തിരുവനന്തപുരം: ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാരനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബന്ധു അജിത്ത്. രണ്ട് ലോണ്‍ ആപ്പുകളില്‍ നിന്നായി 19,000, 21,000 രൂപയാണ് ആനന്ദ് ലോണ്‍ എടുത്തതെന്ന് ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലോണ്‍ തിരിച്ചടയ്ക്കാന്‍ അവന് പരമാവധി ശ്രമിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സാധിച്ചില്ല. പെട്ടെന്നുണ്ടായ പ്രയാസത്തെ തുടര്‍ന്നാണ് അവന് അങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബന്ധു പറഞ്ഞു. ആനന്ദ് ലോണ്‍ എടുത്ത വിവരം വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ലോണ്‍ എടുത്തതെന്നാണ് അവന് സുഹൃത്തുക്കളോട് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്. 21 വയസേ അവനുള്ളൂ. നല്ല രീതിയില്‍ പഠിച്ചിരുന്ന ആളായിരുന്നു ആനന്ദ്. വീട്ടില്‍ ചില പ്രയാസങ്ങള്‍ വന്നതോടെയാണ് അവന് ജോലിക്ക് കയറിയതെന്നും അജിത്ത് പറഞ്ഞു. ഒരു ടയര്‍ ഷോപ്പില്‍ അവന് ജോലിക്ക് പോയിരുന്നു. സംഭവ ദിവസം രാവിലെ മുതല്‍ അവന്റെ ഫോണിലേക്ക് തുടരെ കോള്‍ വന്നിരുന്നതായി കൂട്ടുകാര്‍ പറഞ്ഞു. അന്ന് 30,000 രൂപ കൊടുത്തില്ലെങ്കില്‍ അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയയ്ക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മെസേജുകളും അയച്ചിരുന്നു. അത് അവന്റെ ഫോണിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് പറഞ്ഞുനില്‍ക്കാനൊന്നും കഴിവുള്ള ആളല്ല ആനന്ദ്.
കണ്ണൂരിലെ മത്സര പ്രഖ്യാപനം; കോൺഗ്രസിൽ കല്ലുകടി, പ്രതിഷേധവുമായി കെ സുധാകരൻ അനുകൂലികൾ
കണ്ണൂർ സീറ്റിൽ താൻ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിൽ തർക്കങ്ങൾക്ക് വഴിവെച്ചു. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ പ്രതിഷേധത്തിനൊരുങ്ങിയ അണികളെ സുധാകരൻ തന്നെ പിന്തിരിപ്പിച്ചു.
ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവെച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി മന്ത്രി
സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവെച്ചാൽ കർശന നടപടി. ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ ആണ് മുന്നറിയിപ്പ് നൽകിയത്. എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്.
ഫേസ് ഓയിലുകൾ ഉപയോഗിക്കാറുണ്ടോ? ചർമ്മത്തിന് ഇവ നൽകുന്ന ഗുണങ്ങളും ദോഷങ്ങളും അറിയാം!
തിളങ്ങുന്ന ചർമ്മത്തിനായി നിങ്ങൾ ഒരുപാട് ബ്യൂട്ടി പ്രോഡക്ട്സ് പരീക്ഷിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുന്ന ഒന്നാണ് ഫേസ് ഓയിലുകൾ . മോയ്സ്ചറൈസറുകൾക്കും സെറങ്ങൾക്കും പുറമെ ഒരു ഫേസ് ഓയിൽ കൂടി നമ്മുടെ സ്കിൻ കെയർ റൂട്ടീനിൽ ആവശ്യമാണോ എന്നത് പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ്.
കോഴിക്കോട്: ഒരാഴ്ച്ചക്കിടെ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലായി ഹിന്ദുത്വ ആള്‍ക്കൂട്ടത്താല്‍ നാല് പേര് ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഇന്ത്യയില്‍ മുസ് ലിംകള്‍ക്കെതിരെയുള്ള സ്ഥാപനവത്കൃത വംശഹത്യ പദ്ധതികള്‍ കൂടുതല്‍ ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പറഞ്ഞു. 13 വയസ്സുകാരനായ ബാലന് മുതല്‍ 65 വയസ് പൂര്‍ത്തിയാക്കിയ വൃദ്ധന് വരെ വംശീയമായി കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഉനൈസ് ഖാന്, റോഷന് ഖാത്തൂന്, അബ്ദുല്‍ സലാം, ആമിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടുകള്‍ മുസ് ലിം ശരീരങ്ങളോടുള്ള വംശീയ നോട്ടങ്ങളാല്‍ എത്രത്തോളം ഹിംസാത്മകമാണ് എന്നത് നാള്‍ക്കുനാള്‍ വസ്തുതകളായി ആവര്‍ത്തിക്കുന്നതിന്റെ അടയാളങ്ങള്‍ കൂടിയാണ് ഈ കൊലപാതകങ്ങളെന്നും നഈം ഗഫൂര്‍ പറഞ്ഞു. ഭരണകൂട പിന്‍ബലത്തോടെ ഹിന്ദുത്വയുടെ ശാക്തീകരണത്തിനുവേണ്ടി മുസ് ലിം ജനവിഭാഗത്തെ വെറുപ്പുല്പാദനത്തിലൂടെ അപരരായി പ്രതിഷ്ഠിച്ചെടുക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. തെരുവുകള്‍ കൈയ്യേറി സംഘടിതമായി ചേര്‍ന്ന് മുസ് ലിംങ്ങളെ കൊന്നുകളയാനുള്ള സന്ദേശങ്ങള്‍ ആര്‍എസ്എസ് സമൂഹത്തില്‍ നിരന്തരമായി ഉല്പാദിപ്പിക്കുന്നു. ഭീകരമായ ഹിംസകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനാല്‍ ആര്‍എസ്എസിന്റെ വംശഹത്യ പദ്ധതികള്‍ സാമാന്യവത്ക്കരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത പൗരസമൂഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. ഹിന്ദുത്വ ദേശീയതയുടെ പ്രകടമായ വംശീയാതിക്രമങ്ങള്‍ക്കെതിരായി ജനകീയമായ സാമൂഹിക പ്രതിരോധങ്ങള്‍ക്കും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നല്‍കുമെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് തുരങ്കപാത നിർമ്മാണം തടയണം: സുപ്രീം കോടതിയിൽ ഹർജി
വയനാട് തുരങ്കപാത നിർമ്മാണം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചു. വിവാദമായ ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തണമെന്നും, കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രദേശത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ കൃത്യമായി പഠിക്കാതെയാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. പരിസ്ഥിതിലോല
പാല് വാങ്ങാന്‍ പോകവേ പുള്ളിപ്പുലിയുടെ ആക്രമണം; അടിച്ച് കൊന്ന് യുവാവ്
ചണ്ഡീഗഢ്: പാല് വാങ്ങാന്‍ പോകവേ ആക്രമിക്കാന്‍ വന്ന പുള്ളിപ്പുലിയെ യുവാവ് കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സര്‍ലി ഗ്രാമത്തിലെ പ്രവേഷ് ശര്‍മയാണ് 12 മിനുട്ടിലേറെ നേരം മല്ലിട്ടതിന് ശേഷം പുലിയെ കൊലപ്പെടുത്തിയത്. പുലിയുടെ താടിയെല്ലുകള്‍ പിടിച്ച് തിരിച്ചും തലയിലും കഴുത്തിലും ശക്തമായി ഇടിച്ചുമാണ് പ്രവേഷ് കൊലപ്പെടുത്തിയത്. ഏതാണ്ട് 12 മിനുട്ട് നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷം പുലി ചത്തെങ്കിലും പ്രവേഷിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴുമണിയോടെ പാല് വാങ്ങാനായി സ്വന്തം കൃഷിയിടത്തിലൂടെ പോവുകയായിരുന്നു പ്രവേഷ്. പെട്ടെന്ന് ഏതാണ്ട് ഒരു വയസ് പ്രായം വരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. പുലി ഇന്ന് പുലര്‍ച്ചെ മറ്റൊരാളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. സ്കൂട്ടര്‍ യാത്രക്കാരന് പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാഴിക്കാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നും പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ രാജ്കുമാര് ശര്‍മ്മ പരിക്കേറ്റ യുവാവിന് 5,000 രൂപ അടിയന്തര ധനസഹായം കൈമാറി. സാധാരണയായി രാത്രികാലങ്ങളിലാണ് പുലി ഇറങ്ങാറുള്ളത്. എന്നാല്‍ പുലര്‍ച്ചെ തന്നെ ജനവാസ മേഖലയില്‍ എത്തിയത് വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിമാചല്‍ പ്രദേശില്‍ വന്യജീവി ആക്രമണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മാണ്ഡി ജില്ലയില്‍ പുലിയുടെ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുലിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഫോട്ടോയില്ല, വീഡിയോയില്ല, ശബ്ദവുമില്ല! മുജ്തബ ഖമനെയിയെയും ലക്ഷ്യമിട്ടു? ഇറാൻ വീണ്ടും മുൾമുനയിൽ!
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിക്ക് ആക്രമണത്തിൽ പരിക്കേറ്റതായി സൂചന നൽകി ഇറാൻ സ്റ്റേറ്റ് ടിവി. 'ജാൻബാസ്' എന്നാണ് ഇറാൻ സ്റ്റേറ്റ് ടിവി മുജ്തബയെ വിശേഷിപ്പിച്ചത്.
കടുത്തുരുത്തി ബൈപാസിന്റെ അവസാനഘട്ട നിർമാണത്തിനായി മാത്രം 9.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംരക്ഷണ ഭിത്തി നിർമാണം, റോഡ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ബ്ലോക്ക് ജങ്ഷന് സമീപം ഗ്രാമീണ റോഡിൽ അടിപ്പാത നിർമാണം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ, ബിഎം ആൻഡ് ബിസി ടാറിങ്, റോഡിന്റെ ഇരുവശവും ബലപ്പെടുത്തുന്നതിനുള്ള നിർമാണ ജോലികൾ എന്നിവ ഉൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ പണികളും ഉൾപ്പെടുത്തിയാണ് കടുത്തുരുത്തി ബൈപാസിൻ്റെ അന്തിമ എസ്റ്റിമേറ്റിന് രൂപം നൽകിയിരിക്കുന്നത്.
എണ്ണ ഉത്പാദനം നിലച്ചാലും യുഎഇ തകരില്ല, ലോകത്തെ അമ്പരപ്പിക്കുന്ന സാമ്പത്തിക കരുത്ത് | UAE
യുഎഇയുടെ സാമ്പത്തിക അടിത്തറ അങ്ങേയറ്റം ശക്തമാണെന്നാണ് എസ് ആന്റ് പി വിലയിരുത്തുന്നത്. ഇനി ഒരുപക്ഷേ യുദ്ധം കാരണം എണ്ണ ഉൽപ്പാദനത്തിലോ കയറ്റുമതിയിലോ തടസ്സങ്ങളുണ്ടായാൽ പോലും, അത് മറികടക്കാൻ യുഎഇയുടെ പക്കൽ കൃത്യമായ പ്ലാനുണ്ട്.
മുഖ്യമന്ത്രി എന്തിന് പരസ്യമായി മാപ്പ് പറഞ്ഞു?; സിപിഎമ്മിനെ കുരുക്കി മുഖ്യമന്ത്രിയുടെ മാപ്പ്
മുഖ്യമന്ത്രി എന്തിന് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെ കുരുക്കി മുഖ്യമന്ത്രിയുടെ മാപ്പ്; മമ്മൂട്ടിക്കെതിരായ സൈബർ അധിക്ഷേപത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞതിൽ പ്രവര്‍ത്തകരിൽ ഒരു വിഭാഗത്തിന്റെ രൂക്ഷ വിമര്‍ശനം
സഞ്ജുവിന് 6 കോടി! ലോകകപ്പ് ജേതാക്കള്‍ക്ക് റെക്കോര്‍ഡ് പാരിതോഷികം പ്രഖ്യാപിച്ച് BCCI
സഞ്ജു അടക്കം 15 താരങ്ങള്‍ക്ക് 6 കോടി വീതം; ലോകകപ്പ് ജേതാക്കള്‍ക്ക് റെക്കോര്‍ഡ് പാരിതോഷികം പ്രഖ്യാപിച്ച് BCCI
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി, എല്ലാം സജ്ജമെന്ന് ഒമാൻ ട്രാൻസ്പോർട്ട് മന്ത്രാലയം
പ്രതിഷേധം അധ്യക്ഷനെതിരെ! സണ്ണി ജോസഫിനെതിരെ പ്രകടനവുമായി സുധാകരന് അനുകൂലികള്‍; ഇടപെട്ട് സുധാകരന്
പ്രതിഷേധം അധ്യക്ഷനെതിരെ! സണ്ണി ജോസഫിനെതിരെ പ്രകടനവുമായി സുധാകരന് അനുകൂലികള്‍; ഇടപെട്ട് സുധാകരന്, KPCC യിലേക്ക് പ്രകടനം നടത്താനായിരുന്നു അനുകൂലികളുടെ തീരുമാനം
പശ്ചിമേഷ്യൻ യുദ്ധം: അമേരിക്കയിൽ സംഭവിക്കുന്നതെന്ത്? | US Iran War
അമേരിക്കയെയും യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.
തിരിച്ചുകയറി ഓഹരി വിപണി; നിക്ഷേപകരുടെ ആസ്തിയില്‍ 6.1 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധന
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണത്തിന് തകര്‍ച്ചക്ക് പിന്നാലെ നിക്ഷേപകര്‍ക്ക് അല്പം ആശ്വാസം നല്കി ഓഹരി വിപണി. മിക്ക ഓഹരികളും ഇന്ന് പച്ചകത്തി. ഒറ്റ സെഷനില്‍ നിക്ഷേപകരുടെ ആസ്തിയിലേക്ക് 6.1 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധനവാണ് ഈ റാലിയില്‍ ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം (എം-ക്യാപ്) 6.12 ലക്ഷം കോടി രൂപ ഉയര്‍ന്ന് 447.22 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സെഷനില്‍ ഇത് 441.10 ലക്ഷം കോടി രൂപയായിരുന്നു. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം), ആക്സിസ് ബാങ്ക് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎല്‍), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍&ടി), കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് (ഇന്‍ഡിഗോയുടെ മാതൃസ്ഥാപനം) തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളില്‍ നിന്നുള്ള വാങ്ങലുകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ത്താന്‍ സഹായിച്ചു. ഇന്നത്തെ സെഷനില്‍ മേഖലാ പങ്കാളിത്തം പ്രധാനമായും പോസിറ്റീവ് ആയിരുന്നു. ഓട്ടോമൊബൈല്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, റിയല്‍റ്റി ഓഹരികള്‍ വാങ്ങല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഐടി ഓഹരികള്‍ താഴ്ന്നു. വിശാലമായ വിപണികള്‍ ബെഞ്ച്മാര്ക്കുകളെക്കാള് മികച്ച പ്രകടനം കാഴ്ചവച്ചു, നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.62 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചിക 2.12 ശതമാനവും ഉയര്‍ന്നു. 'ബാരലിന് 120 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ക്രൂഡിന്റെ വിലയില്‍ വന്ന തിരുത്തല്‍ വിപണിയെ അനുകൂലമാക്കി. ഒരു ചെറിയ തിരിച്ചുവരവും ഒരു ചെറിയ അടിത്തട്ടിലേക്കുള്ള വിലയിടിവും നമുക്ക് കാണാന്‍ കഴിയും. മുന്നോട്ട് പോകുമ്പോള്‍, നിലവിലെ വിലനിലവാരം നിലനിര്‍ത്താന്‍ കഴിയുമോ എന്ന് കാണേണ്ടത് പ്രധാനമാണ്.' ബ്രെന്റ് ക്രൂഡ് ഇന്ന് ബാരലിന് 90 ഡോളര്‍ ആയി കുറഞ്ഞു'. വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ക്രാന്തി ബത്തിനി പറഞ്ഞു. യുദ്ധം അവസാനിക്കുമെന്നും ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവിന് ശേഷം ആഗോള വികാരത്തിലെ പുരോഗതി ദലാല്‍ സ്ട്രീറ്റ് പ്രതിഫലിപ്പിച്ചു. എന്നിരുന്നാലും, ഇന്ത്യ VIX ന്റെ ഉയര്‍ന്ന നില വിപണിയിലെ അടിസ്ഥാന അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. 'സമീപകാലത്ത്, വിപണികള്‍ പ്രതിസന്ധിയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്, നിക്ഷേപകര്‍ യുദ്ധ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സമീപകാലത്ത് ചാഞ്ചാട്ടം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ കൂടുതല്‍ വ്യക്തത മൂല്യ വാങ്ങലിന് കാരണമാകും' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
AICC ആസ്ഥാനത്ത് സ്ക്രീനിങ് കമ്മിറ്റി; അസമിലെ ഇളവ് കാത്ത് കേരളത്തിലെ എംപിമാര്‍
AICC ആസ്ഥാനത്ത് സ്ക്രീനിങ് കമ്മിറ്റി പുരോഗമിക്കുന്നു; അസമിലേത് പോലെ ഇളവ് കാത്ത് കേരളത്തിലെ എംപിമാര്‍, കണ്ണൂരിൽ സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ, മത്സരിക്കാൻ സമുദായ കാര്‍ഡ് ഇറക്കി അടൂര്‍ പ്രകാശും AICC | Congress | Adoor Prakash | K Sudhakaran | Assembly Election
വനിതാ ദിനത്തോടനുബന്ധിച്ച് 'ഷീ ഷൈൻസ്' സംഘടിപ്പിച്ച് വിൻസ്മെര |Vinsmera Jewels
വനിതാ ദിനത്തോടനുബന്ധിച്ച് 'ഷീ ഷൈൻസ്' സംഘടിപ്പിച്ച് വിൻസ്മെര ; ഉദ്ഘാടനം മേയർ പി ഇന്ദിര നിർവഹിച്ചു Vinsmera Jewels
ന്യൂഡല്‍ഹി : എറണാകുളം കേന്ദ്രമാക്കി മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ എത്തിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബുധനാഴ്ചയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി മോദി കൊച്ചിയിലെത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘മാറ്റം തുടങ്ങാം – വികസിത കേരളം മോദിക്കൊപ്പം’ എന്നതാണ് എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷന്റെ മുദ്രാവാക്യം. ഈ സന്ദർശനം തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഘട്ടമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാത്ത ഭരണവും പുതിയ വികസനവും മാറ്റവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, പ്രധാനമന്ത്രി മോദി അത് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളും ഇതേ മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനായി ഇവിടെ എത്തുന്ന പ്രധാനമന്ത്രിയോടുള്ള നന്ദിയും രേഖപ്പെടുത്തി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ തീർത്തിട്ടുള്ള പടുകൂറ്റൻ പന്തലിൽ അര ലക്ഷത്തോളം എൻഡിഎ പ്രവർത്തകർ മോദിയെ കാണാനും കേൾക്കാനുമെത്തുമെന്ന് നേതാക്കൾ പറഞ്ഞു. പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷന് മുതൽ ബിപിസിഎല്ലിന്റെ പുതിയ പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനവും ഇതിനൊപ്പം മോദി നിർവഹിക്കും. റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ബിഡിജെഎസിനൊപ്പം ട്വന്റി 20 കൂടി മുന്നണിയിലേക്ക് എത്തിയതോടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയെ തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളാണ് എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. രാവിലെ 11.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവികസേനയുടെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽ എത്തും . തുടർന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തി പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തും . 12.30ന് വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഒരു മണിയോടെ സമീപത്തെ മറ്റൊരു വേദിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കു പോകും.
'നിലപാട് ഇന്നലെ പറഞ്ഞതാണ്, ആവർത്തിക്കേണ്ട കാര്യമില്ല'; ഗണേഷ് കുമാർ വിവാദത്തിൽ ക്ഷോഭിച്ച് ആർ ബിന്ദു
'കൃത്യമായ നിലപാട് ഇന്നലെ പറഞ്ഞതാണ്, ആവർത്തിക്കേണ്ട കാര്യമില്ല'; ഗണേഷ് കുമാർ വിവാദത്തിൽ മാധ്യമങ്ങളോട് ക്ഷോഭിച്ച് മന്ത്രി ആർ ബിന്ദു KB Ganesh kumar | R Bindhu
പ്രതിഷേധം, എതിര്‍പ്രതിഷേധം, ബോംബേറ്; ന്യൂയോര്‍ക്ക് മേയര്‍ മംദാനിയുടെ വീട്ടുപടിക്കല്‍ നടന്നതെന്ത്?
പ്രസിഡന്റ് ട്രംപിനെ പിന്താങ്ങുന്ന വലതുപക്ഷത്തിന്റെ കണ്ണിലെ കരടാണ് ന്യൂയോര്‍ക്കിലെ പുതിയ മേയര്‍ സൊഹ്റാന് മംദാനി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബോംബേറും സംഘര്‍ഷവും നടന്നു. എന്താണ് ശരിക്കും അവിടെ സംഭവിച്ചത്?
'ഹോട്ടലുകളിൽ മെനു വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്'; തമിഴ്നാട്ടിലും പാചക വാതക പ്രതിസന്ധി
'ഹോട്ടലുകളിൽ മെനു വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ; തമിഴ്നാട്ടിലും പാചക വാതക പ്രതിസന്ധി, ഉന്നത തല യോഗം വിളിച്ച് സ്റ്റാലിൻ LPG shortage sparks fear of hotel closures and food price hike in Tamilnadu | Stalin
ഗണേഷ് കുമാറിനെതിരായ വിവാദം; പത്തനാപുരത്തെ വീട്ടിലേക്ക് KSU മാർച്ച് | KB Ganesh Kumar
ഗണേഷ് കുമാറിനെതിരായ വിവാദം; പത്തനാപുരത്തെ വീട്ടിലേക്ക് KSU മാർച്ച്; മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും
അബുജ: കുറഞ്ഞ ചിലവില്‍ ആധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ച് നൈജീരിയയെ പറ്റിച്ച് പാക്കിസ്ഥാന്. ചൈനയും പാക്കിസ്ഥാനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടര്‍ വിമാനങ്ങള്‍ വാങ്ങിയ നൈജീരിയന്‍ വ്യോമസേന ഇപ്പോള്‍ വലിയ സാങ്കേതിക-സാമ്പത്തിക പ്രതിസന്ധിയിലാണ്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വിമാനങ്ങള്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ കട്ടപ്പുറത്തായതോടെയാണ് നൈജീരിയന്‍ വ്യോമസേന പ്രതിരോധത്തിലായത്. 2021-ല്‍ സേനയുടെ ഭാഗമായ മൂന്ന് വിമാനങ്ങളില്‍ രണ്ടെണ്ണവും നിലത്തിറക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ഘടനയിലും സാങ്കേതിക വിദ്യയിലുമുള്ള ഗുരുതരമായ പോരായ്മകള്‍ കാരണം രണ്ട് വിമാനങ്ങളും പറത്താനാവില്ല. ഘടനപരമായ തകര്‍ച്ച വിമാനത്തിന്റെ എയര്‍ഫ്രെയിമിലും ചിറകുകള്‍ക്ക് താഴെ ആയുധങ്ങള്‍ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ സമയം മാത്രം പറത്തിയ വിമാനങ്ങളില്‍ ഇത്തരത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത് എയര്‍ഫ്രെയിമിന്റെ ഗുണനിലവാരമാണ് ചോദ്യം ചെയ്യുന്നത്. വിമാനത്തിന്റെ റഡാര്‍ സംവിധാനത്തിലും ഏവിയോണിക്സിലും നിരന്തരം പ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനുള്ള ശേഷിയെയും കൃത്യതയെയും ഇത് വലിയതോതില്‍ ബാധിക്കുന്നുമുണ്ട്. കൂടാതെ, വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകളില് തകരാറുകളുള്ളതായും ആരോപണമുണ്ട്. വെറും മൂന്ന് വിമാനങ്ങള്‍ മാത്രമുള്ള ചെറിയൊരു വ്യൂഹത്തെ പരിപാലിക്കുന്നത് തന്നെ ഇപ്പോള്‍ നൈജീരിയയ്ക്ക് വലിയ ബാധ്യത ആയിരിക്കുകയാണ്. വിമാനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ലിങ്ക്-17 എന്ന ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാല്‍ മറ്റ് വിമാനങ്ങളുമായോ കമാന്‍ഡ് സെന്ററുകളുമായോ തത്സമയ ആശയവിനിമയവും സാധ്യമാകുന്നില്ല. സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതക്കുറവും അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണമാകുന്നുണ്ട്. മ്യാന്മര്, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളാണ് നൈജീരയയ്ക്ക് പുറമെ ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത ക്ലിമോവ് ആര്.ഡി-93 എഞ്ചിനുകളുടെ വിശ്വാസ്യതയില്ലായ്മയും വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാരണമായി. പാശ്ചാത്യ രാജ്യങ്ങളിലെ വിലകൂടിയ യുദ്ധവിമാനങ്ങള്‍ക്ക് പകരമായി കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന വിമാനം എന്ന നിലയിലാണ് ജെ.എഫ്-17 ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, നൈജീരിയ നേരിടുന്ന ഈ പ്രതിസന്ധികള്‍ ജെ.എഫ്-17 വിമാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. സോഫ്റ്റ്വെയര് ആന്‍ഡ് ഏവിയോണിക്സ് മിഷന് കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്വെയര് തകരാറുകള്‍ കാരണം സിസ്റ്റം മരവിക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും പതിവായിരിക്കുകയാണ്. ഇത് ആക്രമണ ലക്ഷ്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനെ ബാധിക്കുന്നു. വിമാനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ലിങ്ക്-17 ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാല്‍ തത്സമയ ആശയവിനിമയം സാധ്യമാകുന്നില്ല. റഷ്യന്‍ നിര്‍മ്മിത ക്ലിമോവ് ആര്‍ഡി 93 എഞ്ചിനുകളുടെ വിശ്വാസ്യതയില്ലായ്മയും തിരിച്ചടിയായി. പ്രതിരോധ രംഗത്ത് കുറഞ്ഞ ചിലവ് മാത്രം നോക്കി നടത്തുന്ന ഇടപാടുകള്‍ രാജ്യത്തിന്റെ സുരക്ഷയെ എങ്ങനെ ബാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് നൈജീരിയയിലെ ജെ.എഫ്-17 വിമാനങ്ങള്‍.
പശ്ചിമേഷ്യയിലെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ബസുമതി അരിയുടെ കയറ്റുമതിയെ സ്തംഭിപ്പിച്ച നിലയിലാണ്. ഇത് ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന നെല്ലിന്റെ വിലയിൽ കാര്യമായ ഇടിവുണ്ടാക്കി. ഏകദേശം 4 ലക്ഷം ടൺ അരി തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഈ പ്രതിസന്ധി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകരെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.
പുതിയ കേന്ദ്ര നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്; 'പിതാവിന്റെ കുടുംബ സ്വത്ത് വിൽക്കുകയാണോ?'
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളിലോ, വിദേശ രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യ സന്ദർശിക്കുമ്പോഴോ ഒപ്പുവെക്കുന്ന ചില പ്രത്യേക അന്താരാഷ്ട്ര കരാറുകൾക്ക് ഇനി മുതൽ കാബിനറ്റിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വിഷയം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതിന് പിന്നാലെ പ്രമുഖ നടൻ പ്രകാശ് രാജ് ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട്
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം
സീരീസ് 284 ഡ്രോയിൽ 600,000 ദിർഹമാണ് നാലു വിജയികൾ തുല്യമായി വീതിച്ചത്.
റിലീസിനൊരുങ്ങി ‘പേട്രിയറ്റിലെ’ ആദ്യഗാനം
മഹേഷ് നാരായണൻ്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റിലെ’ ആദ്യഗാനം റിലീസിനൊരുങ്ങുന്നു. മാർച്ച് 12-ന് സംഗീത സംവിധായകൻ സുഷിൻ ശ്യാമിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങുന്നത്.
പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. മലപ്പുറം കൂട്ടായി സ്വദേശി ടി പി നസീബാണ് ശിക്ഷിക്കപ്പെട്ടത്.
ഒരു ദൈവം തന്ത പൂവേ' പാടുമ്പോൾ 17 വയസ്; ചിന്മയി
ഒരു ദൈവം തന്ത പൂവേ' എന്ന ഗാനം ആലപിച്ചുകൊണ്ട് ആരാധകരുടെ മനസിലേക്ക് ചേക്കേറിയ ഗായികയാണ് ചിന്മയി ശ്രീപദ.
ആദ്യ വിവാഹ ബന്ധം തകര്‍ന്നതോടെ ജീവിതത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായെ നടന് ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കില്‍ വരെ എത്തിയ തന്നെ തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്നും താരം പറയുന്നു. പ്രണയ വിവാഹമായിരുന്നു. വിവാഹ മോചനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നടന് പറയുന്നു.
പത്ത് ദിവസത്തിനുള്ളിൽ അപ്ഡേറ്റ് എത്തും : അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ആർ.ജെ. ബാലാജി
എൽ.കെ.ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കറുപ്പി’നായി സിനിമാലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂര്യ നായകനാകുന്ന ഈ ബിഗ് ബജറ്റ്
ടി20 ലോകകപ്പ് ഫൈനലിലെ മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരൻ. ലോകകപ്പിലെ ടോപ്പ് സ്കോററായി മാറിയ സഞ്ജുവിനെ ‘നമ്മുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച മല്ലിക
ആട് 3 ആരെയും നിരാശരാക്കില്ലെന്നാണ് പ്രതീക്ഷ, സപ്പോർട്ട് വേണം : ജയസൂര്യ
തിയറ്ററിൽ പരാജയപ്പെട്ട് പിന്നീട് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തൊരു സിനിമയാണ് ആട്. ശേഷം പുറത്തുവന്ന രണ്ടാം ഭാഗം തിയറ്ററിൽ വിജയമായി മാറി. ഇതിൻറെ മൂന്നാം ഭാഗമായ ആട് 3 ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കുന്നത്. ചിത്രം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും.
വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമ്മാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍
ബെംഗളൂരു മെട്രോ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീട്ടില്‍ നിന്ന് സ്വന്തം വാഹനമെടുത്ത് ബെംഗളൂരുവിലെ ട്രാഫിക്കില്‍ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കാതെ തന്നെ മെട്രോ സ്റ്റേഷനിലെത്താം. യെല്ലോ ലൈന്‍ യാത്രക്കാര്‍ക്കായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ബിഎംടിസി) ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീഡര്‍ ബസുകള്‍ പുറത്തിറക്കിയിരിക്കുകയാണ്
മിഡില്‍ ഈസ്റ്റ് യുദ്ധം കാരണം ഇന്ധനവിതരണം തടസപ്പെട്ടതോടെ പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ധനം ലാഭിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായി സ്കൂളുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് നാലാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
മുരളി മരിച്ചേ പറ്റൂ, എങ്കിലേ ക്ലാസ്മേറ്റ്സ് ഉണ്ടാവുകയുള്ളൂ , ആ പ്രണയം എന്നും നിലനിൽക്കുകയുള്ളൂ : ലാൽ ജോസ്
ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്റെ ശരീരത്തിന് നേരെ അർഷ്ദീപ് പന്ത് വലിച്ചെറിഞ്ഞതാണ് ഐസിസിയുടെ അച്ചടക്ക സമിതിയെ ചൊടിപ്പിച്ചത്.
ഇറാനുമായി ചര്‍ച്ചക്ക് തയ്യാര്‍: ഡോണാള്‍ഡ് ട്രംപ്
യുദ്ധം ആഗോള പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നിബന്ധനകള്‍ക്ക് വിധേയമായി ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചതായി യുഎസ് ബ്രോഡ്കാസ്റ്ററായ ഫോക്സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് തെഹ്റാനുമായി ചര്‍ച്ചക്കുള്ള സാധ്യത ട്രംപ് അറിയിച്ചത്. ഇറാനും ചര്‍ച്ചക്ക് തയ്യാറവുന്നതായി കേട്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണം പൂര്‍ണമായി നിര്‍ത്തുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യാതെ മധ്യസ്ഥത ഇല്ലെന്ന് ഇറാന് വ്യക്തമാക്കി. 'ഏതെങ്കിലും മധ്യസ്ഥത ഉണ്ടാകണമെങ്കില്‍, വെറും യുദ്ധവിരാമം മാത്രം മതിയാകില്ല. ആക്രമണങ്ങള്‍ പൂര്‍ണമായി നിര്‍ത്തുകയും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം' ഇറാന് സര്‍ക്കാര്‍ വക്താവ് ഫാത്തിമെ മൊഹാജെറാനി പറഞ്ഞു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം 11ാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്. ഇറാന്റെ നൂറുകണക്കിന് സൈനിക-സിവിലിയന്‍ കേന്ദ്രങ്ങള്‍ ഇസ്രായേല്‍-യുഎസ് സംയുക്ത സേന ആക്രമിച്ചു. ആയിരത്തിലധികം പേരാണ് ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത്. എണ്ണ റിഫൈനറികളേയും സംഭരണ ശാലകളേയും ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധി രൂക്ഷമായി. ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും ഇന്ധന പ്രതിസന്ധിയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.
പെരുമ്പാവൂരില്‍ തന്നെ മത്സരിക്കും; ഹൈക്കമാന്‍ഡ് പിന്തുണയുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ പൂര്‍ണ്ണ യോഗ്യനാണെന്നും പാര്‍ട്ടി നേതൃത്വം തനിക്കൊപ്പമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നേരില്‍ കണ്ട് തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരില്‍ താന്‍ തന്നെ മത്സരിക്കണമെന്നാണ് കെ.പി.സി.സി.യുടെ നിലപാടെന്നും മണ്ഡലത്തിലെ ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടെന്നും എല്‍ദോസ് പറഞ്ഞു. 'ജനാധിപത്യ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നേതൃത്വത്തിന്റെ നിലപാട് എനിക്ക് അനുകൂലമാണ്,' അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേസുകളുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിക്കും ഐ.സി. ബാലകൃഷ്ണനും സീറ്റ് നല്‍കുന്നതിനെച്ചൊല്ലി ഹൈക്കമാന്‍ഡ് തലത്തില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അധ്യാപിക നല്കിയ പരാതിയില്‍ എല്‍ദോസിനെതിരെ നിലവിലുള്ള കേസും ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യവുമാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ വിജയസാധ്യത പരിഗണിച്ച് ഇരുവരെയും മത്സരിപ്പിക്കണമെന്ന നിലപാടിലാണ് കെ.പി.സി.സി. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം ഈ മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമാകും.
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’
അംഗത്വം പുതുക്കാതെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി ജി സുധാകരനുമായി സിപിഎം ഇനി അനുനയത്തിനില്ല. സുധാകരനുമായി ഇനി ചർച്ചയില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം സംസാരിച്ചിട്ടും സുധാകരൻ വഴങ്ങാത്തതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. സിപിഎം തീരുമാനം പുറത്തുവന്നതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരനെ പൊതുസ്വതന്ത്രനായി
Donald Trump: യുദ്ധം എങ്ങനെ അവസാനിക്കും? ഭരണകൂട മാറ്റമോ അതോ സൈനിക തകർച്ചയോ? ട്രംപിന്റെ ലക്ഷ്യമെന്ത്?
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം തുടരുമ്പോൾ, ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അവ്യക്തമായി തുടരുന്നു. ഭരണമാറ്റം മുതൽ സൈനികശേഷി തകർക്കൽ വരെയുള്ള സാധ്യതകൾക്കിടയിലും, പുതിയ നേതാവിനെ പ്രഖ്യാപിച്ച് ഇറാൻ ശക്തമായി തിരിച്ചടിക്കുന്നത് യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
കോട്ടയം: പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഒരുലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. പൂവരണി സ്വദേശി സ്കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കയറിൽ കെട്ടി ഇറക്കിയ ചക്ക, ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ ജോസ് പൂവരണി പള്ളിക്ക് സമീപം വെച്ച് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഉപ്പുമാവ് ഉണ്ടാക്കാൻ ഇനി റവ വേണ്ട
സേമിയ വെളിച്ചെണ്ണ കായപ്പൊടി കടുക് കറിവേപ്പില ഇഞ്ചി
പ്രിജി ശശിധരന് പെട്ടെന്ന് 'പ്രിജി കണ്ണന്' ആയതിന് പിന്നിലെ കളി പുറത്തിട്ട് ശ്രീനാദേവി കുഞ്ഞമ്മ!
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള തപാൽ ബുക്കിംഗ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു
ദോഹ:മിഡിൽ ഈസ്റ്റിലെ അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള 10 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര തപാൽ ബുക്കിംഗുകൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. വിമാന സർവീസ് പുനഃസ്ഥാപിക്കുന്നത് വരെ എല്ലാ വിഭാഗത്തിലുമുള്ള തപാൽ ഉരുപ്പടികൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ വിമാനങ്ങൾ ലഭ്യമല്ലാത്തതാണ് (Force Majeure) ഖത്തർ, യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, ഇസ്രായേൽ, തുർക്കി, മൊറോക്കോ, ദക്ഷിണാഫ്രിക്ക.എന്നീ രാജ്യങ്ങലേക്കുള്ള രെജിസ്റ്റർഡ് ബുക്കിങ് നിർത്താൻ കാരണം.ഈ രാജ്യങ്ങളിലേക്ക് അയക്കാൻ ഇതിനകം ബുക്ക് ചെയ്തതും എന്നാൽ ഇന്ത്യയിൽ നിന്ന് അയക്കാത്തതുമായ പാർസലുകൾ തിരികെ വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കൾ തപാൽ ബുക്ക് ചെയ്ത ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.സ്ഥിതിഗതികൾ അധികൃതർ നിരന്തരം വിലയിരുത്തി വരികയാണ്. വിമാന സർവീസുകൾ സാധാരണ നിലയിലാകുന്ന മുറയ്ക്ക് ബുക്കിംഗ് പുനരാരംഭിക്കും. മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെയാണ് തപാൽ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്.അന്താരാഷ്ട്ര കൊറിയർ സർവീസുകളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾക്ക് മരുന്നുകളോ മറ്റോ അയക്കാൻ പദ്ധതിയിടുന്നവർ നിലവിലെ യാത്രാ തടസ്സങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഒമാനിലെ മസ്കറ്റ് വിമാനത്താവളം നിലവിൽ പ്രവർത്തിക്കുന്നതിനാൽ, അങ്ങോട്ടേക്ക് സാധനങ്ങൾ എത്തിച്ച് അവിടെ നിന്ന് റോഡ് മാർഗം യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കാൻ ചില സ്വകാര്യ ഏജൻസികൾ ശ്രമിക്കുന്നുണ്ട്.ഖത്തറിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനായി സൗദി അറേബ്യ വഴിയുള്ള കരമാർഗ്ഗമുള്ള പുതിയ ട്രാൻസിറ്റ് റൂട്ട് (Land Transit Route) കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ജിദ്ദ തുറമുഖത്തോ വിമാനത്താവളത്തോ എത്തുന്ന സാധനങ്ങൾ ട്രക്കുകൾ വഴി ഖത്തറിൽ എത്തിക്കാനാകും.ഡിഎച്ച്എൽ (DHL), ഫെഡെക്സ് തുടങ്ങിയ പ്രമുഖ കൊറിയർ സർവീസുകൾ പരിമിതമായ രീതിയിൽ ചരക്ക് നീക്കം നടത്തുന്നുണ്ട്. ഷഫീക്ക് അറയ്ക്കൽ
തിരുവനന്തപുരം: കുടുംബകലഹം കൊടിപിടിക്കുകയും ഭാര്യ പരസ്യമായി രംഗത്തെത്തുകയും ചെയ്തിട്ടും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ഇളക്കമില്ല. ഭാര്യ ബിന്ദു മേനോന് തന്നെ ഇത് തങ്ങളുടെ കുടുംബവിഷയമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെ രാജിയുടെ ആവശ്യം നിലവിലില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഗണേഷിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മന്ത്രിസഭായോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഗണേഷ് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കുടുംബപ്രശ്നമാണെന്നും രാഷ്ട്രീയമായി ഇതിനെ കാണേണ്ടതില്ലെന്നുമുള്ള വിശദീകരണമാണ് മന്ത്രി നല്‍കിയത്. തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ ഗണേഷിനെപ്പോലൊരു മന്ത്രിയെ പുറത്താക്കുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇടതുമുന്നണി മന്ത്രിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ആരും ചര്ച്ചാവിഷയമാക്കിയതുപോലുമില്ല. തന്നെയും ജീവനക്കാരെയും മന്ത്രി ആക്രമിച്ചെന്ന ബിന്ദു മേനോന്റെ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. പോലീസില്‍ 112-ല്‍ വിളിച്ച് ബിന്ദു പരാതി നല്‍കിയത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇതിനോട് മറുപടി പറഞ്ഞ ഗണേഷ് കുമാര്‍, 'വട്ട് മൂത്താല്‍ ആര്‍ക്കും 112-ല്‍ വിളിക്കാം' എന്ന് പരിഹസിച്ചത് കാര്യങ്ങള്‍ വഷളാക്കി. തനിക്ക് 5000 പ്രണയമുണ്ടെന്ന തുറന്നുപറച്ചിലും തിരിച്ചടിയായി. എന്നാല്‍ ഇന്ന് രാവിലെ ബിന്ദു മേനോന് തന്നെ കാര്യങ്ങള്‍ കോംപ്രമൈസ് ആണെന്ന് അറിയിച്ചതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു. മന്ത്രിക്ക് മന്ത്രിസഭയുടെ സംരക്ഷണം ലഭിച്ചെങ്കിലും പത്തനാപുരത്ത് പ്രതിഷേധം ഇരമ്പുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആദ്യഭാര്യ യാമിനി തങ്കച്ചിയുമായുള്ള ബന്ധം സമാനമായ ആരോപണങ്ങളെത്തുടര്‍ന്ന് പിരിഞ്ഞ ഗണേഷിന് ബിന്ദു മേനോനുമായുള്ള ഈ തര്‍ക്കം രാഷ്ട്രീയമായി വലിയ തലവേദനയാണ് സൃഷ്ടിച്ചത്. എങ്കിലും തല്ക്കാലം മന്ത്രിസ്ഥാനം കാക്കാന്‍ ഗണേഷിന് സാധിച്ചു.
പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് നല്കിയ ഹരജി പരിഗണിച്ചാണ് നിര്‍ദേശം.
പൊതുമരാമത്ത്-ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അഭിപ്രായത്തിൽ, എൽഡിഎഫ് സർക്കാർ പത്ത് വർഷം കൊണ്ട് മുപ്പത് വർഷത്തെ വികസനം കേരളത്തിൽ നടപ്പാക്കി. 60 ശതമാനത്തോളം 18,000 കി.മീ പൂർത്തിയാക്കാൻ സാധിച്ചു. ഈ റോഡുകൾക്ക് എട്ട് വർഷം വരെ തകരാറുകൾ സംഭവിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി.
റിയാദ് വിമാനത്താവളത്തിൽ കണക്ഷൻ ഫ്ലൈറ്റുകൾ റദ്ദാക്കിയതിനെ തുടർന്ന് കുടുങ്ങിയ ഇരുന്നൂറോളം പ്രവാസികൾക്ക് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സഹായം നൽകി. രോഗികളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ ഭക്ഷണവും താമസ സൗകര്യവും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിച്ചു.
സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും വാദിച്ചു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാടിന് നേതാക്കൾ വഴങ്ങിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ വാഗ്ദാനമുണ്ടെന്നായിരുന്നു സുധാകരൻ്റെ വാദം.
ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോഗിക പ്രഖ്യാപനം
നടൻ രാജേഷ് മാധവന്റെ സംവിധാന അരങ്ങേറ്റമായ 'പെണ്ണും പൊറാട്ടും' തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലേക്ക് എത്തുന്നു.
1990 കാലഘട്ടം… ജി. ദേവരാജൻ എന്ന അതുല്യ സംഗീത സംവിധായകൻ തിരുവനന്തപുരത്ത് താമസമാക്കിയിട്ടുണ്ട് എന്ന് അറിയാം . അതല്ലാതെ എവിടെയാണ് താമസം എന്നോ മേൽവിലാസം എന്താണെന്നോ ഒന്നും അറിയില്ല. പക്ഷേ, മുന്നോട്ടുള്ള ജീവിതത്തിന് ദേവരാജൻ മാസ്റ്ററെ കണ്ടേ മതിയാവൂ.. കാണുക മാത്രമല്ല ഒരു അഭിമുഖം തയ്യാറാക്കുകയും വേണം. ഒരു പ്രമുഖ പത്രത്തിന്റെ സിനിമാപ്രസിദ്ധീകരണത്തിൽ പാർട്ട് ടൈം പത്രപ്രവർത്തകനായി ബി. മധുസൂദനൻ നായർക്കു ജോലി ലഭിക്കണമെങ്കിൽ ഈ ‘അഗ്നിപരീക്ഷ’ ജയിക്കണം. കൊല്ലത്തുകാരൻ ബി.മധുസൂദനൻ നായർ, സംഗീതത്തിന്റെ രാജശില്പി ജി. ദേവരാജന്റെ ഏറ്റവും പ്രിയപ്പെട്ട മധുവായി മാറുന്ന കഥ ഇവിടെ തുടങ്ങുന്നു. മധു തന്നെ ആ നിയോഗത്തെ കുറിച്ച്പറയട്ടെ. “തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്ന സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ സംവിധാനം പഠിക്കുന്ന കാലമാണ്. പരിമിതമായ സാമ്പത്തിക സൗകര്യങ്ങൾ ഉള്ള ഒരു കുടുംബമാണ് എന്റേത്. സിനിമയോടുള്ള അഭിനിവേശം കൊണ്ട് ഞാൻ… The post എന്റെ മാസ്റ്റർ: ജി. ദേവരാജൻ എന്ന അതുല്യ സംഗീത സംവിധായകന്റെ ഓർമകളിലൂടെ സന്തത സഹചാരിയായിരുന്ന ബി. മധുസൂദനൻ നായർ appeared first on RashtraDeepika .
ന്യൂഡല്‍ഹി: ഭാരതത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. മുസ്ലീം വ്യക്തിനിയമപ്രകാരം സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം. വ്യക്തിനിയമങ്ങള്‍ മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ക്ക് അറുതിവരുത്താന്‍ അതാത് നിയമസഭകള്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 1937-ലെ മുസ്ലീം വ്യക്തിനിയമത്തിലെ (ശരിയത്ത്) ചില വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് തുല്യനീതി നിഷേധിക്കുന്നുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. ഈ വിവേചനം ഇനിയും തുടരാനാകില്ലെന്ന സൂചനയാണ് കോടതി നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, മുത്തലാഖ് റദ്ദാക്കിയ 2017-ലെ വിധി ഉള്‍പ്പെടെയുള്ള മുന്‍കാല ഉത്തരവുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങള്‍ പൗരന്റെ മൗലികാവകാശം ലംഘിക്കുമ്പോള്‍ കോടതിക്ക് കൈകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നിയമപരമായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു. വ്യക്തിനിയമങ്ങള്‍ പരിഷ്കരിക്കുന്നതിലും ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്നതിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമസഭകള്‍ക്കും വലിയ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചേക്കാവുന്ന നിരീക്ഷണമാണിത്.
അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ
അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഒരു കെട്ടിടത്തിൽ തീപിടുത്തം. ആക്രമണത്തെ തുടർന്ന് ഇവിടെ തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
പുനരുദ്ധാരണ നിധിയിൽ നിന്നും സഹായം ലഭിക്കുന്ന ബാങ്കുകൾ ആ തുക ഉപയോഗിച്ച് സ്വർണ്ണപ്പണയം, ചെറുകിട വായ്പകൾ തുടങ്ങിയ ബിസിനസുകൾ ആരംഭിച്ച് പ്രവർത്തനക്ഷമമാകണമെന്നും മന്ത്രി
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ഒരുങ്ങുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രമുഖ മണ്ഡലങ്ങൾ മുതിർന്ന നേതാക്കൾക്കായി നീക്കിവയ്ക്കുമെന്നാണ് ലഭ്യമായ വിവരം. അതിൽ ജയസാധ്യത ഉള്ളതും കടുത്ത മത്സരം നടക്കുന്നതുമായ മണ്ഡങ്ങളും ഉൾപ്പെടുമെന്നാണ് സൂചന. അതിനിടെ പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തിയ വിജയ്, ഇന്ന് ഏകദേശം
ഖാർഗ് ഐലൻഡ്: യുദ്ധാഗ്നിക്കിടയിലും ഇറാന്റെ കാവൽക്കോട്ട; യു എസ് തൊടാൻ മടിക്കുന്നത് എന്തുകൊണ്ട്?
പ്രതിദിനം എഴുപത് ലക്ഷം ബാരൽ എണ്ണ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഖാർഗ് ഐലൻഡിന് നേരെ ഒരു ആക്രമണമുണ്ടായാൽ അത് ഇറാന്റെ സമ്പദ്വ്യവസ്ഥയെ പൂർണ്ണമായും തകർക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനു പിഴ ചുമത്തി ഐസിസി. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. അര്‍ഷ്ദീപ് സിങ്ങും ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലും തമ്മിലുണ്ടായ വാക്പോരാട്ടമാണ് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത്. മിച്ചല്‍ പ്രതിരോധിച്ചിട്ട പന്ത് കൈക്കലാക്കിയ അര്‍ഷ്ദീപ്, അപ്രതീക്ഷിതമായി റണ്ഔട്ടിന് ശ്രമിക്കുന്ന മട്ടില്‍ പന്ത് മിച്ചലിന് നേരെ വലിച്ചെറിയുകയായിരുന്നു. ഈ പന്ത് കാലില്‍ കൊണ്ടതാണ് പ്രകോപനത്തിന് കാരണം. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 അര്‍ഷ്ദീപ് ലംഘിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഐസിസി അറിയിച്ചു. 'രാജ്യാന്തര മത്സരത്തിനിടെ അനുചിതമോ അപകടകരമോ ആയ രീതിയില്‍ ഒരു താരത്തിനു നേരെ പന്തോ മറ്റു ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത്' സംബന്ധിച്ച വകുപ്പാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിനിടെ ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞതിനാണ് നടപടി. അര്‍ഷ്ദീപ് ചട്ടം ലംഘിച്ചെന്നും പിഴയ്ക്ക് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ചുമത്തിയതായി ഐസിസി അറിയിച്ചു. ന്യൂസീലന്‍ഡ് ഇന്നിങ്സിന്റെ 11ാം ഓവറിലാണ് സംഭവം. പന്തു നേരിട്ട ഡാരില്‍ മിച്ചല്‍ അത് പ്രതിരോധിച്ചതോടെയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. പന്തു പിടിച്ചെടുത്ത ഇന്ത്യന്‍ പേസര്‍ റണ്‍ഔട്ട് ലക്ഷ്യമിട്ടെന്ന പോലെ മിച്ചലിനു നേരെ വലിച്ചെറിയുകയായിരുന്നു. ന്യൂസീലന്‍ഡ് ബാറ്ററുടെ കാലിലാണു പന്തു കൊണ്ടത്. ഇതോടെ നിയന്ത്രണം നഷ്ടമായ ഡാരില്‍ മിച്ചല്‍, അര്‍ഷ്ദീപ് സിങ്ങിന് അടുത്തേക്കെത്തി. മിച്ചല്‍ സംസാരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അര്‍ഷ്ദീപ് ചെയ്തത്. ഇന്ത്യന്‍ ക്യാപറ്റന് സൂര്യകുമാര്‍ യാദവ് എത്തി ഡാരില്‍ മിച്ചലിനോടു സംസാരിച്ചാണു പ്രശ്നം പരിഹരിച്ചത്. പിന്നാലെ അര്‍ഷ്ദീപിനെ വിളിച്ച് അംപയര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതോടെ ഡാരില്‍ മിച്ചലുമായി ഹസ്തദാനം ചെയ്ത് അര്‍ഷ്ദീപ് പ്രശ്നം പരിഹരിച്ചു. ഡാരില്‍ മിച്ചലിനോടു മാപ്പു പറഞ്ഞതായി അര്‍ഷ്ദീപ് പിന്നീടു പ്രതികരിച്ചു.
കുടുങ്ങിയത് സൗദി അറേബ്യയും ഖത്തറും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം
ഇറാന്-ഇസ്രായേല്‍-അമേരിക്ക യുദ്ധം തുടരവെ വെട്ടിലായത് ഗള്‍ഫ് രാജ്യങ്ങളാണ്. ആറ് ജിസിസി രാജ്യങ്ങളില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ളത് യുഎഇക്കും ബഹ്റൈനും മാത്രം. ഈ രണ്ട് രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജിസിസി രാജ്യങ്ങളിലും അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നുണ്ട്. ഒമാനില്‍ മാത്രമാണ് അമേരിക്കക്ക് സ്ഥിരം താവളം ഇല്ലാത്തത്. ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം ഇസ്രായേലുമായി
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്
കണ്ണൂർ മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. കാഴ്ചവരവിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തിവീശി. സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തനാപുരം: രാഷ്ട്രീയ
ലക്ഷ്യം ഹിസ്ബുല്ല; ലബനാനില്‍ പുതിയ ആക്രമണ പരമ്പരകള്‍ക്ക് തുടക്കമിട്ട് ഇസ്റാഈല്‍
ലബനാനിലെ ദക്ഷിണ നഗരമായ ടയറില്‍ രണ്ട് വ്യോമാക്രമണങ്ങളാണ് ഇസ്റാഈല്‍ ഇന്ന് നടത്തിയത്.
യുദ്ധം അടുക്കളയിലേക്ക്; ഇന്ത്യയിൽ LPG സിലിണ്ടർ ക്ഷാമം രൂക്ഷം; ഹോട്ടലുകൾ കൂട്ടത്തോടെ പൂട്ടുന്നു
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടത്തുന്ന വ്യോമാക്രമണങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം
പോക്സോ കേസില്‍ റിമാന്‍ഡിലായ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ വീണ്ടും പോക്സോ കേസ്
കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മോട്ടിവേഷന്‍ സ്പീക്കറും റിട്ട. പ്രിന്‍സിപ്പലുമായ കെ സി ഷാജുവിനെതിരെയാണ് വീണ്ടും പോക്സോ കേസ്.
എട്ടാം ശമ്പള കമ്മീഷൻ; ഇങ്ങനെ കണക്കാക്കിയാൽ അടിസ്ഥാന ശമ്പളം 46,260രൂപ..ഫോർമുല എന്താകും?
എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർ. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയമാണ് കമ്മീഷന് അനുവദിച്ചിട്ടുള്ളത്. 2027 മധ്യത്തോടെ (ഏകദേശം ഏപ്രിൽ-മെയ്) ശുപാർശകൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ശമ്പള ഘടന നിശ്ചയിച്ച ഏഴാം ശമ്പള കമ്മീഷൻ 2025 ഡിസംബർ അവസാനത്തോടെ കാലാവധി പൂർത്തിയാക്കിയിരുന്നു. മുൻകാല രീതികൾ അനുസരിച്ച്, പുതിയ ശമ്പള
കുറ്റകൃത്യങ്ങളിൽ സ്ഥിരം പ്രതിയായതോടെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ് വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് ആണ് അറസ്റ്റിലായത്
ചൂട് കൂടുന്നു; ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് ഒരു കോടി രൂപ
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം
'പഴയ രീതിയിലേക്ക് തിരിച്ച് പോകേണ്ടിവരും'; വീട്ടമ്മമാരുടെ നെഞ്ചില്‍ തീകോരിയിട്ട് പാചക വാതക ക്ഷാമം
പശ്ചിമേഷ്യന്‍ സംഘര്‍ഷം; 'പഴയ രീതിയിലേക്ക് തിരിച്ച് പോകേണ്ടിവരും', വീട്ടമ്മമാരുടെ നെഞ്ചില്‍ തീകോരിയിട്ട് പാചക വാതക ക്ഷാമം, ഗ്യാസ് വിലയിലും വര്‍ധന LPG cylinder shortage | Gas Cylinder
ചെന്നിത്തല നവോദയ സ്കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
നാല് മാസം മുന്‍പും ഇതേ ഹോസ്റ്റലില്‍ മറ്റൊരു വിദ്യാര്‍ഥിനിയും ജീവനൊടുക്കിയിരുന്നു.
ഞങ്ങളുടെ വോട്ടില്ലാതെ അവര്‍ എങ്ങനെ ജയിക്കുമെന്ന് കാണണം; നഴ്സുമാരുടെ സമരം തുടരുന്നു
ഇന്ന് എല്ലാ വീടുകളിലും ഒരു നഴ്സെങ്കിലും ഉണ്ട്, ഞങ്ങളുടെ വോട്ടില്ലാതെ അവര്‍ എങ്ങനെ ജയിക്കും എന്ന് കാണണം, ഞങ്ങൾ രോഗികളുടെ ജീവൻ വെച്ച് പന്താടില്ല, പക്ഷെ ഞങ്ങളെ പരിഗണിക്കണം; കോഴിക്കോട് സമരത്തിനിരിക്കുന്ന നഴ്സുമാര്‍ Nurses Strike | Kozhikode | Private Hospital | United Nurses Association
കുവൈത്തിന് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-സബാഹ് ശക്തമായി അപലപിക്കുകയും ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും തകർത്തതായി വെളിപ്പെടുത്തിയ അദ്ദേഹം, രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്നും അറിയിച്ചു.
കെ ബി ഗണേഷ് കുമാറിന്റെ വ്യക്തി ജീവിതവും വോട്ടുമായി എന്ത് ബന്ധം?; പത്തനാപുരത്തെ വോട്ടര്‍മാര്‍
അദ്ദേഹം ജനകീയനാണ്, വ്യക്തി ജീവിതത്തിലേക്ക് കടക്കേണ്ട കാര്യമില്ല, വോട്ടുമായി ഈ പ്രശ്നത്തിന് ബന്ധമില്ല, ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്; കെ ബി ഗണേഷ് കുമാറിനെ കുറിച്ച് പത്തനാപുരത്തെ വോട്ടര്‍മാര്‍ KB Ganesh Kumar controversy | Voters | Pathanapuram | Bindu menon | Assembly Election
കല്യാൺ ഹോംസിന്റെ മുഖമാകാൻ നിവിൻ പോളി; ആദ്യമായി നിവിൻ ഒരു ബ്രാൻഡിന്റെ അംബാസിഡറാകുന്നു
കല്യാൺ ഹോംസിന്റെ മുഖമാകാൻ നിവിൻ പോളി; ആദ്യമായി നിവിൻ ഒരു ബ്രാൻഡിന്റെ അംബാസിഡറാകുന്നു, കല്യാൺ ഹോംസ് ഓരോ പദ്ധതിയിലും പുലര്‍ത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാര്‍ഹമെന്ന് നിവിൻ പോളി Kalyan Homes | Nivin Pauly | Brand Ambassador
മരിച്ചതായി വ്യാജരേഖ തയ്യാറാക്കി; മുന്‍ സൈനികനും ഭാര്യക്കുമെതിരേ കേസ്
ന്യൂഡല്‍ഹി: മുന്‍ സൈനികന് മരിച്ചതായി വ്യാജ രേഖകള്‍ തയ്യാറാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ക്കെതിരേ കേസ്. ബിഹാര്‍ റെജിമെന്റിലെ മുന്‍ സൈനികനായ അഖിലേഷ് കുമാറും ഭാര്യ ഗ്യാന്തി ദേവിയും ചേര്‍ന്നാണ് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്ന് തുക തട്ടിയെടുത്തത്. സംഭവത്തില്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 1998ല്‍ സൈന്യത്തില്‍ ചേര്‍ന്ന അഖിലേഷ് കുമാര്‍ 2010ല്‍ വിരമിച്ചു. 12 വര്‍ഷവും എട്ടു മാസവുമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്. എന്നാല്‍ പെന്ഷന് ലഭിക്കാന്‍ ആവശ്യമായ സര്‍വീസ് കാലയളവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിന്നീട് നാട്ടിലേക്ക് മടങ്ങിയശേഷം ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി താന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന് കാണിച്ച് ഗ്യാന്തി ദേവി സൈന്യത്തിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ജൂണില്‍ ഇന്‍ഷുറന്‍സ് ക്ലെയിമായി മൂന്നു ലക്ഷം രൂപയും പലിശയായി 21,750 രൂപയും ചേര്‍ത്ത് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ബിഹാറിലെ ജെഹനാബാദ് ജില്ലയില്‍ നടത്തിയ അന്വേഷണത്തിലാണ് രേഖകളില്‍ മരിച്ചുവെന്ന് കാണിച്ചിരുന്ന അഖിലേഷ് കുമാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലിസ് കണ്ടത്തിയത്. ഗ്രാമവാസികളില്‍ ഒരാളാണ് വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഫണ്ടിലെ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം വസന്ത് വിഹാര്‍ പോലിസ് സ്റ്റേഷനില്‍ ദമ്പതികള്‍ക്കെതിരേ വഞ്ചന (സെക്ഷന്‍ 420), വ്യാജരേഖ ചമയ്ക്കല്‍ (സെക്ഷന്‍ 468, 471) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടൊയെന്ന് പോലിസ് പരിശോധിച്ച് വരികയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം 11-ാം ദിവസം; സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് തുര്‍ക്കി
പശ്ചിമേഷ്യന്‍ സംഘര്‍ഷം 11-ാം ദിവസം; സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് തുര്‍ക്കി, മുജ്തബ ഖമനെയിക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ Turkey caught in the vortex of a widening Iran war
'ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള സമയമായി'; സുപ്രീംകോടതി | Uniform Civil Code
'ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള സമയമായി'; വാക്കാൽ പരാമർശവുമായി സുപ്രീംകോടതി, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു പരാമർശം SC supports Uniform Civil Code on plea challenging Shariat provisions as discriminatory against Muslim women
താരത്തിളക്കം മാറ്റിവെച്ച് അയാള്‍ ഒരു ടീമിനെ ഒരുക്കി, ഇത് ഗംഭീറിന്റെ ഫിയർലെസ് ഇന്ത്യ | Gautam Gambhir
ക്രിക്കറ്റ് മതവും അതിനൊരു ദൈവമുണ്ടായ മണ്ണാണ്. അവിടെ താരങ്ങളുടെ തിളക്കത്തെ പുറത്തുവെച്ച് അയാള്‍ ഒരു സംഘത്തെ ഉണ്ടാക്കി. സെഞ്ചുറികള്‍ ശീലമാക്കിയവരുടെ, റണ്‍മലകള്‍ കയറിയവരുടെ പിൻഗാമികളെ അയാള്‍ നിസ്വാര്‍ത്ഥതയെന്താണെന്ന് പഠിപ്പിച്ചു, ആ മനോഭാവത്തില്‍ നിന്നാണ് ഐതിഹാസിക ദിവസങ്ങള്‍ പിറക്കുന്നതെന്ന് കാണിച്ചുകൊടുത്തു.
അവസാനഘട്ടത്തിലും സീറ്റിന് സമ്മർദ്ദവുമായി കെ സുധാകരനും അടൂർ പ്രകാശും; ഹൈക്കമാൻഡ് നിലപാട് എന്താകും?
അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ; എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാടിന് വഴങ്ങാതെ നേതാക്കൾ, സീറ്റിന് സമ്മർദ്ദവുമായി കെ സുധാകരനും അടൂർ പ്രകാശും, ഹൈക്കമാൻഡ് നിലപാട് എന്താകും? Kerala Election2026 | Congress | K. Sudhakaran | Congress MP
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുതെന്നു സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്കുമാറിന്റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഓൺലൈൻ വഴി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു. മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ… The post ഓൺലൈൻ ലോണിന്റെ തിരിച്ചടവ് മുടങ്ങി; മോർഫ് ചെയ്ത ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് നൽകി ഭീഷണി; ആസിഡ് കുടിച്ച് 21 കാരൻ ജീവനൊടുക്കി appeared first on RashtraDeepika .
തിരുവനന്തപുരം: സിപിഎം വനിത മന്ത്രിമാര്‍ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഷാനിമോള്‍ ഉസ്മാന്. ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖയാണെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. ഗാര്‍ഹിക പീഡന ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മന്ത്രി ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മന്ത്രി ഗണേഷ്കുമാറിന്റെ ഗാര്‍ഹിക പീഡനം ഭാര്യ തന്നെ തുറന്നു പറഞ്ഞു. വിഷയത്തില്‍ പോലീസ് നടപടി എടുത്തില്ലെന്നും, മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നും ഷാനിമോള്‍ ഉസ്മാന് ചോദിക്കുന്നു. അതേസമയം ആരോപണങ്ങള്‍ക്കൊടുവില്‍ ഗണേഷ്കുമാറിനെതിരായ വിവാദം ഒത്തുതീര്പ്പിലേക്കെത്തുകയാണ്. ആരോപണം ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു മേനോന് രംഗത്തെത്തിയിരുന്നു.
ഇനി ഇതും ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ
കറുത്ത ഉഴുന്ന് - 1/2 കപ്പ് പച്ചരി - 2 ടേബിൾസ്പൂൺ ഉലുവ - 1 ടേബിൾസ്പൂൺ വെളുത്തുള്ളി - 6-8 അല്ലി
ഇസ്രായേലും അമേരിക്കയും ഭയക്കുന്ന ഇറാന്റെ തുരുപ്പുചീട്ട്; അപകടകാരിയായ ഷാഹിദ് ഡ്രോണുകള്‍!
അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ വെല്ലുവിളിയാണ് ഇറാന്റെ ഷാഹിദ് ഡ്രോണുകള്‍. ട്രംപ് ഭരണകൂടം തന്നെ ചൊവ്വാഴ്ച ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്താണ് ഇറാന്റെ ഈ മാരകായുധങ്ങളുടെ പ്രത്യേകത? ഈ യുദ്ധത്തില്‍ അതെങ്ങനെ സൂപ്പര്‍താരമായി?
അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി.നഴ്സുമാരുടെ സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നൽകി.

31 C