അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
അടുത്ത മാസം പുറത്തിറങ്ങുന്ന നാല് പുതിയ എസ്യുവികൾ
2025 ഡിസംബറിൽ ഇന്ത്യൻ വാഹന വിപണിയിൽ നാല് പുതിയ എസ്യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാരുതി സുസുക്കി ഇലക്ട്രിക് വിറ്റാരയും, ടാറ്റ ഹാരിയർ, സഫാരി എന്നിവയുടെ പെട്രോൾ പതിപ്പുകളും, പുതുതലമുറ കിയ സെൽറ്റോസും ഈ നിരയിൽ ഉൾപ്പെടുന്നു.
നേരത്തെ ഉണ്ടാക്കിയ സീറ്റ് ധാരണ സിപിഎം ഏകപക്ഷീയമായി ലംഘിച്ചെന്ന് സിപിഐ
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആദ്യ ഹ്രസ്വചിത്രമായ 'ആരോ' നവംബർ 16ന് പ്രീമിയർ ചെയ്യും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്യാമപ്രസാദും മഞ്ജു വാര്യരുമാണ് പ്രധാന താരങ്ങൾ.
ജമ്മു കശ്മീരിലെ ഗാന്ധിനഗറിൽ ട്രാഫിക് ബ്ലോക്കിനിടെ സർക്കാർ ഉദ്യോഗസ്ഥനായ അസർ ഖാനെ പൊതുസ്ഥലത്ത് വെച്ച് മർദിച്ച ഡിഎസ്പി സുനിൽ സിങിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിലായി 7 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഫൈൻ തുക കൃത്യത്തിൽ പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരമായി നൽകണം.
ഐപിഎൽ മിനിലേലം: റിലീസ് ചെയ്യപ്പെടാൻ സാധ്യതയുള്ള സൂപ്പർ താരങ്ങള്‍
ഡിസംബർ 16ന് അബുദാബായില്‍ വെച്ചാണ് മിനി താരലേലം നടക്കുന്നത്
പോരായ്മ നികത്തി മുംബൈ, റുതർഫോർഡിന്റെ വരവ് എങ്ങനെ ഗുണകരമാകും?
2020ല്‍ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു റുതര്‍ഫോർഡ്
കഴിഞ്ഞ 10 മാസത്തിനിടെ നിരവധി ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും മറുപടി പോലും ലഭിച്ചില്ല.
'പൊട്ടക്കിണറ്റിലെ തവള, ഒന്നരലക്ഷം കൊടുത്തതല്ലേ?'; ശൈത്യക്ക് മറുപടിയുമായി അഖിൽ മാരാർ
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ശൈത്യ സന്തോഷ്, അഖിൽ മാരാർക്ക് മാക്രിയെ മാത്രമേ പേടിപ്പിക്കാൻ കഴിയൂ എന്ന് വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടിയായി, പേര് പരാമർശിക്കാതെ രംഗത്തെത്തിയ അഖിൽ മാരാർ, ശൈത്യ എന്തോ കണ്ട് പേടിച്ചെന്ന് പരിഹസിച്ചു.
ട്രെയിൻ സ്റ്റേഷനിൽ സാധനം വാങ്ങി പണം നൽകാതെ പോയ യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പണത്തിനായി പിന്നാലെ ഓടുന്ന കച്ചവടക്കാരന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
'ഇനി ഓസ്കാറുമായി വരും'; ജൻമനാട്ടിൽ സ്വീകരണം ഏറ്റുവാങ്ങി അനുമോൾ
ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾക്ക് ജന്മനാടായ ആര്യനാട് പൗരസമിതി സ്വീകരണം നൽകി. ഏറെ പോരാട്ടത്തിനൊടുവിൽ നേടിയ ട്രോഫി, തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് അനുമോൾ പറഞ്ഞു.
പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിൽ പുനരാലോചനയില്ലെന്നും സഖ്യത്തിന് ക്ഷതമേറ്റിട്ടില്ലെന്നും മംഗനി ലാൽ മണ്ഡൽ വ്യക്തമാക്കി.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ ശുചി മുറിയിൽ വച്ച് 10 വയസ്സുകാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്.
14 വാർഡുകൾ വർധിച്ചിട്ടും ഒന്നുപോലും സിപിഐക്ക് നൽകിയില്ല, എല്ലാം സിപിഎം കൈയടക്കി, അമർഷം പുകയുന്നു
തർക്കം മണ്ഡലം തലത്തിൽ ചർച്ച ചെയ്യാതെ അതാത് പഞ്ചായത്തുകളിൽ തന്നെ തീർക്കുക എന്ന നയതന്ത്രമാണ് സിപിഎം നേതൃത്വം കൈ കൊണ്ടിട്ടുളളത്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള നൗഗാം പൊലീസ് സ്റ്റേഷനു സമീപം വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ഏഴ് പേര് മരിച്ചു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 27 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. ചെങ്കോട്ട സ്ഫോടനത്തിനോട് അനുബന്ധിച്ച് ഫരീദാബാദിലെ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍
മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തുമടിച്ചു, 30കാരനെ തിരിച്ചറിഞ്ഞു, അറസ്റ്റ്
ശനിയാഴ്ച വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ മുഖം മൂടി ധരിച്ച ഒരാൾ വിളിച്ച് അടുത്ത കുറ്റിക്കാട്ടിൽ കൊണ്ട് പോയി.
എന്‍ഡിഎയുടെ വിജയം അമ്പരിപ്പിക്കുന്നത്; തുടക്കം മുതല്‍ നീതി നിഷേധിക്കപ്പെട്ടതായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ കനത്ത പരാജയം അവലോകനം ചെയ്യാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്‍ഡിഎ നേടിയ റെക്കോഡ് വിജയത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം പുറത്തുവന്നു. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തില്‍ എക്സിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. മഹാസഖ്യത്തെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു. ബീഹാറില്‍
വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും
രണ്ട് വർഷത്തേക്കാണ് കാലാവധി. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
ലത്വീഫിന്റെ ശേഖരത്തില്‍ ഇന്നും ഭദ്രമായി പഴയ ബാലറ്റ് പെട്ടി
1951ലെ തിരഞ്ഞെടുപ്പിനായി ഹൈദരാബാദിലെ ആല്വിന് കമ്പനി നിർമിച്ച ബാലറ്റ് പെട്ടികളില്‍ ഒന്നാണ് ലത്വീഫ് സൂക്ഷിച്ചിരിക്കുന്നത്.
തൃശൂര്‍ കോർപറേഷന്; വിമതരെ കരുതലോടെ കൈകാര്യം ചെയ്യാന്‍ മുന്നണികള്‍
മാസ്റ്റർ പ്ലാന്‍ അബദ്ധ പഞ്ചാംഗമെന്ന് യു ഡി എഫ് • മറുകണ്ടം ചാടാനൊരുങ്ങി മേയര്‍
കുട്ടിയായിരിക്കുമ്പോൾ മുതൽ മൈഥിലി ഗാനാലാപനത്തിലും സഹോദരന്മാർ വാദ്യങ്ങളിലും പ്രാവീണ്യം നേടി. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു പാട്ടുകൾ. ധാരാളം ഭജനുകൾ പാടിയതിനാൽ ഹിന്ദി ബെൽറ്റിലെ വിവിധ സംസ്ഥാനങ്ങളിൽ അവർക്ക് വലിയ രീതിയിൽ ഫോളോവേഴ്സും ഉണ്ടായി.
എ സി എസ് ബീരാൻ മുസ്്ലിയാർ: സമസ്തക്കായി ഓടിനടന്ന മഹാമനീഷി
പ്രതിസന്ധികാലത്ത് താജുൽ ഉലമക്കും സുൽത്വാനുൽ ഉലമക്കും കരുത്ത് പകർന്നു കൂടെ നിന്ന മഹാനാണ് എ സി എസ് ബീരാൻ മുസ്്ലിയാർ
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റിന് 288 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10 പന്ത് ബാക്കി നിൽക്കെ വെറും 2 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ജയത്തിലെത്തി.
ഇന്ത്യ സഖ്യത്തിന് പുനഃപരിശോധിക്കാനുള്ള അവസരം
എൻ ഡി എയുടെ വിജയത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും തള്ളിക്കളയാനാകില്ല. എന്നാൽ എൻ ഡി എയുടെ വിജയത്തിന് കാരണം അത് മാത്രമല്ല. സീറ്റ് വീതംവെപ്പിനെ ചൊല്ലി മഹാസഖ്യത്തിലെ പ്രമുഖ പാർട്ടികളായ ആർ ജെ ഡിയും കോൺഗ്രസ്സും തമ്മിലുണ്ടായിരുന്ന തർക്കം നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷവും തുടർന്നു. ഇത് മഹാസഖ്യത്തിന്റെ തോൽവി ദയനീയമാക്കി.
എൻ ഡി എയുടെ അമ്പരപ്പിക്കുന്ന വിജയത്തിനു പിന്നിൽ
എസ് ഐ ആർ, മതേതര കക്ഷികൾക്കിടയിലെ ഭിന്നത, നിതീഷ് കുമാർ സർക്കാറിന്റെ മഹിളാ റോജ്ഗർ യോജന ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയവയാണ് എൻ ഡി എയുടെ വൻവിജയത്തിൽ നിർണായക ഘടകങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്ലോബൽ പാസഞ്ചർ സിംപോസിയത്തിൽ ദുബായ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ മികവ് പ്രദർശിപ്പിച്ചു
ദുബായ് ജി.ഡി.ആർ.എഫ്.എ, ഇസ്താംബൂളിൽ നടന്ന അന്താരാഷ്ട്ര വ്യോമയാന സമ്മേളനത്തിൽ പങ്കാളിയായി. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും വിമാനത്താവള നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും പുതിയ സ്മാർട്ട് സംവിധാനങ്ങൾ അവതരിപ്പിച്ചു. ദുബായ് വിമാനത്താവളങ്ങളെ ലോകോത്തര നിലവാരത്തിലെത്തിക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
തിരഞ്ഞെടുപ്പു തന്ത്രജ്ഞന്റെ തന്ത്രം സ്വന്തം കാര്യത്തില്‍ പിഴച്ചു; പ്രശാന്ത് കിഷോറിനു കാലിടറി
2012 ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ വിജയത്തിന് രൂപം നല്‍കിയതോടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പട്ടം നേടി
രാജ്യത്തെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക്സ് ശൃംഖലകളിൽ ഒന്നാണ് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദ്ലാബ്സ്. 2008ൽ ഡൽഹിയിൽ ആരംഭിച്ച ഹിന്ദ്ലാബ്സിനു ഇന്ന് 20 സംസ്ഥാനങ്ങളിലായി 230 ലബോറട്ടറീസാണുള്ളത്.
ഇതിലും ദയനീയമായ പതനമില്ല; രാഹുല്‍ ഗാന്ധി പറയുന്നത് വിശ്വസിക്കാന്‍ മനുഷ്യര്‍ അവശേഷിക്കുന്നില്ല
രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. പത്മജ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: രാഹുല്‍ഗാന്ധിയോ കോണ്‍ഗ്രസോ പറയുന്നത് വിശ്വസിക്കാന്‍ ഈ രാജ്യത്ത് മനുഷ്യര്‍ അവശേഷിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഹാറില്‍ സംഭവിക്കുന്നത്. എന്‍ഡിഎ സഖ്യം ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുകയാണ് ബിഹാറില്‍. രാഹുല്‍ഗാന്ധിയുടെ വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു
ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ മുസ്ലിം-യാദവ ഫോർമുലയാണ് പണ്ട് ഭരിച്ചിരുന്നത്. ഇതിന് പകരം പ്രധാനമന്ത്രി മോദി 'മഹിള, യൂത്ത്' ഫോർമുല അവതരിപ്പിച്ചു. ഈ പുതിയ MY ഫോർമുല വിജയം കണ്ടു.
അമ്പലവയൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളായി രഘുവും ഭാര്യ നിഷയും തൊട്ടടുത്ത വാർഡുകളിൽ മത്സരിക്കുന്നു. വാർഡുകൾ എസ്ടി സംവരണമായതോടെയാണ് കുറുമ സമുദായത്തിൽ നിന്നുള്ള ഇരുവരെയും പാർട്ടി സ്ഥാനാർത്ഥികളാക്കിയത്. ഇരുവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍
ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷസേന പുലര്‍ച്ചെ ഐ ഇ ഡി ഉപയോഗിച്ച് പൂര്‍ണ്ണമായി തകര്‍ത്തു
ചായക്ക് 12 രൂപ, ഊണിന് 75, പൊറോട്ടക്ക് 13, ഇഡ്ഢലിക്കും ദോശക്കും 12, മസാല ദോശ 53 രൂപ; ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസമായി ഭക്ഷണ വിലയിൽ കളക്ടർ ഉത്തരവിറക്കി
2012 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വിജയ പ്രചാരണത്തിന് രൂപം നൽകിയതോടെ കിഷോർ ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയത്.
ട്രാൻസ്ജൻഡർ അമേയക്ക് ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് നൽകി കോൺഗ്രസ്
പാലോട് സീറ്റും ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല.
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്സ്ജന്ഡര് വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയില്‍ നിന്നാകും മത്സരിക്കുക. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസ്സല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കല്ലറ: സുധീര്‍ഷാ പാലോട് വെഞ്ഞാറമ്മൂട്: വെമ്പായം എസ്. അനില്‍കുമാര്‍ ആനാട്: തേക്കട അനില്‍കുമാര്‍ പാലോട്: അരുണ്‍രാജ് ആര്യനാട്: പ്രദീപ് നാരായണന് വെള്ളനാട്: എസ്. ഇന്ദുലേഖ പൂവച്ചല്‍: ഗോപു നെയ്യാര്‍ ഒറ്റശേഖരമംഗലം: ആനി പ്രസാദ് കുന്നത്തുകാല്‍: വിനി വി.പി. പാറശാല: കൊറ്റാമം വിനോദ് മലയിന്‍കീഴ്: എം. മണികണ്ഠന് പോത്തന്‍കോട്: അമേയ പ്രസാദ് കല്ലമ്പലം: ലിസ നിസ്സാം
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി, യു എ ഇ ബൗളർമാരെ അടിച്ച് പറത്തി. 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടന കേസില്‍ ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. ഡോ. ഷഹീനുമായി ബന്ധമുള്ള ഫറൂഖിനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഭീകരര്‍ക്കൊപ്പം തുര്‍ക്കിയില്‍ പോയ മറ്റൊരു ഡോക്ടറെ കൂടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ ആദിലിന്റെ സഹോദരന് മുസാഫിറിന്റെ നേതൃത്വത്തിലാണ് ഇവര്‍ 2021ല്‍ തുര്‍ക്കിക്ക് പോയത്. ഭീകരര്‍ സ്ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ചില വ്യാപാരികളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാല് പേരെ കൂടി ചോദ്യം ചെയ്യാനായി ഏജന്‍സികള്‍ കൊണ്ടുപോയി. ഇതിനിടെ നാക്ക് (എന്‍എഎസി) കൗണ്‍സില്‍ യൂണിവേഴ്സിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എ ഗ്രേഡ് സര്‍ട്ടിഫിക്കേഷനും അസാധുവാക്കി. സര്‍വകലാശാലയില്‍ ദേശാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും തടയാന്‍ കഴിയാതിരുന്നത് ഗുരുതര വീഴ്ച്ച എന്ന് കൗണ്‍സില്‍ വിലയിരുത്തുന്നത്. ഭീകരര്‍ക്കെതിരെ ദേശീയ മെഡിക്കല്‍ കമ്മീഷന് കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ ഭീകരരുടെ എന്‍ എം സി രജിസ്ട്രേഷന് റദ്ദാക്കി. യുഎപിഎ പ്രകാരം കേസെടുത്തതോടെയാണ് നടപടി. ഡോ. മുസഫര്‍ അഹമ്മദ്, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന് സയിദ് എന്നിവരുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇതിനിടെ ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഭീകരന് ഉമര്‍ നബിക്കെതിരെ കടുത്ത നടപടിയാണ് ഇന്ന് ഉണ്ടായത്. ഉമറിന്റെ പുല്‍വാമയിലെ വീട് സുരക്ഷസേന പുലര്‍ച്ചെ ഐഇഡി ഉപയോഗിച്ച് പൂര്‍ണ്ണമായി തകര്‍ത്തു. ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് തകര്‍ത്ത സംഭവത്തില്‍ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. വീടുകള്‍ പൊളിക്കുന്നത് കൊണ്ട് ഭീകരവാദം അവസാനിക്കുന്നില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ രോഷം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നം ഇത്തരം തീരുമാനമെടുക്കുന്നവര്‍ കുറച്ചുകൂടി കാര്യങ്ങള്‍ ആലോചിക്കണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ഏഴ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ
പുരുഷന്മാരിൽ ഏറ്റവും സാധാരണവും എന്നാൽ അപകടകരവുമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. symptoms of prostate cancer
കണ്ണൂര്‍: ഫസല്‍ വധക്കേസ് എട്ടാം പ്രതി കാരായി ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂര്‍ വധക്കേസ് 28ാം പ്രതി പി.പി. സുരേശനും സിപിഎം സ്ഥാനാര്‍ഥികള്‍. തലശ്ശേരി നഗരസഭ 16-ാം വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന് മത്സരിക്കുന്നത്. പട്ടുവം പഞ്ചായത്ത് പതിനാലാം വാര്‍ഡിലാണ് സുരേശന് മത്സരിക്കുന്നത്. കൊലക്കേസ് പ്രതിയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് വിവാദമായിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയിരുന്നത്. 2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്തുവച്ച് കൊല്ലപ്പെട്ടത്. കേസിലെ ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം എറണാകുളം ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ഇതിനുപിന്നാലെ കാരായി ചന്ദ്രശേഖരനും കേസിലെ മറ്റൊരു പ്രതിയായ സഹോദരന് കാരായി രാജനും തലശേരിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഷുക്കൂര്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് സുരേശനെതിരെ കേസെടുത്തത്. ഷുക്കൂര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ അയച്ചതിന്റെ പേരില്‍ സംഘടനാ നടപടി നേരിട്ടയാളും കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായി. പയ്യന്നൂര്‍ നഗരസഭ ഏഴാം വാര്‍ഡിലാണ് മുന്‍ ഏരിയാ സെക്രട്ടറി കെ.പി. മധുവിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. നഗ്ന ഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരത്തുണ്ടായ കയ്യാങ്കളിയില്‍ സിപിഎം നേതാവും പഞ്ചായത്ത് അംഗവുമായ പി പി ബാലകൃഷ്ണനും ബന്ധുക്കള്‍ക്കും ആണ് പരുക്കേറ്റത്. ബ്രാഞ്ച് സെക്രട്ടറി വെങ്ങക്കണ്ടി സജീവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ആക്രമിച്ചു എന്നാണ് പരാതി. സജീവന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിന് പിന്നില്‍ ബാലകൃഷ്ണനും കുടുംബവും ആണെന്ന് ആരോപിച്ച് ആയിരുന്നു അക്രമം. തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടി വച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ, സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ അനുവദിക്കില്ലെന്ന് മണ്ഡലം പ്രസിഡന്റുമാര്‍ നിലപാട് എടുക്കുകയായിരുന്നു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രമേശ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സേവ്യര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം തടഞ്ഞത്. സമവായ നീക്കം തുടരുകയാണ്.
ഭോപ്പാല്‍: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയാണ് എന്‍ഡിഎ അധികാരത്തിലേറാന്‍ പോകുന്നത്. 243 അംഗ നിയമസഭയില്‍ 200 ലേറെ സീറ്റുകള്‍ ജെഡിയു-ബിജെപി സഖ്യം ഉറപ്പിച്ചു കഴിഞ്ഞു. ഈ സമയം വരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 82 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞു. ജെഡിയു 75 സീറ്റുകളില്‍ വിജയിച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം
അതിരസകരം..; മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'
ലുക്മാൻ, ദൃശ്യ രഘുനാഥ് എന്നിവർ ഒന്നിച്ച 'അതിഭീകര കാമുകൻ' ഒരു റൊമാന്റിക് കോമഡി കുടുംബചിത്രമാണ്. പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം, മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
ബിഹാറിലും ഇടതുപക്ഷം ഇനി കനല്‍ത്തരി!
കള്ളക്കടല്‍ പ്രതിഭാസം: കേരള, കന്യാകുമാരി തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ കേരള കന്യാകുമാരി തീരങ്ങളില്‍ നാളെ ജാഗ്രതാ നിര്‍ദേശം. പുലര്‍ച്ചെ 2.30 മുതല്‍ രാത്രി 11.30 വരെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരങ്ങളില്‍ 0.2 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം എന്നും നിര്‍ദേശമുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഇന്ന് രാത്രി 11.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.3 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച കാറിലായിരുന്നു പ്രതികൾ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്ത് കുറുകെ നിര്‍ത്തിയത്. നീണ്ട ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് അന്തിക്കാട് പോലീസ് പ്രതികളെ പിടികൂടിയത്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റിൽ. അതേസമയം,അറസ്റ്റിലായ ഭീകരുടെ ഡോക്ടര്‍ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. യുഎപിഎ പ്രകാരം കേസെടുത്തതോടെയാണ് നടപടി
'ഞാൻ ഒന്നുമല്ലാത്തപ്പോൾ എന്നെ താങ്ങിയ ദൈവത്തിന് മാത്രമാണ് ഇനി എന്റെ ജീവിതം. ജനങ്ങൾ എന്നെ കുറ്റക്കാരൻ എന്ന് വിധിക്കട്ടെ, ചീത്ത പറയട്ടെ, എന്നെ വിട്ട് അകലട്ടെ... ഞാൻ ആരെന്നും എന്നെ താങ്ങുന്നവൻ ആരെന്നും എനിക്ക് നന്നായി അറിയാം'
ഫ്രഞ്ച് യുവാവും റഷ്യന്‍ യുവതിയും കൊല്ലൂരില്‍ വിവാഹിതരായി; പരമ്പരാഗത ഹിന്ദു ആചാര പ്രകാരം ചടങ്ങ്
മംഗളൂരു: കൊല്ലൂരിലെ മഠത്തില്‍ ഫ്രഞ്ച് യുവാവും റഷ്യന്‍ യുവതിയും വിവാഹിതരായി. ഫ്രാന്‍സില്‍ നിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും റഷ്യക്കാരി ജഹ്നവിദേവി ദാസിയുമാണ് വരനും വധുവും. ഇരുവരും വര്‍ഷങ്ങളായി വൃന്ദാവനത്തില്‍ വേദപഠനവും കഥക് നൃത്ത പരിശീലനവുമായി കഴിയുകയായിരുന്നു. പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങ്. നാല് വര്‍ഷമായി പഞ്ചകര്‍മ ചികിത്സക്കായി കൊല്ലൂരിലെ അഭയ ആയുര്‍വേദ കേന്ദ്രവും അവര്‍ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ സാംസ്കാരിക പാരമ്പര്യമനുസരിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം അവര്‍ കേന്ദ്രത്തിലെ ഡോ. ശ്രീകാന്തിനോട് പ്രകടിപ്പിച്ചു. പുരോഹിതന് ശ്യാമസുന്ദര്‍ അഡിഗ മറവാന്തെ കാര്‍മികനായി ലളിതവും മനോഹരവുമായ ചടങ്ങില്‍ വിവാഹം നടന്നു. അതിഥികള്‍ക്ക് പരമ്പരാഗത പ്രാദേശിക വിഭവങ്ങള്‍ വിളമ്പി.സുധീര്‍ കൊടവൂരിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു. 'രാഗധന'ത്തിലെ അം ഗങ്ങളായ കെ.ആര്. രാഘവേന്ദ്ര ആചാര്യ, ലക്ഷ്മിനാരായണ ഉപാധ്യ, സുധീര്‍ കൊടവൂര്‍, ബാലചന്ദ്ര ഭാഗവത്, ഷര്‍മിള റാവു എന്നിവര്‍ ശ്രുതിമധുരമായ പ്രകടനങ്ങള്‍ അവതരിപ്പിച്ചു. ശുചിത്വത്തിനും പരിസ്ഥിതി ബോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിവാഹം പൂര്‍ണമായി പ്ലാസ്റ്റിക് രഹിതമായിരുന്നു.
Victory of good governance, spirit of public welfare: PM Modi on NDA's Bihar win
New Delhi: Prime Minister Narendra Modi on Friday termed the NDA's landslide win in the Bihar assembly elections as a victory of good governance, development and the spirit of public welfare and social justice. In a series of posts on X, Modi also congratulated the BJP's
ആശുപത്രിപ്പടിയിലെ കടയ്ക്ക് മുന്നിൽ വഴിതടസ്സപ്പെടുത്തിക്കൊണ്ട് സതീശൻ ബൈക്ക് നിർത്തി. ഈ സമയം കടയിലെത്തിയ ഹരിദാസൻ കടയുടമയുടെ ആവശ്യപ്രകാരം മറ്റൊരിടത്തേക്ക് മാറ്റിവെച്ചതാണ് ആക്രമണത്തിന് കാരണം.
ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്
11,90,000 രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. വ്യാജ നിയമന ഉത്തരവുകൾ നൽകി വിശ്വാസം നേടിയെടുത്തായിരുന്നു നാലംഗ സംഘം തട്ടിപ്പ് നടത്തിയത്. കേസിൽ നേരത്തെ രണ്ടുപേർ പിടിയിലായിരുന്നു.
ED moves Kerala HC seeking case files in Sabarimala gold theft incident
Kochi: The Enforcement Directorate (ED) on Friday approached the Kerala High Court seeking documents related to two cases probed by the Special Investigation Team (SIT) in the Sabarimala gold theft incident, for initiating a probe under the Prevention of Money Laundering Act (PMLA). In its petition, the ED said it
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്; എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
14 ഡിവിഷനുകളിൽ 12 ൽ സി പി എമ്മും സി പി ഐ, കേരള കോൺഗ്രസ്സ് (എം) എന്നിവർ ഓരോന്നിലും മത്സരിക്കും.
വർക്കലയിലെ റിസോർട്ടിൽ വിനോദയാത്രയ്ക്കെത്തിയ കൊടൈക്കനാൽ സ്വദേശിയായ യുവാവിനെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്. സുഹൃത്തുക്കളുടെ മൊഴിയിൽ സംശയമുള്ളതിനാൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബീഹാറില്‍ ഇടതുപാര്‍ട്ടികള്‍ മൂന്നു സീറ്റില്‍ ഒതുങ്ങി; സി പി എം ഒരു സീറ്റ് നിലനിര്‍ത്തി
സിപിഎം സ്ഥാനാര്‍ത്ഥിയായി സിറ്റിങ്ങ് എം എല്‍ എ അശോക് കുമാറാണ് ജയിച്ചത്
ബംഗളൂരു: സ്കാനിങ്ങിന് എത്തിയ യുവതിയോട് റേഡിയോളജിസ്റ്റ് മോശമായി പെരുമാറിയെന്ന് പരാതി. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ സ്കാന്‍ സെന്ററില്‍ ജോലി ചെയ്യുന്ന റേഡിയോളജിസ്റ്റാണ് സ്കാനിങ്ങിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചോദ്യം ചെയ്തപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ആനേക്കലിലെ വിധാത സ്കൂള്‍ റോഡിലുള്ള പ്ലാസ്മ മെഡിനോസ്റ്റിക്സ് സ്കാനിങ് സെന്ററിലാണ് സംഭവം. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് സ്കാനിങ്ങിന് എത്തിയതായിരുന്നു സ്ത്രീ, റേഡിയോളജിസ്റ്റ് ഡോ. ജയകുമാര്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അശ്ലീലമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ ആരോപിച്ചു. അടുത്ത ദിവസം സെന്ററിലെത്തിയ സ്ത്രീ ആരോപിക്കപ്പെടുന്ന ഡോക്ടറുടെ പരിശോധന രീതി രഹസ്യമായി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഭര്‍ത്താവ് ദൃശ്യങ്ങള്‍ കാണുകയും റേഡിയോളജിസ്റ്റിനെ ചോദ്യംചെയ്തപ്പോള്‍, പ്രതി പ്രാദേശിക ഗുണ്ടകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഭാരതീയ ന്യായ സംഹിത 64 പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി ബംഗളൂരു റൂറല്‍ പൊലീസ് മേധാവി സി.കെ. ബാബ പറഞ്ഞു. ഡോക്ടര്‍ ഒളിവിലാണ്, അദ്ദേഹത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ രണ്ട് ടീമുകള്‍ രൂപവത്കരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടികളിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ
കുട്ടികളിൽ വിറ്റാമിൻ ഡി കുറവിന്റെ ഒരു സാധാരണ ലക്ഷണമാണ് ഇടയ്ക്കിടെയുള്ള അസ്ഥി വേദന അല്ലെങ്കിൽ കാലു വേദന. കഠിനമായ കേസുകളിൽ ഇത് റിക്കറ്റുകൾ പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. symptoms of vitamin d deficiency in children
കോണ്‍ഗ്രസ്സിന് വാര് റൂം; സി പി എമ്മിന് സൈബർ വിംഗ്
വാര് റൂം തുറന്ന് കോണ്‍ഗ്രസ്സും സൈബർ വിംഗുമായി സി പി എമ്മും പ്രചാരണം കൊഴുപ്പിക്കുകയാണ്. റോഡും പാലവും കുടിവെള്ളവും കൃഷിയും പെന്‍ഷനും എന്നുവേണ്ട സകല വിഷയങ്ങളിലെയും നേട്ടവും കോട്ടവും ജനങ്ങളിലെത്തിക്കാനാണ് ശ്രമം.
തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ക്കല തിരുവമ്പാടിയിലെ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ നീന്തുന്നതിനിടെ കൊടൈക്കനാല്‍ സ്വദേശി ദാവൂദ് ഇബ്രാഹിം (25) മുങ്ങി മരിച്ചു. മുപ്പത് അംഗ വിനോദയാത്ര സംഘത്തോടൊപ്പമാണ് ദാവൂദ് ഇബ്രാഹിം ബീച്ച് റിസോര്‍ട്ടില്‍ എത്തിയത്. നീന്തുന്നതിനിടെ അപസ്മാര ബാധിതനായി മുങ്ങിതാഴ്ന്നതാകാം എന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിക്കുമെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു. മൃതദേഹം
മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി
മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് രാഘോപൂർ നിയമസഭാ സീറ്റിൽ ബിജെപിയുടെ സതീഷ് കുമാറിനെ പരാജയപ്പെടുത്തി. മികച്ച ഭൂരിപക്ഷം ലഭിച്ചെങ്കിലും, വോട്ടെണ്ണൽ ദിനം ആർജെഡി നേതാവിനെ സംബന്ധിച്ച് കടുത്ത പരീക്ഷണം
Coffee Day Global Q2 Loss Widens to Rs 6 Cr
New Delhi: Coffee Day Global, which operates popular caf chain Caf Coffee Day, has reported widening of its losses to Rs 6.18 crore during the September quarter even as its net revenue went up 5.6 per cent to Rs 274.18 crore. The company had reported
ബിഹാറില്‍ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്നും ശശി തരൂര്‍
ബിഹാറിന്റെ അധികാരം ഏറ്റവും കൂടുതൽ കാലം കൈയ്യാളിയ മുഖ്യമന്ത്രി, എം എൽ എ ആകാത്ത 40 വർഷങ്ങളാണ് കടന്നുപോയത്. 1985 ലാണ് നിതീഷ് കുമാർ അവസാനമായിട്ട് എം എൽ എ ആയത്
തലസ്ഥാനം പിടിക്കാന്‍ പ്രമുഖര്‍; പോരാട്ടം തീപാറും
ഇക്കുറി പ്രമുഖ വ്യക്തികളെയാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. മുന്‍നിര നേതാക്കളെ രംഗത്തിറക്കിയും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയും പോരാട്ടം തീപാറുമ്പോള്‍ 101 വാര്‍ഡുകളില്‍ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.
ചണ്ഡീഗഡ്: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി തരണ്‍ തരണ്‍ നിയമസഭ സീറ്റ് നിലനിര്‍ത്തി. വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആപ് സ്ഥാനാര്‍ഥി ഹര്‍മീത് സന്ധു വിജയിച്ചു. തന്റെ എതിരാളിയും ശിരോമണി അകാലിദളിന്റെ (എസ്എഡി) സുഖ്വീന്ദര് കൗര്‍ രണ്‍ധാവയെ 12,091 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആകെ 15 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അപ്രതീക്ഷിതമായി, ജയിലിലടക്കപ്പെട്ട ഖദൂര്‍ സാഹിബ് എം.പി അമൃത്പാല്‍ സിങ് നയിക്കുന്ന അകാലിദള്‍ (വാരിസ് പഞ്ചാബ് ദേ) യുടെയും മറ്റ് പ്രാദേശിക ഗ്രൂപ്പുകളുടെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി മന്ദീപ് സിങ് മൂന്നാം സ്ഥാനത്തെത്തി, കോണ്‍ഗ്രസിന്റെ നോമിനി കരണ്‍ബീര്‍ സിങ് നാലാം സ്ഥാനത്തും സീറ്റ് പിടിക്കുമെന്ന് ഉറപ്പിച്ച് എത്തിയ ബി.ജെ.പിയുടെ ഹര്‍ജിത് സന്ധുവിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവന്നു. സന്ധുവിന് 42,649 വോട്ടുകള്‍ ലഭിച്ചപ്പോള്‍, രണ്‍ധാവക്ക് 30,558 ഉം മന്ദീപ് സിങ്ങിന് 19,620 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസിന് കരണ്‍ബീര്‍ സിങ് ബുര്‍ജിന് 15,078 വോട്ടുകളും ബി.ജെ.പി ഹര്‍ജിത് സിങ് സന്ധുവിന് 6,239 വോട്ടുകളും ലഭിച്ചു. നവംബര്‍ 11ന് നടന്ന വോട്ടെടുപ്പില്‍ 60.95 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ജൂണില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കശ്മീര്‍ സിങ് സൊഹാലിന്റെ മരണത്തെത്തുടര്‍ന്ന് ആ സീറ്റ് ഒഴിവുവന്നതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നിതീഷിന് പത്താം ഊഴം കിട്ടുമോ ഇല്ലയോ?
യുപിയിലെ 180 വർഷം പഴക്കമുള്ള ഫത്തേപൂർ മസ്ജിദ് പൊളിക്കുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞു
നൂറി ജമാ മസ്ജിദിൻ്റെ ഒരു ഭാഗം കൈയ്യേറ്റം ആരോപിച്ച് 2024 ഡിസംബറിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു.
പാലക്കാട്: നഗരത്തില്‍ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്. മണ്ണാര്‍ക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരന് ഭീമനാട് ഓട്ടുകവളത്തില്‍ ഹരിദാസനെയാണ് ആക്രമിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്ലിം ലീഗിലെ സതീശനെതിരെയാണ് കേസ്. ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുന്പില് നിര്‍ത്തിയ ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുന്പില് നിര്‍ത്തിയ ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേര്‍ത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത്; എങ്ങോട്ട് ചായും? മുന്നണികള്‍ മുൾമുനയിൽ
2015ല്‍ എട്ട് സീറ്റില്‍ യു ഡി എഫും ഏഴ് സീറ്റില്‍ എല്‍ ഡി എഫും രണ്ട് സീറ്റില്‍ ബി ജെ പിയുമായിരുന്നു വിജയിച്ചത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. യു ഡി എഫ് ഏഴ് സീറ്റിലേക്ക് ചുരുങ്ങുകയും ബി ജെ പി രണ്ട് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു.
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ജയത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്കും സഖ്യകക്ഷികള്‍ക്കും നന്ദി അറിയിച്ച് നിതീഷ് കുമാര്‍. വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം വോട്ടര്‍മാര്‍ക്കും സഖ്യകക്ഷികള്‍ക്കും നന്ദി പറഞ്ഞു. '2025 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്കി സര്‍ക്കാരില്‍ വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആദരണീയ വോട്ടര്‍മാരെയും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം പൂര്‍ണ്ണമായ ഐക്യം നിലനിര്‍ത്തി മികച്ച ഭൂരിപക്ഷം നേടിയിരിക്കുന്നു. ഈ ഉജ്ജ്വല വിജയത്തിന് എന്‍ഡിഎ സഖ്യകക്ഷികളായ ശ്രീ ചിരാഗ് പാസ്വാന്, ശ്രീ ജിതന്‍ റാം മാഞ്ചി, ശ്രീ ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു.നിങ്ങളുടെ പിന്തുണയോടെ, ബിഹാര്‍ കൂടുതല്‍ പുരോഗതി കൈവരിക്കുകയും രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറുകയും ചെയ്യും.- അദ്ദേഹം എക്സില്‍ കുറിച്ചു. നവംബര്‍ 6 നും നവംബര്‍ 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ 65.09 ശതമാനവും രണ്ടാം ഘട്ടത്തില്‍ 68.76 ശതമാനവും പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇടമലക്കുടിയിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തര ഇടപെടൽ ; ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു
ഇടുക്കി ഇടമലക്കുടിയിൽ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് ആരോഗ്യ പ്രവർത്തകർ. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 18 കിലോമീറ്റർ വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയിൽ നിന്നും ഗർഭിണിയെ ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പ്രസവം സുരക്ഷിതമാക്കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ സേവനം നടത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അരമണിക്കൂറോളം പരിശ്രമിച്ചാണ് സ്റ്റീൽ പാത്രം വളരെ സൂക്ഷ്മതയോടെ കുട്ടിയുടെ കഴുത്തിൽ നിന്നും നീക്കിയത്. ഒടുവിൽ ഉദ്യോഗസ്ഥർക്ക് ടാറ്റയും പറഞ്ഞാണ് കുട്ടി മടങ്ങിയത്.
ഡബിൾ മോഹനായി നിറഞ്ഞാടി പൃഥ്വിരാജ്, കട്ടയ്ക്ക് കൂടെ ഷമ്മി തിലകനും; വിലായത്ത് ബുദ്ധ ട്രെയിലർ
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ നവംബർ 21ന് തിയറ്ററുകളിൽ എത്തും.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരു കോണ്‍ഗ്രസ് മേയര്‍ ഉണ്ടാകുമോ?
സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്.
കൊച്ചി: അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്ത പന്ത്രണ്ട് വയസുകാരന് മര്‍ദനം. ഏഴാംക്ലാസ് വിദ്യാര്‍ഥിയായ മകനെയാണ് അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചത്. മകന്റെ പരാതിയില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ എളമക്കര പൊലീസ് കേസെടുത്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ അമ്മയ്ക്കും ആണ്‍സുഹൃത്തായ യൂ ട്യൂബ് ചാനല്‍ അവതാരകനെതിരെയാണ് കേസ്. മ്മയുടെ അടുത്ത് കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു മര്‍ദന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ നെഞ്ചില്‍ അമ്മ കൈവിരലുകള്‍ കൊണ്ട് മാന്തി മുറിവുണ്ടാകുകയായിരുന്നു. കൂടാതെ കുട്ടിയുടെ തല ആണ്‍സുഹൃത്ത് പലതവണ ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും എളമക്കര പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തു. അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന് ആരോപിച്ചു. അമ്മയുടെ കണ്മുന്നില്വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന് നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന് തീരുമാനിക്കുകയായിരുന്നു. കുട്ടി പറഞ്ഞത്: 'ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടന് ഇടയ്ക്ക് നില്ക്കാന് വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍ കയറിക്കിടന്നു. ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ മാറിയില്ല. ചേട്ടന് പറഞ്ഞു എന്നെ തൊട്ടാല്‍ ഞാന്‍ നിന്നെ അടിക്കും. പക്ഷേ ഞാന്‍ മാറിയില്ല. അമ്മയെ വിളിച്ചപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു. ചേട്ടന് എന്റെ കഴുത്തില്‍ പിടിച്ചിട്ട് ബാത്റൂമിന്റെ ഡോറില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. എന്നെ ചവിട്ടി താഴെയിട്ടു. അമ്മ കണ്ടിട്ടും പ്രതികരിച്ചില്ല. ഒന്നും പറയുകയും ചെയ്തില്ല'
ശബരിമല തീർഥാടനം; ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു
ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും തീർഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉത്തരവിട്ടു.
അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്ലർ പുറത്ത്, ചിത്രം നവംബർ 27ന്...
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരം
വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി അതിസങ്കീർണമായ ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരമായി നടത്തി. ഓർത്തോപീഡിക്സ് വിഭാഗമാണ് ഈ പ്രൊസീജിയൽ നടത്തിയത്.
പുതുമുഖങ്ങളുടെ ഫീൽഗുഡ് ആക്ഷൻ ത്രില്ലർ 'ഒരു വയനാടൻ കഥ'; ടീസർ റിലീസ് ആയി....
പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിൻ്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒരു വയനാടൻ കഥ'. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ഈ ഫീൽഗുഡ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബത്ലഹേം, ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിക്കുന്ന പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടി കഴിഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 അവതരിപ്പിച്ചു
ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 വാച്ചുകൾ വിപണിയിലവതരിപ്പിച്ചു. നൂതനത്വവും മികച്ച രൂപകൽപ്പനയും സംയോജിപ്പിച്ചാണ് പ്രീമിയം സ്മാർട്ട് വാച്ചുകളുടെ നിരയിലെ ഏറ്റവും പുതിയ ഉത്പന്നമായ ഇവോക്ക് 2.0 ടൈറ്റൻ പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റൻ സ്മാർട്ടിൻറെ കരകൗശല വൈദഗ്ധ്യത്തിൻറെയും ഡിസൈൻ ഇൻറലിജൻസിൻറെയും പാരമ്പര്യത്തെ അടിസ്ഥാനമാക്കി
ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതി ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. ഹാൽ സിനിമയിൽ ധ്വജ പ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ സംഭാഷണങ്ങള്‍ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഉത്തരവിലുള്ളത്
പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പില്‍ ഇന്ത്യ സഖ്യം തകര്‍ന്നടിഞ്ഞെങ്കിലും ആര്‍ജെഡിക്ക് ആശ്വാസമായി വോട്ട് വിഹിതം. വോട്ടെണ്ണല്‍ അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ തേജസ്വിയുടെ ആര്‍ജെഡി, എതിരാളികളായ ബിജെപി, നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നിവയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട്. 243 അംഗ നിയമസഭയില്‍ 143 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി ഇതുവരെ 22.84 ശതമാനം വോട്ട് വിഹിതം നേടിക്കഴിഞ്ഞു. ബിജെപിയേക്കാള്‍ 1.86 ശതമാനവും ജെഡിയുവിനേക്കാള്‍ 3.97 ശതമാനവും കൂടുതല്‍. 2020-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഫിനിഷ് ചെയ്ത ആര്‍ജെഡി നിലവില്‍ 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2010-ന് ശേഷമുള്ള ആര്‍ജെഡിയുടെ ഏറ്റവും മോശം പ്രകടനമാണിത്. അന്ന് വെറും 22 സീറ്റുകളില്‍ മാത്രമായി അവര്‍ ഒതുങ്ങിയിരുന്നു. ഇത്തവണ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരുമിച്ച് മത്സരത്തിനിറങ്ങിയപ്പോള്‍ ഇത്രയും വലിയ തിരിച്ചടി തീരെ പ്രതീക്ഷിച്ചതല്ല. 243 അംഗ നിയമസഭയില്‍ ബിജെപിയും ജെഡിയുവും നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി 202 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. മഹാസഖ്യം 34 ലേക്ക് ചുരുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയും തൊട്ടുപിന്നില്‍ ജെഡിയുവും ഫിനിഷ് ചെയ്തു. എന്നാല്‍ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടുകണക്കില്‍ ഈ രണ്ട് പാര്‍ട്ടികളെയും പിന്നിലാക്കി ആര്‍ജെഡിയാണ് ഒന്നാമതെത്തിയത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ആര്‍ജെഡിക്ക് 22.92 ശതമാനം വോട്ടാണ് സംസ്ഥാനത്ത് ആകെ നേടാനായത്. തൊട്ടുപിന്നിലുള്ള ബിജെപിയുടെ വോട്ട് വിഹിതം 20.14 ശതമാനമാണ്. 2.7 ശതമാനത്തോളം വോട്ടിന്റെ വ്യത്യാസമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ളത്. ജെഡിയുവിന് 19.24 ശതമാനം വോട്ടാണ് ലഭിച്ചത്. നാലാമതുള്ള കോണ്‍ഗ്രസിന് പക്ഷെ 8.75 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. സിപിഐ എംഎല്ലിന് 2.87 ശതമാനവും സിപിഎമ്മിന് 0.62 ശതമാനവും സിപിഐക്ക് 0.76 ശതമാനവും വോട്ടാണ് നേടാനായത്. സംസ്ഥാനത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 89 സീറ്റില്‍ ബിജെപിയും 85 സീറ്റില്‍ ജെഡിയുവും മുന്നിലെത്തി. ആര്‍ജെഡിക്ക് 25 സീറ്റ് മാത്രമാണ് നേടാനായത്. സീറ്റ് നിലയില്‍ നാലാമതെത്തിയത് എന്‍ഡിഎയുടെ ഘടകകക്ഷിയായ എല്‍ജെപി (രാം വിലാസ്) യാണ്. കോണ്‍ഗ്രസിന് ആറ് സീറ്റിലേ ജയിക്കാന്‍ സാധിച്ചുള്ളൂ. എഐഎംഐഎം അഞ്ച് സീറ്റില്‍ വിജയിച്ചു. സിപിഐഎംഎല്‍ 2 സീറ്റിലും സിപിഎം ഒരു സീറ്റിലും ജയിച്ചു.
അലി നഗറിനെ 'സീതാ നഗറാ'ക്കാൻ ബിജെപിയുടെ മൈഥിലി താക്കൂർ; ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി ഭജൻ ഗായിക
ഭജൻ ഗായികയായ മൈഥിലി താക്കൂറിന് ബിജെപി ടിക്കറ്റിൽ ദർഭംഗയിലെ അലിനഗറിൽ നിന്ന് വൻ വിജയം. ഇരുപത്തഞ്ച് വയസ്സുള്ള മൈഥിലി ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയാണ് പാർട്ടി പ്രവേശനത്തിന് കാരണം.

25 C