'ഞാന്‍ സാധാരണക്കാരന്‍, സൈക്കിള്‍ കമ്പനിയില്‍ തുടങ്ങി, ഐഎസ്ആര്‍ഒയില്‍ എത്തി'
സാ ധാരണ കുടുംബത്തില്‍ ജനിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ഡോ. വി നാരായണന്റെ ജീവിതം വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാണ്. കഠിനാധ്വാനവും ലക്ഷ്യങ്ങളും മനുഷ്യന്റെ ഉയര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളാണെന്നു അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സില്‍' അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ചും ഐഎസ്ആര്‍ഒയുടെ തലപ്പത്തെത്തിയതും വിശദീകരിച്ചു. ബഹിരാകാശ ശാസ്ത്ര മേഖല അനന്തമായ സാധ്യതകള്‍ ഉള്ളതാണെന്നും അതിലേക്ക് എത്തിപ്പെടാനുള്ള പരിശ്രമങ്ങള്‍ പുതു തലമുറയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളികൾ നിറഞ്ഞ വഴി 'ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എളിയ ജീവിത പശ്ചാത്തലമായിരുന്നു. പഠിക്കുമ്പോള്‍, സ്ഥലത്തെക്കുറിച്ചടക്കം വലിയ അറിവുകളൊന്നും എനിക്കില്ലായിരുന്നു. എല്ലാ ക്ലാസിലും ഒന്നാം റാങ്ക് വാങ്ങണമെന്ന ചിന്തയാണ് എപ്പോഴും. സ്‌കൂള്‍ പഠനത്തിനു ശേഷം പോളിടെക്‌നിക് കോഴ്സിനാണ് ചേര്‍ന്നത്. ഒന്നാം റാങ്കോടെ പാസായി. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി എന്റെ ഉപരി പഠനത്തിനു തടസമായിരുന്നു. ഞാന്‍ ഒരു സൈക്കിള്‍ കമ്പനിയില്‍ ചേര്‍ന്നു. അങ്ങനെയാണ് എന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഇസ്രോ ഞാന്‍ ജോലി ചെയ്യുന്ന നാലാമത്തെ സ്ഥാപനമാണ്.' 'കഴിവിന്റെ പരമാവധി സ്ഥാനപത്തിന്റെ ഉന്നമനത്തിനായി ചെലവിടുക എന്നതാണ് എന്റെ പോളിസി. എല്ലാ ജീവനക്കാരും ഉയര്‍ന്ന റാങ്കുള്ളവരാണ് ഇവിടെ. നിങ്ങള്‍ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യുക. ബാക്കി സിസ്റ്റത്തിനു വിടുക. ഐഎസ്ആര്‍ഒ ഒരാളുടെ വികാസത്തിനു യോജിച്ച ഇടമാണ്. കഠിനാധ്വാനം ചെയ്താല്‍ ഏതൊരാള്‍ക്കും തലപ്പത്തെത്താം.' 'ചെയര്‍മാന്‍ എന്ന നിലയില്‍ 20,000 ഐഎസ്ആര്‍ഒ ജീവനക്കാരുടെ സന്തോഷം ഉറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള ഇടം നന്നായി ഒരുക്കിക്കൊടുത്താല്‍ എല്ലാവരും അതിനൊപ്പം അനായാസം സഞ്ചരിക്കും. മെറിറ്റ് മാത്രമാണ് ഐഎസ്ആര്‍ഒ പരിഗണിക്കുന്നത്. മറ്റൊരു വശവും സ്ഥാപനം നോക്കുന്നില്ല. മെറിറ്റിനെ ഐഎസ്ആര്‍ഒ ബഹുമാനിക്കുന്നു.' കുടുംബത്തിന്റെ പിന്തുണ അനിവാര്യം 'ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കാരണം പലപ്പോഴും കുടുംബ ജീവിതത്തില്‍ പലതരം വിട്ടുവീഴ്ചകള്‍ക്കും നാം നില്‍ക്കേണ്ടി വരും. എന്റെ ഭാര്യ പിഎച്ഡിയാണ്. വിദേശത്ത് മികച്ച അവസരങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ എനിക്ക് ഐഎസ്ആര്‍ഒയില്‍ തുടരാനായിരുന്നു ആഗ്രഹം. അതോടെ അവര്‍ അവരുടെ പ്രൊഫഷണല്‍ മോഹങ്ങള്‍ ത്യജിച്ചു എനിക്കൊപ്പം നിന്നു. ഇത്തരം ജോലികള്‍ക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ മികവോടെ പ്രവൃത്തിക്കാന്‍ സാധിക്കു.' 'ബഹിരാകാശ ശാസ്ത്ര മേഖലയില്‍ മറ്റ് രാജ്യങ്ങള്‍ ആറ് വര്‍ഷം കൊണ്ടു നേടിയ ഏതെങ്കിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നാം 24 മാസം ലക്ഷ്യം വയ്ക്കുമ്പോള്‍ ഒരാള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. അത്തരം ഘട്ടങ്ങളില്‍ നമുക്ക് പ്രോത്സാഹനം വേണം. ആളുകള്‍ സന്തുഷ്ടരാണെന്നു ഉറപ്പാക്കണം. തിരക്കേറിയ സമയങ്ങളായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട പലതും നമുക്ക് വേണ്ടെന്നു വയ്‌ക്കേണ്ടി വരും. അത്തരമൊരു അന്തരീക്ഷമല്ലെങ്കില്‍ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിയില്ല. ഞാന്‍ 13 ചെയര്‍മാന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആളാണ്. അവരെല്ലാം എന്നെ ഏറെ പ്രചോദിപ്പിച്ചവരുമാണ്'- അദ്ദേഹം വ്യക്തമാക്കി. ISRO Chairman V Narayanan: A scientist with four decades of experience in rocket and spacecraft propulsion, Dr. V Narayanan took over as the chairman of Indian Space Research Organisation last January.
ഈ രാശിക്കാരുടെ വരുമാനം ഇരട്ടിയാകും; കുടുംബവുമായി ഒരു യാത്ര പോവും, ചില നല്ല വാർത്തകൾ ലഭിക്കും!
ഭാരതീയ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുകയും അതിലൂടെ ശുഭകരമായ രാജയോഗങ്ങളും ധനയോഗങ്ങളും രൂപപ്പെടുകയും ചെയ്യാറുണ്ട്. അവ ഒട്ടേറെ പരിവർത്തനങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അത്തരം രാജയോഗങ്ങൾ കാര്യമായ മാറ്റം തന്നെയാവും ചില രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടുവരിക. ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതും ആയിരിക്കും അവ. ചില രാജയോഗങ്ങൾക്ക് അത്രയധികം സ്വാധീനമുണ്ടാവും. അവ ചില സവിശേഷമായ
Weekly Horoscope: ധനസമൃദ്ധിയുണ്ടാകും, പുതിയ വാഹനം വാങ്ങും, നൂതന ഗൃഹനിര്‍മ്മാണം ആരംഭിക്കും, വാരഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനലാഭം, ഉന്നതസ്ഥാനലബ്ധി ഇവയ്ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും. ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ
ഈ നാളുകാർക്ക് ആഗ്രഹപൂർത്തീകരണം, വീട്ടിൽ ഐശ്വര്യവും സമാധാനവും, വരുമാനം കൂടും, വാഹനലാഭം, രാശിഫലം
മേടം - ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ഗൃഹത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം. പിതാവുമായി ചില അഭിപ്രായവ്യത്യാസത്തിനു സാധ്യത. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യത. ഇടവം - നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാവും. ജോലിസ്ഥലത്ത് ചില അസ്വസ്ഥതകള്‍ക്കു സാധ്യത. കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം
ഈ രാശിക്കാർക്ക് എന്നും ശ്രീകൃഷ്‌ണ ഭഗവാന്റെ അനുഗ്രഹം; എല്ലാ സുഖങ്ങളും തേടി വരും, മോക്ഷം ലഭിക്കും!
ഹിന്ദുമതത്തിൽ വളരെ പവിത്രമായി കണക്കാക്കുന്ന ഒരു ഉത്സവമാണ് കൃഷ്‌ണ ജന്മാഷ്‌ടമി. രാജ്യമെമ്പാടും ഭക്തിയോടെയും സന്തോഷത്തോടെയും കൃഷ്‌ണജന്മാഷ്‌ടമി ആഘോഷിക്കുന്നു. ഭദ്രപദ മാസത്തിലെ കൃഷ്‌ണപക്ഷത്തിലെ അഷ്‌ടമി തിഥിയിലാണ് വിഷ്‌ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ കൃഷ്‌ണൻ ജനിച്ചത്. ഹിന്ദു മതത്തിൽ സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിന്ന് നിൽക്കുന്ന ദൈവങ്ങളിൽ ഒരാൾ കൂടിയാണ് കൃഷ്‌ണൻ. ഭഗവാൻ കൃഷ്‌ണന്റെ ജന്മദിനമായ ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ദിനത്തിൽ,
കര്‍ക്കിടകത്തിലെ അവസാനദിനം; ഈ രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ പെരുമഴ, കുന്നോളം ധനം..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഇനി ജിഎസ്ടിക്ക്
ഈ രാശിക്കാരുടെ പ്രണയം പൂവണിയും; പുതിയ വാഹനം ഗ്യാരേജിലെത്തും! കുടുംബ സമേതം വിനോദ യാത്രയും
വേദ ജ്യോതിഷത്തിൽ വലിയ പ്രാധാന്യം കൽപ്പിച്ചു നൽകിയിട്ടുള്ള ഗ്രഹമാണ് ശുക്രൻ. നല്ല ഗ്രഹങ്ങളിൽ ഒന്നായ ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമായാണ് വിലയിരുത്തുന്നത്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ പണ്ട് മുതലേ പറഞ്ഞു കേൾക്കാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ ചില കാര്യങ്ങളിൽ
പണയവസ്തു തിരിച്ചെടുക്കും, ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും, വിദേശത്ത് ജോലി, രാശിഫലം
മേടം - സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഇടവം - വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. പണയവസ്തു തിരിച്ചെടുക്കും. ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും. മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ഇന്നേക്ക് മൂന്നാം നാള്‍ രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍; ഒരു വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ട..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. യുഎസ്
സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥിന് പുതുജീവിതം
കൊച്ചി: ആലുവ സ്വദേശിയായ ശ്രീനാഥിന് ഇത് രണ്ടാം ജന്മമാണ്. ലിവർ സിറോസിസും വൃക്ക രോഗവും മൂലം ഒരേ സമയം കരളും വൃക്കയും തകരാറിലായ ശ്രീനാഥിന് പുതിയ ജീവിതം സമ്മാനിച്ചത് സ്വന്തം സഹോദരിയും സഹോദരിയുടെ ഭർത്തവും ചേർന്നാണ്. സഹോദരി ശ്രീദേവിയുടെ വൃക്കയും സഹോദരിയുടെ ഭര്‍ത്താവ് വിപിന്‍റെ കരളുമാണ് ശ്രീനാഥിന് നല്‍കിയിരിക്കുന്നത്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് ഇരട്ട അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത്. അതീവ സങ്കീർണമായ ശസ്ത്രക്രിയ ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് സീനിയർ കൺസൾട്ടൻ്റ് ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയർ കൺസൾട്ടൻ്റ് ആയ ഡോ. വി നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലായിരുന്നു. ആലുവയിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന ശ്രീനാഥിന് കാലിൽ ചെറിയൊരു കുരു വന്നിരുന്നു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അത് മുറിവാവുകയും അത് ഉണങ്ങാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. അതിനിടെ കടുത്ത പനിയും ഉണ്ടായി. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യാവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. ശരീരം വളരെയധികം ക്ഷീണിക്കുകയും സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തു. പിന്നീടാണ് വിദഗ്ധ ചികിത്സ തേടിയത്. പരിശോധനയിൽ ക്രയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്ന് കണ്ടെത്തുകയും അടിയന്തരമായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ശ്രീനാഥിന് പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിഞ്ഞിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കുക എന്നതായിരുന്നു ഒരു മാര്‍ഗം. കടലും അതിരുകളും കടന്ന് പ്രണയ സാഫല്യം, മലയാളി യുവതിക്ക് ഫ്രാന്‍സില്‍ നിന്നൊരു വരന്‍ ആശാവർക്കർ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി തൻ്റെ വൃക്കകളിൽ ഒന്ന് സഹോദരന് നൽകാന്‍ സന്നദ്ധത അറിയിച്ചു. കൂടാതെ ശ്രീദേവിയുടെ ഭർത്താവായ വിപിൻ തന്റെ കരൾ പകുത്ത് നല്‍കാമെന്നും സമ്മതിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്രീനാഥിന്റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും കാരണം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവയ്ക്കേണ്ടി വന്നു. ഭക്ഷണം രണ്ട് നേരം മതി, ഹൃദയം മുഖ്യം ബിഗിലെ! ഈ അഞ്ച് അബദ്ധങ്ങൾ ഒഴിവാക്കണം ഏറെ സങ്കീർണമായ ഒരു കേസ് ആയിരുന്നു ഇതെന്നാണ് ഡോക്ടർ മാത്യു ജേക്കബ് പറയുന്നത്. എല്ലാ അപകടസാധ്യതകളും ലഘൂകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നു. കുടുംബത്തിന്റെ ദൃഢനിശ്ചയത്തിനും തങ്ങളുടെ മുഴുവൻ ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണ വിഭാഗങ്ങളുടെയും ഏകോപിത ശ്രമങ്ങൾക്കുമുള്ള ഒരു ആദരമായാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസത്തെ വിശ്രമത്തിന് ശേഷം ശ്രീനാഥും സഹോദരി ശ്രീദേവിയും സഹോദരി ഭർത്താവ് വിപിനും പൂർണ്ണ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Organ donation: Man gets new life after liver, kidney transplatation- liver cirrohsis.
പത്താം വയസ്സില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങി; 64-ാം വയസ്സില്‍ ബിരുദം നേടി ചാക്കുണ്ണി
തൃശ്ശൂര്‍: ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം പത്താം വയസ്സില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങിയ ആളാണ് കെ സി ചാക്കുണ്ണി. ഇപ്പോള്‍ സ്വന്തം സ്ഥാപനത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് പഠനം നടത്തി ബിരുദം നേടിയതിലൂടെ യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ് ഈ അറുപത്തിനാലുകാരന്‍. തൃശ്ശൂര്‍ വിമല കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ പി രവീന്ദ്രനില്‍ നിന്ന് ചാക്കുണ്ണി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ സദസ്സിൽ വലിയ കയ്യടി ഉയർന്നു. എൻജിനീയറിങ് ബിരുദധാരികൾക്ക് എയർപോർട്ട് അതോറിറ്റിയിൽ അവസരം തൃശ്ശൂര്‍ അടാട്ട് കുണ്ടു കുളത്ത് ദീപ വുഡ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ചാക്കുണ്ണി. 1972 - ല്‍ തന്റെ പത്താം വയസ്സില്‍ ഇദ്ദേഹത്തിന് പഠനം നിര്‍ത്തേണ്ടി വന്നു. കുറഞ്ഞ കൂലിക്ക് ജോലി ചെയ്ത് മടുത്തപ്പോള്‍ സ്വന്തമായി സ്ഥാപനം തുടങ്ങി. മക്കളായ ദീപയും റീബുവും ബിരുദ ധാരികളും വിവാഹിതരുമായപ്പോള്‍ ചാക്കുണ്ണി വീണ്ടും പഠനമോഹം പൊടിതട്ടിയെടുത്തു. ഔഷധിയിൽ 511 ഒഴിവുകൾ; ഏഴാം ക്ലാസ് പാസ്സായവർക്കും അപേക്ഷിക്കാം തുല്യതാ പരീക്ഷ വഴി 2016-ല്‍ ഏഴാം ക്ലാസ് ജയിച്ചു. പിന്നെ പത്ത്, പ്ലസ് വണ്‍, പ്ലസ്ടു. ഒടുവില്‍ കാലിക്കറ്റിലെ വിദൂരവിഭാഗം വഴി ബി.എ. സോഷ്യോളജി നേടി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ പി.ജിക്ക് ചേര്‍ന്നിട്ടുമുണ്ട്. ഭാര്യ ; ലിസി Education news: 64-year-old K.C. Chakkunny earns a degree decades after leaving school, inspiring youth.
മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും. ഇടവം - വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. കാര്‍ഷികരംഗം മെച്ചം. വാഹനങ്ങള്‍ക്ക് ചില്ലറ റിപ്പയര്‍ ആവശ്യമായിവരും.
പൊന്നിന്‍ചിങ്ങത്തിന് ദിവസങ്ങള്‍ മാത്രം; പുതുവര്‍ഷത്തില്‍ കരകയറാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്..!
പുതുവര്‍ഷം പിറക്കാന്‍ ഇനി നാല് ദിവസങ്ങള്‍ കൂടിയേ ഉള്ളൂ. ആഗസ്റ്റ് 17 ന് മലയാളം പുതുവര്‍ഷത്തിന്റെ പിറവിയായി. കൊല്ലവര്‍ഷം 1201 ആണ് പിറക്കാന്‍ പോകുന്നത്. സമ്പദ് സമൃദ്ധിയും ഐശ്വര്യവും വാഗ്ദാനം ചെയ്യുന്ന ചിങ്ങ മാസത്തോടെയാണ് കൊല്ലവര്‍ഷം പിറക്കുന്നത്. കാര്‍ഷിക സമൃദ്ധിയുടേയും വിളവെടുപ്പിന്റേയും കാലം കൂടിയാണ് മലയാളികള്‍ക്ക് ചിങ്ങം, ഒപ്പം പൊന്നിന്‍ തിരുവോണത്തിന്റേയും. യുഎസിന് പൊള്ളും; വീണ്ടും അടുക്കാൻ
സോഷ്യല്‍മീഡിയയുടെ ലോകത്ത് വേറിട്ട കാര്യങ്ങള്‍ ചെയ്ത് വൈറലാകാന്‍ കൊതിക്കുന്നവരാണ് കൂടുതല്‍ ആളുകളും. ഇപ്പോള്‍ ഇന്ത്യയുടെ സുരക്ഷ പരീക്ഷിക്കാന്‍ ജര്‍മ്മന്‍ വിനോദസഞ്ചാരി ചെയ്ത വേറിട്ട പ്രവൃത്തിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യയുടെ സുരക്ഷ പരീക്ഷിക്കാന്‍ ജര്‍മ്മന്‍ വിനോദസഞ്ചാരിയായ യൂനസ് സാരു കേരളമാണ് തെരഞ്ഞെടുത്തത്. തിരക്കേറിയ സ്ഥലത്ത് ഐഫോണ്‍ ഉപേക്ഷിച്ച് അതുവഴി നടന്നുവന്നവരെ നിരീക്ഷിച്ചാണ് യൂനസ് സാരു സുരക്ഷാ പരീക്ഷണം നടത്തിയത്. രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പങ്കുവെച്ച പരീക്ഷണത്തിന്റെ ഫലങ്ങള്‍ വൈറലായി. നാലു കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്. തിരക്കേറിയ മാര്‍ക്കറ്റിലെ ഒരു ബെഞ്ചില്‍ ഒരു ഐഫോണ്‍ വച്ച ശേഷം ചുറ്റുപാടുകള്‍ നിരീക്ഷിച്ചാണ് യൂനസ് സാരു വിഡിയോ ചിത്രീകരിച്ചത്. അടുത്തുള്ള ഒരു സ്ഥലത്ത് മറഞ്ഞിരുന്ന് അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. അദ്ദേഹം ചിത്രീകരിച്ചു. വൈകുന്നേരം ഏകദേശം 4.30 ഓടെയാണ് പരീക്ഷണം ആരംഭിച്ചത്. അടുത്ത കുറച്ച് മിനിറ്റുകളില്‍, നിരവധി ആളുകള്‍ ബെഞ്ചിനരികിലൂടെ നടന്നുപോയി. കടന്നുപോയവരില്‍ ചിലര്‍ ഐഫോണിലേക്ക് നോക്കി. മറ്റുള്ളവര്‍ അത് ശ്രദ്ധിച്ചില്ല. ആരും അത് എടുക്കാന്‍ ഒരു നീക്കവും നടത്തിയില്ല. വൈകുന്നേരം 5.30 ആയപ്പോഴേക്കും നിരവധി ആളുകള്‍ ഐഫോണിന്റെ അരികിലൂടെ നടന്നു പോയിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ലഭ്യമല്ലാത്തത്ര വിലയേറിയ ഉപകരണമായിട്ട് കൂടി ആരും ഫോണ്‍ പോക്കറ്റിലാക്കിയില്ല. View this post on Instagram A post shared by Younes Zarou (@youneszarou) അന്ന് കൈയില്‍ കിടന്ന സ്വര്‍ണ വള ഊരിക്കൊടുത്തു, ആംബുലന്‍സിന് മുന്നിലോടി വഴിയൊരുക്കി പൊലീസുകാരി വൈകുന്നേരം 6 മണിയോടെ ഐഫോണ്‍ ഇപ്പോഴും സുരക്ഷിതമായി ബെഞ്ചില്‍ കിടക്കുന്ന സ്ഥിതിക്ക് യൂനസ് പരീക്ഷണം അവസാനിപ്പിച്ചു. ആരും അത് മോഷ്ടിച്ചിട്ടില്ലെന്ന് കാണിക്കാന്‍ അയാള്‍ ഫോണിനടുത്തേക്ക് നടന്നു കാമറയ്ക്ക് നേരെ ഉയര്‍ത്തിപ്പിടിച്ചു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ ഉപയോക്താക്കളുടെ ഇടയില്‍ നിന്ന് വ്യത്യസ്ത അഭിപ്രായമാണ് ഉയര്‍ന്നത്. 'ഒരു വലിയ ട്രൈപോഡും വലിയ കാമറയും മുന്നില്‍ വച്ചാല്‍.. ആരും നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കില്ല.. ആരെങ്കിലും നിങ്ങളുടെ ഫോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ഈ വീഡിയോ ഒരിക്കലും വരില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, കൂടുതല്‍ ഇന്ത്യന്‍ പ്രേക്ഷകരെ നേടുന്നതിന് ഇന്ത്യയുടെ ശുദ്ധമായ ഒരു വശം കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ കുറഞ്ഞത് കുറച്ച് യാഥാര്‍ത്ഥ്യമെങ്കിലും കാണിക്കുക,'- ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് എഴുതി. ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തു; കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്, വിഡിയോ ‘How safe is India?’: Tourist’s iPhone experiment in Kerala
ആഗ്രഹിച്ചതെന്തും സ്വന്തമാക്കും, ആസ്തി ഇരട്ടിക്കും; രാജയോഗത്തിന്റെ ഒരു പവറേ.!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. മോദിയെ വിളിച്ച് സെലൻസ്‌കി; റഷ്യയുമായുള്ള എണ്ണ ഇടപാട് വിഷയവും ചർച്ചയായി, സെപ്റ്റംബറിൽ കൂടിക്കാഴ്‌ച എന്നാല്‍
ഈ രാശിക്കാരുടെ കാത്തിരുന്ന വിവാഹം നടക്കും; ലോട്ടറി അടിക്കാൻ സാധ്യത! ശമ്പളം ഇരട്ടിയായി കുതിക്കും
സാധാരണഗതിയിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവും ഒക്കെ ഒട്ടുമിക്ക എല്ലാ രാശികളെയും സ്വാധീനിക്കുന്ന ഘടകമാണ്. എങ്കിലും അവ ഒരുപോലെ ആയിരിക്കില്ല എന്ന് മാത്രമാണ് പ്രത്യേകത. ഇത്തരത്തിൽ ചില ഗ്രഹങ്ങൾ സംയോഗിക്കുമ്പോൾ ഏറ്റവുമധികം നേട്ടം ലഭിക്കുന്നത് രാജയോഗങ്ങൾ അനുകൂലമാവുന്ന ചില രാശിക്കാർക്ക് തന്നെയാവും. പലപ്പോഴും അവർ സ്വപ്‌നത്തിൽ പോലും കാണാത്ത നേട്ടങ്ങളായിരിക്കും തേടി എത്തുക. സാധാരണയായി, രാജയോഗം എന്നത് ജാതകത്തിൽ
ഹിന്ദു യുവാവിന്റെ കൈയില്‍ രാഖി കെട്ടി മുസ്ലീം യുവതി, സഹോദര സ്‌നേഹത്തിന്റെ ആ കഥ ഇങ്ങനെ
മുംബൈ: പതിനഞ്ചുകാരിയായ അനംത അഹമ്മദും ശിവം മിസ്ട്രിയും മുന്‍ പരിചയമേതുമില്ലാത്ത, തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ പോയവരാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സഹോദരങ്ങളാണ്. രാഖി കെട്ടി തന്റെ സഹോദരനാക്കിയിരിക്കുകയാണെന്നാണ് അനംത പറഞ്ഞത്. ഇവരുടെ സഹോദരീ-സഹോദര ബന്ധത്തിന് പറയാനൊരു വലിയ കഥയുണ്ട്. അനംത എന്ന മുസ്ലീം പെണ്‍കുട്ടി ശിവം മിസ്ട്രിയുടെ കൈയില്‍ രാഖി കെട്ടിതിന്റെ പിന്നില്‍ ഒരു ജീവിത കഥയുണ്ട്. കടലും അതിരുകളും കടന്ന് പ്രണയ സാഫല്യം, മലയാളി യുവതിക്ക് ഫ്രാന്‍സില്‍ നിന്നൊരു വരന്‍ ശിവയുടെ മൂത്ത സഹോദരി മരിച്ചപ്പോള്‍ അവരുടെ കൈകളാണ് അനംതയ്ക്ക് തുന്നിച്ചേര്‍ത്തത്. 2002 ഒക്ടോബര്‍ 30ന് ഉത്തര്‍പ്രദേശിലെ അലിഗഢിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ കേബിളില്‍ സ്പര്‍ശിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് അനംതയുടെ കൈ നഷ്ടപ്പെട്ടത്. വലതു കൈ മുറിച്ച് മാറ്റേണ്ടി വന്നു. മുംബൈയിലെ ഗോരേഗാവില്‍ താമസിക്കുന്ന അവര്‍ക്ക് ജീവിതം തന്നെ തിരികെ നല്‍കിയിരിക്കുകയാണ് ശിവം. അപകടം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തിലെ വല്‍സാദിലുള്ള ശിവയുടെ സഹോദരി റിയയ്ക്ക് പെട്ടെന്ന് ഛര്‍ദി വരികയും അസഹനീയമായ തലവേദന അനുഭവപ്പെടുകയും ചെയ്തത്. സെപ്തംബര്‍ 15ന് സൂറത്തിലെ കിരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയ പിന്നീട് രക്തസ്രാവം മൂലം മരിച്ചു. റിയയുടെ കൈകള്‍ അങ്ങനെയാണ് അനംതയിലേയ്ക്ക് എത്തുന്നത്. കടലും അതിരുകളും കടന്ന് പ്രണയ സാഫല്യം, മലയാളി യുവതിക്ക് ഫ്രാന്‍സില്‍ നിന്നൊരു വരന്‍ അനംത ശിവയുടെ കൈയില്‍ രാഖി കെട്ടിയപ്പോള്‍ റിയ ജീവിതത്തിലേയ്ക്ക് തിരികെ വന്നതായാണ് തങ്ങള്‍ക്ക് തോന്നിയതെന്നാണ് ശിവയുടെ അമ്മ തൃഷ്ണ മിസ്ട്രി പറഞ്ഞത്. തോളില്‍ ശസ്ത്രക്രിയക്ക് വിധേയയായ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് അനംത. Anamta and Shivam's sibling relationship dates back to last year, when a hand belonging to Riya, the latter's late elder sister, was transplanted on Anamta.
കടലും അതിരുകളും കടന്ന് പ്രണയ സാഫല്യം, മലയാളി യുവതിക്ക് ഫ്രാന്‍സില്‍ നിന്നൊരു വരന്‍
തൃശൂര്‍: വെള്ളിക്കരയുള്ള മുണ്ടും വെള്ളഷര്‍ട്ടും ധരിച്ച് തനി കേരളീയ വേഷത്തില്‍ ഒരു ഫ്രഞ്ചുകാരന്‍ വരന്‍, വധുവായി ഒരു മലയാളി യുവതി. കുരിയച്ചിറ സ്വദേശിയായ ശാസ്ത്രജ്ഞ ഡോ. മനീഷ വര്‍ഗീസാണ് കഥയിലെ നായിക, ഡോ. ജെറമി സോര്‍ഡ് നായകനും. കുരിയച്ചിറ സെന്റ് ജോസഫ് ദേവാലയത്തില്‍ ശനിയാഴ്ച നടന്ന ഇവരുടെ വിവാഹം അതിരുകളില്ലാത്ത പ്രണയത്തിന്റെ സാഫല്യം കൂടിയായിരുന്നു. 'ജ്യോത്സ്യന്‍ പറഞ്ഞതു പോലെ എകെ ആന്‍റണിക്കു രാജി വയ്ക്കേണ്ടി വന്നു, സമയം നോക്കാനല്ല ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടത്' പാരീസിലെ ബോര്‍ദു യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണം നടത്തുമ്പോളായിരുന്നു ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. ഭോപ്പാലില്‍ നിന്നും ഫിസിക്‌സില്‍ ബിഎസ്എംഎസ് ഡിഗ്രി നേടിയാണ് മനീഷ ഫ്രാന്‍സിലെ പ്രശസ്തമായ ബോര്‍ദു യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടു കൂടി പിഎച്ച്ഡി അഡ്മിഷന്‍ നേടിയത്. ജെറമിയും ആ ബാച്ചില്‍ മനീഷയോടൊപ്പം അവിടെ ഗവേഷണത്തിന് ചേര്‍ന്നു. ഇരുവരും ചേര്‍ന്ന് പന്ത്രണ്ട് ഗവേഷണപേപ്പറുകള്‍ ചെയ്തിട്ടുണ്ട്. 'വാപ്പിക്ക് വലിയ ശിക്ഷ കൊടുക്കരുതേ...' സ്‌നേഹം മറക്കാതെ നാലാം ക്ലാസുകാരി, കുട്ടിയെ അമ്മൂമ്മയ്ക്കു കൈമാറി മലയാളി യുവതിക്ക് ഫ്രാന്‍സില്‍ നിന്നൊരു വരന്‍ pic.twitter.com/n8DcGzrrdi — Samakalika Malayalam (@samakalikam) August 9, 2025 2022ല്‍ ജെറമി വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും ഡോക്ടറേറ്റ് എടുത്തശേഷമേ മനീഷ അതിന് സമ്മതം മൂളിയുള്ളൂ. പെയിന്റിംഗ് ജോലിക്കാരനായ ചിറമ്മല്‍ വര്‍ഗീസിന്റെയും ലെനിയുടെയും മകളാണ് മനീഷ. വിവാഹത്തില്‍ ജെറമിയുടെ പിതാവ് ലിയോണല്‍ സോര്‍ഡ്, കാതറിന്‍, അനിയന്‍ റോമ, ഭാര്യ എറിന്‍ എന്നിവരുള്‍പ്പെടെ ആറു പേരാണ് പങ്കെടുത്തത്. വിവാഹാനന്തരം കുമ്പളങ്ങിയില്‍ ഡെസ്റ്റിനേഷന്‍ വെഡിംഗും ഇരുവരും പ്ലാന്‍ചെയ്തിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമായി വിരുന്നു സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. French Kerala wedding in thrissur. Dr. Jeremy Sord weds scientist Dr. Manisha Varghese, a native of Kuriachira.
കണ്ടകശനി മാറുന്നു, ഇനി വെച്ചടി വെച്ചടി കയറ്റം; സമ്പത്തില്‍ ആറാടാം... ഇതാണോ നിങ്ങളുടെ രാശി?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. 'ആര്യൻ അനുമോളെ റിംഗ്
സാധാരണഗതിയിൽ വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരിക എന്ന പതിവുണ്ട്. അതിനാൽ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് പലരും നോക്കി കാണുന്നത്. എന്നാൽ പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണ് രാജയോഗങ്ങളോ
'കൊണ്ട് പോടാ കേക്ക്! ഇന്ന് എന്റെ ദിവസം'
' പൂ ച്ചയാണ് മിസ്റ്റര്‍.., എനിക്ക് ഇങ്ങനൊക്കെ പറ്റൂ'- ഇതാണ് വീട്ടിലായാലും നാട്ടിലായാലും പൂച്ചസാറിന്‍റെ ഒരു ലൈന്‍. ആരെയും കൂസാത്ത പ്രകൃതം. മൂഡ് ഉണ്ടെങ്കില്‍ ചെയ്യും അല്ലാതെ, പഠിപ്പിക്കലും നിയന്ത്രണങ്ങളും ഇഷ്ടമല്ല. ഉടമയെന്ന ബഹുമാനമൊന്നും ലോകത്ത് ഇന്നേ വരെ ഒരു പൂച്ചയും മനുഷ്യന് കൊടുത്തിട്ടില്ല. തന്നെക്കാള്‍ രൂപത്തില്‍ അല്‍പം വലിപ്പമുള്ള മറ്റൊരു പൂച്ച, അത്രേയൂ പൂച്ചകള്‍ക്ക് മുന്നില്‍ മനുഷ്യന്‍. മനുഷ്യരുടെ പിന്നാലെ വാലാട്ടി നടക്കാനോ ആജ്ഞകള്‍ പാലിക്കാനോ പൂച്ചയെ കിട്ടില്ല, ഇവിടെ 'എന്‍ വഴി തനി വഴി' അതാണ് ശീലം. എന്നാല്‍ കാര്യ സാധ്യത്തിന് ക്യൂട്ട്നസ് വാരി വിതറി മനം കവരാനും പൂച്ചകള്‍ മിടുക്കരാണ്. കൗശലവും ധൈര്യവുമാണ് പൂച്ചകളുടെ രണ്ട് പ്രധാന മുഖമുദ്രകള്‍. അങ്ങനെ പെട്ടെന്നൊന്നും പൂച്ചകളെ വെട്ടില്‍ വീഴിക്കാനാകില്ല. അതുപോലെ ഏത് കൊലകൊമ്പനെയും നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാനും പൂച്ചസാറിന് മടിയില്ല. ഇന്ന് പൂച്ച ദിനമാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് എട്ടിനാണ് പൂച്ചദിനം ആഘോഷിക്കുന്നത്. 2002-ല്‍ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയറാണ് ഇങ്ങനൊരു ദിനത്തിന് തുടക്കം കുറിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, പൂച്ചകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങളുമുണ്ട്. മധുരത്തോട് പ്രിയമില്ല നായകളെ പോലെയല്ല, പൂച്ചകള്‍ക്ക് മധുരത്തോട് അത്ര പ്രിയമില്ല. നിങ്ങളുടെ പൂച്ചയുടെ മുന്നിലേക്ക് ഒരു പഞ്ചസാര ക്യൂബ് ഒന്നിട്ടു കൊടുക്കൂ, മുഖം ചുളിച്ചു കൊണ്ട് തിരിച്ചു പോകുന്നതു കാണാം. പൂച്ചയുടെ നാവിലെ പ്രധാന രുചി റിസ്പറ്റര്‍ കാലങ്ങളായുള്ള മ്യൂട്ടേഷന്‍ കാരണം മാറിയിരിക്കുന്നു. അതു മൂലം അവയ്ക്ക് മധുരത്തോടുള്ള പ്രിയവും കുറഞ്ഞു. ഓരോ പൂച്ചയ്ക്കും സവിശേഷമായ നോസ് പ്രിന്‍റ് ഉണ്ട് മനുഷ്യന്റെ വിരലടയാളം പോലെ, എല്ലാ പൂച്ചകളുടെ മൂക്കിന് പുറമെയുള്ള വരകള്‍ക്കും മുഴകള്‍ക്കും ഒരു പ്രത്യേക പാറ്റേൺ ഉണ്ട്. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് പൂച്ചകളുടെ മൂക്ക് പരിശോധിച്ചാല്‍, അതിലെ പാറ്റേണ്‍ വ്യത്യാസപ്പെട്ടിരിക്കും. ലോകത്ത് രണ്ട് പൂച്ചകള്‍ക്ക് ഒരു തരത്തിലുള്ള നോസ് പ്രിന്‍റ് ഉണ്ടായിരിക്കില്ല. പൂച്ചകൾ അവരുടെ ജീവിതത്തിന്റെ നാലിൽ മൂന്ന് ഭാഗം ഉറക്കത്തിലായിരിക്കും ഒരു പൂച്ചയ്ക്ക് 12 വയസ്സ് പ്രായമുണ്ടെങ്കിൽ, അത് അതിന്റെ ജീവിതത്തിന്റെ നാല് വർഷം മാത്രമേ ഉണർന്നിരിക്കൂ. ഉറങ്ങുമ്പോഴാണ് പൂച്ചകളുടെ ശരീരത്തില്‍ വളര്‍ച്ച ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് നിങ്ങളുടെ പൂച്ച ധാരാളമായി ഉറങ്ങുന്നതു കണ്ടാല്‍ അത് എന്തെങ്കിലും രോഗം മൂലമാണെന്ന് വിഷമിക്കേണ്ടതില്ല. ഇത്തിരി ധൃതിയുണ്ടേ...! ഭൂമിയുടെ കറക്കത്തിന് ഇന്നലെ വേഗം കൂടി, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം പെൺപൂച്ചകൾ വലതും ആൺപൂച്ചകൾ ഇടതു കയ്യന്മാരുമാണ് ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തില്‍, പൂച്ചകൾക്ക് അവയുടെ ലിംഗഭേദം അനുസരിച്ച് കൈകാലുകളുടെ മുന്‍ഗണനയും മാറുമെന്ന് കണ്ടെത്തി (നടക്കുമ്പോഴോ മാന്തി കുഴിയുണ്ടാക്കുമ്പോഴോ ഏത് കൈകാലുകൾ മുന്നോട്ട് വയ്ക്കണം). പെണ്‍പൂച്ചകള്‍ കൂടുതലും വലതു കൈകള്‍ ഉപയോഗിക്കുമ്പോള്‍ ആണ്‍പൂച്ചകള്‍ ഇടതുകൈകളാണ് ഉപയോഗിക്കാറ്. 'തക്കാളിക്ക് കാട്ടു ചെടിയിലുണ്ടായ ജാരസന്തതി!' ഉരുളക്കിഴങ്ങിന്റെ ജന്മരഹസ്യം കണ്ടെത്തി ഗവേഷകർ രുചിയല്ല, മണമാണ് പ്രധാനം മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, പൂച്ചകൾക്ക് അത്രയധികം രുചി ഗ്രാഹികൾ ഇല്ല. അതുകൊണ്ട് മണം ആണ് അവരെ ഭക്ഷണത്തോട് അടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പൂച്ചകള്‍ക്ക് ഉണ്ടെങ്കില്‍, ആദ്യ ലക്ഷണം വിശപ്പില്ലായ്മ ആയിരിക്കും. ഏകദേശം 100 സ്വര ശബ്ദങ്ങൾ മ്യൂവു എന്ന ഒറ്റ സ്വരം മാത്രമല്ല, നൂറിലധികം സ്വരങ്ങള്‍ അവ ആശയവിനിമയത്തിനായി വികസിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നായകളാകട്ടെ പത്ത് സ്വര ശബ്ദങ്ങള്‍ മാത്രമാണ് പുറപ്പെടുവിക്കുന്നത്. World Cat Day: 7 awesome facts about cats that will take you by surprise.
ഈ രാശിക്കാരാണോ? ആഗസ്റ്റ് 9 മുതല്‍ പോക്കറ്റിലേക്ക് പണമൊഴുകും, സമ്പത്ത് കുമിഞ്ഞുകൂടും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ഇത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. ദുബായിയില്‍ നിന്ന് മനിലയിലേക്ക് വെറും 190 രൂപയ്ക്ക്
വിദേശത്തെ ജോലി മോഹം നടക്കും; ബംപർ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യമെത്തും! ഈ നാളുകാരാണോ?
ഗ്രഹങ്ങളുടെ രാശിമാറ്റം സർവ സാധാരണമായ ഒരു കാര്യം മാത്രമാണ്. അതിന് പക്ഷെ നമ്മളാരും അധികം പ്രാധാന്യം കൊടുക്കാറില്ലെന്നതാണ് യാഥാർഥ്യം. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന മാറ്റങ്ങൾക്ക് പക്ഷേ വലിയ വ്യാപ്‌തി തന്നെ ഉണ്ടാവും. അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം കാരണമാണ്.
പുതിയ വീടും കാറും... കാത്തിരുന്ന രാജയോഗം മൂന്ന് ദിവസത്തിനുള്ളില്‍; ഇതാണോ നിങ്ങളുടെ രാശി?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജ്യോതിഷവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു എന്നാണ് വിശ്വാസം. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞത് ശരിയല്ല; കേസ് കൊടുക്കാന്‍ കാരണം വിശദീകരിച്ച് പരാതിക്കാരന്‍ ഗ്രഹങ്ങള്‍
ഇവള്‍ ആയിരങ്ങളുടെ അമ്മ!, സെല്‍വ ദാനം ചെയ്തത് 300 ലിറ്റര്‍ മുലപ്പാല്‍, മാതൃക
ചെന്നൈ: നവജാത ശിശുക്കള്‍ക്ക് ഏറ്റവും ഉത്തമമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. മുലപ്പാല്‍ കുറഞ്ഞാല്‍ അമ്മമാര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുകയും ചെയ്യും. ഇങ്ങനെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് തമിഴ്‌നാട് സ്വദേശിയായ 33 കാരി. 300 ലിറ്ററിലധികം മുലപ്പാലാണ് സെല്‍വ ബൃന്ദ എന്ന വീട്ടമ്മ മില്‍ക്ക് ബാങ്കിന് നല്‍കിയത്. ഇത്തിരി ധൃതിയുണ്ടേ...! ഭൂമിയുടെ കറക്കത്തിന് ഇന്നലെ വേഗം കൂടി, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് സെല്‍വയുടെ തീരുമാനത്തെത്തുടര്‍ന്ന് രക്ഷിക്കാനായത്. തിരുച്ചിറപ്പള്ളി ജില്ലയിലെ കാട്ടൂര്‍ സ്വദേശിനിയായ സെല്‍വ ബൃന്ദയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. 'പേര് ഒന്നിപ്പിച്ചവര്‍', സൗഹൃദ ദിനത്തില്‍ ഒത്തുചേര്‍ന്ന് നൗഷാദുമാരുടെ ആഗോള കൂട്ടായ്മ 2023 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 22 മാസത്തിനിടെ 17 ലിറ്റര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ മില്‍ക്ക് ബാങ്കിലേയ്ക്ക് നല്‍കി. 2023-24 കാലയളവില്‍ മില്‍ക്ക് ബാങ്ക് ശേഖരിച്ച മൊത്തം മുലപ്പാലിന്റെ പകുതിയോളം സെല്‍വയുടെ സംഭാവനയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സെല്‍വ ഇടം നേടി. ലോക മുലയൂട്ടല്‍ വാരത്തിന്റെ സമാപന ദിനമായ ഓഗസ്റ്റ് 7ന് മില്‍ക്ക് ബാങ്കിലെ ഉദ്യോഗസ്ഥര്‍ സെല്‍വ ബൃന്ദയെ ആദരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. woman donates 300 litres of breast milk, helping thousands of infants
ഇത്തിരി ധൃതിയുണ്ടേ...! ഭൂമിയുടെ കറക്കത്തിന് ഇന്നലെ വേഗം കൂടി, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം
ന്യൂഡല്‍ഹി: ഇന്നലെ ഭൂമി അതിന്റെ ഭ്രമണം അല്‍പം നേരത്തെ പൂര്‍ത്തിയാക്കിയതായി ഗവേഷകര്‍. സാധാരണയില്‍ നിന്ന് 1.5 മില്ലിസെക്കന്‍ഡിന്റെ വ്യത്യാസമാണ് ഭൂമിയുടെ ഭ്രമണത്തില്‍ ഉണ്ടായത്. ഇന്നലത്തെ ദിവസം രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളിലൊന്നായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. നേരത്തെ ജൂലൈ 9, 22 തീയതികളിലും ഭൂമിയുടെ ഭ്രമണവേഗം കൂടിയിരുന്നു. എന്താണ് ഇതിനു കാരണം? കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. ഭൂമിയുടെ ഉള്‍ക്കാമ്പിലുണ്ടായ മാറ്റങ്ങള്‍, എല്‍ നിനോ, ലാ നിന തുടങ്ങിയ പ്രതിഭാസങ്ങള്‍, ഹിമാനികളുടെ അമിതമായ ഉരുകല്‍, ചന്ദ്രന്റെ സ്വാധീനം തുടങ്ങിയവയൊക്കെ ഇതിനു വഴിവയ്ക്കാമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. 'പേര് ഒന്നിപ്പിച്ചവര്‍', സൗഹൃദ ദിനത്തില്‍ ഒത്തുചേര്‍ന്ന് നൗഷാദുമാരുടെ ആഗോള കൂട്ടായ്മ മനുഷ്യര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയാത്തത്ര ചെറുതാണ് ഈ മാറ്റം എങ്കിലും ഇത്തരം മാറ്റങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭൂമിയുടെ ഭ്രമണ വേഗം കൂടുമ്പോള്‍ അപകേന്ദ്രബലം സമുദ്രജലത്തെ ധ്രുവങ്ങളില്‍ നിന്ന് ഭൂമധ്യരേഖയിലേക്ക് തള്ളിവിടും. മണിക്കൂറില്‍ ഒരു മൈല്‍ എന്ന നേരിയ വര്‍ധനവ് പോലും ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ വ്യത്യാസമുണ്ടാക്കും. അപകടസാധ്യതയുള്ള തീരദേശ നഗരങ്ങളില്‍ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമായേക്കും. Earth Spinning Faster: Scientists Record Shortest Days in 2025
Health Horoscope August: ആരോഗ്യം വഷളാകും, രോഗപീഡകള്‍ വിടാതെ പിന്തുടരും; ഈ മാസം നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)നിങ്ങളുടെ ആരോഗ്യരാശിയില്‍ പൊതുവെ ദോഷകരമായ അവസ്ഥയാണ്കാണുന്നത്. അവിചാരിത രോഗക്ലേശങ്ങള്‍ ഉണ്ടാകാം. വാതസംബന്ധമായ വിഷമങ്ങള്‍, നാഡീമര്‍മ്മസംബന്ധമായ പ്രയാസങ്ങള്‍ ഇവ വരാവുന്നതാണ്. മനസിന്റെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുകയും അനാവശ്യ ചിന്തകള്‍ ഒഴിവാക്കുകയും വേണം. സ്വസ്ഥതയും ആരോഗ്യവും നേടിത്തരുന്ന രാജയോഗധ്യാനം പരിശീലിക്കുന്നത് നന്നായിരിക്കും. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുകയും അത്യാവശ്യ വ്യായാമങ്ങള്‍ ചെയ്യുകയും ഏതു കാര്യത്തിലും നന്നായി ശ്രദ്ധചെലുത്തുകയും വേണം.
രാജാവിനെ പോലെ ജീവിക്കാം, പുതിയ ജോലിക്ക് അവസരം; പണം ഇവർക്ക് ഒരു വിഷയമാവില്ല! ഈ രാശിക്കാരാണോ?
ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ ധന യോഗങ്ങൾക്ക് കഴിയും. എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലും അങ്ങനെയല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ ഓരോ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമാവുകയില്ല. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട
രണ്ടാഴ്ചയ്ക്കുള്ളില്‍ രാജയോഗം.. ഈ രാശിക്കാര്‍ക്ക് ശുക്രനുദിച്ചു, നിങ്ങള്‍ക്കുമുണ്ടോ ഭാഗ്യം?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങളെല്ലാം നിശ്ചിത കാലയളവില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. 11 സൈനികരെ കാണാതായി; ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം എന്നാല്‍ ഇത്
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)ഉദ്ദേശിക്കുന്ന കാര്യത്തില്‍ പ്രണയകാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതിനു തടസ്സമുണ്ടാകും. അപ്രതീക്ഷിതമായ എതിര്‍പ്പുകളോ മറ്റു വിപരീത സാഹചര്യങ്ങളോ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. വിഷമകരമായ അന്തരീക്ഷം പ്രണയത്തെച്ചൊല്ലി കുടുംബത്തിലുണ്ടായേക്കാം. ജീവിതത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുള്ള സന്ദര്‍ഭമായതിനാല്‍ ശ്രദ്ധ പാലിക്കുക. രാശിവീഥിയില്‍ കാണുന്ന പ്രതികൂലയോഗങ്ങള്‍ നിങ്ങളുടെ ബന്ധങ്ങളെ ബാധിച്ചേക്കാം. ദോഷനിവാരണത്തിനായി സമ്പൂര്‍ണ്ണ രാശിസ്ഥിതി ചിന്തിച്ച് ഉചിതമായ
'പേര് ഒന്നിപ്പിച്ചവര്‍', സൗഹൃദ ദിനത്തില്‍ ഒത്തുചേര്‍ന്ന് നൗഷാദുമാരുടെ ആഗോള കൂട്ടായ്മ
കോഴിക്കോട്: ഒരേ പേരിലുള്ള ഒരു കൂട്ടം ആളുകള്‍, അവരുടെ കൂട്ടായ്മ. നൗഷാദ് അസോസിയേഷന്‍ ഇത്തരത്തില്‍ ഒന്നാണ്. ഇക്കഴിഞ്ഞ സൗഹൃദ ദിനത്തില്‍ ആയിരുന്നു കേരളത്തിലെയും ആറ് ജിസിസി രാജ്യങ്ങളിലുമുള്ള നൗഷാദുമാര്‍ കോഴിക്കോട് ഒത്തുചേര്‍ന്നത്. ഞായറാഴ്ച കോഴിക്കോട് നടന്ന കൂടിച്ചേരല്‍ പേര് എന്ന ലേബലിനപ്പുറം, ഐക്യത്തിന്റെ മറ്റൊരു പ്രതീകവുമായി മാറുകയായിരുന്നു. പാട്ടുകാരി സിനിമ കോണ്‍ക്ലേവില്‍ എങ്ങനെയെത്തി?; പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ കോഴിക്കോട് നടന്ന കുടുംബയോഗം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. മാന്‍ഹോളില്‍ വീണ രണ്ട് കുടിയേറ്റ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ അന്തരിച്ച നൗഷാദിന്റെ ഓര്‍മ്മകളിലൂടെയായിരുന്നു പരിപാടി ആരംഭിച്ചത്. അസോസിയേഷന്റെ ദൗത്യത്തിന് പ്രചോദനം നല്‍കിയ നിസ്വാര്‍ത്ഥമായ ധീരതയുടെ പ്രതീകമായാണ് നൗഷാദിനെ അവതരിപ്പിച്ചത്. 2018-ല്‍ ആണ് കൂട്ടായ്മ രൂപം കൊണ്ടത്. ഏഴ് വര്‍ഷത്തിനിടെ അംഗങ്ങളുടെ എണ്ണം 4500 ആയി ഉയര്‍ന്നു. മനുഷ്യത്വത്തിലും സൗഹൃദത്തിലുമുള്ള വിശ്വാസമാണ് ഈ കുടുംബത്തിന്റെ അടിത്തറയെന്ന് നൗഷാദ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി നൗഷാദ് പ്രതികരിച്ചു. വിഭജിക്കപ്പെടുന്ന ഒരു ലോകത്ത്, പേര് ആജീവനാന്ത സൗഹൃദങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും പ്രചോദനമാകുന്ന ഒരു വേദി സൃഷ്ടിക്കാന്‍ ആണ് കൂട്ടായ്മയുടെ ശ്രമം. ഒരു കൂട്ടായ്മ രൂപം കൊള്ളാന്‍ ഒരു പേര് പോലും മതിയാകും എന്ന സന്ദേശം കൂടിയാണ് ഞങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തത്സമയ ബുക്കിങ് കേരളത്തിലെ ഒരു വന്ദേഭാരതില്‍; ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റെടുക്കാം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത നൗഷാദ് നാമധാരികൾ അവരുടെ പേരുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. അസോസിയേഷന് മുമ്പുതന്നെ, ഒരേ പേരുള്ള മറ്റുള്ളവരുമായി തനിക്ക് എപ്പോഴും ഒരു സവിശേഷ ബന്ധം തോന്നിയിരുന്നു എന്നായിരുന്നു ഒരു നൗഷാദിന്റെ പ്രതികരണം. ബേപ്പൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ്, അസോസിയേഷന്‍ സ്ഥാപകന്‍ നൗഷാദ് അലവി, ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ബ്രോഡ്വേ, നൗഷാദ് തെക്കയില്‍, ട്രഷറര്‍ നൗഷാദ് മാന്നാര്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. മുന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യാതിഥിയായി. World Friendship Day, the Kozhikode District Family Meet brought together Noushads from across Kerala and six GCC countries.
August Month Horoscope: പൊതുവെ അനുകൂല സന്ദര്‍ഭമാണ്, ഗൃഹനിര്‍മ്മാണം തുടങ്ങുന്നതിനവസരം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ അനുകൂല സമയമാണ്. ഏതുകാര്യത്തിലും ഗുണമുള്ള മാറ്റങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് പഠനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ലഭിക്കും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്കും ഗുണമുള്ളതാണ്. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)അനുകൂലമായ സന്ദര്‍ഭമാകുന്നു. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക്വളരെ അനുകൂലം. ബിസിനസ്സുകാര്‍ക്ക് നല്ല പ്രയോജനം ലഭിക്കുന്നതാണ്. ജീവിതത്തില്‍ അപ്രതീക്ഷിതമായ
ഈ രാശിക്കാർക്ക് പുതിയ കാറും വീടും വാങ്ങാൻ അവസരം; കോടതി വ്യവഹാരങ്ങളിൽ ജയം, വരുമാനം ഇരട്ടിയാവും!
ഗ്രഹങ്ങൾ രാശിമാറുന്നത് വെറുമൊരു സാധാരണ കാര്യമായി ഒരിക്കലും തള്ളിക്കളയുന്നതിൽ അർത്ഥമില്ല. എന്തെന്നാൽ അത് ജ്യോതിഷപ്രകാരം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന, അതിന് കാരണമാവുന്ന ഒരു കാര്യം തന്നെയാണ്. പലപ്പോഴും ചിലരെങ്കിലും അതിനെ കുറിച്ച് ബോധവാന്മാർ അല്ലെന്ന് മാത്രം. ഗ്രഹങ്ങൾ മാറ്റങ്ങൾ നടത്തുന്നത് ചില രാശികളെയും അതുപോലെ തന്നെ നക്ഷത്രക്കാരെയും ഒക്കെ സ്വാധീനിക്കുക പതിവാണ്. ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ
Weekly Horoscope:ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം, വാരഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4)പലവിധ പ്രതിസന്ധികള്‍ ഉണ്ടാകും. ധനാഗമമാര്‍ഗ്ഗങ്ങള്‍ പലതും തടസ്സപ്പെടും. നഷ്ടങ്ങള്‍ സംഭവിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്. സുഹൃദ്ജനങ്ങളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാവാം. ഇത് പലവിധ മന:ക്ലേശങ്ങള്‍ക്ക് ഇടവരുത്താവുന്നതാണ്. തൊഴില്‍ രംഗത്ത് വിവിധ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പൊതുവേ നന്നായി ശ്രദ്ധിക്കുക. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഇടവക്കൂറ്
കടബാധ്യതകൾ മാറും, സർക്കാർ ജോലി കിട്ടും; ഭൂമിയോ വീടോ വാഹനമോ വാങ്ങാം! ഈ രാശിക്കാരാണോ?
ഗ്രഹങ്ങൾ രാശിമാറുമ്പോൾ പല തരത്തിലുള്ള യോഗങ്ങളും ഭാഗ്യങ്ങളും വിവിധ രാശി, നക്ഷത്ര കൂറുകാർക്ക് ഉണ്ടാവുന്ന സ്വാഭാവികമായ പ്രക്രിയയാണ്. പലപ്പോഴും ഇവയുടെ സ്വാധീനം എത്രയെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പലരും ആഗ്രഹിക്കുന്നത് തങ്ങൾക്ക് അനുകൂലമായ രീതിയിൽ ഒരു മാറ്റം ഉണ്ടാവണമെന്നാണ്. എന്നാൽ സാധാരണയായി ഗ്രഹങ്ങളിൽ ഇത്തരമൊരു മാറ്റമല്ല, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവ മാത്രമാണ് നടക്കാറുള്ളത്. വേദ ജ്യോതിഷത്തിൽ
സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും, പോക്കറ്റ് നിറയെ കാശും; ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഓരോ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. രണ്ടു ലൈംഗിക പീഡകര്‍ കവിത വായിക്കാന്‍ വന്നിട്ടുണ്ട്; അവരില്ലാത്ത പരിപാടിയുണ്ടെങ്കില്‍ എന്നെ
ഈ രാശിക്കാരുടെ കടങ്ങളെല്ലാം തീരും, ജോലിയിൽ പ്രമോഷൻ ഉറപ്പ്; ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമായി കണക്കാക്കപ്പെടുന്നു. സാധാരണയായി ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് പലർക്കും കൊണ്ട് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമായാണ് ഇത്
ആഗ്രഹിക്കുന്നതെന്തും ഉറപ്പായും നടക്കും.. ആസ്തി ഇരട്ടിക്കാന്‍ പോകുന്നു; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. ചിലര്‍ക്ക് ഇത് ഗുണപരമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ദോഷമായെന്നും വരാം. നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
ജീവനെ വീണ്ടെടുത്ത് സ്‌നേഹത്തിന്റെ കരങ്ങള്‍; ആ അപകടം ലോകത്തെ അറിയിച്ച കുറിപ്പ്
കൊച്ചി: ട്രെയിനിന്റെ വാതിലിന് പുറത്തു നിന്ന് കേട്ട കരച്ചിലും പടിയില്‍ കണ്ട കൈയും അവഗണിച്ചിരുന്നുവെങ്കില്‍ ഒരു ജീവന്‍ പൊലിഞ്ഞേനെ. തൃപ്പൂണിത്തുറ സ്വദേശിയും ന്യൂട്രീഷ്യനുമായ ഉഷ സുരേഷ് ബാബുവിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ടിക്കറ്റ് ഇല്ലാതിരുന്നതിനാല്‍ ടിടിആര്‍ തൃപ്പൂണിത്തുറയില്‍ നിന്നും ഇറക്കി വിട്ട ഇതര സംസ്ഥാനക്കാരനെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.25ന് വഞ്ചിനാട് എക്‌സ്പ്രസിലുണ്ടായ അപകടത്തെക്കുറിച്ച് മഹാരാജാസ് കോളജിലെ മലയാളം വിഭാഗം മേധാവിയായ ഡോ.സുമി ജോയി എഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം റെയിൽവേപ്പാളത്തിൽ തൊട്ടടുത്ത് തൂങ്ങിക്കിടന്ന മരണം , പിടികിട്ടാതെ മടങ്ങിപ്പോകുന്നതു കണ്ടു. ഞങ്ങൾ ( മഹാരാജാസ് കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം അധ്യക്ഷൻ Santhosh T Varghese സന്തോഷ് ടി വർഗീസും )രാവിലെ തൃപ്പൂണിത്തുറയിൽ നിന്നും വഞ്ചിനാടിന് കയറിയതാണ്. തിരുവനന്തപുരത്തേക്ക് സംഘടനാപരമായ ഉത്തരവാദിത്വങ്ങൾക്കായുള്ള യാത്രയാണ്. എനിക്കും സന്തോഷിനും എ.സി. കംപാർട്ടുമെൻ്റിൽ വാതിലിന് തൊട്ടടുത്ത് ഇരുപുറവുമായാണ് സീറ്റ് കിട്ടിയത്. എൻ്റെ സീറ്റ് നമ്പർ 2 . സന്തോഷിൻ്റേത് 3 . വിൻഡോ സീറ്റിൽ ( സീറ്റ് നമ്പർ 1 ) ടിടിആറിൻ്റെ ബാഗ് ഇരിപ്പുള്ളതിനാൽ ഞാൻ എൻ്റെ സീറ്റിൽതന്നെ ഇരുന്നു. (ഒഴിഞ്ഞു കിടക്കുന്ന വിൻഡോ സീറ്റ് ഒരു പ്രലോഭനമാണ് )ഞാൻ സീറ്റിൽ ഇരുന്ന് ഏതാനും നിമിഷങ്ങൾക്കകം വണ്ടി വിട്ടു കഴിഞ്ഞു. എൻ്റെ സീറ്റ് ,അല്പം തുറന്നു കിടക്കുന്ന വാതിലിൻ്റെ തൊട്ടടുത്തായതിനാൽ വാതിലിനു വിടവിലൂടെ ആരോ കരയുന്ന പോലൊരു ശബ്ദം കേൾക്കാൻ പറ്റി. പുറത്തുനിന്നും ഒരു സ്ത്രീ ഹൃദയവിഷമത്തോടെ കരയുകയാണെന്ന് തോന്നി. എന്തോ ആപത്ത് മനസ്സു പറഞ്ഞു. പെട്ടെന്ന് ചാടിയെണീറ്റ് സന്തോഷേ ആരോ കരയുന്നുണ്ട്.. ആണോ .സന്തോഷും ചാടിയെണീറ്റു. ഞങ്ങൾ രണ്ടു പേരും കംപാർട്ടുമെൻ്റിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുംവിധം ഉറക്കെ പറഞ്ഞു കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് കുതിച്ചു.വാതിലിനു പുറത്ത് ഒരു സ്ത്രീ നിൽപ്പുണ്ട്. അവരാണ് ബഹളം വയ്ക്കുന്നത്. സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് എനിക്കു പറ്റുന്നില്ല എന്നാണവർ പറഞ്ഞ് നിലവിളിക്കുന്നത്. നോക്കുമ്പോൾ പ്ലാറ്റ് ഫോമിനും ട്രെയിനും ഇടയിൽ കിടക്കുന്ന ആരെയോ അവർ വീഴാതെ പിടിച്ചു വച്ചിരിക്കുകയാണ്. തൂങ്ങിക്കിടക്കുന്ന വ്യക്തിയുടെ കൈ മാത്രമേ കാണാൻ പറ്റുന്നുള്ളു. ട്രെയിൻ്റെ വേഗം കൂടുന്നതിനനുസരിച്ച് അവർക്ക് പിടിച്ചു നിർത്താൻ പറ്റാതാകുന്നു. അതാണവർ പിടി വിടാതെ ഉറക്കെ നിലവിളിച്ചത്. സന്തോഷ് ഉടനെ ചങ്ങല വലിക്കാൻ ഓടി. ഞങ്ങളുടെ ബഹളം കേട്ട് ഒപ്പം എത്തിയ ഒരു ചെറുപ്പക്കാരൻ ആ മനുഷ്യനെ പിടിച്ചുയർത്താൻ തുടങ്ങുകയും ചെയ്തു . വണ്ടി സ്റ്റേഷനിൽ നിന്നും എടുത്ത് ഒരു മിനിറ്റ് കഴിഞ്ഞതേയുള്ളതിനാൽ വണ്ടി വേഗം തന്നെ നിന്നു.വണ്ടി നിന്നതോടെ ചെറുപ്പക്കാരന് തൂങ്ങിക്കിടക്കുന്നയാളെ വലിച്ച് പുറത്തേക്കെടുക്കാനുമായി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നിയമം കൊണ്ടു വന്നത് കോൺഗ്രസ്; മതപരിവർത്തന നിരോധന നിയമം രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ നോക്കുമ്പോൾ നാടോടിയായ ഒരു മനുഷ്യനാണ്. നന്നേ മെല്ലിച്ച് പ്രായം ചെന്ന ഒരു മനുഷ്യൻ. ജീർണിച്ചിരുണ്ട മുണ്ടും ബട്ടൻസ് പൊട്ടിയ ഷർട്ടും എണ്ണ കാണാതെ പാറിപ്പറക്കുന്ന തലമുടിയും ഒട്ടിയ വയറും ശോഷിച്ച കാലുകളും. എല്ലാം അയാളുടെ നിസ്സഹായതയ്ക്ക് ആഴം കൂട്ടുന്നുണ്ടായിരുന്നു. പുറത്തേക്ക് വലിയ പരിക്ക് തോന്നിയില്ല. പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയിൽ വലിയ പരിക്കില്ലാതെ തൂങ്ങി ക്കിടക്കാൻ അയാളെ സഹായിച്ചത് ഈ മെല്ലിച്ച ശരീരപ്രകൃതിയും വസ്ത്രധാരണ രീതിയും തന്നെ. പെട്ടെന്നു തന്നെ ടി.ടി .ആർ . ഓടിയെത്തി. വാതിലിനടുത്ത് ചുളുങ്ങിയ പുതപ്പുപോലെ മിണ്ടാനാകാതെ അവശനായി കിടക്കുന്ന അയാളെ പരിശോധിച്ചപ്പോൾ ദേഹത്ത് മുറിവില്ലെങ്കിലും വശങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. നന്നായി ചോര വീഴുന്നുമുണ്ട്. ഉടനെതന്നെ അയാളെ ആശുപത്രിയിലേക്കെത്തിക്കാനായി പ്ലാറ്റ് ഫോമിലേക്ക് മാറ്റി. എറണാകുളത്തു നിന്ന് ടിക്കറ്റില്ലാതെ കയറിയ അയാളെ ടി ടി ആർ തൃപ്പൂണിത്തുറയിൽ ഇറക്കിവിട്ടതാണെന്നറിയുന്നു. വണ്ടി വിടുമ്പോൾ അയാൾ മറ്റൊരു ബോഗിയിൽ ചാടിക്കയറുമെന്ന് ടിടിആറും വിചാരിച്ചില്ല. പരുക്കേറ്റ് ചോരയൊലിക്കുന്ന ആ യാത്രക്കാരനെ വണ്ടിയിൽ നിന്ന് ഇറക്കിയതിനു ശേഷം വണ്ടി വിട്ടു; 10 മിനിട്ടുകൾക്കു ശേഷം . യാതൊരു പരിചയവുമില്ലാത്ത നാടോടിയായ ആ മനുഷ്യനെ അനധികൃതമായി ചാടിക്കയറുന്ന ആളാണെന്ന് മനസ്സിലായിട്ടും, സാഹസികമായിത്തന്നെ ഒരു കൈ കൊടുത്ത് സെക്കൻ്റുകളോളം പാളത്തിലേക്ക് വീണു പോകാതെ പിടിച്ചു നിർത്തിയ, മറ്റുള്ളവരുടെ ശ്രദ്ധ കിട്ടും വിധം ഉറക്കെ വിളിച്ച് ആളെക്കൂട്ടിയ , ആ പ്രിയ സഹോദരിക്ക് - യാത്രക്കാരിക്ക് - (ഉഷ സുരേഷ് ബാബു (ന്യൂട്രീഷണിസ്റ്റാണ്) തൃപ്പൂണിത്തുറ ) ഹൃദയത്തോളം പോന്ന അഭിവാദ്യങ്ങൾ; പിടിച്ചുയർത്തിയ ആ ചെറുപ്പക്കാരനും .ഒപ്പം ആപത്തിൻ്റെ ആ അത്യുഗ്രനിമിഷത്തിൽ ഒട്ടും പതറാതെ ചങ്ങല വലിക്കാനോടിയ സന്തോഷിനും. കാരണം ഇവരെല്ലാം ചേർന്ന് തോൽപ്പിച്ചത് ദാരുണവും ഭീകരവുമായ ഒരു മരണത്തെയായിരുന്നല്ലോ ; അതുവഴി രക്ഷിച്ചെടുത്തത് സാധുവായ ഒരു മനുഷ്യൻ്റെ ജീവിതത്തെയുമായിരുന്നല്ലോ
ഇന്ന് മുതല്‍ ഇവര്‍ക്ക് രാജയോഗം..! മനസില്‍ കാണുന്നതെന്തും നടക്കും; നിങ്ങളുടെ രാശി ഇതാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ പലതരത്തിലായിരിക്കും സ്വാധീനിക്കുക. ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം മടുത്തോ? ഉപഭോഗം 5 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍! സംഭവിക്കുന്നതെന്ത്? ചില രാശിക്കാര്‍ക്ക്
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് സവിശേഷമായ സ്ഥാനമാണ് ഉള്ളത്. നവഗ്രഹങ്ങളും അതിന് പുറമേ നിഴൽ ഗ്രഹങ്ങളും ഒക്കെയായി അവയുടെ സ്വാധീനം കഴിവതും വർധിപ്പിക്കാനാണ് ഇവ ശ്രമിക്കാറുള്ളതെന്ന് നമുക്ക് കാണാം. ഈ ഗ്രഹങ്ങളുടെ എല്ലാം സ്വാഭാവിക സവിശേഷതയിൽ ഊന്നിക്കൊണ്ട് രാശികളിലും നക്ഷത്രങ്ങളിലും ഇവർ കാര്യമായ സ്വാധീനം ചെലുത്തുക എന്നതാണ് പൊതുവെയുള്ള പതിവ്. അത്തരത്തിൽ എല്ലാവിധത്തിലും ഈ ഗ്രഹങ്ങൾ നമ്മെ നിത്യ
ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സമ്പൂർണ ഭാഗ്യം; വരുമാനം ഇരട്ടിയാകും, ദാമ്പത്യ ജീവിതത്തിൽ സമാധാനം!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതിയാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നിങ്ങൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും
തിരുവനന്തപുരം: റമ്മി, ബ്ലഫ്, ആസ്... കളിയേതായാലും കയ്യിലിരിക്കുന്ന കാര്‍ഡുകളിലെ ചിത്രങ്ങള്‍ക്ക് ഇനി അല്‍പം മലയാളിത്തമായാലോ? ചീട്ടുകളി ടേബിളിലെ കാഴ്ചകള്‍ മാറുകയാണ്. പാശ്ചാത്യവത്കരിച്ച ചിത്രങ്ങള്‍ക്ക് പകരം ചീട്ടുകളുടെ ഡെക്കില്‍ മലയാളിത്തം തുളുമ്പുന്ന ചിത്രങ്ങളുമായി എത്തുകയാണ് 'മലബാർ ഷഫിള്‍'. കൊച്ചി ആസ്ഥാനമായുള്ള അനശ്വര ഓഫ്സെറ്റ് പ്രിന്റിങ്, ദുബായിലെ ചിത്രകാരിയായ ട്രീസ മരിയ രാജന്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ചീട്ടുകള്‍ മുഖം മിനുക്കുന്നത്. പരമ്പരാഗത കേരള പശ്ചാത്തലത്തില്‍ കാര്‍ഡുകളുടെ ഡെക്ക് ഒരുക്കുകയാണ് ഇവര്‍. കഥകളി പ്രമേയമുള്ള കാര്‍ഡുകള്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും കേരള ശൈലിയില്‍ നിര്‍മ്മിച്ച ഡെക്ക് ആണ് 'മലബാര്‍ ഷഫിള്‍' പുറത്തിറക്കുന്നത്. 'യക്ഷി'യെ കുപ്പിയിലാക്കാൻ മലയാളികൾ; ഈ കഥയ്ക്കു വീര്യമേറും ചിത്രം വരയോട് ഏറെ താത്പര്യമുള്ള ട്രീസ തന്റെ ചിത്രങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു വേദി ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു വിനോദമായിട്ടായിരുന്നു ആദ്യം ഡിസൈനുകള്‍ തയ്യാറാക്കിയത്. പിന്നീട് കാര്‍ഡുകളിലെ ഫ്യൂഷന്‍ ആവേശകമായ അനുഭവമായി മാറുകയായിരുന്നു. ട്രീസ പറയുന്നു. ഇതിനിടെയാണ്, അനശ്വരയുടെ ബ്രാന്‍ഡായ 'ബ്ലാങ്ക്വേഴ്സ്' ട്രീസയുടെ ചിത്രങ്ങള്‍ കണ്ടെത്തുന്നതും അതിനെ ഒരു പൂര്‍ണ ഡെക്കായി വികസിപ്പിക്കാം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതും. കേരളത്തിന്റെ സംസ്‌കാരമാണ് കാര്‍ഡുകളില്‍ അടയാളപ്പെടുത്തുന്നത്. കസവു മുണ്ടുകള്‍ ധരിച്ച രാജാക്കന്മാര്‍. പരമ്പരാഗത ആഭരണങ്ങളും, കേശാലങ്കാരങ്ങളുമായി സ്ത്രീകള്‍ രാജ്ഞിമാരായി, ഓട്ടം തുള്ളല്‍ ജോക്കറിന് പകരക്കാരനായി. ഒരിക്കല്‍ ഓട്ടം തുള്ളല്‍ നേരിട്ട് കാണാനിടയായിരുന്നു, അതിലെ നര്‍മ്മവും ഭാവങ്ങളും ഏറെ ആകര്‍ഷിച്ചു. ഇതാണ് കാര്‍ഡുകളിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചത്. അങ്ങനെയാണ് ഓട്ടം തുള്ളല്‍ ജോക്കര്‍ ആയി പരിണമിച്ചത്. ട്രീസ പറയുന്നു. ചിത്രങ്ങള്‍ക്ക് രാജാ രവിവര്‍മ്മ പെയിന്റിങ്ങുകള്‍, ഹില്‍ പാലസിലെ ഛായാചിത്രങ്ങള്‍, 'പഴശ്ശി രാജ', 'ഉറുമി' പോലുള്ള ചരിത്ര സിനിമകള്‍ എന്നിവയും പ്രചോദനമായി. കാര്‍ഡുകള്‍ കാഴ്ചയില്‍ സമ്പന്നമായി തോന്നണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അര്‍ത്ഥങ്ങളേക്കാള്‍ ചീട്ടുകളിയ്ക്ക് ആഡംബരവും നമ്മുടെ പാരമ്പര്യങ്ങളിലൂന്നിയ ആകര്‍ഷണീയതയും നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ട്രീസ പറയുന്നു. ലിവിങ് വിൽ എഴുതി വെക്കാം, മരിച്ചതിനൊക്കുമേ ജീവിക്കാതെ മരിക്കാം; ലിവിങ് വിൽ എങ്ങനെ, ആർക്കൊക്കെ എഴുതാം? ഡിസംബറിലാണ് ആദ്യമായി ഇത്തരത്തില്‍ കാര്‍ഡുകള്‍ വിപണിയില്‍ എത്തിയത്. മെയ് മാസത്തോടെ കാര്‍ഡുകള്‍ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഓണ്‍ലൈന്‍ വില്‍പ്പന സജീവമായി, ആവശ്യക്കാരും വര്‍ധിച്ചു. കാര്‍ഡുകള്‍ തേടിയെത്തുന്നവരില്‍ കൂടുതലും യുവാക്കളാണ്. സൗന്ദര്യശാസ്ത്രവും പ്രിന്റ് ഗുണനിലവാരവും കൂടിയാണ് ഇത്തരം കാര്‍ഡുകളെ ജനപ്രിയമാക്കുന്നതെന്ന് അനശ്വര ഓഫ്സെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ അരുണ്‍ തോമസ് പറഞ്ഞു. കാര്‍ഡുകളുടെ 'ഒരു ഡെക്കിന് 325 രൂപയും, രണ്ടെണ്ണത്തിന് 600 രൂപയും, മൂന്നെണ്ണത്തിന് 800 രൂപയുമാണ് വില. പത്ത് ഡെക്കുകളുടെ പായ്ക്കറ്റുകളില്‍ ഓണ്‍ലൈനായും സ്റ്റോറിലും ഈ കാര്‍ഡുകള്‍ ലഭ്യമാണ്. കസ്റ്റം ബള്‍ക്ക് ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലെ യഥാര്‍ത്ഥ രാജാക്കന്മാരെയും രാജ്ഞികളെയും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സെറ്റ് കാര്‍ഡുകളുടെ പണിപ്പുരയിലാണ് തങ്ങളെന്നും,' അരുണ്‍ തോമസ് പറയുന്നു. 'Malabar Shuffle' is shifting familiar deck of playing cards Westernised face cards now wears a fresh local face. Kochi-based Answara Offset Printing and Dubai-based illustrator Treasa Maria Rajan are working togather for traditional look.
ഓണത്തിന് രാജകീയ നേട്ടങ്ങള്‍, പോക്കറ്റ് നിറയെ പണമെത്തും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. റഷ്യയില്‍ വന്‍ ഭൂകമ്പം; തീവ്രത 8.7: മൂന്നു മണിക്കൂറിനുള്ളില്‍ സുനാമി മുന്നറിയിപ്പ് ഈ
ഈ രാശിക്കാർക്ക് കുടുംബ സ്വത്ത് ലഭിക്കും; ദാമ്പത്യ ജീവിതത്തിൽ സന്തോഷം, പണം കൊണ്ട് ആറാടും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. കൃത്യമായ ഇടവേളകളിൽ ഇത് നടക്കാറുണ്ട്. ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ഒരുപക്ഷേ ജീവിതം തന്നെ മാറ്റിമറിക്കും. അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണെന്ന് പറയാം. എല്ലാ ഗ്രഹങ്ങൾക്കും ഈ
Today Horoscope: ഈ നാളുകാർക്ക് ഉറക്കം പോകും, വിദേശത്ത് നിന്നും ധനലാഭം, പ്രണയവിവാഹം നടക്കും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ചെലവുകള്‍ കൂടും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും. ഇടവം (കാര്‍ത്തിക 3/4,
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധി. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യത. കടം കൊടുത്ത പണം
പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടും... കുന്നോളം പൊന്നും പണവും കൈയിലേക്ക്; രാജയോഗത്തിന്റെ ഒരു പവറേ..!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും സര്‍വചരാചരങ്ങളുടേയും ജീവിതം ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജ്യോതിഷികള്‍ പ്രധാനമായും ജ്യോതിഷത്തെ അടിസ്ഥാനമാക്കി വ്യക്തികളുടെ ജീവിതം നിര്‍ണയിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി; വിവരം ലഭിച്ചതായി കാന്തപുരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍,
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിദേശത്തുനിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം. പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്
സാധാരണയായി വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അത് വിശ്വസിക്കുന്നവരും അല്ലാത്തവരും ഏറെയുണ്ടാവും. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും കൊണ്ടുവരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമേതുമില്ല. പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട
ഈ രാശിക്കാരുടെ തലവര മാറാന്‍ പോകുന്നു; ആഗസ്റ്റില്‍ കാത്തിരിക്കുന്നത് സൗഭാഗ്യങ്ങളുടെ ഘോഷയാത്ര
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാ കാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പലതരത്തിലായിരിക്കും സ്വാധീനിക്കുക. സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം; നാല് ദിവസത്തേക്ക് വിലയില്‍ നിയന്ത്രണം... കൂടിയേക്കില്ല ചില രാശിക്കാര്‍ക്ക്
ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്ക്; പണം വന്നുനിറയും, സമൃദ്ധിയും ഐശ്വര്യവും കളിയാടും!
ഹിന്ദു മതത്തിലെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്‌മി ദേവി. ത്രിമൂർത്തികളിൽ ഒരാളായ വിഷ്‌ണുവിന്റെ ഭാര്യയായി കണക്കാക്കപ്പെടുന്ന അവർ, വൈഷ്‌ണവ സമ്പ്രദായത്തിൽ പ്രത്യേകിച്ച് പ്രാധാന്യമർഹിക്കുന്നു. ലക്ഷ്‌മി ദേവിയെ ദിവസവും ആരാധിക്കാറുണ്ടെങ്കിലും, ദീപാവലി പോലുള്ള ഉത്സവങ്ങളിൽ അവർക്ക് വിശേഷാൽ പൂജ നടത്തുന്നു. ഇക്കാലയളവിലാണ് ലക്ഷ്‌മി ദേവിക്ക് വേണ്ടിയുള്ള ആരാധനകൾ കൂടുതലായി നടക്കുന്നത്. വിഷ്‌ണു പുരാണത്തിലെ സമുദ്രമദന കഥയിൽ, ക്ഷീരസാഗരത്തിൽ നിന്ന്
ഈ രാശിക്കാർക്ക് കടം കൊടുത്ത പണം തിരികെ കിട്ടും; വിവാഹം നടക്കാൻ സാധ്യത, ആദ്യത്തെ കണ്മണിക്കുള്ള സമയം!
വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള സംഭവമേ അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു മാറ്റം മാത്രമാണ്. എന്നാലോ ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് കൂടി നിങ്ങൾ ഓർക്കണം. അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ് എന്ന്
വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യത, ഈ നാളുകാർ ജാഗ്രതൈ, പല പ്രശ്നങ്ങളും വരും, നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് സ്ഥലംമാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീരര്‍ത്തി ഉണ്ടാകും. മേലധികാരികളിലല്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം
ശനി ഈ രാശിക്കാരെ പനപോലെ വളർത്തും; ഇവർക്ക് പണത്തിന് ഒരു കുറവുമുണ്ടാവില്ല, ആഡംബരം തേടിയെത്തും!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും കൂടിച്ചേരലും കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങൾ തന്നെയാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നതായി നമുക്ക് കാണാം. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം സമീപിക്കാൻ. എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല
കര്‍ക്കിടകം വാരിക്കോരി അനുഗ്രഹം ചൊരിയും; ഇതാണോ നിങ്ങളുടെ രാശി?
ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പ്രധാനപ്പെട്ട മലയാള മാസമാണ് കര്‍ക്കിടകം. ഈ വര്‍ഷം ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് കര്‍ക്കിടക മാസം. ഈ സമയം ജ്യോതിഷപരമായി ചില പ്രധാന ഗ്രഹമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. നിശ്ചയിച്ചുറപ്പിച്ച വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍
ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, മാലയോഗം, സുഭിക്ഷ ജീവിതം... ഇതൊക്കെയാണ് യോഗം; ഈ രാശിക്കാരാണോ?
ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരുടേയും 27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. വടകര ദേശീയപാത പ്രശ്നം; നിതിൻ ഗഡ്ഗരിയെ കണ്ട് ഷാഫി പറമ്പിൽ..
സാമ്പത്തികമായി മുന്നേറ്റം, പരീക്ഷകളിൽ വിജയം ഉറപ്പ്; ബംപർ നേട്ടം പിന്നാലെ എത്തും, ഈ രാശിക്കാരാണോ?
സാധാരണഗതിയിൽ രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമാരും ഉണ്ടാവില്ലെന്ന് പറയാം. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതായിരിക്കും ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ലെന്ന് പറയാം. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ
മേടം - ശുഭകരമായ തുടക്കം. ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്കുശേഷം കാര്യതടസ്സങ്ങള്‍ കാണുന്നു. മനസ്സിനു സന്തോഷം. പ്രവര്‍ത്തന വിജയം. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ഇവ കാണുന്നു. ഇടവം - ധനാഗമമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. പ്രണയകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനവസരം. സന്താനങ്ങളുടെ കാര്യത്തില്‍ സമാധാനം കൈവരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. 'കിച്ചുവിനേയും റിതുലിനേയും അവള്‍ക്ക് വേണ്ട, പോക്കറ്റ്
ഇന്ന് മുതല്‍ രാജയോഗം..! ഈ രാശിക്കാരാണോ? പൊന്നും പണവും വന്ന് മൂടും
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുന്നത്. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയാണ് ഇതിന് ജ്യോതിഷികള്‍ ആധാരമാക്കുന്നത്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിയിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ധൻകറിന്റെ രാജിക്ക് കാരണം ബിഹാർ
ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണപിന്തുണ; സമ്പത്തും സമൃദ്ധിയും തേടി വരും, പ്രമോഷന് സാധ്യത..!
സാധാരണഗതിയിൽ വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളം കൂടിയായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു എന്നാണ് പറയപ്പെടുന്നത്, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമാണ് എടുക്കുക.
ഇന്ന് മുതല്‍ രാജയോഗം തുടങ്ങി.. പുത്തന്‍ കാറും വീടും വാങ്ങാം; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം വ്യക്തികളുടെ ജീവിതത്തില്‍ പലതരത്തില്‍ ആയിരിക്കും ബാധിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ പരിവര്‍ത്തനം ഗുണം ചെയ്യും. കരുത്തുറ്റ ആരോഗ്യമായിരുന്നു വിഎസിന്റെ ശക്തി; മതികെട്ടാനിലും ശബരിമലയിലും ഒപ്പം നടന്നവര്‍ കിതച്ചു എന്നാല്‍
മേടം - നൂതന സംരംഭങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു ഗുരുസംഗമം നടന്നേക്കാം. ഉദ്ദിഷ്ടകാര്യസിദ്ധിക്കു തടസ്സമുണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ കാണുന്നു. ഇടവം - വീടിന്റെ സമീപപ്രദേശത്തു തൊഴില്‍മാറ്റം പ്രതീക്ഷിക്കാം. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്കു നല്ലതാണ്. മുതിര്‍ന്നവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും. 'ഫ്ളവേഴ്സ് ചാനൽ രേണുവിന് എറണാകുളത്ത് ഫ്ളാറ്റ്
ഒന്നും രണ്ടുമല്ല.... ഒറ്റയടിക്ക് നാല് രാജയോഗങ്ങള്‍; ഈ രാശിക്കാര്‍ക്ക് കോളടിച്ചു
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. കൃത്യമായ ഇടവേളകളില്‍ നക്ഷത്രങ്ങളിലും ഗ്രഹങ്ങള്‍ പരിവര്‍ത്തനം നടത്താറുണ്ട്. ഗ്രഹങ്ങളുടെ ചലനത്തില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ ആണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. വെള്ളാപ്പള്ളിക്ക് സിപിഎമ്മിന്റെ മറുപടി: 'പ്രശ്നങ്ങൾ
ഈ രാശിക്കാർക്ക് ഇനി വിദേശത്ത് ജോലി, പണത്തിന്റെ ഒഴുക്ക്! പ്രണയത്തിൽ വിജയം, കുടുംബത്തിൽ സമാധാനം
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരിക്കലും പുതുമയുള്ള കാര്യമല്ല. അത് അടിക്കടി ഉണ്ടാവുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് മാത്രം ഓർത്താൽ മതി. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമായിരിക്കും. അല്ലെങ്കിൽ ഗ്രഹങ്ങളുടെ
ജൂലൈ 20 മുതൽ 26 വരെയുളള സമ്പൂർണ്ണ വാരഫലം വായിക്കാം. തയ്യാറാക്കിയത് പ്രമുഖ ജ്യോതിഷി അനിൽ പെരുന്ന. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ) പൊതുവേ അനുഭവങ്ങള്‍ക്ക് മാറ്റം വരുന്നതാണ്. പലവിധത്തില്‍ സാമ്പത്തികപുരോഗതി ഉണ്ടാകും. നൂതനമാര്‍ഗ്ഗങ്ങളിലൂടെ ധനസമ്പാദനം നടത്തുവാന്‍ കഴിയും. സുഹൃദ്‌സഹായം ലഭിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാകുന്നു. എന്നാല്‍ വേണ്ടത്ര ആലോചനയും വിലിരുത്തലും
തൃശ്ശൂര്‍: കിണറ്റില്‍ വീണ മാന്‍കുട്ടിക്ക് രക്ഷകരായി വനംവകുപ്പ്. പട്ടിക്കാട് ചെന്നായ്പാറയില്‍ ആന്റണിയുടെ വീട്ടുകിണറ്റില്‍ വീണ മാന്‍കുട്ടിക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കരുതലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. വെള്ളം നിറഞ്ഞ കിണറില്‍ നീന്തി അവശനായ മാന്‍ കുഞ്ഞിനെ മരണത്തിലേക്ക് ആഴ്ന്നുപോകും മുന്‍പ് രക്ഷപ്പെടുത്തി സിപിആര്‍ ഉള്‍പ്പെടെ നല്‍കി ഉദ്യോഗസ്ഥര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. 'ദിവ്യയെ അറിയുമോ എന്ന് അന്നു വൈകീട്ട് നവീന്‍ ബാബു ചോദിച്ചു'; പ്രശാന്തന്റെ മൊഴി, വോയിസ് റെക്കോര്‍ഡിനെ ഭയന്നിരുന്നെന്ന് കലക്ടര്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മാന്‍ കുട്ടി കിണറ്റില്‍ വീണത്. വീട്ടുപറമ്പിലെ കിണറിന് അടുത്ത് അമ്മമാനിനെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ട് ആന്റണിയുടെ ഭാര്യ മകനെയുംകൂട്ടി ഫോട്ടോയെടുക്കാന്‍ ചെന്നപ്പോഴായിരുന്നു കിറണില്‍ മുങ്ങിത്താഴുന്ന മാന്‍കുഞ്ഞിനെ കണ്ടത്. ഉടൻ വനംവകുപ്പ് മാന്ദാമംഗലം റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുയും ചെയ്തു. കിണറ്റില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുഞ്ഞ്, ; രക്ഷകരായി വനംവകുപ്പ് pic.twitter.com/IdD7q4SWb0 — Samakalika Malayalam (@samakalikam) July 19, 2025 ഒളിഞ്ഞു നോക്കും, വീട്ടിലേയ്ക്ക് മലം എറിഞ്ഞു; പരാതി നല്‍കിയത് വൈരാഗ്യമുണ്ടാക്കി, വില്യംസിന്റെ ക്രൂരതയുടെ കാരണം ഇങ്ങനെ വനംവകുപ്പ് സംഘത്തിന് ഒപ്പം സംഭവസ്ഥലത്ത് എത്തിയ വന്യജീവിസംരക്ഷകനായ ലിജോ കാച്ചേരിയാണ് മാന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. റോപ്പ് ക്ലാമ്പിങ് ഉപയോഗിച്ച് കിണറില്‍ തൂങ്ങിയിറങ്ങിയ ലിജോ നീന്തി അവശനായ മാന്‍കുഞ്ഞിനെ കൈകളിലാക്കുകയായിരുന്നു. കിണറില്‍ വച്ച് തന്നെ സിപിആര്‍ ഉള്‍പ്പെടെ നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മാന്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. വായ്കൊണ്ട് കൃത്രിമ ശ്വാസം നല്‍കിയും നെഞ്ചിന്റെ ഭാഗത്ത് അമര്‍ത്തിയുമായിരുന്നു പ്രാഥമിക ശുശ്രൂഷ. പൂര്‍ണ ആരോഗ്യം തിരിച്ചെടുത്ത മാന്‍കുഞ്ഞിനെ തൊട്ടടുത്ത കാട്ടിലുണ്ടായിരുന്ന അമ്മ മാനിന്റെ അടുത്ത് എത്തിക്കുകയും ചെയ്തു. പിഎഫ്ഒ അനില്‍കുമാര്‍, പ്രവീണ്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. forest department Thrissur saved a baby deer that fell into a well. A baby deer that fell into house well in Chennaypara, Pattikkadu.
ഈ രാശിക്കാർക്ക് വാഹനമോ ഭൂമിയോ വാങ്ങാനുള്ള അവസരം! ആരോഗ്യം മെച്ചപ്പെടും, വിവാഹം മംഗളകരമാവും
ഭാരതീയ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചാരപഥം മാറ്റുകയും അതിലൂടെ ശുഭകരമായ രാജയോഗം സൃഷ്‌ടിക്കുകയും അവ ഒട്ടേറെ പരിവർത്തനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന പതിവുണ്ട്. അത്തരം രാജയോഗങ്ങൾ കാര്യമായ മാറ്റം തന്നെയാവും ചില രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാക്കുക.അത് ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതും ആവും. അതുകൊണ്ടാണ് പലരും ഈ യോഗങ്ങൾക്കായി കാത്തിരിക്കുന്നത്. കാരണം ചില രാജയോഗങ്ങൾക്ക്
വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടം, ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത, ഇന്നത്തെ നാൾഫലം
മേടം - യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. സ്വന്തം നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും. ഇടവം - മുന്‍കോപം വര്‍ധിക്കും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും നല്‍കണം. ബാഹ്യപ്രേരണകളെ നിഷ്പ്രയാസം അതിജീവിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ പ്രവൃത്തിമേഖലകള്‍ തുടങ്ങുന്നതിനുള്ള വേണ്ടതായ കാര്യങ്ങള്‍ ചെയ്യും. 'കിച്ചുവിനേയും റിതുലിനേയും അവള്‍ക്ക് വേണ്ട, പോക്കറ്റ്
ഈ രാശിക്കാരെ ലക്ഷ്‌മി ദേവി ചേർത്തുനിർത്തും; സമ്പത്ത് ഇവരെ തേടി വരും, സന്തോഷവും സമാധാനവും ബോണസ്!
ലക്ഷ്‌മി ദേവി എന്നാൽ ഹിന്ദുമതത്തിലെ ധനം , ഐശ്വര്യം, സമൃദ്ധി, സൗഭാഗ്യം, സൗന്ദര്യം, സന്താന ഭാഗ്യം, അന്നം, അറിവ്, ധൈര്യം തുടങ്ങിയ കാര്യങ്ങളുടെ ദേവതയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മഹാവിഷ്‌ണുവിന്റെ പത്നിയും, ത്രിദേവികളായ പാർവതി, സരസ്വതി എന്നിവരോടൊപ്പം ത്രിദേവികളിലെ പ്രധാന അംഗവുമാണ്. നാല് കൈകൾ, ഇരുവശത്തായി വെളുത്ത ആനകൾ, താമരപ്പൂവ്, സ്വർണ്ണക്കുടം എന്നിവയാണ് ലക്ഷ്‌മി ദേവിയുടെ യഥാർത്ഥ സ്വരൂപത്തിൽ അടങ്ങിയിട്ടുള്ളത്.
മേടം - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം. നിലനില്‍ക്കും. ധനസമൃദ്ധി ഫലം. സന്താന ശ്രേയസ്സും കുടുംബഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. ധനനഷ്ടങ്ങള്‍ കാണുന്നു. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സ്ഥാനപ്രാപ്തി ഫലം. ഇടവം - തീര്‍ത്ഥയാത്രകള്‍ക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക് തൊഴിലിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരില്‍