മലമ്പുഴയില്‍ സുരേഷിന് 'കൈ' കൊടുത്ത് കോണ്‍ഗ്രസ്
പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്സണ്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കൈപ്പത്തി ചിഹ്നത്തില്‍ മലമ്പുഴയില്‍ മത്സരത്തിനിറങ്ങും. ഇന്നലെ ഡി.സി.സി ഓഫീസിലെത്തി പ്രസിഡന്റ് എ. തങ്കപ്പനില്‍ നിന്നും സുരേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ആരുടെയും പ്രേരണയോടെയല്ല സ്വന്തം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രസില്‍ എത്തിയതെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനത്തില്‍ അംഗത്വം എടുക്കാനായതില്‍ അഭിമാനമുണ്ട്. സി.പി.എമ്മിനകത്ത് അന്തഛിദ്രമാണെന്നും തനി കമ്യൂണിസ്റ്റുകാരായ ഒട്ടേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. 13 വര്‍ഷം മുമ്പാണ് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സുരേഷിനെ സി.പി.എമ്മില്‍നിന്നും പുറത്താക്കിയത്. പാര്‍ട്ടി നടപടി പുനപരിശോധിക്കണമെന്ന ആവശ്യവുമായി നിരവധി തവണ സുരേഷ് നേതൃത്വത്തിന് നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചില്ല. 100 തവണ നിവേദനം തന്നാലും സുരേഷിനെ തിരിച്ചെടുക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയില്‍ സുരേഷ് പങ്കെടുത്തു. മലമ്പുഴയില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരേഷിനെ പരീക്ഷിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, നിലവില്‍ മൂന്നാംസ്ഥാനത്തുള്ള മലമ്പുഴ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നം കൂടിയില്ലാതെ മത്സരിക്കാനിറങ്ങുന്നതില് വലിയൊരു വിഭാഗം അതൃപ്തി അറിയിച്ചു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ സുരേഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
മുറിവേറ്റ മനസുകള്‍ കാത്തിരുന്ന വിധി;ഡോ.വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
മുറിവേറ്റ മനസുകള്‍ കാത്തിരുന്ന വിധി; വിതുമ്പലോടെ കോടതി വരാന്തയില്‍ മാതാപിതാക്കള്‍, ഡോ.വന്ദന ദാസ് കൊലക്കേസില്‍ ശിക്ഷാവിധി മറ്റന്നാള്‍
അമേരിക്കയുടെ സിവിലിയൻ ആണവ പദ്ധതി നിരസിച്ച് ഇറാൻ
അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ, ഇറാനിയൻ മാധ്യമങ്ങൾ ഉൾപ്പടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല; അമേരിക്കയുടെ സിവിലിയൻ ആണവ പദ്ധതി നിരസിച്ച് ഇറാൻ
സേവ് ബോക്സ് ആപ്പ് കള്ളപ്പണ ഇടപാട്; നടൻ ജയസൂര്യയെ സാക്ഷിയാക്കി ഇഡി കുറ്റപത്രം | Jayasurya | ED
സേവ് ബോക്സ് ആപ്പ് കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി ഇഡി ; നടൻ ജയസൂര്യയെ സാക്ഷിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു
ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ നിയമവും നടപടികളും എവിടെവരെയെത്തി? | Health Department
ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ നിയമവും നടപടികളും എവിടെവരെയെത്തി? ഡോ.വന്ദന ദാസ് മരിച്ചുവീണ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ പ്രതികരിക്കുന്നു
9 At Nine Malayalam News | വാർത്തകൾ വിശദമായി | 17 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 17 March 2026
ആറുതവണ മന്ത്രി, ഗായകൻ, കർഷകൻ; അതികായൻ ജനനായക സഭയിറങ്ങുമ്പോൾ...
കർഷക രാഷ്ട്രീയത്തിന്റെ ചൂടറിയുന്ന, ഗ്രൂപ്പ് പോരിന്റെ മർമ്മമറിയുന്ന, മുന്നണിഭേദമന്യേ ബന്ധങ്ങൾ സൂക്ഷിക്കുന്ന അതികായൻ അരനൂറ്റാണ്ട് പിന്നിട്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതത്തിന് വിരാമമിടുമ്പോൾ കേരളം മറ്റൊരു തലമുറമാറ്റത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫിന്റെ ജനനായക സഭയിൽ നിന്നുള്ള പടിയിറക്കം കേരള ചരിത്രത്തിൽ വീണ്ടുമൊരു മക്കൾ രാഷ്ട്രീയ ഏടിനാണ് വഴിയൊരുക്കുന്നതും. ഇടത്-വലത്
ആകാശത്ത് അദൃശ്യ മതിൽ തീർക്കാൻ ഇന്ത്യ; എന്താണ് ഈ 'സുദർശൻ ചക്ര'?
ഇന്ത്യയുടെ വ്യോമപ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 'മിഷൻ സുദർശൻ ചക്ര' പദ്ധതി അതിവേഗം മുന്നോട്ട്. അതിർത്തിയിലെ ശത്രുനീക്കങ്ങളെ നിഷ്പ്രഭമാക്കാൻ ശേഷിയുള്ള ഒരു വൻ പ്രതിരോധ കവചമാണ് ഭാരതം ഇതിലൂടെ ഒരുക്കുന്നത്. ഇസ്രായേലിന്റെ വിഖ്യാതമായ 'അയൺ ഡോം' സംവിധാനത്തേക്കാൾ കരുത്താർന്നതും തദ്ദേശീയമായി വികസിപ്പിച്ചതുമായ ഈ സംവിധാനം, വരും വർഷങ്ങളിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ നഗരങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും അദൃശ്യമായ
ഇത്തവണ ഇസ്റാഈലിലെ യു എസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് താൻ ജീവനോടെയുണ്ടെന്ന് നെതന്യാഹു ലോകത്തെ അറിയിക്കുന്നത്.
സിപിഎം വിട്ട മുൻ എംഎൽഎ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് ശശിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കോൺഗ്രസ് ഓഫീസിലടക്കം പ്രത്യക്ഷപ്പെട്ടു. സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം
അബ്ദുര്‍റഹ്മാന്‍ വണ്ടൂര്‍ പ്രവാസത്തോട് വിടപറയുന്നു; നാലര പതിറ്റാണ്ടിന്റെ സേവന സ്മരണകളുമായി മടക്കം
ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി പ്രൗഢമായ യാത്രയയപ്പ് നല്കി
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം
എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും പുരോഗമിക്കുന്നതിനിടെ, വർഷങ്ങളായി രാപ്പകലില്ലാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ ഘടകകക്ഷികളുടെ പിടിവാശിക്ക് വഴങ്ങി ബലിയാടുകളാക്കുന്നു എന്ന പരാതിയും അമർഷവും ഉയരുകയാണ് ബിജെപിയിൽ. ബിജെപി നേതാക്കൾ മത്സരിക്കാൻ ആഗ്രഹിച്ച പല സീറ്റുകളും ട്വന്റി 20യും ബിഡിജെഎസും അവകാശമുന്നയിച്ച് ഏറ്റെടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. ഇങ്ങനെ പിടിച്ചുവാങ്ങിയ സീറ്റുകളിൽ ഒട്ടും ജയസാധ്യതയില്ലാത്ത സ്ഥാനാർഥികളെയാണ്
കോവളത്ത് എം വിന്‍സന്റിനെ സ്ഥാനാര്‍ഥിയാക്കരുത്; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് അതിജീവിത
എല്‍ദോസ് കുന്നപ്പിള്ളില്‍ , രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ച പോലെ വിന്‍സന്റിനും സീറ്റ് നല്‍കരുതെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നും അതിജീവിത കത്തില്‍ പറയുന്നു.
വാരണാസി: ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച 14പേരെ പോലിസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോര്‍ച്ച നേതാവ് രജത്ത് ജയ്സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്. ഗംഗയിലെ വാരാണസിഘട്ടില് ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച വീഡിയോ യുവാക്കള്‍ തന്നേയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പഴവര്‍ഗങ്ങള്‍ ഉള്‍പ്പടെ കഴിക്കുന്നത് കാണാമെങ്കിലും ഭക്ഷണാവശിഷ്ടങ്ങള്‍ പുഴയിലേക്ക് വലിച്ചറിയുന്നത് വീഡിയോയില്‍ ഇല്ല.
പാലക്കാട് വികസനത്താല്‍ പൂവണിയും; ശോഭ സുരേന്ദ്രന് | Sobha Surendran
ഷാഫി പറമ്പില്‍ വടകരയിലേക്ക് പോയി പാലക്കാട്ടുകാരെ വഴിയാധാരമാക്കി; ശോഭ സുരേന്ദ്രന്
വധിച്ചെന്ന് ഇസ്രയേൽ, അലി ലാരിജാനി കൊല്ലപ്പെട്ടോ?, ഇറാന്റെ അടുത്ത നീക്കം എന്ത്? | Iran | Ali Larijani
ഇറാന് കനത്ത പ്രഹരം?, അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ, ഇറാന്റെ അടുത്ത നീക്കം എന്ത്? Iran | Ali Larijani | Israel conflict
കണ്ണൂർ സിപിഎമ്മിൽ കലാപം; നേതാക്കൾ പൊട്ടിത്തെറിച്ച് പുറത്തേക്ക് | Kannur | CPM
കണ്ണൂർ സിപിഎമ്മിൽ കലാപം; നേതാക്കൾ പൊട്ടിത്തെറിച്ച് പുറത്തേക്ക്; തെരഞ്ഞെടുപ്പ് കാലത്തെ പാർട്ടി കോട്ടയിലെ കലാപം വെല്ലുവിളിയാകുമോ? Kerala assembly election | LDF | CPM | Election
ആത്മവിശ്വാസത്തോടെ ആറാം അങ്കത്തിന് ഗണേഷ് കുമാർ; പത്തനാപുരത്ത് തീ പാറുമോ? | KB Ganesh Kumar | LDF
'ആരോപണങ്ങൾ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉണ്ടായിരുന്നു, 25 വർഷം ഞാൻ ഈ നാട്ടിൽ ഉണ്ടായിരുന്നു'; ആത്മവിശ്വാസത്തോടെ ആറാം അങ്കത്തിന് ഗണേഷ് കുമാർ, പത്തനാപുരത്ത് തീ പാറുമോ?
വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനം കോൺഗ്രസ് നേടും: കെ മുരളീധരൻ | K Muraleedharan | UDF
'വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനം കോൺഗ്രസിന് രണ്ടും മൂന്നും സ്ഥാനങ്ങൾ സിപിഎമ്മും ബിജെപിയും എങ്ങനെ ആണെന്ന് വെച്ചാൽ തീരുമാനിച്ചോട്ടെ': ബാക്കി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ
എൽദോസ് കുന്നപ്പിള്ളി നിൽക്കണോ അതോ...; പെരുമ്പാവൂരിൽ ആശയക്കുഴപ്പം ഒഴിയുന്നില്ല
എൽദോസ് കുന്നപ്പിള്ളി നിൽക്കണോ അതോ...; പെരുമ്പാവൂരിൽ ആശയക്കുഴപ്പം ഒഴിയുന്നില്ല, കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ മണ്ഡലം ഉണ്ടായേക്കില്ല
ഇറാനെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം; യുഎസ് കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ രാജിവെച്ചു
വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് യുഎസ് കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോസഫ് കെന്റ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അയച്ച രാജി കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന് അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെന്നും, ഇസ്രായേലിന്റെയും അമേരിക്കയിലെ ചില ലോബികളുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധത്തിലേക്ക് എടുത്തുചാടിയതെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. തന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2025 ജൂണ്‍ വരെ പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ അമേരിക്കയുടെ സമ്പത്തും സൈനികരുടെ ജീവനും നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് പ്രസിഡന്റ് ട്രംപ് മനസിലാക്കിയിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ യുദ്ധം നടക്കുന്നതെന്നും ജോസഫ് കെന്റ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ വെറ്ററന്‍ സൈനികനാണ് ജോസഫ് കെന്റ്. സിറിയയില്‍ വെച്ച് ഐസിസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ തന്റെ ഭാര്യ ഷാനന് കെന്റിനെ നഷ്ടപ്പെട്ട കാര്യം അദ്ദേഹം കത്തില്‍ വൈകാരികമായി സൂചിപ്പിച്ചു. ഇസ്രായേല്‍ നിര്‍മിതമായ ഇത്തരം യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ നടക്കുന്ന സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ് പുനര്‍ചിന്ത നടത്തണമെന്നും നാശത്തിലേക്ക് രാജ്യം കൂപ്പുകുത്തുന്നത് ഒഴിവാക്കാന്‍ വേണ്ട തിരുത്തലുകള്‍ വരുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്നെ യുദ്ധത്തിനെതിരെ രംഗത്തുവന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം, കെന്റിന്റെ രാജിയെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് പരിഹാസത്തോടെയാണ് മറുപടി നല്‍കിയത്. ഇറാന് ഭീഷണിയല്ലെന്ന് പറയുന്ന കെന്റ് രാജി വയ്ക്കുന്നതാണ് നല്ലതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇസ്റാഈൽ-ഗസ്സ യുദ്ധം പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കി; പുറന്തള്ളപ്പെട്ടത് 3.3 കോടി ടൺ കാർബൺ
ഏകദേശം 76 ലക്ഷം പെട്രോൾ കാറുകൾ ഒരു വർഷം പുറത്തുവിടുന്ന പുകയ്ക്കോ അല്ലെങ്കിൽ 3.3 കോടി ഏക്കർ വനം ഒരു വർഷം വലിച്ചെടുക്കുന്ന കാർബണിനോ തുല്യമാണ് ഈ അളവ്.
കെ. സുധാകരൻ മെരുങ്ങിയോ?; എംപിമാർക്ക് സീറ്റില്ലേ? | PG Suresh Kumar | News Hour 17 March 2026
പട്ടികയിൽ തർക്കം രൂക്ഷമോ?; വൈകുന്നത് വെല്ലുവിളിയാകുമോ?
തിരുവനന്തപുരത്ത് 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ ഹരികൃഷ്ണനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ, ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
കേരള മീഡിയ അക്കാദമി ആര്.എസ്. ബാബുവിന്റെ 'ചക്കരക്കുടം'!
ഇന്‍സ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. പരാതിക്കാരിയിൽ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി […] The post ഇന്‍സ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം ; പിന്നാലെ സ്വര്‍ണാഭരണവുമായി കടന്നുകളയും; മലപ്പുറം സ്വദേശി പിടിയില്‍ appeared first on ഇവാർത്ത | Evartha .
പാപ്പനംകോട് നിന്നും 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ തിരുമല സ്വദേശി ഹരികൃഷ്ണനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഹിമാചൽ പ്രദേശിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈയിൽ വെച്ചാണ് പിടികൂടിയത്. ഇയാൾക്കെതിരെ കേരളത്തിലും കർണാടകയിലും നിരവധി ലഹരിമരുന്ന് കേസുകളുണ്ട്.
അനൂപ് ജേക്കബ് പിറവത്ത് മത്സരിക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എയെ പിറവം മണ്ഡലത്തില്‍ വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സംസ്ഥാന ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു. യു.ഡി.എഫ് നൂറിലധികം സീറ്റ് നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയ വീടന് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ വി.ഡി. ജോസഫ്, കെ.ആര്. ഗിരിജന്‍, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശന്, പി.എസ്. ജെയിംസ്, കല്ലട ഫ്രാന്‍സിസ്, കോശി തുണ്ടുപറമ്പില്‍, സി. വീരാന്‍കുട്ടി, ടോമി ജോസഫ്, ആര്. രാജശേഖരന്‍പിള്ള, ഇ.എം. മൈക്കിള്‍, പി.എം. ഏലിയാസ്, സാബു മുതിരക്കാലായില്‍, വി.ഡി. ഉലഹന്നാന്, മത്തായി മണ്ണപ്പിള്ളി, എം.എ. ഷാജി, കെ.എം. ജയന്തി, നെടുവത്തൂര്‍ ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
കെ സുധാകരൻ ഡൽഹിയിൽ തുടരുന്നു; ബുധനാഴ്ച വാർത്താസമ്മേളനം; കടുത്തനിലപാടിലേയ്ക്ക്?
കണ്ണൂർ: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടികയില്‍ കടുത്ത അതൃപ്തിയിൽ മുതിർന്ന നേതാവ് കെ. സുധാകരൻ. കണ്ണൂർ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കലാപം ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സുധാകരൻ ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ മണ്ഡലം ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കെ സുധാകരന് അനുയായികളുമായി കൂടിയാലോചന നടത്തി. കണ്ണൂരിലെ പ്രധാനപ്പെട്ട നേതാക്കളുമായും ആശയവിനിമയം നടക്കുകയാണ്. അതേസമയം, കെ സുധാകരന് സീറ്റില്ലെങ്കില്‍ പേരാവൂരില്‍ സണ്ണി ജോസഫിനായി പ്രവര്‍ത്തിക്കേണ്ടെന്നാണ് സുധാകരന് അനുകൂലികളുടെ ആഹ്വാനം. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് മുന്നറിയിപ്പ്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത നേതാക്കള്‍ക്ക് വേണ്ടി എന്തിന് പ്രവര്‍ത്തിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്ട്സാപ്പ് കൂട്ടായ്മകളില്‍ പ്രചരിക്കപ്പെട്ട സന്ദേശത്തില്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഇതോടെ കെ സുധാകരന് ഉള്‍പ്പെടെ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. സുധാകരന് പുറമെ എം കെ രാഘവന്, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. രമേശ് ചെന്നിത്തലയും കോൺഗ്രസ് എംപിമാരിൽ ചിലരും ഇന്ന് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, തന്റെ അതൃപ്തി സുധാകരൻ ശക്തമായ ഭാഷയിൽ അറിയിച്ചതായാണ് വിവരം. ബുധനാഴ്ച കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. 55 സ്ഥാനാർഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് കോൺഗ്രസ് പുറത്തിറക്കിയിരുന്നു. കെ. സുധാകരനും അടൂർ പ്രകാശും താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. രാവിലെ ഡൽഹിയിൽ എത്തിയ കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്നു. കെ സുധാകരനെ കാണാൻ എം കെ രാഘവൻ ഡൽഹിയിലെ എം പി ഫ്ലാറ്റിലാണ് എത്തി . മുതിർന്ന നേതാവായ കെ സുധാകരനെ കാണാനാണ് എത്തിയത് എന്ന് എം കെ രാഘവൻ പറഞ്ഞു. മറ്റ് ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിച്ചില്ല. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിച്ച ശേഷം എം.കെ.രാഘവൻ മടങ്ങി അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന് എത്തുന്നുവെന്നുമെല്ലാമാണ് ഫ്ലക്സിലെ വാചകം.
കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്സുകൾ പഠിക്കാം; സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു
പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകി പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.
പാചകവാതക ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചുള്ള സമരം പ്രഖ്യാപിച്ച് ഹോട്ടല്‍ സംഘടന
സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്
വാണിജ്യ വാഹനങ്ങൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്
ഏപ്രിൽ ഒന്ന് മുതൽ 1.5 ശതമാനം വരെ വില വർധനവ് നിലവിൽ വരുമെന്ന് കമ്പനി അറിയിച്ചു
തിരുവനന്തപുരം: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എതിര്‍പ്പറിയിച്ച് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനും സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടും രംഗത്ത് വന്നു. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് പിന്തുണയ്ക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര് കാണാതെ പോകരുതെന്നാണ് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിമാറി വരുന്നവര്‍ക്ക് നല്കുന്ന പരിഗണന പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുതെന്നും എന്നും എത്ര അവഗണിച്ചാലും എന്നും പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരുമെന്നും വിജില്‍ കുറിച്ചു. ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത് എന്ന് കുറിച്ചാണ് വിജിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 'പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര് കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്' വിജില്‍ കുറിച്ചു. 'അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവര്‍ണ്ണകൊടി ഇടനെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരും' എന്നും വിജില്‍ കൂട്ടിച്ചേര്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും കൊടുങ്ങല്ലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഒ.ജെ.ജനീഷിനെയും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിനെയും ടാഗ് ചെയ്തിട്ടാണ് വിജിലിന്റെ പോസ്റ്റ്. തളിപ്പറമ്പിലേയും പയ്യന്നൂരിലേയും വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയെന്ന് രാഹുല്‍ വെച്ചിയോട്ട് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര് സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ വെച്ചിയോട്ടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: നേതാക്കളെ..... തളിപ്പറമ്പിലേയും പയ്യന്നൂരിലേയും ഈ വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയി . പറയാതിരിക്കാന്‍ കഴിയില്ല . പാര്‍ട്ടിക്കുവേണ്ടി തല്ലുകൊണ്ടവരും വെയില് കൊണ്ടവരും പോസ്റ്റ്ര്‍ ഒട്ടിച്ചവനും അഹോരാത്രം പണിയെടുത്തവരും എല്ലാം കോണ്‍ഗ്രസ് എന്ന ഒറ്റ വികാരം മനസ്സില്‍ കൊണ്ടുനടന്നവരാണ് . മറുകണ്ടം ചാടി വരുന്നവര്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭക്തരാണ് -പിണറായി ഭക്തരാണ് . ഒരുകാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര് സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും വിജില്‍ മോഹനന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത്! പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര് കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്. അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവര്‍ണ്ണകൊടി ഇടനെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരും സിപിഎമ്മിന് അകത്തെ ഭിന്നതയെ പ്രതീക്ഷയോടെ തന്നെയാണ് കോണ്‍ഗ്രസ് നോക്കുന്നത്. ഈ അവസരം പരമാവധി മുതലെടുക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ട് തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥി പി.കെ.ശ്യാമളയ്ക്കെതിരെ മല്‍സരിക്കുന്ന സിപിഎം പുറത്താക്കിയ കണ്ണൂരിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.കെ.ഗോവിന്ദനെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനാണ് സാധ്യത. അതേസമയം, പയ്യന്നൂരില്‍ സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണനെയും കോണ്‍ഗ്രസ് പിന്തുണച്ചേക്കും. പയ്യന്നൂരില്‍ ആര് എസ് പി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. അമ്പലപ്പുഴയില്‍ ജി.സുധാകരനെ പിന്തുണയ്ക്കുമെന്നതും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നിടത്തും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.
കൊച്ചി: എല്ലാ പാര്‍ട്ടിക്കാര്‍ക്കും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് ചിഹ്നം. സിപിഎമ്മിന് ചുറ്റിക അരിവാള്‍ നക്ഷത്രവും കോണ്‍ഗ്രസിന് കൈപ്പത്തിയും മുസ്ലിം ലീഗിന് കോണിയും ബിജെപിക്ക് താമരയുമെല്ലാം സ്ഥാനാര്‍ഥിയുടെ പേരിനേക്കാള്‍ സുപരിചിതമാണ് വോട്ടര്‍മാര്‍ക്ക്. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്തിരുന്ന കാലവും ചില തിരഞ്ഞെടുപ്പുകള്ക്കുണ്ട്. സ്വര്‍ണവില കുറഞ്ഞു; വൈകുന്നേരം വില മാറി, വിപണിയില്‍ ചാഞ്ചാട്ടം, പവന് വില അറിയാം ചിഹ്നത്തിന്റെ കാര്യത്തില്‍
വിമർശനങ്ങളും മാഹീന് എതിരെ വരികയാണ്. ഈ പറഞ്ഞത് ശരിയാണെങ്കിൽ വരുത്തി വച്ച അപകടമാണെന്നാണ് ഇവർ പറയുന്നത്. ഒരു പൊട്ട ചെങ്ങാടവും ഉണ്ടാക്കി മുന്നോട്ട് പോയപ്പോൾ ഓർക്കേണ്ടതായിരുന്നുവെന്നാണ് വിമര്‍ശനം.
ടി കെ ഗോവിന്ദനെതിരെ മലപ്പട്ടത്ത് സിപിഎമ്മിന്റെ ബഹുജന മാര്‍ച്ചും രാഷ്ട്രീയ വിശദീകരണ യോഗവും
ജില്ലയിലെ പ്രമുഖ നേതാക്കളായ എം വി ജയരാജന്, പി ജയരാജന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
കണ്ണവത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്; പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
കണ്ണവം: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്. കാരായി രാധയുടെ പശുവിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പശുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ മേയാന്‍ കെട്ടിയതായിരുന്നു. മേയുന്നതിനിടെ പശു ചവിട്ടിയപ്പോള്‍ സ്ഫോടക വസ്തു പൊട്ടിതെറിച്ചതായിരിക്കാമെന്നാണ് വിലയിരുത്തല്‍. വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ് എഴുന്നേ ല്‍ക്കാനാവാത്ത അവസ്ഥയിലാണ് പശു. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണവം പൊലീസ് ഇന്‍സ്പെക്ടര്‍ സുമിത്ത്കുമാര്‍, എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയ സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പന്നി പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇറാന് വേദിയൊരുക്കാന്‍ മെക്സിക്കോ; ഫിഫ ലോകകപ്പില്‍ അമേരിക്കയില്‍ കളിച്ചേക്കില്ല
2026 ലോകകപ്പില്‍ അമേരിക്കയില്‍ കളിക്കാന്‍ താല്പര്യമില്ലെന്ന് ഇറാന് അറിയിച്ചതിനെ തുടര്‍ന്ന്, അവരുടെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് മെക്സിക്കോ വാഗ്ദാനം ചെയ്തു.
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്കില്‍ ഞെട്ടി ഇടത്ക്യാമ്പ്!
മതപരിവര്‍ത്തനം തടയല്‍ നിയമം പാസാക്കി മഹാരാഷ്ട്ര
മുംബൈ: സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര മതസ്വാതന്ത്ര്യനിയമം 2026 നിയമസഭ പാസാക്കി. അഞ്ച് മണിക്കൂറോളം നീണ്ട സുദൂര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച ബില്‍ പാസാക്കിയത്. ആരെയെങ്കിലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വിധത്തിലുള്ള നിയമമാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ മഹാവികാസ് അഘാടിയില്‍ നിന്ന് തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നു. മതസ്വാതന്ത്ര്യ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമല്ല മഹാരാഷ്ട്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങള്‍ സമാന നിയമം പാസാക്കിക്കഴിഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചുമെല്ലാം മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താനായാണ് നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തില്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സാധുതയുണ്ടാകില്ല. ഇത്തരം മതപരിവര്‍ത്തനം വഴി ഒരു വിവാഹം നടത്താനും സാധിക്കില്ല. ഇത്തരം സംഭവങ്ങളില്‍ കോടതിയാകും അന്തിമ വിധി കല്‍പ്പിക്കുക എന്നും ഫട്നാവിസ് പറഞ്ഞു. ഇത്തരം മതപരിവര്‍ത്തനം നടന്ന വിവാഹങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ മതത്തില്‍ പെട്ടവരാകും. കുട്ടിയുടെ അവകാശവും അമ്മയ്ക്ക് തന്നെയാകും. സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷയുടെ കാലാവധിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.വിവിധ രാഷ്ട്രീയ കക്ഷികളിലെ സമാജികര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ സഭയില്‍ പങ്കുവച്ചു. ചിലര്‍ ബില്ലിനെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇതിന്റെ താത്പര്യത്തെ ചോദ്യം ചെയ്തു. അതേസമയം കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്തു. ഈ നിയമം പാസാക്കിയതിലൂടെ ഭരണഘടനയിലേക്ക് അനാവശ്യമായി ഇടപെടുകയാണെന്ന് കോണ്‍ഗ്രസ് സമാജികന് അസ്ലം ഷെയ്ഖ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സുരക്ഷ ഇത് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 21ാം അനുച്ഛേദം ഉറപ്പ് നല്കുന്ന സ്വകാര്യതാവകാശവും ഈ ബില്‍ ലംഘിക്കുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് ഒരു വ്യക്തി അറുപത് ദിവസം മുമ്പ് അധികൃതരെ രേഖാമൂലം അറിയിക്കണമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുമ്പോള്‍ ആ വ്യക്തിക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
പുരുഷന്മാർക്കായി പിതൃത്വ അവധി പോളിസി കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് നിർദേശം
മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാന്. താനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അബ്ദുറഹ്മാന്. താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും നിര്‍ബന്ധിപ്പിച്ചു സ്ഥാനാര്‍ത്ഥി ആക്കിയതില്‍ അതൃപ്തി എന്നാണ് ലഭ്യമാകുന്ന സൂചന. എന്നാല്‍, ആരോഗ്യ കാരണങ്ങളാലാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്നാണ് സിപിഎമ്മിന്റെ വിശദീകരണം. എല്‍ഡിഎഫ് പ്രഖ്യാപനം വന്ന ദിവസം വൈകിട്ടുതന്നെ എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍, മന്ത്രി വി.അബ്ദുറഹിമാന് താനൂരില്‍ ഇതുവരെ പ്രചാരണം തുടങ്ങിയിട്ടില്ല. ഇനി മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധത്തിലാണ് മന്ത്രിയെന്നാണു സൂചന. പല നേതാക്കളും ശ്രമിച്ചിട്ടും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ആകുന്നില്ലെന്നാണു വിവരം. അതേസമയം, മന്ത്രി 2 ദിവസം വീട്ടില്‍ വിശ്രമത്തിലായിരിക്കുമെന്നും അതിനു ശേഷം പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തില്‍ മൂന്നാം തുടര്‍ ഭരണം എല്‍ഡിഎഫ് ലക്ഷ്യമിടുമ്പോള്‍ അധികാര വഴിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.
ചൈനീസ് വിപണിയിൽ അട്ടിമറി; ഫോക്സ്വാഗൺ വീണ്ടും രാജാവ്
2026-ന്റെ തുടക്കത്തിൽ ചൈനീസ് കാർ വിപണിയിൽ വലിയ മാറ്റങ്ങൾ. സർക്കാർ നയമാറ്റങ്ങളെ തുടർന്ന് ഫോക്സ്വാഗൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോൾ, ഇലക്ട്രിക് കാർ ഭീമനായ ബിവൈഡി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
ലാലേട്ടനും മമ്മൂക്കയും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹം: അവരൊക്കെ ഞെട്ടിക്കാണും
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താരങ്ങളായ നിരവധി പേര് മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രമേഷ് പിഷാരടി, വീണാ നായര്‍, അഞ്ജലി നായര്‍, ലക്ഷ്മി പ്രിയ, അഖില്‍ മാരാര്‍ എന്നിവരൊക്കെ താര മത്സരാര്‍ത്ഥികളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ രമേഷ് പിഷാരടിയുടെ പേരാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. പാലക്കാടാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ട്വന്റി20 ക്കാണ് ഏറ്റവും കൂടുതല്‍ താര
മദ്യ നിരോധനവുമായി സിറിയ; ദമാസ്കസിലെ ബാറുകളും നൈറ്റ് ക്ലബ്ബുകളും അടച്ചുപൂട്ടാൻ ഉത്തരവ്
ബഷാർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കി അഹമ്മദ് അൽ-ഷാറയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിസ്റ്റ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിറിയയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ദമാസ്കസിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യവിൽപ്പന നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് ദമാസ്കസ് ഗവർണറേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ: നിലവിലുള്ള നൈറ്റ് ക്ലബ്ബ്, ബാർ ലൈസൻസുകൾ കഫേ ലൈസൻസുകളായി മാറ്റണം.മദ്യവിൽപ്പന ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തി. ഇത് സീൽ ചെയ്ത കുപ്പികളിൽ പാഴ്സലായി മാത്രമേ […] The post മദ്യ നിരോധനവുമായി സിറിയ; ദമാസ്കസിലെ ബാറുകളും നൈറ്റ് ക്ലബ്ബുകളും അടച്ചുപൂട്ടാൻ ഉത്തരവ് appeared first on ഇവാർത്ത | Evartha .
പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചേക്കുമെന്ന സൂചനകൾക്കിടെ എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക് പോകാനൊരുങ്ങുന്നു. സ്ത്രീ പീഡനക്കേസിൽ നിരപരാധിത്വം ബോധിപ്പിക്കാനാണ് യാത്ര. സീറ്റ് ലഭിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാർട്ടി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ സുധാകരൻ നാളെ മാധ്യമങ്ങളെ കാണും | K Sudhakaran
അടുത്ത നീക്കം എന്ത്?; നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ സുധാകരൻ നാളെ മാധ്യമങ്ങളെ കാണും, എങ്ങനെ സമാധാനിപ്പിക്കും നേതൃത്വം? K Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election
തർക്കമില്ലെന്ന് അടൂർ പ്രകാശ്, മിണ്ടാതെ സതീശൻ, മാധ്യമങ്ങളെ കാണാൻ സുധാകരൻ | K Sudhakaran | UDF
തർക്കമില്ലെന്ന് അടൂർ പ്രകാശ്, മിണ്ടാതെ സതീശൻ, മാധ്യമങ്ങളെ കാണാൻ സുധാകരൻ; കോൺഗ്രസിൽ സസ്പെൻസുകൾ ബാക്കി K Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election
'അധികാരത്തിൽ എത്തിക്കണമെന്ന് ജനം ചിന്തിച്ചാലും വേണ്ടെന്ന് കരുതുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്' | UDF
'വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കണമെന്ന് ജനം വിചാരിച്ചാൽ പോലും ഒരു കാരണവശാലും അത് സംഭവിക്കരുതെന്ന് ചിന്തിക്കുന്ന ഒരുവിഭാഗം നേതാക്കൾ കോൺഗ്രസിലുണ്ട്, തെരഞ്ഞെടുപ്പ് വരുമെന്ന് കഴിഞ്ഞ ദിവസമല്ലല്ലോ അറിഞ്ഞത്, സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്'; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു K Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election
സിഡ്നി: അഫ്ഗാനിസ്താനിലെ ആശുപത്രിക്ക് നേരെ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ 400 പേര് കൊല്ലപ്പെട്ടതിന് പിന്നാലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. പാകിസ്താന് സൂപ്പര്‍ ലീഗ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്കാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. പിഎസ്എല്‍ കളിക്കാനായി പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പെഷവാര്‍ നഗരത്തിലേക്ക് യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദ്ദേശം താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇറാന്- ഇസ്രായേല്‍- യുഎസ് യുദ്ധ പശ്ചാത്തലം നിലവില്‍ ലീഗിനു തന്നെ ഭീഷണിയായി നില്‍ക്കുന്നുണ്ട്. അതിനിടെയാണ് അഫ്ഗാനിസ്താനു നേരെ നടന്ന ആക്രമണം. ഇതോടെയാണ് ഓസീസ് താരങ്ങള്‍ക്ക് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലാബുഷെയ്ന്, ഗ്ലെന്‍ മാക്സ്വെല് അടക്കമുള്ള താരങ്ങള്‍ പിഎസ്എല്ലില്‍ കളിക്കാനിറങ്ങുന്നുണ്ട്. ആരോണ്‍ ഹാര്‍ഡി, ജാക്ക് ഫ്രേസര്‍ മക്ക് ഗുര്‍ഗ് എന്നിവരും പിഎസ്എല്‍ കളിക്കുന്നുണ്ട്. ടിം പെയ്ന്, ജാസന്‍ ഗില്ലസ്പി അടക്കമുള്ളവര്‍ പരിശീലകരായും ലീഗിലുണ്ട്. ഈ മാസം 26 മുതലാണ് പിഎസ്എല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. പെഷവാറില്‍ പിഎസ്എല്‍ പോരാട്ടമുണ്ട്. പെഷവാര്‍ സാല്‍മിയും റാവല്‍പിണ്ടീസുമായുള്ള മല്‍സരമാണ് പെഷാവറില്‍ അരങ്ങേറുന്നത്. മല്‍സരം ഈ മാസം 28നാണ് നടക്കുന്നത്. സാല്‍മി ടീമിലാണ് ആരോണ്‍ ഹാര്‍ഡി കളിക്കുന്നത്. പിണ്ടീസിലാണ് മക്ക്ഗുര്‍ഗ്. ഇരുവരും കളിക്കുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി. പിഎസ്എല്ലില്‍ ഇത്തവണ ലേലത്തിലൂടെ താരങ്ങളെ എടുക്കുന്നുണ്ട്. ഇതാദ്യമായാണ് താര ലേലം നടക്കുന്നത്. അഫ്ഗാനിസ്താന് താരങ്ങളായ മുജീബ് യുആര്‍ റഹ്മാന്, സെദ്ദിഖുല്ല അടല്‍, മുഹമ്മദ് നബി, വഖാര്‍ സലാംഖലീല്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന് താരങ്ങളെല്ലാം ലേലത്തില്‍ നിന്നു നിലവില്‍ പിന്മാറാന് തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാന് ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ പെഷവാര്‍ സാല്‍മി നേരിട്ട് തന്നെ ടീമിലെടുത്തിരുന്നു. എന്നാല്‍ താരവും കളിക്കാനിറങ്ങുന്ന കാര്യം സംശയത്തിലാണ്.
വിസ്മയാനന്തരം കട്ട വെയിറ്റിങോ? എന്താണ് കോൺഗ്രസിന്റെ ഉള്ളിലിരിപ്പ്?
എന്താണ് കോൺഗ്രസിന്റെ ഉള്ളിലിരിപ്പ്? ബാക്കി സ്ഥാനാർത്ഥികളെ എപ്പോൾ അറിയാം? മാനദണ്ഡം ഗ്രൂപ്പോ വിജയസാധ്യതയോ?
2016ല്‍ ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച നേമം;ത്രികോണപ്പോരില്‍ ജയസാധ്യത ആര്‍ക്കൊപ്പം | BJP | Nemom
ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുകയും പിന്നെ പൂട്ടുകയും ചെയ്ത നേമം മണ്ഡലം; ത്രികോണപ്പോരില്‍ ഇക്കുറി വിജയം ആര്‍ക്കൊപ്പം?
രാജ്യത്തിനെതിരെ തീവ്രവാദ ഗൂഢാലോചന; യു എസ് പൗരനടക്കം ഏഴ് വിദേശികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു
ഒരു യുഎസ് പൗരനും ആറ് യുക്രെയിന് പൗരന്മാരുമാണ് അറസ്റ്റിലായത്.
ആദ്യ ഉത്തരവ് തിരുത്തി, മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സര്‍ക്കാര്‍
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സംസ്ഥാന സർക്കാർ. ഡിഐജി നാരായണനെ നിയമിക്കാനുള്ള ആദ്യ നിർദ്ദേശം തിരുത്തിയാണ് പുതിയ ഉത്തരവ്.
കോണ്‍ഗ്രസില്‍ നിന്ന്
വാഷിങ്ടണ്‍ : ഇറാനെതിരായ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) ഡയറക്ടര്‍ ജോ കെന്റ് രാജിവച്ചു. രാജിക്കത്ത് അദ്ദേഹം ട്രംപിനു കൈമാറി. ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടത്തില്‍ നിന്നു രാജി വയ്ക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. ഇറാനെതിരായ ഈ യുദ്ധം മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഇറാന് നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ല. ഇസ്രായേലിന്റേയും അതിന്റെ ശക്തമായ യുഎസ് ലോബിയുടേയും സമ്മദ്ദം മൂലമാണ് നമ്മള് ഈ യുദ്ധം ആരംഭിച്ചത്. രാജിക്കത്തില്‍ ജോ വ്യക്തമാക്കി. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജന്‍സിയാണ് എന്‍സിടിസി. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ് ഏജന്‍സിയുടെ പ്രധാന ലക്ഷ്യം. ട്രംപ് ഭരണകൂടത്തിനു കീഴില്‍ 2025 ജൂലൈയിലാണ് എന്‍സിടിസി ഡയറക്ടറായി ജോ കെന്റ് ചുമതലയേറ്റത്. നേരത്തെ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ജോ കെന്റ്.
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് കെ. സുധാകരന് കടുത്ത അതൃപ്തിയില്‍. കണ്ണൂര്‍ സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ സുധാകരന് ബുധനാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂര്‍ മണ്ഡലം ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേ സമയം കണ്ണൂര്‍ നിയമസഭാ സീറ്റിനായി കെ സുധാകരന് എം പി സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരാവൂര്‍ മണ്ഡലത്തില്‍ നിറയെ സുധാകരന് അനുകൂല ഫ്ലക്സുകള്‍. കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളില്‍ എട്ടോളം ഫ്ലക്സ് ബോര്‍ഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. 'നട്ടുനനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് നിരന്നിട്ടുള്ളത്. നേരത്തെ കണ്ണൂര്‍ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം തുടരുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇതിന്റെ ഭാഗമായി നാളെ സുധാകരന് വാര്‍ത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കുന്ന കാര്യത്തിലെ നിലപാട് വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂര്‍ സീറ്റില്‍ പ്രഖ്യാപനം നടത്തിയിട്ടില്ല. സുധാകരന് മത്സരിക്കണമെന്ന ഉറച്ച നിലപാടില്‍ തുടരുന്നതാണ് കാരണം. ആദ്യ പട്ടികയില്‍ എം പിമാര്‍ ആരുമില്ല എന്നതാണ് ശ്രദ്ധേയം. സുധാകരന്റെ കണ്ണൂരിനൊപ്പം അടൂര്‍ പ്രകാശ് സമ്മര്‍ദ്ദമുയത്തുന്ന കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരില്‍ ചിലരും ഇന്ന് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, തന്റെ അതൃപ്തി സുധാകരന് ശക്തമായ ഭാഷയില്‍ അറിയിച്ചതായാണ് വിവരം. തനിക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചര്‍ച്ചയില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയും സുധാകരന് ഉന്നയിക്കുന്നുണ്ട്. ബുധനാഴ്ച കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഒന്നുകില്‍ ഇതിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ ശേഷമോ മാധ്യമങ്ങളോട് സുധാകരന് സംസാരിച്ചേക്കുമെന്നാണ് വിവരം. 55 സ്ഥാനാര്‍ഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. കെ. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യ പട്ടികയില്‍ എം.പിമാര്‍ ആരുമില്ല. എന്നാല്‍, ഇവര്‍ താത്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. പറവൂരില്‍ വി ഡി സതീശന്, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി. ബാലകൃഷ്ണന്, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്, മലമ്പുഴയില്‍ എ സുരേഷ്, മാനന്തവാടിയില്‍ ഉഷ വിജയന്, കോവളത്ത് എം വിന്‍സന്റ്, കൊയിലാണ്ടിയില്‍ കെ പ്രവീണ്‍ കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം.
ക്വിഡിന് വൻ വിലക്കുറവ്: ഈ ഓഫർ നിങ്ങൾക്കുള്ളതാണോ?
ഇന്ത്യയിലെ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്കായ റെനോ ക്വിഡിന് 2026 മാർച്ചിൽ 70,000 രൂപ വരെ കിഴിവുകൾ കമ്പനി പ്രഖ്യാപിച്ചു. മികച്ച മൈലേജ്, എസ്യുവി പോലുള്ള ഡിസൈൻ, ആകർഷകമായ ഫീച്ചറുകൾ എന്നിവ ഈ കാറിനെ കൂടുതൽ ലാഭകരമാക്കുന്നു. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാനുവൽ, എഎംടി ഓപ്ഷനുകളിൽ ക്വിഡ് ലഭ്യമാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ബെല്ലാരി ഗോവര്‍ധന്റെ ജാമ്യ ഹരജി തള്ളി
ഉണ്ണികൃഷ്ണന് പോറ്റി നല്കിയ സ്വര്‍ണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഗോവര്‍ധന്റെ വാദം
പാചകവാതക ക്ഷാമം: ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് അസോസിയേഷന്
കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്. വ്യാഴാഴ്ച കൊച്ചിയിലെ പാചകവാതക ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകളുടെ മാര്‍ച്ച് നടത്തും. ഹോട്ടലുകള്‍ക്ക് പ്രത്യേക പരിഗണന നല്കി പാചകവാതകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുന്നത് യാത്രക്കാരേയും തൊഴിലാളികളേയും ഉള്‍പ്പെടെ ദുരിതത്തിലാക്കും. ഹോട്ടലുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ പൂട്ടിപോവുകയാണെന്നും ഉടമകള്‍ പറയുന്നു. വലിയ കെട്ടിട വാടക നല്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരുന്നത് ഹോട്ടല്‍ ഉടമകളെ നഷ്ടത്തിലാക്കിയിരിക്കുകയാണ്. ഹോട്ടല്‍ തുറക്കാതാവുന്നതോടെ തൊഴിലാളികളും ദുരിതത്തിലാകും. പാചകവാത ക്ഷാമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത പുലര്‍ത്തുന്നു. ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം അനുവദിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു
വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡ
ഫെബ്രുവരി കാർ വിൽപ്പന: മുന്നിൽ ആര്? പിന്നിൽ ആര്?
2026 ഫെബ്രുവരിയിൽ ഇന്ത്യയിലെ പാസഞ്ചർ വാഹന രജിസ്ട്രേഷനിൽ 25% വാർഷിക വർധനവുണ്ടായി, മൊത്തം 382,812 യൂണിറ്റുകൾ വിറ്റു. മാരുതി സുസുക്കി വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി.
ബിഗ് ടിക്കറ്റ് – രണ്ടാം തവണയും 24 കാരറ്റ് സ്വർണ്ണം സമ്മാനമായി നേടി മലയാളി
മാർച്ച് മാസത്തിലെ ആദ്യ വീക്കിലി ഇ-ഡ്രോയിൽ 200 ഗ്രാം 24 കാരറ്റ് സ്വർണ്ണം നേടിയ നാലു വിജയികളിൽ മൂന്നുപേർ മലയാളികൾ.
64 കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; 'പാറ രാജു' ഇരവിപുരം പോലീസിന്റെ പിടിയില്‍
64 കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം
സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ സുധാകരന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
പ്രഷര്‍ പമ്പ് മെഷീനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
പാലക്കാട്: വണ്ടാഴിയില്‍ പ്രഷര്‍ പമ്പ് മെഷീനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയില്‍ ലിറ്റോ ( 31) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹ്യുണ്ടായിയുടെ പുതിയ ഇവി: പഞ്ചിന് ശക്തനായ എതിരാളി?
2027-ഓടെ ഇന്ത്യൻ വിപണിയിൽ ടാറ്റ പഞ്ച് ഇവിക്ക് എതിരാളിയായി ഹ്യുണ്ടായി ഒരു പുതിയ കോംപാക്റ്റ് ഇലക്ട്രിക് എസ്യുവി അവതരിപ്പിക്കും. ഹ്യുണ്ടായി ഇൻസ്റ്ററിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ വാഹനം പ്രാദേശികമായി നിർമ്മിച്ച ബാറ്ററികളും ലെവൽ 2 എഡിഎഎസ് പോലുള്ള നൂതന ഫീച്ചറുകളുമായി വരും.
യുഎസ് - ഇറാൻ സംഘർഷത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീകരവിരുദ്ധ മേധാവി ജോ കെന്റ് ചൊവ്വാഴ്ച രാജിവച്ചു. ഇസ്രായേലിന്റെയും അമേരിക്കയിലെ അവരുടെ ലോബിയുടെയും സമ്മർദ്ദം മൂലമാണ് ഈ യുദ്ധം നടക്കുന്നതെന്നും ഇറാൻ യുഎസിന് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് 3.96 കോടി രൂപ പിഴ ചുമത്തി റഷ്യ
മോസ്കോ: പ്രമുഖ
കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്ന, ; ഡൽഹയിൽ സുധാകരൻ – രാഘവൻ കൂടിക്കാഴ്ച അവസാനിച്ചു
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ സുധാകരന് ഉള്‍പ്പെടെ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. സുധാകരന് പുറമെ എം കെ രാഘവന്, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. രാവിലെ ഡൽഹയിൽ എത്തിയ കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്നു. കെ സുധാകരനെ കാണാൻ എം കെ രാഘവൻ എത്തി. ഡൽഹിയിലെ എം പി ഫ്ലാറ്റിലാണ് എത്തിയത്. മുതിർന്ന നേതാവായ കെ സുധാകരനെ കാണാൻ എത്തിയത് എന്ന് എം കെ രാഘവൻ പറഞ്ഞു.മറ്റ് ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിച്ചില്ല. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിച്ച ശേഷം എം.കെ.രാഘവൻ മടങ്ങി അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന് എത്തുന്നുവെന്നുമെല്ലാമാണ് ഫ്ലക്സിലെ വാചകം.
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. ഹോട്ടല്‍ സംഘടനകള്‍ സമരത്തിലേക്ക്. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചു. ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്താനും സംഘടന അറിയിച്ചു. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷന് വ്യക്തമാക്കുന്നത്.
രമേഷ് പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്നും തനിക്ക് കേരളത്തിലേക്ക് വരാനുള്ള പാലമല്ലെന്നും ഷാഫി ഷാഫി പറമ്പിൽ പ്രതികരിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.
തിരുവനന്തപുരത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ തേനീച്ചയുടെ ആക്രമണത്തിൽ 4 പോലീസുകാരടക്കം 7 പേർക്ക് പരിക്കേറ്റു. ഓഫീസിന് മുകളിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് തേനീച്ചക്കൂട് അടിയന്തരമായി നീക്കം ചെയ്യാൻ എഡിജിപി നിർദേശം നൽകി.
കരുനാഗപ്പളളിയില്‍ അതുലിനെ വെട്ടിക്കൊന്ന ക്രിമിനലുകള്‍ തമ്പടിച്ചത് സിനിമാ നിര്‍മ്മാതാവിന്റെ ക്വാറിയില്‍?
‘ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പുറത്ത് വിട്ടത്. എന്നാൽ ഈ ചിത്രവും തട്ടിപ്പാണെന്ന് സ്ഥിരീകരണം.
സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ കേസുണ്ട്
നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി; വീണാ നായര്‍ ഏറ്റുമാനൂരിൽ
നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി. നടി വീണാ നായര്‍ ഏറ്റുമാനൂരിലും മത്സരിക്കും. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും. ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ എന്നല്ല, കേരളത്തില്‍ എവിടേയും താന്‍ മത്സരിക്കാനില്ലെന്ന് സാബു എം ജേക്കബ് അറിയിച്ചു. ഒരുപാട് രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ ഇരിക്കുന്ന വേദിയില്‍ പല പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെന്ന് അഞ്ജലി നായര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിക്കാരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. താന്‍ രാഷ്ട്രീയക്കാരിയായി […] The post നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി; വീണാ നായര്‍ ഏറ്റുമാനൂരിൽ appeared first on ഇവാർത്ത | Evartha .
വാഷിങ്ടന്‍: ഇറാനെതിരായ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളില്‍ കടുത്ത എതിര്‍പ്പ് അറിയിച്ച് യു എസ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) ഡയറക്ടര്‍ ജോ കെന്റ് രാജിവച്ചു. ഇറാനിലെ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധത്തെ മനഃസാക്ഷിയോടെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ലെന്നും, ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലമാണ് നമ്മള് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും ജോ കെന്റ് ആരോപിച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറി. ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇറാന് അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുന്‍പ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരുടെ ജീവന് നഷ്ടപ്പെട്ട അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. വളരെയേറെ ആലോചിച്ചശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് ജോ കെന്റ് പറഞ്ഞു. എന്‍സിടിസി മേധാവി സ്ഥാനത്തുനിന്ന് ഞാന്‍ രാജിവെക്കുകയാണ്. ഇറാനില്‍ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷിക്കുത്തില്ലാതെ എനിക്ക് പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, കെന്റ് എക്സില്‍ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ഏജന്‍സിയുടെ തലവന്‍ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഎസ് സൈന്യത്തിലും സിഐഎയിലും പ്രവര്‍ത്തിച്ചിട്ടുള്ള, പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. രാജിക്കാര്യത്തില്‍ വൈറ്റ് ഹൗസോ, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നത് വരും ദിവസങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്. യുഎസിലെ രഹസ്യാന്വേഷണ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജന്‍സിയാണ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനു കീഴില്‍ 2025 ജൂലൈയിലാണ് ജോ കെന്റ് എന്‍സിടിസി ഡയറക്ടറായി ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ചിരുന്നു. യുഎസ് സൈന്യത്തില്‍ സേവനമനുഷ്ടിച്ച അദ്ദേഹം 11 തവണ യുദ്ധമുഖങ്ങളിലും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം സിഐഎയില്‍ പാരാമിലിറ്ററി ഓഫിസറായിരുന്നു. വാഷിങ്ടന്‍ സ്റ്റേറ്റില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് രണ്ട് തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം, 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും
കോട്ടയം: വളരും തോറും പിളരും, പിളരും തോറും വളരും എന്ന രാഷ്ട്രീയ രാസപ്രക്രിയ കേരളത്തിന് അത്ഭുതമേ അല്ലാതാക്കിയത് കേരള കോൺഗ്രസാണ്. 62ാം വയസ്സിലേക്ക് നടന്നടുക്കുന്ന കേരള കോൺഗ്രസ് ഇക്കാലയളവിൽ വലുതും ചെറുതുമായി പിളർന്നത് 13ലധികം തവണയാണ്. ആറിലധികം തവണ ലയിക്കുകയും ചെയ്തു. കേരള കോൺഗ്രസിന്റെ വളക്കൂറുള്ള മണ്ണിൽ പിറന്നത് ഏഴോളം പുതിയ പാർട്ടികൾ. ജന-സാമുദായിക പിന്തുണകൊണ്ട് വളർന്നും
'ഞാനെന്നും സംഘ പുത്രി, ബിജെപിക്കൊപ്പം ഞാനുണ്ടാവും': 5 വർഷം മുമ്പ് ലക്ഷ്മി പ്രിയ പറഞ്ഞത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രിയ പങ്കുവച്ച പോസ്റ്റാണിത്. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും താൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്ന് അന്ന് ലക്ഷ്മി കുറിച്ചിരുന്നു.
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ്. കേരള രാഷ്ട്രീയത്തില്‍ സുപ്രധാന പങ്കുവഹിച്ച ഒരു നേതാവിന്റെ പാർലമെന്ററി ജീവിതമാണ് ഈ തീരുമാനത്തോടെ അവസാനിക്കുന്നത്. 84 വയസ്സുള്ള പി.ജെ. ജോസഫ് കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ സാമാജികനായിരുന്നു. അരനൂറ്റാണ്ടുകാലത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പി.ജെ ജോസഫ് പിൻവാങ്ങുമ്പോൾ അദ്ദേഹം പത്തുതവണ
സിപിഎമ്മിൽ വിസ്മയങ്ങൾ തുടരുന്നോ?
സിപിഎമ്മിൽ വിസ്മയങ്ങൾ തുടരുന്നോ?
വിമതരും വിഭാഗീയതയും സിപിഎമ്മിന് വിനയാകുമോ ! Surgical Strike By Unnibalakrishnan
കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, വിവാദത്തിൽ സംസ്ഥാന സെക്രട്ടറിയും, പാർട്ടി വിമതർ സ്ഥാനാർത്ഥികൾ; വിമതരും വിഭാഗീയതയും വിനയാകുമോ, കാണാം സർജിക്കൽ സ്ട്രൈക്ക്
'സുവർണാവസരമാണ് നിലവിലെ യുഡിഎഫിനുള്ളത്, എന്നാലത് തകർക്കുന്ന സമീപനമാണ് ചില നേതാക്കൾക്ക്'
പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കോൺഗ്രസ് ഹൈക്കമാൻഡ് തെറിപ്പിച്ച് കളയണം, അടുത്ത കാലത്തൊന്നുമില്ലാത്ത സുവർണാവസരമാണ് യുഡിഎഫിന് കിട്ടിയിട്ടുള്ളത്, എന്നാലത് തകർക്കുന്ന സമീപനമാണ് ചില നേതാക്കൾക്ക്: എ സജീവൻ
പാർട്ടിയിൽ നിന്ന് പുറത്താക്കിയ ടി കെ ഗോവിന്ദനെതിരെ അദ്ദേഹത്തിന്റെ തട്ടകമായ മലപ്പട്ടത്ത് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. എം വി ജയരാജൻ, പി ജയരാജൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ, ഗോവിന്ദൻ ഒറ്റപ്പെട്ടുവെന്നും ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയെന്നും നേതാക്കൾ ആരോപിച്ചു.
ഹോര്‍മുസില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സ്
ഹോര്‍മുസ് കടലിടുക്കില്‍ ഒരിക്കലും ഇടപെടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സ്. ഹോര്‍മുസില്‍ ചരക്കു കപ്പലുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ യുദ്ധ കപ്പലുകള്‍ എത്തിക്കണമെന്ന ട്രംപിന്റെ ആവശ്യം നേരത്തെ തന്നെ ഫ്രാന്‍സ് തള്ളിയിരുന്നു. സംഘര്‍ഷത്തിനിടെ ഹോര്‍മുസ് കടലിടുക്ക് സഞ്ചാര യോഗ്യമാക്കാനുള്ള സൈനിക നടപടികളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കെടുക്കില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം നല്കാന് കഴിയുന്ന ഒരു സഖ്യം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫ്രാന്‍സ് തുടരുകയാണെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറയുന്നു. 'ഞങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളല്ല, അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനോ സ്വതന്ത്രമാക്കുന്നതിനോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കെടുക്കില്ല,' മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തില്‍ മാക്രോണ്‍ പറഞ്ഞു. ഹോര്‍മുസിലേക്ക് കപ്പല്‍ അയക്കണമെന്ന ട്രംപിന്റെ ആവശ്യം ജപ്പാനും തള്ളിയിരുന്നു. ഇസ്രായേലിന് വേണ്ടി യുഎസ് നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ പങ്കാളികളല്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
'ഞങ്ങൾക്ക് ഇതൊന്നും പുത്തരിയല്ല, വര്‍ഷം കുറേയായി...'; ഇറാന്റെ ഭീഷണിക്ക് സെലെൻസ്കിയുടെ മറുപടി
ഗൾഫ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇറാൻ ഉയർത്തുന്ന ഭീഷണികളെ ഭയക്കുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സാങ്കേതിക സഹായം നൽകുന്നത് പ്രതിരോധത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍
ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബും നിരവധി നേതാക്കളും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെഎസ്യുവിന്റെയും സംസ്ഥാന തലത്തില്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സമുന്നത നേതാവാണ് എം.ജെ. ജോബ്. മുന്നോക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ഡയറക്ടറും എന്‍സിപിയുടെ സംസ്ഥാന സെക്രട്ടറിയുമായ ബി. ജയകുമാര്‍, ചെന്നിത്തലയിലെ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആതിര അനില്‍കുമാര്‍, ചിറ്റൂരിലെ കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ഉപാധ്യക്ഷന്‍ പ്രാണേഷ് […] The post ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍ appeared first on ഇവാർത്ത | Evartha .
അമേരിക്കക്ക് വന്‍ തിരിച്ചടി; ഇറാന് ആക്രമണത്തെ തള്ളിപ്പറഞ്ഞ് ഉന്നതോദ്യോഗസ്ഥന് രാജിവെച്ചു
'അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത്. ഇസ്റാഈലിന്റെ സമ്മര്‍ദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാന് ഒരിക്കലും യു എസിന് ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല.'

29 C