കൊടുവള്ളി യുഡിഎഫിന് അനുകൂലം:പി കെ ഫിറോസ്
ശോഭ സുരേന്ദൻ നല്ല സ്ഥാനാർത്ഥി തന്നെ പക്ഷേ പാലക്കാട് ജയിക്കില്ല; ഹലോ വോട്ടറിൽ ജനങ്ങൾ
ശോഭാ സുരേന്ദ്രനും രമേഷ് പിഷാരടിയും എൻ എം ആർ റസാഖും പാലക്കാട് കളത്തിൽ ഇറങ്ങുമ്പോൾ ജനാഭിപ്രായം എന്ത്?: ഹലോ വോട്ടറിൽ ജനങ്ങൾ
കണ്ണൂർ എന്റെ പ്രവർത്തനമേഖല, മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും'; ടി. ഒ മോഹനൻ
തെരഞ്ഞെടുപ്പിൽ ആശയകുഴപ്പം ഉണ്ടാകും, ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ എല്ലാം പഴയതുപോലെയാകും, കെ സുധാകരൻ എന്റെയും നേതാവ്: ടി. ഒ മോഹനൻ
പറഞ്ഞതിൽ മാറ്റമില്ല, യുഡിഎഫ് തോറ്റാൽ രാഷ്ട്രീയ വനവാസത്തിന് പോകും; വി.ഡി സതീശൻ
പറഞ്ഞതിൽ മാറ്റമില്ല, യുഡിഎഫ് തോറ്റാൽ അത് എൻ്റെ വ്യക്തിപരമായ പരാജയമാണ്, ഉത്തരവാദിത്തം ഏറ്റെടുത്ത് രാഷ്ട്രീയ വനവാസത്തിന് പോകും; വി.ഡി സതീശൻ
എനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് കോൺഗ്രസിനോട് അപേക്ഷിക്കുന്നു: എല്‍ദോസ് കുന്നപ്പിള്ളി
എനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് കോൺഗ്രസിനോട് അപേക്ഷിക്കുന്നു; പെരുമ്പാവൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലീഡില്‍ വിജയുക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി Eldhose Kunnappilly | Permbavoor | Congress | Kerala election 2026
മുംബൈയിൽ ഊബർ യാത്രക്കിടെ നടി നിമിഷ നായർക്ക് ദുരനുഭവമുണ്ടായി. മദ്യപിച്ചതെന്ന് തോന്നിക്കുന്ന രണ്ട് ബൈക്ക് യാത്രികർ കാർ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. നടി സംഭവം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
സുധാകരനും അടൂർ പ്രകാശും എൽദോസും ഔട്ട്; കോൺഗ്രസ് രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
യുവാക്കളെ പരിഗണിച്ച് 37 പേരുടെ പട്ടികയുമായി കോൺഗ്രസ്;കെ.സുധാകരനെയും അടൂർ പ്രകാശിനെയും എൽദോസ് കുന്നപ്പിള്ളിയെയും ഒഴിവാക്കി
അതിജീവനത്തിന്റെ ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് രാജ്യങ്ങൾ
ആർക്കും വലിയ ഭയാശങ്കകളില്ല; പെരുന്നാൾ ഷോപ്പിംഗ് കുറവുമില്ല; അതിജീവനത്തിന്റെ ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് രാജ്യങ്ങൾ
സീറ്റ് നഷ്ടമായി; മനോജ് മൂത്തേടന് മുഖം നൽകാതെ എൽദോസ്
സീറ്റ് നഷ്ടമായി, ഇനി പാർട്ടി ചുമതല ആവശ്യം, മനോജ് മൂത്തേടന് മുഖം നൽകാതെ എൽദോസ് കുന്നപ്പള്ളി
9 At Nine Malayalam News | വാർത്തകൾ വിശദമായി | 19 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 19 March 2026
കെ.സുധാകരൻ ഇനി പാർട്ടിക്ക് വിധേയൻ; മണിക്കൂറുകളുടെ അനിശ്ചിതത്വത്തിന് വിരാമം
വെല്ലുവിളികളില്ല , കെ.സുധാകരൻ ഇനി പാർട്ടിക്ക് വിധേയൻ; മണിക്കൂറുകളുടെ അനിശ്ചിതത്വത്തിന് അങ്ങനെ വിരാമം; ഭീഷണിക്ക് വഴങ്ങാതെ രാഹുൽ ഗാന്ധിയും ഖർഗെയും
‘കേസിൽ എന്നെ ശിക്ഷിക്കും എന്ന പ്രചാരണം നടന്നു; AICC ചിലപ്പോൾ അത് പേടിച്ചിട്ടായിരിക്കാം’
കേസിൽ ശിക്ഷിക്കും അതുകൊണ്ട് സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടി വരുമെന്ന് പ്രചാരണം നടന്നു; AICC ചിലപ്പോൾ അത് പേടിച്ചിട്ടായിരിക്കാം; ഒരു സ്ഥാനവും ഞാൻ ആഗ്രഹിക്കുന്നില്ല; എൽദോസ് കുന്നപ്പിള്ളി Eldhose Kunnappilly | Permbavoor | Congress | Kerala Election 2026
മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ സ്വതന്ത്രരെ പിന്തുണയ്ക്കാനുറപ്പിച്ച് കോൺഗ്രസ്
മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ സ്വതന്ത്രരെ പിന്തുണയ്ക്കാനുറപ്പിച്ച് കോൺഗ്രസ്, 2-ാം പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യമില്ല Congress | Kerala Assembly Election | AICC
അസ്വാരസ്യമൊന്നുമില്ല, ഞങ്ങൾ ഒറ്റക്കെട്ട്; തൃക്കരിപ്പൂരിൽ റോഡ് ഷോയുമായി സന്ദീപ് വാര്യർ|Sandeep Varier
വലിയ ആവേശമാണ്, തൃക്കരിപ്പൂരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; സന്ദീപ് വാര്യർക്ക് തൃക്കരിപ്പൂരിൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ Sandeep Varier | Thrikkarippur | Assembly Election 2026
നീതിയുടെ കീരീടം കാത്ത് എൽദോസ് കുന്നപ്പിള്ളി; ഇനി ആവശ്യം ഡിസിസി പ്രസിഡൻറ് സ്ഥാനം
പെരുമ്പാവൂരിൽ തീപാറും പോരാട്ടത്തോടൊപ്പം സിറ്റിംഗ് എംഎൽഎ വാശിയിൽ; സുധാകരന് പിന്നാലെ എൽദോസും ഇടഞ്ഞ് തന്നെ, സീറ്റില്ലെങ്കിൽ എറണാകുളം ഡിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യം Eldhose Kunnappilly | Permbavoor | Congress | Kerala Election 2026
ഇടത് വലത് മുന്നണികളെ ജനത്തിന് മടുത്തു; മണലൂരിൽ പ്രചാരണം തുടങ്ങി അനീഷ് | Manaloor
മണലൂർ ബിജെപിക്ക് അനുകൂലം, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് കൂടി വരുന്നു; മണലൂരിൽ പ്രചാരണം തുടങ്ങി അനീഷ് Manaloor | Assembly Election 2026 | BJP
ഗൾഫ് രാജ്യങ്ങളിലെ ഊർജ നിലയങ്ങളിലേക്ക് ഇറാന്റെ മിസൈൽ പ്രളയം. എണ്ണവില കുതിച്ചുയരുന്നു.
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അസംതൃപ്തരായി നിരവധി നേതാക്കള്‍. പട്ടികയില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ച സി.പി ബാവ ഹാജി, സി.പി ചെറിയ മുഹമ്മദ്, പി.എം സ്വാദിഖലി, ഷാഫി ചാലിയം, മുജീബ് കാടേരി, നൗഷാദ് മണ്ണിശ്ശേരി, അബ്ദുറഹിമാന് രണ്ടത്താണി, സുഹ്റ മമ്പാട് എന്നിവരെ തഴഞ്ഞു പി.എം.എ സമീറിന് ഷുവര്‍ സീറ്റ് നല്‍കിയതാണ് മുതിര്‍ന്ന നേതാക്കളെയടക്കം അമര്‍ഷത്തിലാക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്പര്യമാണു സമീറിന് സീറ്റ് നല്കാന് കാരണമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതോടൊപ്പം ഒരു മണ്ഡലം കമ്മിറ്റിയും ഇടപെട്ടപ്പോഴാണ് പി.എം.എ സമീറിന്റെ പേര് പട്ടികയില്‍ കയറിക്കൂടിയത്. നേരത്തെ സമീറിനെ കൊണ്ടോട്ടിയില്‍ പരിഗണിച്ചിരുന്നെങ്കിലും മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ശക്തമായി എതിര്ത്തതോടെതാണ് ഇവിടെനിന്നു മാറ്റിയത്. ഇതിനു പുറമെ മലപ്പുറത്തു മുന്‍ നഗരസഭാ ചെയര്മാന് മുജീബ് കാടേരിക്കും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകര്‍. നഗരസഭയെ ദേശീയ തലത്തില്‍വരെ ചര്‍ച്ചയാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പുറമെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ സഹോദരീപുത്രനെന്ന പരിഗണനയും നേട്ടമാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വേങ്ങരയില്‍നിന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കു മാറിയതോടെ തിരിച്ചടിയായി. എങ്കില്‍ മങ്കട മണ്ഡലത്തില്‍ പരിഗണിക്കണമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. വീണ്ടും മത്സരിക്കാന്‍ മഞ്ഞളാംകുഴി അലി കുപ്പായമിട്ടതോടെ അതും പാളി. അലിയെ നലാംതവണയും മത്സരിപ്പിക്കുന്നതിനും നേതൃത്വത്തില്‍ ആശങ്കയുണ്ടായില്ല. വനിതാ സ്ഥാനാര്‍ഥിയായ സുഹ്റ മമ്പാടിനായിരുന്നു പ്രഥമ പരിഗണന നല്‍കേണ്ടതെന്ന വികാരവും വലിയൊരു വിഭാഗം നേതാക്കള്‍ക്കുണ്ട്. അബ്ദുറഹ്മാന് രണ്ടത്താണിക്ക് പുറമെ വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദും വനിതാ സ്ഥാനാര്‍ഥികള്‍ക്കെതിരെ രംഗത്തെത്തിയത് രംഗം കൂടുതല്‍ വഷളാക്കി. പാണക്കാട് തങ്ങള്‍ കുടുംബം ഒന്നിട്ടിറങ്ങി ചര്‍ച്ച നടത്തിയാണു പ്രശ്നം രമ്യതയിലെത്തിച്ചത്. മുതിര്‍ന്ന നേതാക്കള്‍ക്കുപോലും പട്ടികയെക്കുറിച്ച് വിവരം ലഭ്യമല്ലായിരുന്നു. പട്ടിക പുറത്ത് വിട്ട ഉടനെ ഇവരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത് ഈ പ്രഫഷണല്‍ നീക്കങ്ങളെയെല്ലാം അസ്ഥിരപ്പെടുത്തുന്നതായി. എന്നാല്‍, അബ്ദുറഹിമാന് രണ്ടത്താണിയെ പോലെ പരസ്യ പ്രസ്താവനയിറക്കാനോ, നേതൃത്വത്തിനെതിരെ ശബ്ദിക്കാനോ പലരും തയാറല്ല. വി.പി.നിസാര്‍
പുനലൂര്‍ ലീഗിന്; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കൊല്ലം: പുനലൂര്‍ നിയമസഭാ സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസിനെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. ഡി.സി.സി. ട്രഷററും യു.ഡി.എഫ്. പുനലൂര്‍ നിയോജക മണ്ഡലം ചെയര്‍മാനുമായ നെല്‍സണ്‍ സെബാസ്റ്റ്യനെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. നിലവില്‍ പുനലൂര്‍ നഗരസഭ കൗണ്‍സിലറാണ് നെല്‍സണ്‍ സെബാസ്റ്റ്യന്‍. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അവഗണിച്ചാല്‍ ശക്തമായ മത്സരവുമായി മുന്നോട്ട് പോകുമെന്ന് നേരത്തെ കോണ്‍ഗ്രസിലെ വിമത വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. പുനലൂരില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാല്‍ സീറ്റ് ഏറ്റെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ രണ്ടു തവണയും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളായ ഡോ.എ. യൂനുസ് കുഞ്ഞും(2016) അബ്ദുറഹ്മാന് രണ്ടത്താണി(2021)യും പരാജയപ്പെട്ടിരുന്നു. ലീഗില്‍ നിന്ന് സീറ്റ് തിരിച്ചു പിടിക്കണമെന്ന ആവശ്യമുന്നയിച്ച് കെ.പി.സി.സിക്കും ഹൈക്കമാന്‍ഡിനും പ്രാദേശിക നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. ലീഗിന് സീറ്റ് നല്കിയാല് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ചുമതലകള്‍ രാജിവയ്്ക്കാനും തീരുമാനിച്ചിരുന്നു. പുനലൂരിനു പകരം മുസ്ലിം ലീഗിന് കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റ് നല്‍കുന്നതിനെക്കുറിച്ച് യു.ഡി.എഫില്‍ ചര്‍ച്ചകള്‍ നടന്നു. പുനലൂര്‍ വിട്ടു നല്കി ചടയമംഗലം ഏറ്റെടുക്കാന്‍ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചടയമംഗലം സീറ്റ് ലീഗിന് നല്കുന്നതിനെതിരേ ചടയമംഗലത്തെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ തുടങ്ങിയവരാണ് ഈ നീക്കത്തിനെതിരെ രംഗത്തുവന്നത്. ഇത് ജില്ലയിലെ യു.ഡി.എഫ്. സംവിധാനത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അന്തരിച്ച എ. യൂനുസ് കുഞ്ഞിന്റെ മകനാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നൗഷാദ് യൂനുസ്. സി.പി.ഐയിലെ സി. അജയപ്രസാദാണ് പുനലൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡിന്റെ കര്‍ശന നിലപാടിനു മുന്നില്‍ കെ. സുധാകരന് എം.പി. വഴങ്ങിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിപ്പട്ടിക വിവാദത്തിനു വിരാമം. താന്‍ എന്നും പാര്‍ട്ടിക്കു വിധേയനെന്നും കോണ്‍ഗ്രസ് വിടില്ലെന്നും കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരന് വ്യക്തമാക്കി. ''പാര്‍ട്ടിയില്‍ തുടരും, പ്രവര്‍ത്തിക്കും. പുതിയ കാര്യങ്ങളുമായി മുന്നോട്ടുപോകും. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതല്ലേയുള്ളൂ, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയുടെ അംഗീകാരമുണ്ടെങ്കില്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല. എല്ലായിടത്തും എനിക്ക് ആളുകളുണ്ട്. അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനുമല്ല. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ എത്രയോ ചെറുതാണ്. ഞാന്‍ പാര്‍ട്ടിയെ എന്ത് വെല്ലുവിളിക്കാനാണ്? പാര്‍ട്ടിക്കു വിധേയനായി നില്‍ക്കാനാണ് തീരുമാനം. അതനുസരിച്ച് മുന്നോട്ടുപോകും''- സുധാകരന് പറഞ്ഞു. ഡല്ഹില്നിന്നു വിമാനത്താവളത്തിലേക്കു പോകവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെ. സുധാകരനും രണ്ടുദിവസമായി രൂക്ഷമായ തര്‍ക്കത്തിലായിരുന്നു. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നായിരുന്നു സുധാകരന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്നു ഹൈക്കമാന്‍ഡും ഉറച്ച നിലപാടെടുത്തു. അങ്ങനെയെങ്കില്‍ താന്‍ കടുത്ത തീരുമാനത്തിലേക്കു പോകുമെന്ന് സുധാകരന് സൂചന നല്‍കിയതോടെ നേതൃത്വം വഴങ്ങിയെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സ്വരം കടുപ്പിച്ചതോടെ സുധാകരന് പാര്‍ട്ടിക്കു വഴങ്ങുകയായിരുന്നു. ഖാര്‍ഗെ നേരിട്ട് വിളിച്ചതോടെ സുധാകരന് അയഞ്ഞു. എം.പിമാരില്‍ ഒരാള്‍ക്ക് സീറ്റ് നല്കിയാല് മറ്റുള്ളവര്‍ക്കും കൊടുക്കേണ്ടിവരുമെന്ന് ഖാര്‍ഗെ സുധാകരനോട് പറഞ്ഞതായാണ് സൂചന. കണ്ണൂരില്‍ ടി.ഒ. മോഹനനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നു വ്യക്തമായതോടെ സ്വതന്ത്രനായി സുധാകരന് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്നനേതാക്കളും കണ്ണൂര്‍ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ടിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണില്‍ വിളിച്ച് സുധാകരന് ഗുഡ് ബൈ പറഞ്ഞതായും അഭ്യൂഹമുയര്‍ന്നിരുന്നു. ഡല്ഹിയിലെത്തിയശേഷവും തന്നെ തഴയുന്നതില്‍ സുധാകരന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 'നമ്മളോടൊക്കെ ആര് ചര്‍ച്ച ചെയ്യാന്‍, നമ്മളൊക്കെ ആരാണ്' എന്ന ചോദ്യമാണ് അദ്ദേഹം ആദ്യം ഉയര്‍ത്തിയത്. പ്രശ്നം പരിഹരിക്കപ്പെട്ടതോടെ സുധാകരന് ഇന്ന് വിളിച്ചുചേര്‍ക്കാനിരുന്ന പത്രസമ്മേളനവും വേണ്ടെന്നുവച്ചു. സുധാകരനൊപ്പം നിയമസഭാ സീറ്റ് ആവശ്യപ്പെട്ട യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശിനും ഹൈക്കമാന്‍ഡിന്റെ കടുത്ത നിലപാട് നിരാശ സമ്മാനിച്ചു.
കോൺഗ്രസ് രണ്ടാം പട്ടിക: കണ്ണൂരില്‍ മോഹനന്, എല്‍ദോസിനു സീറ്റില്ല, കൊച്ചിയിൽ ഷിയാസ്
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. സീറ്റിനായി കടുംപിടിത്തം നടത്തിയ കെ. സുധാകരന് എം.പിക്കു സീറ്റില്ല. അദ്ദേഹം ആവശ്യപ്പെട്ട കണ്ണൂര്‍ സീറ്റില്‍ ടി.ഒ. മോഹനനും യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് ലക്ഷ്യംവച്ച കോന്നിയില്‍ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയാണ് ആറന്മുളയില് സ്ഥാനാര്‍ഥി. നേമത്ത് കെ.എസ്. ശബരീനാഥനും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും അങ്കത്തിനിറങ്ങും. പെരുമ്പാവൂരില്‍ സിറ്റിങ് എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കു സീറ്റ് നിഷേധിച്ചു. പകരം മനോജ് മൂത്തേടന് മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക 1.ഉദുമ-കെ. നീലകണ്ഠന് 2.തൃക്കരിപ്പൂര്‍-സന്ദീപ് വാര്യര്‍ 3. കല്യാശേരി-രാജീവന് കാപ്പേച്ചരി 4. കണ്ണൂര്‍-ടി.ഒ. മോഹനന് 5. മട്ടന്നൂര്‍-ചന്ദ്രന് തില്ലങ്കേരി 6. പട്ടാമ്പി-ടി.പി. ഷാജി 7. ഷൊര്‍ണൂര്‍-പി. ഹരിഗോവിന്ദന് 8. കുന്നംകുളം-അജയ് മോഹന്‍ 9. വടക്കാഞ്ചേരി-വൈശാഖ് നാരായണസ്വാമി 10. പെരുമ്പാവൂര്‍- മനോജ് മൂത്തേടന് 11. വൈപ്പിന്‍- ടോണി ചെമ്മണി 12. കൊച്ചി- മുഹമ്മദ് ഷിയാസ് 13. തൃപ്പൂണിത്തുറ- ദീപക് ജോയി 14. ദേവികുളം-എഫ്. രാജ 15. ഉടുമ്പന്‍ചോല- സേനാപതി വേണു 16. ഇടുക്കി- റോയ് കെ. പൗലോസ് 17. പീരുമേട്- സിറിയക് തോമസ് 18. ഏറ്റുമാനൂര്‍-നാട്ടകം സുരേഷ് 19. കാഞ്ഞിരപ്പള്ളി- പ്രഫ. റോണി കെ. ബേബി 20. പൂഞ്ഞാര്‍- എം.ജെ. സെബാസ്റ്റ്യന്‍ 21. ആലപ്പുഴ- എ.ഡി. തോമസ് 22. കായംകുളം - എം.ലിജു 23. ചെങ്ങന്നൂര്‍ - എബി കുര്യാക്കോസ് 24. റാന്നി - പഴംകുളം മധു 25. ആറന്മുള - അബിന്‍ വര്‍ക്കി 26. കോന്നി- പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ 27. അടൂര്‍ (എസ്.സി)- അഡ്വ.ശാന്തകുമാര്‍ 28. ചടയമംഗലം- എം.എം. നസീര്‍ 29. വര്‍ക്കല - വര്‍ക്കല കഹാര്‍ 30. നെടുമങ്ങാട് - മീനാങ്കല്‍ കുമാര്‍ 31. വാമനപുരം - സുധീര്‍ഷാ പാലോട് 32. കഴക്കൂട്ടം - ശരത്ചന്ദ്ര പ്രസാദ് 33. നേമം- കെ.എസ് ശബരീനാഥന് 34. അരുവിക്കര - വി.എസ്. ശിവകുമാര്‍ 35. പാറശാല - നെയ്യാറ്റിന്‍കര സനല്‍ 36. കാട്ടാക്കട - എം.ആര്. ബൈജു 37. എന്‍. ശക്തന്
കോഴിക്കോട്: കേരള രാഷ്ട്രീയം മുമ്പൊരിക്കലുമില്ലാത്ത സാഹചര്യത്തെയാണ് നേരിടുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന് പിള്ള. മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ഥിയായി ഒരാളെ തന്നെ കാണേണ്ടി വരുന്നത് അധ:പതനത്തിന്റെ ചിത്രം വ്യക്തമാക്കുന്നു. സീറ്റിനായി പാര്‍ട്ടി മാറുന്ന നേതാക്കള്‍ സാര്‍വത്രികമായി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശോഷിക്കുകയാണ്, ശതമാന കണക്കുകള്‍ സഹിതം അദ്ദേഹം വിവരിച്ചു. നെഹ്റുവിന് ശേഷം നമ്പൂതിരിപ്പാട് ഇന്ത്യ ഭരിക്കുമെന്ന് പറഞ്ഞിരുന്നതില് നിന്ന് കാര്യങ്ങള്‍ എത്രയോ പുറകോട്ടു പോയി. സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി കടിപിടി കൂടുന്നത് പുതിയ തലമുറയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും ശ്രീധരന് പിള്ള ചോദിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹം വിരാമമിട്ടു. താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരളം ബിജെപിക്ക് പാകമായെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. താന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും നിലവില്‍ തന്റെ വോട്ട് പോലും ഗോവയിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഞാന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഇപ്പോള്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ സീറ്റ് ആവശ്യപ്പെട്ടു എന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിയുമോ? ഞാന്‍ അവരെ വെല്ലുവിളിക്കുന്നു- അദ്ദേഹം പറഞ്ഞു. സീറ്റ് കിട്ടിയില്ലെന്ന പേരില്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി മാറുന്നത് എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് - എല്‍ഡിഎഫ് നേതാക്കളില്‍ പലരും സ്വന്തം പാര്‍ട്ടിയുടെ തത്വശാസ്ത്രം പോലും മറന്നാണ് സീറ്റിന് പിന്നാലെ പായുന്നത്. ഈ പോക്ക് വലിയ അപകടത്തിലേക്കാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാണുന്നത് സിപിഐഎമ്മിന്റെ വികൃത മുഖമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ താന്‍ സജീവമായി ഇടപെടും. കേരളം ഇപ്പോള്‍ ബിജെപിക്ക് പാകമായിരിക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തനിക്ക് പാര്‍ട്ടി എല്ലാം നല്‍കിയിട്ടുണ്ടെന്നും ഇനിയും സ്ഥാനമാനങ്ങള്‍ക്കായി താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് നിഷേധിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് : പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോള്‍ ചെറിയപെരുന്നാളാഘോഷിക്കാന് ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ കേരളത്തിലേക്കെത്തുന്നവരുടെ തിരക്ക്. നേരിട്ട് വിമാന സര്‍വീസ് ലഭ്യമല്ലാത്തിടങ്ങളില്‍ നിന്ന് സൗദിയിലെ വിമാനത്താവളങ്ങളിലും മസ്കത്ത് വിമാനത്താവളത്തിലും ഷാര്ജയിലുമെത്തി യാത്ര തുടരുകയാണ് പ്രവാസികള്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗള്‍ഫ് നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കു പറന്ന വിമാനങ്ങളില്‍ ഫുള്‍ ലോഡ് യാത്രക്കാരായിരുന്നു. മണിക്കൂറുകള്‍ കണക്ഷന് ഫ്ളൈറ്റുകള്‍ക്കായി കാത്തിരുന്നും യാത്ര ചെയ്തവരാണേറെയും. ജിദ്ദ, ദമാം, റിയാദ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടു. ബഹ്റൈനില്‍നിന്ന് നേരിട്ട് വിമാനങ്ങളില്ലാത്തതിനാല്‍ വിവിധ സംഘടനകളും എയര്‍ലൈനുകളും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളാണ് പ്രവാസികള്‍ക്ക് സഹായകരമായത്. ഫെബ്രുവരി 28ന് ആദ്യ അക്രമമുണ്ടായ ദിവസം മുതല്‍ ബഹ്്റൈന്‍ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. ബഹ്്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ നിന്നാണ് ഇറാനെ ലക്ഷ്യമാക്കി ആദ്യ അക്രമമുണ്ടായത്. അതു കൊണ്ടു തന്നെ ഇറാന്റെ രൂക്ഷമായ തിരിച്ചടിയും നേരിടേണ്ടി വരുന്നതും ഗള്‍ഫിലെ കൊച്ചുരാജ്യമായ ബഹ്റൈനാണ്. ബഹ്റൈന്‍ വിമാനത്താവളം പ്രവര്‍ത്തനരഹിതമാണ്. കഴിഞ്ഞ ദിവസം ഇറാന് വിമാനത്താവളത്തിലെ ഒരു വലിയ ഇന്ധന ടാങ്ക് ബോംബിട്ട് തകര്‍ത്തിരുന്നു. വിമാനങ്ങളെല്ലാം ദമാം വിമാനത്താവളത്തിലേക്ക് മാറ്റിയതിനാല്‍ ഒരു വിമാനവും നശിച്ചില്ല. വ്യോമാക്രമണ സൈറണ്‍ മുഴങ്ങുന്നതും ആളുകള്‍ മൊബൈല്‍ ഫോണുകളുമായി ബാല്‍ക്കണിയിലേക്ക് ഓടുന്നതും പതിവാണ്. പൊട്ടിത്തെറിക്കുന്ന മിസൈലുകള്‍ രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്നു. ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും ബോംബാക്രമണം നടത്തിയതുമുതല്‍ ഇറാനില്‍ നിന്നുള്ള തുടര്‍ച്ചയായ പ്രതികാര വ്യോമാക്രമണങ്ങളെയാണ് ബഹ്റൈന്‍ നിവാസികള്‍ നേരിടുന്നത്. ഇറാനിലെ ധനകാര്യ സ്ഥാപനത്തിന് നേരെ ഇസ്രായില്‍-യു.എസ് അക്രമമുണ്ടായതിന്റെ പ്രത്യാഘാതവും ഇവിടേക്ക് തന്നെ. യു.എസ് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഇറാന് നോട്ടമിടാന്‍ സാധ്യതയേറെയാണ്. ഇത്തരം സ്ഥാനങ്ങള്ക്കടുത്തു നിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. മലയാളികളുടെ ആശങ്ക ഇരട്ടിപ്പിക്കുന്നത് നിലയ്ക്കാത്ത മിസൈല്‍ ആക്രമണങ്ങളാണ്. സ്കൂളുകള്‍ അടച്ചുപൂട്ടുകയും ബാങ്കുകളും അടച്ചിടുകയും ചെയ്തതിനാല്‍, കൂടുതല്‍ പ്രവാസികള്‍ അവരുടെ കുടുംബങ്ങളെ സുരക്ഷിതമായി നാട്ടിലേക്ക് അയയ്ക്കാന്‍ ആഗ്രഹിക്കുന്നു,യു.എസ് പ്രതിരോധ സംവിധാനമുള്ളത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ആശ്വാസം പകരുന്നു. പ്രതിരോധിച്ച മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീഴുന്നതും ഭീഷണിയാണ്. ബഹ്റൈനിലെ നാല് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പൗരന്മാരില് മൂന്ന് ലക്ഷം മലയാളികളുണ്ട്, എല്ലാവരും സുരക്ഷിതരാണ്. എന്നിരുന്നാലും, മുന്‍ കരുതലെന്ന നിലയില്‍ കുടുംബത്തെ നാട്ടിലയക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. എയര്‍ ഇന്ത്യ ബഹ്റൈനിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്നതാണ് പ്രവാസികളുടെ അടിയന്തരാവശ്യം. * സി.ഒ.ടി അസീസ്
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങളെ ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ ലോകശക്തികൾ ശക്തമായി അപലപിച്ചു. കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ തയ്യാറാണെന്നും ഇവർ അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വാഭാവിക ജാമ്യം
കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലയളവില്‍ എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണിത്.
മാറിമറിയുന്ന, മറിമായമാകുന്ന ജനമനസ്സ്; 14 ജില്ലകളിലെയും രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ...
ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും ഇടതു-വലതു മുന്നണികളെ മാറിമാറി ഭരണത്തിലെത്തിക്കുന്ന മലയാളികളുടെ പതിവിന് മാറ്റം വന്നത് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. 99 സീറ്റുകള്‍ നല്കി കേരള ജനത ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ചു. അതുകഴിഞ്ഞുവന്ന 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പക്ഷേ, കാറ്റ് വലത്തേക്കാണ് വീശിയത്. ഒടുവില്‍ വന്നു..! 'പുകഞ്ഞ കൊള്ളി'കളില്ലാതെ രണ്ടാം
ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി: തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കും.
ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ് വര്‍ഷം തോറും മസ്റ്ററിംഗ് നടത്തുന്നത്. ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ഗുണഭോക്താവിന്റെ വീട്ടിലെത്തി ആള് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണം.
കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ട്: ഉപഭോക്തൃ നീതി റാങ്കിംഗില്‍ കേരളം പന്ത്രണ്ടാമത്
ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവയാണ് ആദ്യ മൂന്ന് സംസ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. തെലങ്കാന, ഝാര്‍ഖണ്ഡ് എന്നിവയാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.
'കൊച്ചിയിൽ ചരിത്ര വിജയം ഉറപ്പ്'; ദീപ്തി മേരി വർഗീസ് പ്രചരണത്തിനിറങ്ങുമെന്നും മുഹമ്മദ് ഷിയാസ്
ജില്ലയിലെ 14 മണ്ഡലങ്ങളിലും കോൺഗ്രസ് ചരിത്ര വിജയം സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഷിയാസ്, നേതാവ് ദീപ്തി മേരി വർഗീസ് പ്രചാരണ രംഗത്ത് സജീവമായി പങ്കെടുക്കുമെന്നും അറിയിച്ചു.
സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി. പാർട്ടിയാണ് വലുത്, പാർട്ടിയെ ധിക്കരിക്കില്ല. തുടർ തീരുമാനം പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും എൽദോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോണ്‍ഗ്രസ്സ് നിലപാട് ടീം സ്പിരിറ്റിന് വിരുദ്ധം: ജെ എസ് എസ്
തുടര്‍ നടപടികള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ജെ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ എന്‍ രാജന് ബാബു.
തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ തളിപറമ്പ് നഗരസഭാ സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തതായി പരാതി
അനധികൃതതെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭ സെക്രട്ടറിയേയും ജീവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതി.മാര്‍ക്കറ്റ് റോഡിലും മെയിന്‍ റോഡിലും ഉള്‍പ്പെടെ പെരുന്നാളിനോടനുബന്ധിച്ച്
37 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഇതോടെ ആകെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സീറ്റിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.
പാളയത്തിൽപ്പട : കണ്ണൂരിൽ കെ. സുധാകരനെതിരെ കോൺഗ്രസ് ഭാരവാഹികളും: ടി.ഒ മോഹനന് പിൻതുണ
കെ സുധാകരൻ എം.പി കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണോ വേണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് കെ.പി.സി സിയോട് അന്തിമ അഭിപ്രായം തേടി. കണ്ണൂർ ഡിസിസിയുടെ ഈ കാര്യത്തിലുള്ള
തിരൂരിൽ തീരുമാനമായി; പ്രചാരണത്തിന് പെരുന്നാൾ കഴിയാൻ കാക്കുകയാണെന്ന് വി അബ്ദുറഹ്മാൻ
പെരുന്നാളിന് ശേഷം മത്സര രംഗത്തിറങ്ങാൻ വി അബ്ദുറഹ്മാൻ. തിരൂർ മണ്ഡലത്തിൽ മത്സരിക്കാൻ വിസമ്മതം പ്രകടിപ്പിച്ച് മാറി നിൽക്കുകയായിരുന്നു അദ്ദേഹം. താനൂരിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങും.
'കടുത്ത നിരാശയും വേദനയുമുണ്ട്, ഒരിക്കലും ഞാൻ പ്രതീക്ഷിച്ച നടപടിയല്ല കോൺഗ്രസിൽനിന്നും ഉണ്ടായത്'
ചില നീക്കങ്ങൾ നമ്മൾ അറിയണമെന്നില്ല, സത്യം മറച്ചുവച്ചുകൊണ്ടുള്ള ചില വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള നീക്കമാണിത്, ബെന്നി ബെഹനാൻ എംപിയെ താൻ ഒരിക്കലും തള്ളിപറയില്ല; എൽദോസ് കുന്നപ്പിള്ളി Eldhose Kunnappilly | Permbavoor | Congress | Kerala Election 2026
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം! സുധാകരനും അടൂര്‍ പ്രകാശുമില്ലാതെ കോൺഗ്രസിന്റെ 2-ാം പട്ടിക പുറത്ത്
വിസ്മയങ്ങള്‍ ഉണ്ടാകാതെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി! കോൺഗ്രസിന്റെ 2-ാം പട്ടിക പ്രഖ്യാപിച്ചു, പട്ടികയില്‍ കെ സുധാകരനും അടൂര്‍ പ്രകാശുമില്ല Congress | UDF | AICC | Kerala Assembly Election
എ.കെ.ആന്റണിയുടെ ശുപാര്‍ശയും ചവറ്റുകൊട്ടയില്‍
അസംതൃപ്തരെ കോൺഗ്രസ് എങ്ങനെ സമാധാനിപ്പിക്കും? വിമതശല്യം പാരയാകുമോ? | Congress
ഒടുവിൽ സമ്പൂർണ പട്ടിക പുറത്ത് വന്നു, അസംതൃപ്തരെ കോൺഗ്രസ് എങ്ങനെ സമാധാനിപ്പിക്കും? രണ്ടാംഘട്ട പട്ടികയുടെ വിശദാംശങ്ങൾ ഇങ്ങനെ... Congress | Kerala Assembly Election 2026
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സീറ്റ് മോഹിച്ച എംപിമാര്‍ക്ക് ഒപ്പം ഒരു സിറ്റിംഗ് എംഎല്‍എയും പടിക്ക് പുറത്ത്. കണ്ണൂരില്‍ മത്സരിക്കാന്‍ മോഹിച്ച കെ സുധാകരനും കോന്നി മോഹിച്ച അടൂര്‍ പ്രകാശിനും സീറ്റ് നല്‍കിയില്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. രണ്ട് പേരുകള്‍ ഉയര്‍ന്ന് കേട്ട മണ്ഡലങ്ങളില്‍ ഒന്നായ കൊച്ചിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. സീറ്റ് പ്രതീക്ഷിച്ച് പോസ്റ്ററുകള്‍ വരെ അച്ചടിപ്പിച്ച ദീപ്തി മേരി വര്‍ഗീസ് വീണ്ടും അവഗണിക്കപ്പെട്ടു. ചെങ്ങന്നൂരില്‍ പരിഗണിച്ച ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനും കായംകുളത്ത് പരിഗണിച്ച യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് അരിത ബാബു അടക്കമുള്ള വനിതാ നേതാക്കളെ ഒഴിവാക്കി. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട ഒന്‍പത് സ്ത്രീകള്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ വനിത സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. സുധാകരന് മത്സരിക്കില്ലെന്നുറപ്പായി. പാര്‍ട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അവഗണിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെല്ലുവിളിച്ച കെ സുധാകരന് എംപി ഒടുവില്‍ പാര്‍ട്ടിക്ക് കീഴടങ്ങുകയായിരുന്നു. കണ്ണൂരില്‍ കെ സുധാകരന് പകരം ടിഒ മോഹനന് ആണ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിലും എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനും മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന കര്‍ശന നിലപാട് ആദ്യം വ്യക്തമാക്കിയത് സംസ്ഥാന നേതൃത്വമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും പിന്തുണച്ചു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് സുധാകരന് വെല്ലുവിളിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രതിഷേധിച്ചു. വീണ്ടും ഡല്‍ഹിയിലെത്തിയ സുധാകരന് നേതാക്കള്‍ ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഫ്ലാറ്റില്‍ കാത്തിരുന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് സമിതിയില്‍ സുധാകരന്റെ മോഹം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തന്നെ വെട്ടി. ഒരു അനുനയവും വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും നിലപാട് കടുപ്പിക്കുകയായിരുന്നു. എ കെ ആന്റണിയും, കെ സി വേണുഗാപാലും , രമേശ് ചെന്നിത്തലയും സുധാകരനെ വിളിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ചും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചു. സ്വതന്ത്രനായി മത്സരിച്ചാല്‍ എംപി പദവി കൂടി നഷ്ടപ്പെടുമെന്ന തിരിച്ചറിവും അണികള്‍ കൂടയുണ്ടാകില്ലെന്ന തിരിച്ചറിവും സുധാകരനെ പിന്നോട്ടടിച്ചു. മറ്റ് നേതാക്കള്‍ അയഞ്ഞപ്പോഴും വി ഡി സതീശന് തുടര്‍ന്ന കര്‍ശന നിലപാടും കെ സുധാകരന്റെ അധികാര മോഹത്തിന് തിരിച്ചടിയായി. ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് കെ.എസ് ശബരീനാഥനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആറന്മുളയില് മന്ത്രി വീണ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി മത്സരിക്കും. ഈഴവ പ്രാതിനിധ്യം കൂടി ഉറപ്പാക്കി കെ.ബാബു പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം നിര്‍ദേശിച്ച ദീപക് ജോയ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി. അതോടെ അവിടെ തുടക്കത്തില്‍ പരിഗണിച്ചിരുന്ന എം.ലിജുവിനെ കായംകുളത്ത് സ്ഥാനാര്‍ഥിയാക്കി. അടൂര്‍ പ്രകാശ് മത്സരിക്കാന്‍ ആഗ്രഹിച്ച കോന്നിയില്‍ സാമുദായിക പ്രാതിനിധ്യം പ്രകാരം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനാണ് സീറ്റ്. കേരള കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്ത ഇടുക്കിയില്‍ റോയ് കെ പൗലോസിന് നറുക്കുവീണു. എല്‍ദോസിന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് യാക്കോബായ പ്രാതിനിധ്യം കണക്കിലെടുത്ത് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. തൃക്കരിപ്പൂരില്‍ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യര്‍ മത്സരിക്കും. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്വതന്ത്രരെ പിന്തുണക്കും. ഇതില്‍ മൂന്ന് പേര് സിപിഎം വിമതരാണ്. അമ്പലപ്പുഴയില്‍ ജി.സുധാകരനേയും തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനേയും ഒറ്റപ്പാലത്ത് പി.കെ. ശശിയേയും കോണ്‍ഗ്രസ് പിന്തുണക്കും.
മണ്ഡലം മാറ്റി വി അബ്ദുറഹ്മാൻ; ഇനി മത്സരിക്കുക തിരൂരിൽ |V Abdurahiman | Tirur
താനൂർ വേണ്ട തിരൂർ മതി; മണ്ഡലം മാറ്റി മന്ത്രി വി അബ്ദുറഹ്മാൻ, കൊണ്ടോട്ടിയിൽ ഡോ. പി ജിജി സ്ഥാനാർത്ഥിയാകും, ഇനി തിരുവനന്തപുരം സെൻട്രൽ സ്ഥാനാർത്ഥിക്കായി എൽഡിഎഫ് V Abdurahiman | Kerala Assembly Elections 2026 | CPM |Tirur
'കൈ' വിടാതെ സുധാകരൻ | PG Suresh Kumar | News Hour 19 March 2026
'കൈ' വിടാതെ സുധാകരൻ | PG Suresh Kumar | News Hour 19 March 2026
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ സന്ദീപ് വാര്യർക്ക് വൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവർത്തകർ
അതൃപ്തി മാറിയെന്ന് ഡിസിസി; തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ സന്ദീപ് വാര്യർക്ക് വൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവർത്തകർ
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാന്റെ ആക്രമണത്തില്‍ ഖത്തറിലെ LNGക്ക് കേടുപാടുകള്‍ |Iran Israel Conflict
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാന്റെ ആക്രമണത്തില്‍ ഖത്തറിലെ എൽഎൻജിക്ക് കേടുപാടുകള്‍, യുദ്ധം അവസാനിക്കണമെങ്കിൽ നഷ്ടപരിഹാരം ആവശ്യമെന്ന് ഇറാന് Iran - Israel Conflict | Gulf Countries
മൊണാലിസ ഇതരമത വിശ്വാസി, മരുമകളായി അംഗീകരിക്കില്ല; ഫർമാന്റെ പിതാവ്
കുംഭമേളയിലെ വൈറൽ
കെ.സുധാകരന് സീറ്റില്ല; കണ്ണൂരിൽ ടി.ഒ.മോഹനൻ UDF സ്ഥാനാർഥി |K. Sudhakaran
വാശിക്ക് വഴങ്ങാതെ നേതൃത്വം; കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ല; ടി.ഒ.മോഹനൻ UDF സ്ഥാനാർഥി K. Sudhakaran | Rahul Gandhi | Congress | Kerala Assembly Election
സുധാകരൻ ഇന്ന് പറഞ്ഞ വാചകം മൂന്ന് ദിവസം മുൻപ് പറയാമായിരുന്നു: റോയ് മാത്യു
സുധാകരൻ ഇന്ന് പറഞ്ഞ വാചകം മൂന്ന് ദിവസം മുൻപ് പറയാമായിരുന്നു; അദ്ദേഹം വാർത്തകൾ ആസ്വദിക്കുകയായിരുന്നു; വേറെ ചിലർ സുധാകരനെ പിരികയറ്റി പാർട്ടിയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു; റോയ് മാത്യു
ദലിത് ആദിവാസി വിഭാഗങ്ങളോടുള്ള അവഗണന; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് ഡി എസ് എം
കോണ്‍ഗ്രസ്സ് നിലപാടിനെതിരെ കേരളത്തില്‍ ശക്തമായ പൊതുവികാരമുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി
ഈദ് ആഘോഷക്കാലത്ത് പ്രവാസികൾക്കായി വിമാന സർവീസുകൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. . ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം കാരണം നിരവധി പേർക്കാണ് ഇത്തവണ നാട്ടിലേക്കുളള യാത്ര മുടങ്ങിയിരിക്കുന്നത്. ലഭ്യമായ വിമാന സർവ്വീസുകൾക്കാകട്ടെ സാധാരണക്കാർക്ക് അപ്രാപ്യമായ ടിക്കറ്റ് നിരക്ക് ആണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. '' പശ്ചിമേഷ്യയിലെ
ദീപ്തി മേരി വര്‍ഗീസിനെ ഔട്ടാക്കി മുഹമ്മദ് ഷിയാസ്
ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ
ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും, രണ്ട് അറ്റാഷെ ഓഫീസുകളിലെയും ജീവനക്കാർ എന്നിവർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എംബസിക്ക് അയച്ച ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ ഇന്ധന വിതരണ ശൃംഖലയ്ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിന് പിന്നാലെയാണ് കടുത്ത നടപടി. ഇറാൻ എംബസി ജീവനക്കാരെ ‘പേഴ്സൺ നോൺ ഗാറ്റ’ ആയി ഖത്തർ പ്രഖ്യാപിച്ചു. […] The post ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ appeared first on ഇവാർത്ത | Evartha .
മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കര്ഷകന് മരിച്ചു
സുല്‍ത്താന്‍ബത്തേരി: മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കര്ഷകന് മരിച്ചു. അമ്പലവയലിനടുത്ത ചുള്ളിയോട് സ്വദേശി മുക്കിലാല്‍ സജി (45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പറമ്പില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ അബദ്ധത്തില്‍ മരത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിയെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു ഇന്ന് മരിച്ചത്. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് അമ്പലവയല്സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.
കണ്ണൂരില്‍ കെ സുധാകരന് പകരം ടിഒ മോഹനന് ആണ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിലും എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനും മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്.
ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2 കിലോയായതിന്റെ കാരണം അറിയാമോ?എൽപിജി ക്ഷാമത്തിനിടെ ചില കാര്യങ്ങൾ അറിയാം
റൗണ്ട് ഫിഗർ ആക്കി 14-ലോ 15-ലോ ഗ്യാസ് സിലിണ്ടറിന്റെ ഭാരം വയ്ക്കാത്തതെന്താണ്. ഈ സംശയം പലർക്കും തോന്നിയിട്ടുണ്ടാകും. എന്നാൽ ഈ കണക്കിന് പിന്നിൽ വളരെ രസകരമായ ചില കാരണങ്ങളുണ്ട്.
ഇറാന് യുദ്ധംമൂലം സ്വര്‍ണ്ണ വിലയും ഇടിയുന്നു
1000 കോടിയിലധികം നേടിയ രൺവീർ സിങ്ങിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ 2: റിവഞ്ച്' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു.
ഒടുവില്‍ വന്നു..! 'പുകഞ്ഞ കൊള്ളി'കളില്ലാതെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി വിലപേശല്‍ നടത്തിയ കെ സുധാകരന്, അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരെ പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. താനൂരല്ല... അബ്ദുറഹ്മാന് തിരൂരില്‍ മത്സരിക്കും; കൊണ്ടോട്ടിയില്‍ പി ജിജി. കോട്ടക്കലില്‍ പ്രീതി കണ്ണൂരില്‍ അഡ്വ. ടി ഒ
'സർവ്വം ദീപ്തം' വെറുതെയായി, ദീപ്തി മേരി വർഗീസിന് സീറ്റില്ല, കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥി
കൊച്ചിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസിന് രണ്ടാംഘട്ട പട്ടികയിലും ഇടം ലഭിച്ചില്ല. വി ഡി സതീശന്റെ പിന്തുണയോടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ. മോഹനനാണ് സ്ഥാനാര്‍ഥി. സുധാകരന് നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെയും കണ്ണൂരില്‍ പരിഗണിച്ചില്ല. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്, എം. ലിജു, എന്‍. ശക്തന് എന്നിവര്‍ മത്സര രംഗത്തുണ്ട്. അതേ സമയം പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും കോന്നിയില്‍ അടൂര്‍ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. കോന്നിയില്‍ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും. രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലെ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ഉദുമ: കെ. നീലകണ്ഠന് തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍ കല്ല്യാശ്ശേരി: രാജീവന് കപ്പച്ചേരി കണ്ണൂര്‍: അഡ്വ. ടി.ഒ. മോഹനന് മട്ടന്നൂര്‍: ചന്ദ്രന് തില്ലങ്കേരി പട്ടാമ്പി: ടി.പി. ഷാജി ഷൊര്‍ണ്ണൂര്‍: പി. ഹരിഗോവിന്ദന് കുന്നംകുളം: അജയ് മോഹന്‍ വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി പെരുമ്പാവൂര്‍: മനോജ് മൂത്തേടന് വൈപ്പിന്‍: ടോണി ചമ്മണി കൊച്ചി: മുഹമ്മദ് ഷിയാസ് തൃപ്പൂണിത്തുറ: ദീപക് ജോയ് ദേവികുളം (SC): എഫ്. രാജ ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു ഇടുക്കി: റോയ് കെ. പൗലോസ് പീരുമേട്: അഡ്വ. സിറിയക് തോമസ് ഏറ്റുമാനൂര്‍: നാട്ടകം സുരേഷ് കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്) ആലപ്പുഴ: എ.ഡി. തോമസ് കായംകുളം: എം. ലിജു ചെങ്ങന്നൂര്‍: എബി കുര്യാക്കോസ് പത്തനംതിട്ട, കൊല്ലം ജില്ലകള്‍: റാന്നി: പഴകുളം മധു ആറന്മുള: അബിന്‍ വര്‍ക്കി കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അടൂര്‍ (SC): അഡ്വ. ശാന്തകുമാര്‍ ചടയമംഗലം: എം.എം. നസീര്‍ വര്‍ക്കല: വര്‍ക്കല കഹാര്‍ നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍ വാമനപുരം: സുധീര്‍ഷാ പാലോട് കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ് നേമം: കെ.എസ്. ശബരീനാഥന് അരുവിക്കര: വി.എസ്. ശിവകുമാര്‍ പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍ കാട്ടാക്കട: എം.ആര്. ബൈജു നെയ്യാറ്റിന്‍കര: എന്‍. ശക്തന് പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിയാണ് ഈ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതെന്ന് എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2025 മാർച്ചിൽ മീററ്റിൽ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പുകളും വാർത്തകളുടെ വിവരങ്ങളുമായിരുന്നു ഭാര്യയുടെ ഫോണിൽ രാജ്കുമാർ കണ്ടെത്തിയത്.
റാന്നിയില്‍ സിപിഎം നേതാവ് അലന് മാത്യുവിന്റെ ലീലാവിലാസങ്ങള്‍ പുറത്ത്
7000 രൂപ കുറഞ്ഞ് സ്വര്‍ണം, 20000 രൂപയിടിഞ്ഞ് വെള്ളി; സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ തന്നെ വാങ്ങണോ?
ആഗോളതലത്തില്‍ ദുര്‍ബലമായ സൂചനകളും ശക്തമായ ഡോളറും നിക്ഷേപകരെ പ്രതികൂലമായി ബാധിച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും കുത്തനെ വിലയിടിയുന്നു. ഇന്ന് മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4.47% മാണ് വിലയിടിഞ്ഞത്. സ്വര്‍ണം 10 ഗ്രാമിന് 146,181 രൂപയില്‍ ആണ് വ്യാപാരം നടത്തിയത്, അതായത് 6,844 രൂപയുടെ കുറവ്. ഇന്ന് ഒറ്റ ദിവസത്തെ വിലയിടിവാണ് ഇത്. താനൂരല്ല... അബ്ദുറഹ്മാന് തിരൂരില്‍ മത്സരിക്കും;
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക എഐസിസി പുറത്തിറക്കി. വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
മന്ത്രി വി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറി തിരൂർ മണ്ഡലത്തിൽ മത്സരിക്കും. കൊണ്ടോട്ടിയിൽ ഡോ പി ജിജി എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കോട്ടക്കലിൽ കെ പ്രീതി മത്സരിക്കും.
സത്കര്‍മങ്ങളില്‍ മുഴുകുക, ധാര്‍മിക പരിധി ലംഘിക്കരുത്; പെരുന്നാള്‍ സന്ദേശത്തില്‍ കാന്തപുരം
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കാനും ലോകത്ത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും ക്ഷേമവും സമാധാനവും സാധ്യമാവാനും പ്രത്യേകം പ്രാര്‍ഥിക്കണം.
250 മില്യൺ പേർ വിധി എഴുതി, ജനപ്രീതിയിൽ ഒന്നാമത് അനശ്വര രാജൻ ! അതും രൺവീർ സിങ്ങിനെ കടത്തിവെട്ടി
'ഉദാഹരണം സുജാത'യിലൂടെ വെള്ളിത്തിരയിലെത്തിയ നടി അനശ്വര രാജൻ, ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ. രൺവീർ സിങ്ങിനെപ്പോലുള്ള പ്രമുഖരെ പിന്തള്ളിയാണ് അനശ്വര ഈ നേട്ടം കൈവരിച്ചത്.
ഹോർമൂസിൽ യുഎസിനൊപ്പം ഇടപെടാൻ ആറ് സഖ്യകക്ഷികൾ തയ്യാർ; സംഘർഷം കൂടുതൽ മൂർച്ഛിക്കും?
ഹോര്‍മൂസിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സഖ്യകക്ഷികൾ യുഎസ്സിന്റെ പദ്ധതിക്ക് കീഴെ ഒന്നിക്കാൻ സാധ്യത. ട്രംപിന്റെ പദ്ധതിക്ക് പിന്തുണ ഏറുകയാണ്. ആറ് രാജ്യങ്ങളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.
Hegseth says all 11 of Iran's submarines 'are gone'
Washington : Saying that Iran's “surface fleet is no longer a factor,” US Defence Secretary Pete Hegseth said that “their submarines — they once had 11 — are gone.” The crafts Hegseth referenced are “midget” submarines designed to work in shallow waters in
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉളളപ്പോഴും സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. കെ സുധാകരൻ മുതൽ എൽദോസ് കുന്നപ്പിള്ളി വരെയുളള നേതാക്കൾ ഇടഞ്ഞ് നിൽക്കുകയാണ്. സീറ്റില്ലാത്തതിനാൽ രാജി വെച്ചവരും രാജി വെയ്ക്കാൻ ഒരുങ്ങുന്നവരും ഉണ്ട്. കോൺഗ്രസ് ത്രിശങ്കുവിൽ നിൽക്കെ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുതെന്ന് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്
ട്യൂണിസ്: കള്ളപ്പണം വെളുപ്പിച്ചു എന്ന സംശയത്തെ തുടര്‍ന്ന് ടുണീഷ്യയിലെ പലസ്തീന് ഐക്യദാര്‍ഢ്യ പ്രസ്ഥാനമായ 'ഗ്ലോബല്‍ സുമൂദ്' (Global Sumud) ഫ്ലോട്ടിലയിലെ ഏഴ് അംഗങ്ങളെ തടങ്കലില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് നീക്കം. മാര്‍ച്ച് 6-നാണ് സുമൂദ് ഫ്ലോട്ടിലയുടെ ടുണീഷ്യന്‍ കോര്‍ഡിനേഷന്‍ അംഗങ്ങളായ വായേല് നൗവര്‍, ഭാര്യ ജവാഹര്‍ ചന്ന, നബീല്‍ ചന്നൂഫി, മുഹമ്മദ് അമീന് ബന്നൂര്‍, സന മഹിദ്ലി എന്നിവരുള്‍പ്പെടെയുള്ളവരെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അറസ്റ്റ് ചെയ്തത്. പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം നടന്ന വാദത്തിനൊടുവിലാണ് 'കള്ളപ്പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തി' എന്നാരോപിച്ച് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ആദ്യ ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടിലയുടെ ഭാഗമായി നടത്തിയ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ കേസ് എന്ന് പ്രതിഭാഗം അഭിഭാഷകന് സാമി ബെന്‍ ഗാസി വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് അദ്ദേഹം തയ്യാറായില്ല. തന്റെ കക്ഷികളെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സമുദ്രമാര്‍ഗ്ഗം സഹായമെത്തിക്കാനും ഉപരോധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും രൂപീകരിച്ച കൂട്ടായ്മയാണ് സുമൂദ് ഫ്ലോട്ടില. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അറസ്റ്റിലായ സുമൂദ് ഫ്ലോട്ടില പ്രവര്‍ത്തകര്‍ക്കെതിരെ നടന്നത് യഥാര്‍ത്ഥത്തിലുള്ള ചോദ്യംചെയ്യലല്ലെന്നും മറിച്ച് അവര്‍ക്ക് മേല്‍ കുറ്റാരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന് ആരോപിച്ചു. വരും ദിവസങ്ങളില്‍ കൃത്യമായ ചോദ്യംചെയ്യല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ, പ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ഫിനാന്‍ഷ്യല്‍ ജുഡീഷ്യല്‍ സെന്ററിന് പുറത്ത് ഡസന്‍ കണക്കിന് ആളുകള്‍ പ്രതിഷേധവുമായി ഒത്തുകൂടി. ടുണീഷ്യയിലെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്ന് സിവില്‍ സൊസൈറ്റി പ്രവര്‍ത്തകനായ മെഹ്ദി എല്ലൂച്ച് എ.എഫ്.പിയോട് പറഞ്ഞു. 2021-ല്‍ പ്രസിഡന്റ് കെയ്സ് സെയ്ദ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ടുണീഷ്യയില്‍ വലിയ തോതിലുള്ള അടിച്ചമര്‍ത്തലുകളാണ് നടക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ജയിലിലടക്കുന്നതിനൊപ്പം സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഭരണകൂടം ഏര്‍പ്പെടുത്തി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ അറസ്റ്റുകളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്. ഗസ്സയിലേക്കുള്ള സഹായക്കപ്പല്‍ നീക്കമായ 'ഗ്ലോബല്‍ സുമൂദ്' (Global Sumud) പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികളെ സംഘടന ശക്തമായി അപലപിച്ചു. നിയമപരമായ ഒത്തുചേരലുകള്‍ക്ക് ആവര്‍ത്തിച്ച് നിരോധനം ഏര്‍പ്പെടുത്തുന്നതും പ്രവര്‍ത്തകരെ തടങ്കലിലാക്കുന്നതും പലസ്തീന് ജനതയോടുള്ള ടുണീഷ്യയുടെ ദീര്‍ഘകാല ഐക്യദാര്‍ഢ്യ ചരിത്രത്തിന് വിരുദ്ധമാണെന്ന് സംഘടന പ്രസ്താവിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്ലോട്ടില സജ്ജമാക്കാന്‍ സഹായിച്ച തുറമുഖ തൊഴിലാളികള്‍ക്ക് പിന്തുണ അറിയിക്കുന്നതിനായി ട്യൂണിസിന് സമീപമുള്ള സിദി ബൗ സെയ്ദ് തുറമുഖത്ത് മാര്‍ച്ച് 4-ന് ഒത്തുകൂടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ആദ്യം ട്യൂണിസ് ഗവര്‍ണറുടെ പ്രാഥമിക അനുമതി ലഭിച്ചെങ്കിലും പിന്നീട് ഈ ചടങ്ങ് നിരോധിക്കുകയും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോലീസുമായി ഉണ്ടായ സംഘര്‍ഷമാണ് അറസ്റ്റുകളിലേക്ക് നയിച്ചത്. സുരക്ഷാസേനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദ്ദത്തെയും പീഡനത്തെയും (Harassment) സംഘാടകര്‍ രൂക്ഷമായി വിമര്‍ശിച്ചു. ടുണീഷ്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സമാധാനപരമായ കൂട്ടായ്മകള്‍ക്കും മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ടുണീഷ്യന്‍ വിഭാഗവും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ വംശഹത്യക്കും പട്ടിണിക്കുമെതിരെയുള്ള അഹിംസാപരമായ പ്രതികരണമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് ഗ്ലോബല്‍ സുമൂദ് വ്യക്തമാക്കുന്നു. കഴിഞ്ഞ ശരത്കാലത്ത് ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും ഇസ്രായേല്‍ അത് തടഞ്ഞിരുന്നു. ഫെബ്രുവരിയില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഗസ്സയിലേക്ക് സഹായമെത്തിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പ്രവര്‍ത്തകര്‍ക്കെതിരെ ടുണീഷ്യന്‍ ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ അന്വേഷണം ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് 'ഗ്ലോബല്‍ സുമൂദ്'. ഇതിന്റെ ഭാഗമായ കപ്പലുകളെയാണ് 'ഫ്ലോട്ടില' എന്ന് വിളിക്കുന്നത്. ഈ ഫ്ലോട്ടിലയുടെ ഏകോപന സമിതിയിലുണ്ടായിരുന്ന വായേല് നൗവര്‍ ഉള്‍പ്പെടെയുള്ള ഏഴ് ആക്ടിവിസ്റ്റുകളെയാണ് ടുണീഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ 'കള്ളപ്പണം വെളുപ്പിക്കല്‍' (Money Laundering) എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗ്രേറ്റ തന്‍ബര്‍ഗ് ഈ ഫ്ലോട്ടില പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഈ മാസമാദ്യം ടുണീഷ്യയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഗ്രേറ്റ പങ്കെടുക്കുകയും ചെയ്തിരുന്നു. ടുണീഷ്യന്‍ ഭരണകൂടം ഈ ആക്ടിവിസ്റ്റുകള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയതിനെയാണ് ചില കേന്ദ്രങ്ങള്‍ 'കള്ളക്കടത്ത്' അല്ലെങ്കില്‍ 'തട്ടിപ്പ്' എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രേറ്റ തന്‍ബര്‍ഗ് ഒരു കള്ളക്കടത്ത് സംഘത്തെ നയിച്ചതല്ല, മറിച്ച് പലസ്തീന് അനുകൂല സഹായക്കപ്പല്‍ (ഫ്ലോട്ടില) നീക്കത്തിന് പിന്തുണ നല്‍കുകയാണ് ചെയ്തത്. ഈ നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെ ചൊല്ലിയാണ് ടുണീഷ്യന്‍ പോലീസ് അന്വേഷണം നടത്തുന്നത്.
അമേരിക്ക എല്ലാ മര്യാദകളും ലംഘിക്കുകയാണെന്നും ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്കയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് സിപിഐഎമ്മിൻ്റെ പുതിയ ഡിസി ഓഫീസ് ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക എല്ലാ മര്യാദകളും ലംഘിച്ച് ഇടപെടുകയാണ്. ഇറാനെ ആക്രമിച്ചതിൽ ന്യായീകരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് കാലം മാറിയപ്പോൾ സ്വഭാവം മാറിയെന്നും നരസിംഹ റാവുവിൻ്റെ കാലത്ത് സ്വാമ്രാജ്യത്വത്തെ അംഗീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ അംഗീകരിച്ചു. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുകയാണ്. കേന്ദ്രത്തിന് അമേരിക്കയെ തള്ളിപ്പറയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം […] The post ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്ക; കേന്ദ്രത്തിന് അമേരിക്കയെ തള്ളിപ്പറയാൻ കഴിയുന്നില്ല: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്‍
നിരവധി നാടകീയ രംഗങ്ങൾക്കൊടുവിൽ കണ്ണൂരിൽ കെ സുധാകരന് സീറ്റില്ലെന്ന് റിപ്പോർട്ട്. ഹൈക്കമാൻഡിൻറെ പട്ടികയിൽ ടി.ഒ മോഹനൻ തന്നെയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. ടി.ഒ മോഹനൻറെ പേര് മാറ്റി സുധാകരന് സീറ്റ് നൽകുമെന്ന് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലക്ക് ഉറപ്പ് നൽകിയിരുന്നു.
എറണാകുളം :പരിവർത്തിത
വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക
ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ആക്രമണം; അമേരിക്കക്കും ഖത്വറിനും പങ്കില്ലെന്ന് ട്രംപ്
ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നില്ല. ഖത്വറിലെ ദ്രവീകൃത പ്രകൃതിവാതക ഫീല്‍ഡുകള്‍ ലക്ഷ്യമിടുന്നതിന് നിര്‍ണായക പ്രത്യാഘാതം നേരിടേണ്ടിവരും.
നേരത്തെ ചുമത്തിയ കുറഞ്ഞ പിഴ ഇവർ അടച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് പിഴത്തുക വർദ്ധിപ്പിച്ചത്.
കൂടുതൽ ഗൾഫ് വിമാനസർവീസുകൾ ഉറപ്പാക്കണം എന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ചെറിയ പെരുന്നാള്‍ സമയത്ത് പ്രവാസി മലയാളികൾ യാത്ര ദുരിതത്തിലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത് ?!! വാഴ 2വിലെ പുതിയ ഗാനം പുറത്തിറങ്ങി
സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വാഴ 2 സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കൊച്ചു കേരളം' എന്ന ലിറക്കൽ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. മലയാളി മങ്കീസാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഫുക്കറ്റിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മോശം കാലാവസ്ഥയെ തുടർന്ന് മിന്നലേറ്റു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും വിമാനം സാങ്കേതിക പരിശോധനയിലാണെന്നും അധികൃതർ അറിയിച്ചു.
Two actress-candidates withdrawn by Twenty20 after names missing from voters' list
Kochi : In a setback to NDA ally Twenty20 in Kerala, the party on Thursday withdrew two actress-candidates after their names were found missing from the voters' list. The party withdrew the candidature of Lakshmi Priya from Perumbavoor in Ernakulam district and Veena Nair from Ettumanoor in Kottayam district. Party
പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപയിലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
ലോകകപ്പിൽ ഇറാന്റെ മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കോ
2026 ലോകകപ്പിൽ ഇറാന്റെ മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കോ. അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട യുദ്ധസാഹചര്യങ്ങളുടെ

27 C