ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം'; 27 ന് തിയറ്ററിൽ
ധ്യാന്‍ ശ്രീനിവാസന്, മീര വാസുദേവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം
മോദിയുടെ സന്ദർശനത്തിന് ഇറാനെതിരായ ആക്രമണവുമായി യാതൊരു ബന്ധവുമില്ല: ഇസ്രായേൽ അംബാസഡർ
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനെതിരായ വിമർശനത്തിന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ വിശദീകരണം നൽകി. പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശനവും തുടർന്നുണ്ടായ ഇറാനെതിരായ ആക്രമണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു . ഫെബ്രുവരി 25-26 തീയതികളിലാണ് പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചത് . രണ്ട് ദിവസത്തിന് ശേഷം (ഫെബ്രുവരി 28 ന്) ഇസ്രായേലും അമേരിക്കയും ഇറാനിൽ സംയുക്ത ആക്രമണം നടത്തി. ഈ ക്രമം അടിസ്ഥാനമാക്കി […] The post മോദിയുടെ സന്ദർശനത്തിന് ഇറാനെതിരായ ആക്രമണവുമായി യാതൊരു ബന്ധവുമില്ല: ഇസ്രായേൽ അംബാസഡർ appeared first on ഇവാർത്ത | Evartha .
എലത്തൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ എൻസിപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് ശശീന്ദ്രനെ തിരഞ്ഞെടുത്തതിൽ മുക്കം മുഹമ്മദ് വിഭാഗം പ്രതിഷേധത്തിലാണ്. മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയതോടെ എൻസിപിയിലെ തർക്കം എൽഡിഎഫിന് തലവേദനയാവുകയാണ്.
തെലുങ്ക് സിനിമയായ ഉസ്താദ് ഭഗത് സിംഗിന്റെ പ്രൊമോഷന് വേദിയിലെ നടന് പാര്‍ഥിപന്റെ വാക്കുകളാണ് വിവാദമായിരിക്കുന്നത്
മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലത്തിലെ മാറിമറിയുന്ന രാഷ്ട്രീയ ചിത്രം
തൃശ്ശൂര്‍: തൃശ്ശൂര്‍ ഒല്ലൂരില്‍ അയല്‍വാസിയായ യുവതിയെ 63കാരന് കുത്തിക്കൊലപ്പെടുത്തി. വീട്ടുകാര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. സൗമ്യയെ ഇന്ന് രാത്രി 7 മണിയോടെയാണ് അയല്‍വാസി തോമസ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങള്‍ തമ്മില്‍ കാലങ്ങളായി വഴക്കിലായിരുന്നു.
നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെസി വേണുഗോപാല്‍
പ്രചരണത്തിനുള്ള ദിവസങ്ങള്‍ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റര്‍ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുന്‍പായി വരുന്നു. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണം നടത്താന്‍ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാല്‍ വോട്ടെണ്ണല്‍ മെയ് നാലാം തീയതിയാണ്. കോണ്‍ഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് […] The post നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
ഇറാനെ പൂട്ടാൻ '911' ഫോഴ്സ് വരുന്നു; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ട്രംപ്
ഗൾഫ് മേഖലയിലെ സംഘർഷം ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ തലത്തിലേക്ക് കടക്കുന്നു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രത്യേക മറീൻ യൂണിറ്റിന് നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്തെ എണ്ണക്കപ്പൽ ഗതാഗതത്തിന്റെ സിരയായ ഹോർമുസ് കടലിടുക്ക് ഇറാൻ
ഹൈദരാബാദ്: ഐപിഎല്‍ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നായകന് പാറ്റ് കമിന്‍സിന്റെ പരിക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആശങ്കപ്പെടുത്തുന്നത്. ആഷസ് പരമ്പരക്കിടെ പരിക്കേറ്റ കമിന്‍സ് ഇതുവരെ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ല. ഇതോടെ കനമിന്സിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാകില്ലെന്നാണ് സൂചന. പാറ്റ് കമിന്‍സ് എത്തിയില്ലെങ്കില്‍ പകരം ആര് നായകനാകുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നു. കമിന്‍സിന് പകരം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ക്യാപ്റ്റനാവുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷനായിരിക്കും ഹൈദരാബാദിനെ ആദ്യ മത്സരങ്ങളില്‍ നയിക്കുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച നായക മികവാണ് ഇഷാന് കിഷന് അനുകൂമാകുക എന്നാണ് സൂചന. അതേ സമയം കമിന്‍സ് എപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അഭിഷേക് ശര്‍മ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, ഇഷാന് കിഷന്റെ സമീപകാലത്തെ മികച്ച പ്രകടനവും നായകപാടവവുമാണ് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നത്. ജാര്‍ഖണ്ഡിനെ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ഇഷാന് കിഷനായിരുന്നു. ടൂര്‍ണമെന്റില്‍ 197.33 സ്ട്രൈക്ക് റേറ്റില്‍ 517 റണ്‍സ് അടിച്ചുകൂട്ടി ഇഷാന് ടോപ്പ് സ്കോററുമായി. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തിലും ഇഷാന് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയിലും ലോകകപ്പിലുമായി 207 സ്ട്രൈക്ക് റേറ്റില്‍ 532 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന് മിന്നും ഫോമിലുമാണ്. അഭിഷേക് ശര്‍മ്മ - ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇഷാന് കിഷന് സാധിക്കും എന്നത് ടീമിന് വലിയ ഗുണമാകും. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി കളിച്ച ഇഷാന് ചില മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ കുതിപ്പോടെ ഇഷാന് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.
കൊണ്ടോട്ടിയില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
ഒഡീഷ സ്വദേശികളായ ഇവര്‍ മൂന്നു വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്സ് കമ്പനിയില്‍ ജീവനക്കാരാണ്
കർഷകസമരപോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച് പികെ ശ്യാമള ടീച്ചറുടെ റോഡ് ഷോ
കർഷകസമരപോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച് പികെ ശ്യാമള ടീച്ചറുടെ റോഡ് ഷോ. തളിപ്പറന്പ് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചർ
വിധിയെ തോൽപ്പിച്ച് പ്രണയം; ആവണിക്ക് തുണയായി ഷാരോൺ, ജീവിതത്തിലേക്ക് ചേർത്തുപിടിച്ച് ഇരുവരും
വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം. വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് തുമ്പോളി വളപ്പിൽ വീട്ടിൽ വി എം ഷാരോൺ
ആര്‍എസ്എസിനും റോയ്ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തണം
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഒഡീഷയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിലീപ് റോയിക്കാണ് മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടു ചെയ്തത്. ബിഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നതോടെ ആര്‍ജെഡി സ്ഥാനാര്‍ഥിയുടെ വിജയ സാധ്യത ഇല്ലാതായി. പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 26 സ്ഥാനാര്‍ഥികള്‍ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ബിഹാറിലെ അഞ്ച് സീറ്റുകളിലും എന്‍ഡിഎ വിജയിച്ചു. ഒഡിഷയില്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്രന് വിജയിച്ചു. എംഎല്‍എമാരായ രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിര്‍ദൗസ് എന്നിവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചു ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതായി ഒഡിഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരണ്‍ ദാസ് പറഞ്ഞു. ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതായി ബിജെഡിയുടെ ബങ്കി എംഎല്‍എ ദേവി രഞ്ജന്‍ ത്രിപാഠിയും വ്യക്തമാക്കിതോടെ തെരഞ്ഞെടുപ്പിലെ ഓരോ ട്വിസ്റ്റുകളും പുറത്ത് വന്നു. പ്രതിപക്ഷമായ മഹാസഖ്യത്തെ (ഗ്രാന്‍ഡ് അലയന്‍സ്) മറികടന്ന് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ബിഹാറിലെ അഞ്ച് രാജ്യസഭാ സീറ്റുകള്‍ നേടി. കോണ്‍ഗ്രസില്‍ നിന്നുള്ള മൂന്ന് പേരും രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) നിന്നുള്ള ഒരാളും ഉള്‍പ്പെടെ നാല് പ്രതിപക്ഷ എംഎല്‍എമാരുടെ 'നോ ഷോ'ക്കിടയിലാണ് വിജയം. നിലവിലെ രാജ്യസഭാ അംഗമായ അമരേന്ദ്ര ധാരി സിങ്ങ് പരാജയപ്പെട്ടു. നിതീഷ് കുമാര്‍, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) മേധാവി നിതിന്‍ നബിന്, കേന്ദ്രമന്ത്രി രാം നാഥ് താക്കൂര്‍, രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ, ബിജെപി നേതാവ് ശിവേഷ് കുമാര്‍ എന്നിവര്‍ വിജയിച്ചു. 'അഞ്ച് സീറ്റുകളും ഞങ്ങള്‍ ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെപ്പോലെ ഞങ്ങളുടെ എംഎല്‍എമാരെ കെട്ടിയിടേണ്ടി വന്നില്ല. മനുഷ്യരെയല്ല, നാല് കാലുള്ള ജീവികളെയാണ് കെട്ടിയിടുന്നത്. മഹാഗത്ബന്ധന് അവരുടെ എംഎല്‍എമാരെ ഹോട്ടല്‍ മുറികളില്‍ അടച്ചിട്ടു. അവരുടെ നാല് എംഎല്‍എമാര്‍ വോട്ട് ചെയ്യാന്‍ വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. അവര്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ പോലും ഞങ്ങള്‍ വിജയിക്കുമായിരുന്നു' ബിഹാര്‍ മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ ഷര്‍വണ്‍ കുമാര്‍ പറഞ്ഞു. 'നമ്മുടെ പാര്‍ട്ടിയിലെ മൂന്ന് എംഎല്‍എമാരെ ബിജെപി മോഷ്ടിച്ചുവെന്ന്'പാര്‍ട്ടിഎംഎല്‍എമാരുടെ അഭാവത്തെയും ഫലങ്ങളെയും കുറിച്ച് പ്രതികരിച്ച ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റ് രാജേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടെന്ന് അറിയാവുന്നതിനാല്‍ ഭരണ സഖ്യം ഫലത്തെ സ്വാധീനിക്കാന്‍ അധികാരവും പണവും ഉപയോഗിച്ചുവെന്ന് ആര്‍ജെഡി വക്താവ് ശക്തി സിങ് യാദവ് ആരോപണം ഉയര്‍ത്തി. ബിഹാറില്‍ ഒരു രാജ്യസഭാ സീറ്റ് ജയിക്കാന്‍ 41 എംഎല്‍എമാരുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാല്‍ 25 ആര്‍ജെഡി എംഎല്‍എമാര്‍ അടക്കം ഇന്ത്യ സഖ്യത്തിന് ആകെ 35 എംഎല്‍എമാരുണ്ടായിരുന്നു. അഞ്ച് എഐഎംഐഎം എംഎല്‍എമാരുടെ പിന്തുണയ്ക്കൊപ്പം ഏക ബിഎസ്പി എംഎല്‍എയുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമെ ആര്‍ജെഡി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നുള്ളു. ഒഡിഷ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ദിലീപ് റേ തിങ്കളാഴ്ച മൂന്നാം തവണയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് മന്മോഹന് സമല്‍, ബിജെപി നേതാവ് സുജീത് കുമാര്‍, ബിജെഡി നോമിനിയായ സാന്‍ട്രപ്ത് മിശ്ര എന്നിവരും ഒഡിഷയില്‍ നിന്ന് ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലേക്ക് തിരിച്ചുവരവ് തടയുന്നതിനായി ശക്തമായ ശ്രമങ്ങള്‍ നടത്തിയ ബിജെഡി പ്രസിഡന്റ് നവീന്‍ പട്നായിക്കിന് റേയുടെ വിജയം വലിയ രാഷ്ട്രീയ തിരിച്ചടിക്ക് വഴി തെളിയിച്ചു. ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച റേയ്ക്ക്, പാര്‍ട്ടി പരിധികള്‍ക്കപ്പുറത്തുള്ള നിയമസഭാംഗങ്ങളില്‍ നിന്ന് നിര്‍ണായക പിന്തുണ നേടാന്‍ കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപി പിന്തുണയുള്ള സ്വതന്ത്രനായി രാജ്യസഭയിലേക്ക് മത്സരിച്ച് വീണ്ടും വിജയം നേടി റേ ചരിത്രം ആവര്‍ത്തിച്ചു. 'ഒഡിഷയില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് നേടിയ വിജയം എന്റേത് മാത്രമല്ല രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ബഹുമാനപ്പെട്ട നിയമസഭാംഗങ്ങള്‍ കാണിച്ച വിശ്വാസത്തെയും സല്‍സ്വഭാവത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഉറച്ച പിന്തുണയ്ക്ക് ബഹുമാനപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. പിന്തുണ നല്കാന് തീരുമാനിച്ച ബിജെഡി, കോണ്‍ഗ്രസ്, സ്വതന്ത്രര്‍ എന്നിവരുടെ എംഎല്‍എമാരോടും ഞാന്‍ ഒരുപോലെ നന്ദിയുള്ളവനാണ്. നമ്മുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നു. എളിമയോടെയും ആഴമായ കര്‍ത്തവ്യബോധത്തോടെയും ഞാന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. രാജ്യസഭയില്‍, ഒഡിഷയിലെ ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കാനും നമ്മുടെ സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും പുരോഗതിക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും ഞാന്‍ പരിശ്രമിക്കും. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും വിശ്വാസത്തിനും എല്ലാവര്ക്കും കൂപ്പുകൈകളോടെ നന്ദി പറയുന്നു' ദിലീപ് റേ പറഞ്ഞു. രാവിലെ മുതല്‍ ഒഡിഷ നിയമസഭയില്‍ നാടകീയമായ നീക്കങ്ങളാണ് അരങ്ങേറിയത്. ഒഡീഷ നിയമസഭയിലെ 147 എംഎല്‍എമാരും രാവിലെ ഒന്‍പത് മണിക്ക് നിയമസഭയിലെ 54-ാം നമ്പര്‍ മുറിയില്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പങ്കെടുത്തു. 82 എംഎല്‍എമാരുമായി ബിജെപി രണ്ട് രാജ്യസഭാ സീറ്റുകള്‍ എളുപ്പത്തില്‍ നേടി, ഓരോ സ്ഥാനാര്‍ഥിക്കും വിജയിക്കാന്‍ 30 വോട്ടുകള്‍ ആവശ്യമായിരുന്നു. 48 എംഎല്‍എമാരുള്ള ബിജെഡി, തങ്ങളുടെ മിച്ച വോട്ടുകള്‍ കണക്കിലെടുത്ത് ഡോ. ദത്തേശ്വര്‍ ഹോട്ടയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി. എന്നിരുന്നാലും, ക്രോസ് വോട്ടിങ് ഫലം മാറ്റിമറിച്ചു. ഫലം അനുസരിച്ച്, മന്മോഹന് സമലിനും സുജീത് കുമാറിനും 35 വോട്ടുകള്‍ വീതവും സാന്‍ട്രപ്ത് മിശ്രയ്ക്ക് 31 വോട്ടുകളും ലഭിച്ചു. റായിക്കും ഹോട്ടയ്ക്കും 23 വീതം ഒന്നാം മുന്‍ഗണന വോട്ടുകളാണ് ലഭിച്ചത്. എന്നിരുന്നാലും, പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വോട്ട് ചെയ്ത ഏഴ് ബിജെഡി എംഎല്‍എമാരുടെയും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പിന്തുണ ആവശ്യമായ സംഖ്യകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ബിജെപിയുടെ മുതിര്‍ന്ന സംഘടനാ നേതാവായ മന്മോഹന് സമല്‍ രണ്ടാം തവണയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2004 വരെ അദ്ദേഹം നേരത്തെ ഉപരിസഭയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുജീത് കുമാര്‍ രാജ്യസഭയിലേക്ക് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2020 ല്‍ ബിജെഡി നോമിനിയായി അദ്ദേഹം ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു, എന്നാല്‍ 2024 ല്‍ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നവീന്‍ പട്നായിക്കിന്റെ മുന്‍ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവും രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന സാന്‍ട്രപ്ത് മിശ്രയുടെ തെരഞ്ഞെടുപ്പോടെ ബിജെഡിക്ക് ഒരു സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞു. ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
മലപ്പുറത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ 2 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
അഭിഷേക് ശർമയല്ല; പാറ്റ് കമ്മിൻസിന് പകരം ഐപിഎല്ലില്‍ ഹൈദരാബാദിനെ നയിക്കുക ഇന്ത്യയുടെ ലോകകപ്പ് ഹീറോ
അഭിഷേക് ശർമ്മ - ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇഷാൻ കിഷന് സാധിക്കും എന്നത് ടീമിന് വലിയ ഗുണമാകും.
വേദിയിൽ മാറ്റുരയ്ക്കുന്ന കുഞ്ഞിത്താരങ്ങൾ; കാണാം ഏഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ് സീസൺ 3
പരിമിതികളെല്ലാം മറികടന്ന് വേദിയിൽ നമ്മളെ കഴിവുകൊണ്ട് അമ്പരപ്പിക്കുന്ന കുഞ്ഞിത്താരങ്ങൾ; കാണാം ഏഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ് സീസൺ 3
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങൾ തമ്മിൽ കാലങ്ങളായി വഴക്കിലായിരുന്നു.
സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്: മുഖ്യമന്ത്രി
ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ് കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എണ്ണം പറഞ്ഞ 3 ഇന്നിങ്സുകളിലൂടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയിരുന്നു, അതില്‍ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ […] The post സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ
ടി കെ ഗോവിന്ദന് പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ റോഡ് ഷോക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. ഈ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു വി ഡി സതീശൻ ക്ഷുഭിതനായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ ഡൽഹിയിൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുകയാണ്. എംപിമാർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞില്ല. അന്തിമ ചർച്ചകൾക്കായി […] The post കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി വി ഡി സതീശൻ appeared first on ഇവാർത്ത | Evartha .
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി . 144 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആണ് ബിജെപി പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളായ സുവേന്ദു അധികാരി , ദിലിപ് ഘോഷ് തുടങ്ങിയവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറും എംഎല്‍എയുമായ അഗ്നിമിത്ര പോള്‍, നടന് രുദ്രാനില്‍ ഘോഷ്, മാധ്യമപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗവുമായ സ്വപന് ദാസ്ഗുപ്ത, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ഡിണ്ഡ തുടങ്ങിയവര്‍ ആദ്യപട്ടികയിലുണ്ട്. ദിലീപ് ഘോഷ് ഘരഗ്പുര്‍ സദര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമ്പോള്‍ സുവേന്ദു അധികാരി സിറ്റിങ് സീറ്റായ നന്ദിഗ്രാമിന് പുറമേ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപുരിലും മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുവേന്ദു അധികാരി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ഭവാനിപുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് മമത ബാനര്‍ജി നിയമസഭയില്‍ എത്തിയത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏഴ് സിറ്റിങ് എംപിമാരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജഗന്നാഥ് സര്‍ക്കാര്‍, നിസിത് പ്രമാണിക് തുടങ്ങിയ പ്രമുഖരാണ് പട്ടികയില്‍ ഉള്ളത്. ബിജെപി നേതാവ് അഗ്നിമിത്ര പോള്‍, മുന്‍ രാജ്യസഭാഗം സ്വപന് ദാസ് ഗുപ്ത എന്നിവരും മത്സരരംഗത്ത് ഉണ്ട്. ബംഗാളില്‍ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ആസൂത്രണത്തോടെയാണ് ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. സുവേന്ദു - മമത പോരാട്ടം നടക്കാന്‍ പോകുന്ന ഭവാനിപുര്‍ തന്നെയാകും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. നന്ദിഗ്രാമില്‍ 1,956 വോട്ടുകള്‍ക്ക് ആണ് മമത ബാനര്‍ജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്. പിന്നീട് ഭവാനിപുര്‍ മണ്ഡലത്തില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മമതയ്ക്കായി വഴിമാറി രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മമത ബാനര്‍ജിയുടെ വിജയം. 294 സീറ്റുകളുള്ള ബംഗാളില്‍ ഇക്കുറി രണ്ടുഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23ന് 152 മണ്ഡലങ്ങളിലും ഏപ്രില്‍ 29ന് 142 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 294 അംഗ സഭയില്‍ 38 ശതമാനം വോട്ട് നേടി 65 എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 എംപിമാരെയും ബിജെപി വിജയിപ്പിച്ചു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി. മത്സരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടതിനാൽ താൻ അനുസരിച്ചെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. നാൽപ്പത്തിയേഴ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് ബിജെപിയുടെ ആദ്യ പട്ടിക പുറത്തിറക്കിയത്.നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കാഞ്ഞിരപ്പളളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മത്സരിക്കും. വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ തുടങ്ങിയവരും പട്ടികയിലുണ്ട്. തിരുവനന്തപുരം സെൻട്രൽ, ആറന്മുള, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടു. […] The post നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടതിനാൽ അനുസരിച്ചു: ആർ ശ്രീലേഖ appeared first on ഇവാർത്ത | Evartha .
കാലടി മഞ്ഞപ്രയിൽ അച്ഛന്റെ കൊലയാളിയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി
കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശിയായ ജോസാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്റെ അച്ഛനെ കൊന്നതിലുള്ള പ്രതികാരമായി പോളി എന്ന മുൻ സൈനികനാണ് ജോസിനെ വെടിവെച്ചത്.
ടി കെ ഗോവിന്ദൻ വർഗവഞ്ചകനെന്ന് എം വി ജയരാജൻ
സിപിഐ എം പാർട്ടി വിട്ട ടി കെ ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എം വി ജയരാജൻ. ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്ക് എടുക്കില്ല. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എം വി ഗോവിന്ദന് പങ്കില്ല. ടി കെ ഗോവിന്ദൻ വർഗവഞ്ചകനെന്നും വർഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു. കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. The post ടി കെ ഗോവിന്ദൻ വർഗവഞ്ചകനെന്ന് എം വി ജയരാജൻ appeared first on ഇവാർത്ത | Evartha .
അങ്കമാലിയെ നടുക്കി പട്ടാപ്പകല്‍ നടന്ന വെടിവെപ്പ്
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല?
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ എൻഡിഎയിൽ 27 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. സ്ഥാനാർഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. സ്ഥാനാർത്ഥികൾ ഇവർ അരൂർ-
എറണാകുളത്ത് മധ്യവയസ്കനെ വെടിവച്ച് കൊലപ്പെടുത്തി
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
പുതുരൂപത്തിൽ 7 സീരീസ്; ബിഎംഡബ്ല്യു ടീസർ പുറത്ത്
ജർമ്മൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു, തങ്ങളുടെ 2027 7 സീരീസ് ഫേസ്ലിഫ്റ്റ് പതിപ്പിന്റെ ടീസർ പുറത്തുവിട്ടു. പുതിയ ഡിസൈൻ ഭാഷ, പ്രകാശിക്കുന്ന കിഡ്നി ഗ്രിൽ, പനോരമക്കി ഐഡ്രൈവ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളോടെ എത്തുന്ന ഈ മോഡൽ 2026-ൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ തുടരാനാണ് സാധ്യത.
തൃശൂര്‍ ഒല്ലൂരില്‍ അയല്‍വാസി യുവതിയെ കുത്തിക്കൊന്നു
ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി സൗമ്യയാണ് മരിച്ചത്
‘കെ. എം. മാണിയുടെ നേതൃത്വത്തില്‍ 1965 മുതല്‍ 50 വര്‍ഷത്തിലേറെക്കാലമായി നടന്ന പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ തന്നെ ഉദാത്ത മാതൃകയായിരുന്നു. പാലായുടെ നഷ്ടപ്പെട്ട ആ സുവര്‍ണ്ണനാളുകള്‍ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.’
ദുബയ്: ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയില്‍ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരു താരവും ഇല്ല. അതേസമയം വനിതാ വിഭാഗത്തിലെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി ഇടം പിടിച്ചു. പാകിസ്താന് താരം സാഹിബ് സാദ ഫര്ഹാന്, ഇംഗ്ലണ്ട് താരം വില്‍ ജാക്സ്, യുഎസ്എ പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍വിക് എന്നിവരാണ് പുരുഷ വിഭാഗം പുരസ്കാരത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. മൂവരും ലോകകപ്പില്‍ തിളങ്ങിയിരുന്നു. ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഫര്‍ഹാനാണ്. പാക് ടീം സെമി കാണാതെ പുറത്തായെങ്കിലും ഫര്ഹാന് 383 റണ്‍സാണ് ലോകകപ്പില്‍ നേടിയത്. ട്വന്റി-20 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന അനുപമ നേട്ടവും ഫര്ഹാന് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് വില്‍ ജാക്സിന്റെ ഓള് റൗണ്ട് മികവാണ്. 194 റണ്‍സും 11 വിക്കറ്റുകളും താരം നേടി. പ്രാഥമിക ഘട്ടത്തില്‍ തന്നെ യുഎസ്എ പുറത്തായെങ്കിലും ഷാല്‍വികിന്റെ ബൗളിങ് ശ്രദ്ധേയമായിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും എതിരെ താരം നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നാല് കളിയില്‍ നിന്നു താരം മൊത്തം 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി, ശ്രീലങ്കയുടെ ഹര്‍ഷിത സമരവിക്രമ, പാകിസ്താന് ക്യാപ്റ്റന്‍ സന ഫാത്തിമ എന്നിവരാണ് ഉള്‍പ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയില്‍ മികച്ച പ്രകടനമാണ് അരുന്ധതി പുറത്തെടുത്തത്. മൂന്ന് മല്‍സരങ്ങളില്‍ നിന്നു താരം 9 വിക്കറ്റുകള്‍ വീഴ്ത്തി.
കാണാൻ അഴകും കഴിക്കാൻ രുചിയുമുള്ള നാടൻ അച്ചപ്പം
ആവശ്യമുള്ള സാധനങ്ങൾ: അരിപ്പൊടി- ഒരു ഗ്ലാസ് ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല ) മൈദാ - ഒരു ഗ്ലാസ് മുട്ട- രണ്ടെണ്ണം പഞ്ചസാര- മുക്കാൽ ഗ്ലാസ്
തിരുവനന്തപുരം: : സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഒരു തിരക്കുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തും. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നേതൃയോഗം എഐസിസി ആസ്ഥാനത്ത് തുടരുകയാണ്. എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളിലെ പ്രഖ്യാപനവും വൈകിയേക്കും. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാൻഡാണ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
നീലലോഹിതദാസൻ നാടാർക്കെതിരായ പീഡന കേസിൽ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ പരാതിക്കാരി പുനഃപരിശോധന ഹർജി നൽകി. ഹൈക്കോടതി നാടാരെ വെറുതെ വിട്ടതിനെതിരെ നൽകിയ അപ്പീൽ, പരാതി നൽകുന്നതിൽ കാലതാമസമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയിരുന്നു. ഈ വിധിയാണ് പുനഃപരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നത്.
സാധാരണക്കാർക്കും സിവിൽ സർവീസ് നേടാം
സിവിൽ സർവീസ് പരീക്ഷയിൽ വിജയം കൈവരിക്കണമെങ്കിൽ ശരിയായ സമീപനവും പരിശീലനവും ആവശ്യമാണ്. വേണ്ട പരിശീലനം ലഭിച്ചാൽ മാത്രമേ ആഗ്രഹിച്ച രീതിയിൽ റാങ്ക് നേടാൻ സാധിക്കുകയുള്ളു. സിവിൽ സർവീസ് എന്ന നിങ്ങളുടെ സ്വപ്നത്തിന് ചിറകുകൾ നൽകുകയാണ് ഗാലന്റ് ഐഎഎസ് അക്കാദമി.
നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊതുയോഗങ്ങളും സെമിനാറുകളും ഒഴിവാക്കാൻ എൻഎസ്എസ് തീരുമാനിച്ചു. എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും ഇത് സംബന്ധിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സർക്കുലർ അയച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളോടും സമദൂരം എന്ന നയമാണ് സംഘടന പിന്തുടരുന്നത്
ന്യൂഡല്‍ഹി: തളിപ്പറമ്പിലേതടക്കം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരള രാഷ്ട്രീയത്തില്‍ വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് സതീശന് പ്രതികരിച്ചു. കലാപക്കൊടി ഉയര്‍ത്തി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുന്‍ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദന് പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസ് പട്ടികയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപിച്ച ടി കെ ഗോവിന്ദന്, കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സതീശന്റെ പ്രതികരണം എന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്നും സതീശന് ദില്ലിയില്‍ പറഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള് ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു ഡി എഫിനെയാണ് എന്ന് ഒരു വര്‍ഷമായി പറയുന്നുവെന്നത് ചൂണ്ടിക്കാട്ടി സതീശന് ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ചു. സതീശന്റെ കുറിപ്പ് 'നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള് ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു.ഡി.എഫിനെയാണ്' - കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ കാര്യം പലവട്ടം പറഞ്ഞതാണ്. സി പി എമ്മിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരും. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. മൂന്നാമത് ഒന്നുകൂടി വന്നാല്‍ കേരളത്തില്‍ സ്ഥിതി എന്താകുമെന്ന് സാമാന്യയുക്തിയുള്ള ജനങ്ങള്‍ക്ക് അറിയാം. ഒറ്റ പാര്‍ട്ടി എന്നതു പോലെയാണ് യു ഡി എഫ് പ്രവര്‍ത്തിക്കുന്നത്. വിശാലമായ ആ രാഷ്ട്രീയ പ്ലാറ്റ്ഫോമുമായി ഇടതു സഹയാത്രികരും നല്ല കമ്മ്യൂണിസ്റ്റുകളും സഹകരിക്കും. അതുകൊണ്ടാണ് നല്ല കമ്മ്യൂണിസ്റ്റുകളെ കണ്ടാല്‍ ചിരിക്കണമെന്ന് യു ഡി എഫ് പ്രവര്‍ത്തകരോട് പറഞ്ഞത്. അവരുടെ പിന്തുണയും വോട്ടും യു ഡി എഫിനാണ്. വിസ്മയങ്ങള്‍ തുടരും...
ഇസ്രായേല്‍ ആക്രമണം; ലബ്നാനില്‍ മരണപ്പെട്ടവരുടെ എണ്ണം 900 ആയി
ബയ്റൂത്ത്: ഇസ്രായേലിന്റെ ആക്രമണത്തില്‍ ലബ്നാനില്‍ കുറഞ്ഞത് 886 പേര് കൊല്ലപ്പെടുകയും 2,141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബ്നാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബ്നാനെതിരേ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടയില്‍ മരണസംഖ്യ വര്‍ധിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. അക്രമം ആരോഗ്യ മേഖലയേയും ബാധിച്ചിട്ടുണ്ടെന്നും, കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരില്‍ മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ കുറഞ്ഞത് 38 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അച്ഛന്റെ കൊലയാളിയെ മകന് വെടിവച്ചുകൊന്നു
മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്
സരിൻ സഞ്ചരിച്ചിരുന്ന എസ്-4 കംപാര്‍ട്മെന്റില്‍ അടുത്ത സീറ്റിലാണ് മൂന്ന് പ്രതികളും ഇരുന്നിരുന്നത്. യാത്രക്കിടെ ഇവര്‍ സരിനുമായി സൗഹൃദം സ്ഥാപിക്കുകയും ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍ ബിസ്കറ്റ് നല്‍കുകയും ചെയ്തു.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ കണക്ക് കുഞ്ഞികൃഷ്ണന് ബോധ്യപ്പെട്ടിട്ടില്ല'
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ കണക്ക് കുഞ്ഞികൃഷ്ണന് ബോധ്യപ്പെട്ടിട്ടില്ല, അന്ന് മുതല്‍ കുഞ്ഞികൃഷ്ണന് പാര്‍ട്ടിയുമായി നിസ്സഹകരണത്തിലാണ് ടികെ ഗോവിന്ദന്
കണ്ണൂർ സി പി എമ്മിലെ ടി കെ ഗോവിന്ദന്റെ രാജിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിനെ താഴെയിറക്കാൻ നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു
ഐ ഫോണില്‍ ചിത്രീകരിച്ച സിനിമ, എ സര്‍ട്ടിഫിക്കറ്റ്; 'പഗിട കളി'യുടെ സെക്കന്റ് ലുക്ക് എത്തി
പൂർണ്ണമായും ഐഫോൺ 15 പ്രോ മാക്സിൽ ചിത്രീകരിച്ച ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം
പാര്‍ട്ടിയുടെ സംഘടന സംവിധാനത്തിന്റെ വീഴ്ച്ച പ്രകടമാണ്, വിവിധ കാരണങ്ങളാൽ: ജോസഫ് സി മാത്യു
സംഘടന സംവിധാനത്തിനുണ്ടാകുന്ന വീഴ്ച്ച പ്രകടമാണ്, അത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ കാരണങ്ങളാൽ ഉണ്ടാകുന്നത് വ്യക്തമാണ്: ജോസഫ് സി മാത്യു
കിയയുടെ മാർച്ച് മാജിക്: കാറുകൾക്ക് അപ്രതീക്ഷിത വിലക്കുറവ്
2026 മാർച്ച് വരെ കിയ ഇന്ത്യ അതിന്റെ സോണെറ്റ്, സെൽറ്റോസ്, കാരൻസ് ക്ലാവിസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് 50,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. സാമ്പത്തിക വർഷാവസാനം പ്രമാണിച്ച് സ്റ്റോക്ക് ക്ലിയർ ചെയ്യാനാണ് ഈ വിലക്കുറവ് നൽകുന്നത്.
മറിയ ഉമ്മൻ മത്സരരംഗത്ത്?; സീറ്റ് നൽകിയാൽ താൻ രാജി വെക്കുമെന്ന നിലപാടിൽ ചാണ്ടി ഉമ്മൻ
ചെങ്ങന്നൂരിലേക്ക് മറിയ ഉമ്മനെ പരിഗണിച്ചതിന് പിന്നാലെ എതിര്‍പ്പ്; മറിയ ഉമ്മന്‍ സീറ്റ് നൽകിയാൽ താൻ രാജി വെക്കുമെന്നും കുടുംബത്തിൽ ഭിന്നതയുണ്ടാക്കരുതെന്നും നിലപാടിൽ ഉറച്ച് ചാണ്ടി ഉമ്മൻ
'മലയാളികളോട് എല്ലാവര്ക്കും ബഹുമാനം 'ചേട്ടാ' വിളി ഏറ്റെടുത്തതില്‍ സന്തോഷം' | Sanju Samson | IPL
'കുറെ വലിച്ചടിച്ച് നോക്കി ഒന്നും നടന്നില്ല, ടീമില്‍ നിന്ന് പുറത്തുപോയപ്പോള്‍ തിരിച്ചുവരവിനുള്ള പാഠം പഠിച്ചു': സഞ്ജു സാംസണ്
നടപടിയില്ല മാറ്റി നിർത്തൽ മാത്രം; എ പത്മകുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാതെ CPM | A Padmakumar
എ പത്മകുമാർ ചോദ്യങ്ങൾക്ക് മറുപടി നൽകിട്ടുണ്ട്, അത് പാർട്ടി വിശദമായി പരിശോധിക്കും, പാർട്ടി തെറ്റുചെയ്തവരെ സംരക്ഷിച്ചു പോകാറില്ല, കുറ്റപത്രത്തിനുശേഷം പാർട്ടി നടപടിയെന്ന് തോമസ് ഐസക് CPM | A Padmakumar | Thomas Isaac | Sabarimala Gold theft case
ലോകകപ്പില്‍ എടുത്ത തന്ത്രപരമായ ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂര്യ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം എടുത്തു പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു
ന്യൂഡല്‍ഹി: കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യമാണെന്നും ഒരു പ്രത്യേക മിഷനുമായാണ് താന്‍ കേരളത്തിലേക്ക് എത്തുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കാഞ്ഞിരപ്പള്ളിയില്‍ ബി ജെ പിക്ക് നിലവില്‍ വലിയ അനുകൂല സാഹചര്യമാണുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. നാളെ കേരളത്തിലെത്തുമെന്നും മണ്ഡലത്തില്‍ സജീവമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും കുര്യന് വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും മത്സരം പ്രധാനമായും ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം തന്നെയാണ് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനില്‍ക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും അത് സംരക്ഷിക്കാന്‍ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യ കേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ക്രൈസ്തവ മേഖലകളില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു തീരുമാനം. ഇന്ന് ഉച്ചയോടെയാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചത്. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എറണാകുളം കളമശേരിയിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു; മാധ്യമങ്ങളോടു ക്ഷുഭിതനായി വി ഡി സതീശന്
എന്തുവന്നാലും നിയമസഭയിലേക്കു മത്സരിക്കുമെന്ന തീരുമാനത്തില്‍ കെ സുധാകരന് ഒരുക്കങ്ങള്‍ ശക്തമാക്കി
പാന്‍ ഇന്ത്യന്‍ പട്ടാള പടവുമായി ജയസൂര്യ; സംവിധായകനാവാന്‍ ആ മ്യൂസിക് ഡയറക്ടര്‍, പേര് പ്രഖ്യാപിച്ചു
ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ത്രാള്‍' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 144 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികൾ പട്ടികയിൽ. സുവേന്ദു അധികാരി, ദിലിപ് ഘോഷ് തുടങ്ങിയവർ പട്ടികയിൽ ഉണ്ട്. സുവേന്ദു അധികാരി രണ്ട് സീറ്റുകളിൽ മത്സരിക്കും.
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ആദരിച്ചു. സഞ്ജുവിന്റെ നേട്ടങ്ങളില്‍ രാജ്യം, പ്രത്യേകിച്ച് കേരളം ഏറെ അഭിമാനിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. പ്രതിഭയും പരിശ്രമവും കൊണ്ട് ലോകക്രിക്കറ്റില്‍ കേരളത്തിന്റെ പേര് ഉയര്‍ത്തിപ്പിടിച്ച സഞ്ജു യുവജനങ്ങള്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് മുന്നേറുന്ന സഞ്ജുവിന്റെ മനോഭാവം യുവതലമുറയ്ക്ക് വലിയ മാതൃകയാണ്. സമൂഹത്തില്‍ നല്ല മാതൃക സൃഷ്ടിക്കുന്ന സഞ്ജുവിന് വരുംകാലങ്ങളില്‍ ക്രിക്കറ്റില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ലോക് ഭവനില്‍ എത്തിയ സഞ്ജുവിനെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. കസവുമുണ്ടും ശ്രീ പദ്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിന് ടെണ്ടുല്‍ക്കറിന്റെ ആത്മകഥയായ 'പ്ലെയിംഗ് ഇറ്റ് മൈ വേ'യും ഗവര്‍ണര്‍ സമ്മാനിച്ചു. കാര്യവട്ടത്ത് ന്യൂസീലാന്‍ഡിനെതിരായ മത്സരം കാണാന്‍ കുടുംബസമേതം എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നെക്കാളും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് ഭാര്യ അനഘയാണെന്നും, ഗോവ വനിതാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അവര്‍ സഞ്ജുവിന്റെ വലിയ ആരാധികയാണെന്നും ആര്‍ലേക്കര്‍ പറഞ്ഞു. ലോക്ഭവനില്‍ ലഭിക്കുന്ന ഈ ആദരം വലിയ അംഗീകാരമാണെന്നും ഇതെല്ലാം ഈശ്വരാനുഗ്രഹമാണെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് താരം ഫെബിനും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.
പുതിയ ഹ്യുണ്ടായി വെർണ എത്തി: ഏത് വേരിയന്റാണ് മികച്ചത്?
2026 ഹ്യുണ്ടായി വെർണ ഇന്ത്യൻ വിപണിയിൽ പുതിയ HX വേരിയന്റ് നാമകരണത്തോടെ പുറത്തിറങ്ങി. 1.5 ലിറ്റർ NA, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുള്ള ഈ സെഡാന് ₹10.98 ലക്ഷം മുതൽ 18.25 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.
ഇലക്ഷൻ കാലത്ത് സോഷ്യൽ മീഡിയയിൽ കളി വേണ്ട; 'പണി' തരാൻ പോലീസ്!
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കെ, ഡിജിറ്റൽ ഇടങ്ങളിൽ കർശന നിരീക്ഷണവുമായി കേരള പോലീസ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ പ്രത്യേക നിർദ്ദേശങ്ങളാണ് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ഇടങ്ങളിൽ രാഷ്ട്രീയ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന്
എം ഡി എസ് പരീക്ഷക്ക് അപേക്ഷിക്കാം
മേയ് രണ്ടിനാണ് പരീക്ഷ. അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താൻ ഏപ്രിൽ നാല് മുതൽ ആറ് വരെ സമയം അനുവദിക്കും.
രുചികരമായ ചായക്കടി തയ്യാറാക്കാം
രുചികരമായ ചായക്കടി തയ്യാറാക്കാം
തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിലവില്‍ പ്രഖ്യാപിച്ച പട്ടികയില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ല. കോട്ടയം, ഉടുമ്പുംചോല ഉള്‍പ്പടെ ബിഡിജെഎസ് ഏറ്റെടുത്ത പുതിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഉടുമ്പുംചോലയില്‍ മത്സരിക്കുന്ന സംഗീത വിശ്വനാഥ് ആണ് ഏക വനിത സ്ഥാനാര്‍ഥി. അരൂര്‍- അഡ്വ. പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി. അനില്‍കുമാര്‍, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേല്‍, ഉടുമ്പന്‍ചോല- സംഗീത വിശ്വനാഥന്, കുന്നംകുളം- റിജില്‍ കെ.ആര്., നെന്മാറ- എ.എന്‍. അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാല്‍, കോട്ടക്കല്‍ - സുബ്രഹ്മണ്യന് ചുങ്കപ്പള്ളി, നിലമ്പൂര്‍ - ഗിരീഷ് മേക്കാട്, പേരാവൂര്‍ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മറ്റു സീറ്റുകളില്‍ അന്തിമ ധാരണ ആയ ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ 27 സീറ്റുകളില്‍ മത്സരിച്ചേക്കും. ചേര്‍ത്തലയില്‍ സംസ്ഥാന നേതൃയോഗം ചേര്‍ന്ന ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ തെങ്ങിന് തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും. കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാന്‍ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തിരഞ്ഞെടുപ്പ് നേരിടുക.
'ആക്രമിക്കാന്‍ വരുന്നവരെ പാഠം പഠിപ്പിക്കും, പോരാട്ടം എത്ര കാലം നീണ്ടാലും തുടരും': അബ്ബാസ് അരാഗ്ചി
തെഹ്റാന്: അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാന്‍ ഇറാന് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. സ്വയം പ്രതിരോധിക്കാന്‍ ഇറാന് ഒട്ടും മടിക്കില്ലെന്നും, ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ ഇറാന് സൈന്യം സജ്ജമാണ്. തങ്ങളെ ആക്രമിക്കാന്‍ വരുന്നവവരെ പാഠം പഠിപ്പിക്കാന്‍ ഈ യുദ്ധത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ടെഹ്റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ നീക്കത്തിന് മറുപടിയായാണ് ഈ പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്കില്‍ സംയുക്ത നാവിക പട്രോളിംഗിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ പ്രസ്താവന. കടലിടുക്ക് തങ്ങള്‍ അടച്ചിട്ടില്ലെന്നും എന്നാല്‍ അമേരിക്കയുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകള്‍ക്ക് ഈ പാത സുരക്ഷിതമായിരിക്കില്ലെന്നും ഇറാന് സൂചന നല്കി. മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും അരാഗ്ചി ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനോ നയതന്ത്ര ചര്‍ച്ചകള്‍ക്കോ തങ്ങള്‍ മുന്‍കൈ എടുത്തിട്ടില്ലെന്ന് അരാഗ്ചി ആവര്‍ത്തിച്ച് പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് 'തിരഞ്ഞെടുത്ത യുദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കന്‍ നിക്ഷേപങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ഇറാന് ലക്ഷ്യം വെക്കുന്നത്. പശ്ചിമേഷ്യന്‍ മേഖലയിലെ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണ് ഇസ്രായേലിന് ഉപയോഗിക്കാന്‍ വിട്ടുനല്‍കുന്നത് നിശബ്ദമായി കണ്ടുനില്‍ക്കാനാവില്ല. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധ നഷ്ടപരിഹാരവും വേണമെന്നാണ് ഇറാന്റെ നിലപാട്.
കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ഥി കാരായി രാജനെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫസല്‍ വധക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി രാജന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മല്‍സരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫസല്‍ വധക്കേസ് ആസൂത്രണം ചെയ്ത തലശ്ശേരിയില്‍ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയായ കാരായി രാജനെ സിപിഎം ജനങ്ങള്‍ക്ക് മുകളില്‍ സ്ഥാനാര്‍ഥിയായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയണെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൊലപാതക ശേഷം ഫസലിന്റെ ചോരപുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്ത് കൊണ്ടിട്ട് നാടിനെ വര്‍ഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ച ക്രൂരത മറന്നോ? സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞു അതിനു വര്‍ഗ്ഗീയ നിറം ചാര്‍ത്താന്‍ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ? ആ അരുംകൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജന്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ഒരിക്കല്‍ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മല്‍സരിപ്പിച്ച് നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്? -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അറിഞ്ഞില്ലേ തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു... കാരായി രാജന്... ആരാണ് കാരായി രാജന്? ഓര്‍മ്മയില്ലേ ഒരു ഫസലിനെ? പത്ര വിതരണവുമായി നടന്ന 33 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്. ആ ചെറുപ്പക്കാരനെ ഒരു പെരുന്നാള്‍ തലേന്ന് ഒരു സംഘം കൊലയാളികള്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊന്നത് മറന്നോ? കൊന്ന ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം ഒരു അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വര്‍ഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ച ആ ക്രൂരത മറന്നോ? CPM കൊന്നിട്ട് ആ കൊലയ്ക്ക് പിന്നില്‍ RSS ആണെന്നു പറഞ്ഞു അതിനു വര്‍ഗ്ഗീയ നിറം ചാര്‍ത്താന്‍ നടത്തിയ CPM നടത്തിയ ശ്രമം മറന്നോ? ആ അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജന്. ഒരിക്കല്‍ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിലാണ് മറ്റൊരു കലാപത്തിന് വെടി മരുന്നിട്ട ഒരാളെ സിപിഎം ജനങ്ങള്‍ക്ക് മുകളില്‍ സ്ഥാനാര്‍തിയായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരു പെരുന്നാള്‍ കാലത്ത് തന്റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാള്‍ കാലത്ത് മത്സരിപ്പിക്കാന്‍ ഇറക്കുമ്പോള്‍ അന്നത്തെ രണ്ടര വയസ്സുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്? കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ഒരിക്കല്‍ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മത്സരിപ്പിച്ച് നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്? കേരളം മുഴുവന്‍ മെയ് 9 ന് വേണ്ടിയുള്ള കാത്തിരിപ്പിലാകുമ്പോള്‍ തലശ്ശേരിയിലെ സ്ഥാനാര്‍ഥി മെയ് 4 നു ആയാണ് കാത്തിരിക്കുന്നത്, കാരണം അന്നാണ് ഫസല്‍ വധ കേസിലെ ഉപരി വാദം. കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് സംസ്കാരിക നായ കര് മിണ്ടിയോ? ഇടത് ചിന്തകര്‍ വിലപിച്ചോ? കോട്ടിട്ട ചില ഇടത് മാധ്യമ ജഡ്ജികള്‍ ആര്‍ത്തലച്ചോ? ധാര്‍മികതയെ പറ്റി കവിതകള്‍ വന്നോ? മനുഷ്യത്വത്തെ പറ്റിയുള്ള കഥാപ്രസംഗങ്ങള്‍ വന്നോ? ഇല്ലാ.... ചോദ്യങ്ങള്‍ ഇല്ല, അക്രോശങ്ങള്‍ ഇല്ല, പൊതു വിചാരണയില്ല... ഓഹ് മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജന് സിപിഎം ആണല്ലോ... അപ്പോള്‍ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട്...
ഹോണ്ട ഷൈൻ 125: വമ്പൻ മൈലേജുമായി സാധാരണക്കാരന്റെ കൈത്താങ്ങ്
ഹോണ്ട ഷൈൻ 125, 125 സിസി വിഭാഗത്തിലെ വിശ്വസനീയമായ ഒരു കമ്മ്യൂട്ടർ ബൈക്കാണ്. മികച്ച മൈലേജ്, കുറഞ്ഞ അറ്റകുറ്റപ്പണി, സുഖപ്രദമായ യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ ബൈക്കിൽ 123.94 സിസി എഞ്ചിനും 5-സ്പീഡ് ഗിയർബോക്സുമുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിബിഎസ് തുടങ്ങിയ ആധുനിക ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു
ടി.കെ.ഗോവിന്ദന് വര്‍ഗ വഞ്ചകന്!
'റിവോൾവർ റിങ്കോ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പേരുപോലെതന്നെ രസകരമായ ഒരു കഥയാണ് 'റിവോൾവർ റിങ്കോ'യിലൂടെ പറയുന്നത്.
മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ട് കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയെന്ന് മുഖ്യമന്ത്രി
എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെ.സി.എ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങൾ തടസമായിരുന്നു.
അങ്കമാലിയില്‍ മധ്യവയസ്കനെ വെടിവെച്ച് കൊന്നു
മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി ആണ് സുൽത്താൻ എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചു. ഇതൊരു പാർട്ടി ദൗത്യമാണെന്നും മത്സരം ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യകേരളത്തിൽ, പ്രത്യേകിച്ച് ക്രൈസ്തവ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ദക്ഷിണ കൊറിയ നൽകുന്ന പൂർണ ധനസഹായത്തോടെയുള്ള സ്കോളർഷിപ്പുകളെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യാം.
ഇന്ത്യൻ നേവിയിൽ അഗ്നിവീർ, സെയിലർ റിക്രൂട്ട്മെന്റ്; 2027 ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ നേവിയിലെ 2027 ബാച്ചിലേക്കുള്ള അഗ്നിവീർ എസ്.എസ്.ആർ (SSR), അഗ്നിവീർ എം.ആർ (MR), എസ്.എസ്.ആർ മെഡിക്കൽ സെയിലർ തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.
പഞ്ചാബ് പോലീസിൽ അവസരം; 3,298 കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പഞ്ചാബ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2026-ന്റെ അപേക്ഷാ നടപടികൾ ആരംഭിച്ചു. ജില്ലാ കേഡറിലും സായുധ പോലീസ് കേഡറിലുമായി ആകെ 3,298 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. 2026 ഐപിഎല്‍ സീസണിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയം വേദിയാകും. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയത്. മാര്‍ച്ച് 28 ശനിയാഴ്ച നടക്കുന്ന ഐപിഎല്‍ 19-ാം പതിപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരിടുക. കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ചതിനെത്തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് ബിസിസിഐ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മാര്‍ച്ച് 13-ന് സ്റ്റേഡിയത്തില്‍ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഈ സീസണില്‍ ആര്‍സിബിയുടെ ഹോം മല്‍സരങ്ങളില്‍ അഞ്ചെണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ശേഷിക്കുന്ന രണ്ട് ഹോം മല്‍സരങ്ങള്‍ റായ്പൂരിലാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഐപിഎല്ലിലെ ഒരു പ്ലേ ഓഫ് മല്‍സരത്തിനും കലാശപ്പോരാട്ടത്തിനും ചിന്നസ്വാമി സ്റ്റേഡിയം വേദിയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ക്രമീകരണങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.
മലപ്പുറത്ത് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു; 23 പേർക്ക് പരിക്ക്
അരീക്കോട് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു. 23 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എടവണ്ണയിൽ നിന്ന് അരീക്കോടേക്ക് പോകുന്ന ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്.
ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ഹർജിയിൽ വിധി നാളെ
ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഈ വിധി നിര്‍ണ്ണായകമാകും.
കേസ്, സ്വത്ത്, വാഹനം എല്ലാം കാണിക്കണേ, ഇല്ലെങ്കിൽ പത്രിക തള്ളും
മൂന്ന് മുന്നണികളിലും സ്ഥാനാർഥി നിർണയം പുരോഗമിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയും ചെയ്തുതുടങ്ങിയതോടെ പാർട്ടികൾക്ക് മുമ്പിൽ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. നാമനിർദേശ പത്രിക തയാറാക്കലും സമർപ്പിക്കലും. സ്വന്തം സ്ഥാനാർഥിയുടെ പത്രികയിൽ തെറ്റൊന്നും ഇല്ലെന്ന് ഉറപ്പാക്കലും എതിർ സ്ഥാനാർഥിയുടെ പത്രികയിലെ തെറ്റ് കണ്ടെത്തി തള്ളിക്കാനുള്ള ശ്രമങ്ങളുമൊക്കെ ഇനിയുള്ള ദിവസങ്ങളിൽ നടക്കും. കേരളത്തിൽ ഈമാസം 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന
ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇടതിന് ഗുണം ചെയ്യുമോ?; ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് പോൾ അറിയാം
ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇടതിന് ഗുണം ചെയ്യുമോ? ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് പോളിലൂടെ വോട്ട് ചെയ്ത 47,000 പേരിൽ ഗുണം ചെയ്യുമെന്ന് 23% പേരും, ഗുണം ചെയ്യില്ല എന്ന് 65% പേരും
ഒരു കേന്ദ്രമന്ത്രി, 2 മുൻ കേന്ദ്രമന്ത്രിമാര്‍,7വനിതകൾ; BJPയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരൻ, കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭ സുരേന്ദ്രൻ; 47 പേരുൾപ്പെടുന്ന BJPയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്, ട്വന്റി20യിൽ നിന്ന് 3 സ്ഥാനാര്‍ത്ഥികൾ
ഹൈ പ്രൊഫൈൽ നേതാക്കളുടെ സ്വന്തം വട്ടിയൂർക്കാവ്!
സാമുദായിക സമവാക്യങ്ങളെ അട്ടിമറിച്ച മണ്ഡലം, ഒന്നാമനെ മൂന്നാമനും മൂന്നാമനെ ഒന്നാമനുമാക്കുന്ന അപ്രതീക്ഷിത അട്ടിമറികളുടെ മണ്ഡലം... വട്ടിയൂർക്കാവിൽ ഇത്തവണ എന്താകും?
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.
പട്ടിക എവിടെ? കോൺഗ്രസില്‍ തര്‍ക്കം തീരുന്നില്ല, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായില്ല
പട്ടിക എവിടെ? കോൺഗ്രസില്‍ തര്‍ക്കം തീരുന്നില്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായില്ല, മാധ്യമങ്ങളോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ്
Omar Abdullah throws open Asia's largest tulip garden in Srinagar for visitors
Srinagar : Jammu and Kashmir Chief Minister Omar Abdullah on Monday threw open Asia's largest tulip garden on the banks of Dal Lake here for visitors, and hoped that the tourism sector bounces back from the setbacks of last year. Abdullah was accompanied by his Cabinet colleagues and National
തെരഞ്ഞെടുപ്പ് എഫക്ട്; LDFന് പുറത്തേക്ക് പോയ വിസ്മയങ്ങളുടെ എണ്ണം കൂടുന്നു
വി കുഞ്ഞികൃഷ്ണൻ മുതൽ കെ അജിത്ത് വരെ....; തെരഞ്ഞെടുപ്പ് എഫക്ടിൽ പാര്‍ട്ടിയിൽ നിന്ന് പ്രതിഷേധിച്ച് പുറത്തേക്ക് പോയ വിസ്മയങ്ങളുടെ എണ്ണം കൂടുന്നു
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് യുവതികളില്‍ നിന്നും സ്വര്‍ണം കൈക്കലാക്കി മുങ്ങുന്ന യുവാവ് പിടിയില്‍. വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി കുണ്ടു ബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീല്‍ വടകര പോലീസ് പിടിയിലായത്. നിരവധി സ്ത്രീകളെ ഇയാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കബളിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളയം സ്വദേശിനിയില്‍ നിന്നും പന്ത്രണ്ട് പവനോളം സ്വര്‍ണം ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വടകരയിലെ ലോഡ്ജില്‍ എത്തിച്ച് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ഇതേ യുവതിയുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ബലാത്സസംഗം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ മുഹമ്മദ് ജസീലിനെതിരെ കവര്‍ച്ച കേസ് നിലവിലുണ്ട്. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ ഇടങ്ങളില്‍ വിളിച്ചു വരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കൂടി പൊലീസ് അന്വേഷിക്കുകയാണ്.
കുടുംബശ്രീയുടെ 'കേരള ചിക്കൻ' ഇനി കാസർകോടിനും സ്വന്തം; ആദ്യ ഔട്ട്ലെറ്റ് അജാനൂരിൽ പ്രവർത്തനമാരംഭിച്ചു
കിച്ചൺ ബജറ്റ് താളംതെറ്റിക്കുന്ന കോഴിവിലയ്ക്ക് കടിഞ്ഞാണിടാൻ കുടുംബശ്രീയുടെ 'കേരള ചിക്കൻ' ഇനി കാസർകോട്ടും. സംശുദ്ധമായ കോഴിയിറച്ചി കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
രാഷ്ട്രീയ വിസ്ഫോടനമായ വെളിപ്പെടുത്തൽ; കേരളമാകെ CPMനെതിരായ പ്രചാരണ ആയുധമാവാൻ സാധ്യത
സിപിഎമ്മിന് വെല്ലിവിളി രൂക്ഷം; എം വി ഗോവിന്ദൻ തളിപ്പറമ്പിൽ അടക്കം നടത്തിയ വിഷയങ്ങൾ ഉന്നയിച്ച ടി കെ ഗോവിന്ദന്റെ പ്രതിരോധം; വെളിപ്പെടുത്തൽ കേരളമാകെ CPMനെതിരായ പ്രചാരണ ആയുധമാവാൻ സാധ്യത
ചിത്രത്തിൽ ഇല്ലാത്ത യുഡിഎഫ്; നേമത്ത് ത്രികോണ മത്സരമില്ലേ?
രാജ്യത്ത് മോദി പ്രഭാവം ഉണ്ടാകും മുമ്പേ ബിജെപിക്ക് മുന്നേറ്റം നൽകിയ നേമത്ത് ഇത്തവണ ആരാകും കേമൻ?

30 C