മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)) ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികസമൃദ്ധി കൈവരും. വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിതമായിത്തീരും. സ്ത്രീകള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വളരെവേഗം സാധ്യമാകും. ആഗ്രഹിക്കുന്ന വിധം ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. പുതിയ വാഹനം വാങ്ങും. നൂതന വസ്ത്രാഭരണങ്ങള്‍ കൈവശം വന്നുചേരും. സര്‍വ്വാഭീഷ്ടസിദ്ധിക്കായി ഒരു അഷ്ടലക്ഷ്മീപൂജ നടത്തുക. മറ്റു
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ
ഒരാഴ്ച കഴിഞ്ഞാല്‍ രാജയോഗം... വെറും രാജയോഗമല്ല, മഹാലക്ഷ്മി രാജയോഗം! കോളടിച്ചല്ലോ
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്..!
സുഖസൗകര്യങ്ങൾ വർധിക്കും, സർക്കാർ ജോലി കിട്ടാൻ കൂടുതൽ സാധ്യത; കുടുംബജീവിതം വിജയം, ഈ രാശിക്കാരോ?
ത്രയാദിത്യ രാജയോഗം എന്നത് ജ്യോതിഷശാസ്ത്രത്തിൽ ഒരു പ്രധാന യോഗമാണ്, എന്നാൽ ഇതിന്റെ കൃത്യമായ നിർവചനവും പ്രാധാന്യവും ജ്യോതിഷ ഗ്രന്ഥങ്ങളിലും വ്യാഖ്യാനങ്ങളിലും അനുസരിച്ച് വ്യത്യാസപ്പെടാം. ത്രയാദിത്യ എന്ന പദം മൂന്ന് സൂര്യന്മാർ എന്നോ സൂര്യനുമായി ബന്ധപ്പെട്ട മൂന്ന് ഘടകങ്ങൾ എന്നോ സൂചിപ്പിക്കുന്നതാണ്. സാധാരണയായി, രാജയോഗം എന്നത് ജാതകത്തിൽ ഗ്രഹങ്ങളുടെ പ്രത്യേക സംയോഗം മൂലം ഉണ്ടാകുന്ന ഒരു ശുഭ യോഗമാണ്,
ഇന്നേക്ക് മൂന്നാം നാള് ഗജകേസരി രാജയോഗം; ഈ രാശിക്കാര്‍ക്ക് കോളടിച്ചു
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ ബാധിക്കും. പക്ഷെ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഗുണകരമായിരിക്കും. ആണവ നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്, ഇസ്രായേലിനെതിരെ ഇറാഖ്..! ജനീവ
വിദേശ യാത്രയ്ക്ക് അനുയോജ്യമായ സമയം, ദാമ്പത്യജീവിതത്തിൽ സുഖം, ആരോഗ്യം മെച്ചപ്പെടും, ഈ രാശിക്കാരോ?
സർവ്വാർത്ഥ സിദ്ധിയോഗം എന്നത് വേദ ജ്യോതിഷ പ്രകാരമുള്ള സവിശേഷമായ യോഗമാണ്. ജീവിതത്തിൽ വിജയങ്ങൾ കൊണ്ടുവരുന്ന യോഗമായാണ് ഇതിനെ പൊതുവെ കണക്കാക്കുന്നത്. ഓരോ യോഗത്തിലും അതിന്റേതായ പ്രത്യേകതകൾ അടങ്ങിയിട്ടുണ്ട്. ഇത് നക്ഷത്രവും വാരവും (ദിവസം) ചേർന്ന് രൂപപ്പെടുന്ന ഒരു പ്രത്യേക ജ്യോതിഷ സംയോജനമാണ്. അതിനാൽ തന്നെ എല്ലാവർക്കും ഒരുപോലെ ഇതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ കഴിയില്ല. ഈ യോഗം ശുഭകാര്യങ്ങൾക്ക്
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രൊമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍
വിദേശത്തേക്ക് പറക്കാൻ പറ്റിയ സമയം, പണം സമ്പാദിക്കാൻ പുതുവഴികൾ; നല്ല ജോലി കിട്ടും..! ഈ രാശിക്കാരാണോ?
കേന്ദ്ര ത്രികോണ രാജയോഗം ജ്യോതിഷത്തിൽ ഒരു അതിശക്തവും ശുഭകരവുമായ യോഗങ്ങളിൽ ഒന്നാണ് എന്നതാണ് പ്രത്യേകത. ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുമ്പോൾ, അവർക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനം, ഐശ്വര്യം, ബഹുമാനം, വിജയം എന്നിവ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തന്നെ ഇത്തരം രാജയോഗങ്ങൾ വരാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. എങ്കിലും അത് തോന്നുമ്പോൾ നമ്മളിലേക്ക് വരുന്ന ഒന്നല്ല. 'ഡിവോഴ്സ്
ഇന്ന് മുതല്‍ ഇവരുടെ രാജയോഗം; പുത്തന്‍ വീട്, കാര്‍, സ്വര്‍ണം..; പിന്നെന്ത് വേണം!
ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശിയിലേക്കും 27 നക്ഷത്രങ്ങളിലേക്കുമുള്ള അവരുടെ പരിവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്. സ്വര്‍ണ പണയം; വായ്പ കൊടുക്കുന്നവര്‍ക്ക് കടമ്പകളേറെ? എങ്ങനെ
Today Horoscope: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും, പിതൃഗുണവും ഭാഗ്യപുഷ്ടിയും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വാക്ചാതുര്യം പ്രകടമാകും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും. വിദേശത്ത് ജോലി
പ്രായമൊക്കെ വെറും നമ്പറല്ലേ! ഒറ്റയ്ക്കല്ല, ഇനി 'സല്ലാപം'സുഹൃത്തുണ്ട് കൂടെയുണ്ട്
തിരുവനന്തപുരം: കമലമ്മയുടെ അപ്പാര്‍ട്മെന്റിലെത്തിയപ്പോള്‍ ആകെ ഒരു നിശബ്ധത. ഏകാന്ത ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലിന് മറ്റൊന്നും വേണ്ട. പങ്കാളിയെ നഷ്ടമായിട്ട് ഒന്നും രണ്ടുമല്ല 15 വര്‍ഷമായി. നഷ്ടപ്പെടലിന്റെ ആ വേദന അന്നും ഇന്നും അതുപോലെ തന്നെ. 75 വയസായി. വിദേശത്തുള്ള മക്കള്‍ പതിവായി വിളിക്കും. അതൊന്നും കൂടെ ഒരാള്‍ ഇല്ലാത്തതിന് പകരമാവില്ലല്ലോ...വേലക്കാരിയുടെ സന്ദര്‍ശനമാണ് ആകെയുള്ള ആശ്വാസം. കമലമ്മയെ പോലെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന നിരവധി മുതിര്‍ന്ന പൗരന്മാരുണ്ട്. കമലമ്മയെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും പുറം ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനായാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ 'സല്ലാപം' (Sallapam)പദ്ധതി ലക്ഷ്യമിടുന്നത്. സാമൂഹിക നീതി മന്ത്രി ആര് ബിന്ദു ആണ് അടുത്തിടെ ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. പരിശീലനം ലഭിച്ച സാമൂഹിക പ്രവര്‍ത്തകരെ മുതിര്‍ന്ന പൗരന്മാരുടെ 'ഫോണ്‍ സുഹൃത്തുക്കളായി' മാറുന്നതാണ് പദ്ധതി. അവരെ കേട്ടിരിക്കാനും അനുകമ്പയോടെ പെരുമാറാനും ഒരാള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. 'സല്ലാപം' എന്നാണ് പദ്ധതിയുടെ പേര്. എല്‍ഡര്‍ലൈന്‍ പദ്ധതിയുമായി ചേര്‍ന്നാണ് സല്ലാപം പദ്ധതി പ്രവര്‍ത്തിക്കുക. എല്‍ഡര്‍ലൈന്‍ ഹെല്പ്പ്ലൈന് നമ്പറായ 14567ലൂടെയാണ് ആളുകള്‍ക്ക് വിളിക്കാന്‍ കഴിയുക. ഇതുവഴി കൂടുതല്‍ മാനസിക-സാമൂഹിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് പിന്തുണ നല്കാന് ടെലി കൗണ്‍സിലര്‍മാര്‍ക്ക് കഴിയും. 'എല്‍ഡര്‍ലൈനില്‍ പ്രതിദിനം ഏകദേശം 500 കോളുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു, മുതിര്‍ന്ന പൗരന്മാര് നേരിടുന്ന അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എങ്കിലും, തങ്ങളുടെ ഏകാന്തത ഇല്ലാതാക്കാന്‍ വേണ്ടി മാത്രം വിളിക്കുന്ന നിരവധി വയോധികരുണ്ട്. സല്ലാപം പദ്ധതി അവര്‍ക്കുവേണ്ടിയാണ്,' വകുപ്പ് ഡയറക്ടര്‍ അരുണ്‍ എസ് നായര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. സോഷ്യല്‍ വര്‍ക്ക് മാസ്റ്റര്‍ (എംഎസ്ഡബ്ല്യു) വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താനും എല്‍ഡര്‍ലൈന്‍ സ്റ്റാഫ് വഴി അവര്‍ക്ക് പരിശീലനം നല്‍കാനും വകുപ്പ് പദ്ധതിയിടുന്നു. മാനസിക-സാമൂഹിക പിന്തുണ ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ വിദ്യാര്‍ത്ഥി വൊളണ്ടിയര്‍മാര്‍ക്ക് നല്‍കും. അവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അവരുടെ സൗകര്യത്തിനനുസരിച്ച് അവരെ ബന്ധപ്പെടും. മുഴുവന്‍ പ്രവര്‍ത്തനവും എല്‍ഡര്‍ലൈന്‍ നിരീക്ഷിക്കും. 'ഈ പദ്ധതി പ്രായമായവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമാകും. യുവാക്കളുമായി പതിവായി ഇടപഴകുന്നതോടെ മുതിര്‍ന്ന പൗരന്മാരുടെ മാനസികവും വൈകാരികവുമായ ക്ഷേമം മെച്ചപ്പെടും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക അനുഭവത്തിനും ഇത് പ്രയോജനപ്പെടും,' അരുണ്‍ എസ് നായര്‍ വിശദീകരിച്ചു. 'തലപ്പാവ് അണിയിക്കേണ്ട, കൈയില്‍ പിടിച്ചോളാം'; അയ്യങ്കാളി പരിപാടിയില്‍ വേടന് സംസ്ഥാനത്തെ ജനസംഖ്യയുടെ 16-18% മുതിര്‍ന്ന പൗരന്മാരാണെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2036 ആകുമ്പോഴേക്കും ഇത് 23% ആകുമെന്നും പ്രതീക്ഷിക്കുന്നു. ഏകാന്തത പ്രായമായവരുടെ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്, അവരുടെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഇത് അവരുടെ ഓര്‍മശക്തി, ചിന്ത, സാമൂഹിക കഴിവുകള്‍ എന്നിവയെ ബാധിക്കുന്നതിനൊപ്പം വിവിധ രോഗങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നു. 'സെമി ഫൈനല്‍' പോരാട്ടം നാളെ; യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച്; പ്രവചനാതീതം നിലമ്പൂര്‍ 'പ്രായമായവരില്‍ ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളില്‍ ഒന്നാണ് സാമൂഹിക ഒറ്റപ്പെടല്‍ എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവരില്‍ പലരും ഉപേക്ഷിക്കപ്പെടുമെന്ന ഭയവും ഒറ്റപ്പെടലില്‍ മരണവും അനുഭവിക്കുന്നു. ഈ ഉത്കണ്ഠകള്‍ ലഘൂകരിക്കാന്‍ ഒരു ഫോണ്‍ സുഹൃത്തിന് വലിയ അളവില്‍ സഹായിക്കാനാകും,' തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി പ്രൊഫസര്‍ അരുണ്‍ ബി നായര്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള 'ടൈം-ബാങ്ക്' ആശയം അവതരിപ്പിക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കണം; കടം പെരുകും, പിന്നാലെ രോഗങ്ങൾക്കും സാധ്യത, നിയമ നടപടി ഭയക്കണം!
വേദ ജ്യോതിഷത്തിൽ ചൊവ്വയെ സേനാപതിയായാണ് കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഭദ്രകാളിയായിരിക്കും ആ സ്ഥാനത്ത്. നല്ലതും ചീത്തയുമായ ഒട്ടേറെ ഗുണങ്ങൾ ചൊവ്വാ ഗ്രഹത്തിനുണ്ട്. പൊതുവെ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത
മുംബൈ: ബന്ധങ്ങള്‍ക്കും സ്നേഹത്തിനും പ്രായവും കാലവുമുണ്ടോ ? ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മഹാരാഷ്ട്ര യിലെ (Maharashtra) ഛത്രപതി സംഭാജിനഗറിലെ ഒരു ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. പരമ്പരാഗത വേഷമണിഞ്ഞ സാധാരണക്കാരനായ വയോധികന് ആണ് കടയുടമയുടേയും ജീവനക്കാരുടെയും കാഴ്ചപ്പാടുകളെ മാറ്റിയെഴുതിയത്. 'സമയക്കുറവോ? ഇല്ലേയില്ല'; ദിനചര്യകള്‍ തുറന്നു പറഞ്ഞ് ഐശ്വര്യ റായി 93 കാരനായ നിവൃത്തി ഷിന്‍ഡെയും ഭാര്യ ശാന്തബായിയുമാണ് ഈ സംഭവത്തിലെ കേന്ദ്ര ബിന്ദുക്കള്‍. എന്തെങ്കിലും സഹായം ചോദിക്കാന്‍ വേണ്ടിയാകും ഇരുവരും കടയിലേക്ക് എത്തിയത് എന്നായിരുന്നു ഉടമയും ജീവനക്കാരും ആദ്യം ധരിച്ചത്. എന്നാല്‍, ഭാര്യയ്ക്ക് ഒരു മംഗല്യസൂത്രം വേണമെന്നായിരുന്നു 93 കാരന്റെ ആവശ്യം. ഭാര്യയ്ക്കുള്ള നിവൃത്തി ഷിന്‍ഡെ സ്നേഹ സമ്മാനമാണ് ആ മംഗല്യ സൂത്രം എന്നറിഞ്ഞതോടെ ജ്വല്ലറി ഉടമയ്ക്കും സന്തോഷം. എവറസ്റ്റ് കീഴടക്കി ഷൊര്‍ണൂര്‍ സ്വദേശി ശ്രീഷ; രണ്ടാമത്തെ മലയാളി വനിത നിവൃത്തി ഷിന്‍ഡെയുടെ സമ്മാനത്തിന് മുന്നില്‍ ഭാര്യ ശാന്തബായിയുടെ കണ്ണുകള്‍ നിറഞ്ഞു. 1120 രൂപയായിരുന്നു നിവൃത്തി ഷിന്‍ഡെ ഭാര്യയ്ക്കുള്ള സമ്മാനം വാങ്ങാന്‍ കരുതിയിരുന്നത്. വികാരപരമായ നിമിഷങ്ങള്‍ കണ്ട ജ്വല്ലറി ഉടമ മംഗല്യ സൂത്രത്തിന് വാങ്ങിയത് വെറും 20 രൂപമാത്രമായിരുന്നു. ഇരുവരുടെയും സ്നേഹവും ജ്വല്ലറി ഉടമയുടെ സമ്മാനവും വെളിപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് കോടിയിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്. View this post on Instagram A post shared by Gopika Jewellery Sambhajinagar (@gopika_jewellery_sambhajinagar) അവര്‍ കടയിലെത്തിയത് എന്തിന് എന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എനിക്ക് 1120 രൂപ തന്ന് ഭാര്യയ്ക്ക് മംഗല്യം സൂത്രം വേണമെന്ന് അറിയിച്ചു. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. മനുഷ്യന്റെ അനുഗ്രഹത്തിന്റെ അടയാളമായാണ് അദ്ദേഹത്തില്‍ നിന്നും 20 രൂപ വാങ്ങി ആഗ്രഹം സാധിച്ച് നല്‍കിയത്- ജ്വല്ലറി ഉടമ പറയുന്നു. തൊണ്ണൂര് വയസ് പിന്നിട്ട നിവൃത്തി ഷിന്‍ഡെയും ഭാര്യ ശാന്തബായിയും ഇപ്പോള്‍ പണ്ഡര്‍പൂരിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തുകയാണ്. ആഷാഢി ഏകാദശി ആഘോഷത്തില്‍ പങ്കെടുക്കാനാണ് യാത്ര. ഇവര്‍ക്ക് ഒരു മകനുണ്ട്.
Today Horoscope: ദമ്പതികള്‍ തമ്മില്‍ കലഹം, ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും, അസമയത്തുള്ള യാത്ര വേണ്ട
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്തുള്ളവര്‍ക്ക്
ഇവരുടെ ശുക്രനുദിച്ചു... പൊന്നും പണവും കൈയിലേക്ക്; നിങ്ങളുടെ രാശിയുമുണ്ടോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ചില രാശിക്കാരില്‍ ഇത് ഗുണകരമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ജൂലൈയില്‍ നാട്ടിലേക്കുള്ള വിമാന നിരക്ക് കൂടും.. എന്നാലും പ്രവാസികള്‍ക്ക് ആശ്വസിക്കാം! കാരണമിത്
ഡ്രോൺ ആക്രമണത്തിൽ തകർന്ന് കീവ് പട്ടണം, ഇറങ്ങിയോടി കുട്ടികളും സ്ത്രീകളും ( വീഡിയോ കാണാം )
റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ കീവ് പട്ടണത്തിലെ കെട്ടിടങ്ങൾ തകർന്നു (Russia ). കഴിഞ്ഞ ദിവസം രാത്രി വൈകി നടത്തിയ ആക്രമണത്തിൽ 14 പേർ മരിച്ചതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും യുക്രൈൻ സർക്കാർ അറിയിച്ചു. ജി-7 രാജ്യങ്ങളുടെ യോഗത്തിൽ യുക്രൈൻ പ്രസിഡന്റ് പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പങ്കെടുക്കാനിരിക്കെയാണ് റഷ്യയുടെ ആക്രമണം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ച് മിസൈൽ കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റി ആണ് സ്ഫോടനം നടത്തിയത്. ഈ സമയത്ത് കുട്ടികളും സ്ത്രീകളും അടക്കം ഫ്ലാറ്റിനുള്ളിൽ ഉറങ്ങുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങി ഓടി. യുക്രൈനിലെ 27 ഇടങ്ങളിൽ റഷ്യൻ ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർപ്പിടങ്ങൾ, ആശുപത്രികൾ തുടങ്ങിയ ആക്രമണത്തിൽ തകർന്നു. ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; ടെഹ്റാനില്‍ നിന്നും ഒഴിയാന്‍ ആശുപത്രികള്‍ക്ക് അടക്കം നിര്‍ദേശം Footage from this morning’s large-scale missile and drone attack by Russia, showing a direct strike by a Shahed-type drone on a high-rise apartment building in the Ukrainian capital of Kyiv. pic.twitter.com/SkGG8reuVP — OSINTdefender (@sentdefender) June 17, 2025 കീവിൽ നടന്ന ആക്രമണത്തിൽ 14 പേരുടെ മരണം ഇത് വരെ സ്ഥിരീകരിച്ചു. 44 പേർ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒഡേസ പ്രദേശത്തു നടന്ന ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. റഷ്യയുടെ ആക്രമണത്തിൽ 62 വയസ് പ്രായമുള്ള അമേരിക്കൻ പൗരനും മരിച്ചതായി റിപ്പോർട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇരു രാജ്യങ്ങളും തുടരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. 'വരൂ, ഇനിയും ആക്രമിക്കൂ'; ലൈവ് വാര്‍ത്തയ്ക്കിടെ ഇറാന് ചാനലില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം, വെല്ലുവിളിച്ച് അവതാരക
ഈ രാശിക്കാർക്ക് ആഘോഷത്തിന്റെ നാളുകൾ; സമ്പത്ത് കുമിഞ്ഞുകൂടും, സർക്കാർ ജോലി ഉറപ്പ്! വിദേശ യാത്രയും
വേദ ജ്യോതിഷത്തിൽ സുപ്രധാന ഗ്രഹങ്ങളിൽ ഒന്നായാണ് ശുക്രൻ കരുതപ്പെടുന്നത്. അത് പലപ്പോഴും സൗന്ദര്യം, സ്നേഹം, ഐശ്വര്യം, കല, വിവാഹം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനായി കണക്കാക്കപ്പെടുന്നു. സാധാരണയായി സ്നേഹം, ബന്ധങ്ങൾ, ഭോഗവിലാസം, സൗന്ദര്യം, കല, സംഗീതം, നൃത്തം, ഫാഷൻ, ആഡംബരം, ധനം, വാഹനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെ ഈ ഗ്രഹം പ്രതിനിധീകരിക്കുന്നു. 'ദിലീപേട്ടനും ഗോപിക ചേച്ചിയും കെട്ടിപിടിച്ച്
ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം... തൊടുന്നതെല്ലാം പൊന്നാകും; രാജയോഗത്തിന്റെ ഒരു പവറേ..!
ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങള്‍ എല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ അവയുടെ രാശി, നക്ഷത്രം, സഞ്ചാരകോണ് എന്നിവയില്‍ മാറ്റം വരുത്താറുണ്ട്. രാശികളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള ഗ്രഹങ്ങളുടെ പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. പരീക്ഷയില്ലാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, ഒരേയൊരു ഒഴിവ് ഈ ജില്ലയില്‍; ഉടന്‍ അപേക്ഷിച്ചോളൂ ഒരേ രാശിയില്‍
'സമയക്കുറവോ? ഇല്ലേയില്ല'; ദിനചര്യകള്‍ തുറന്നു പറഞ്ഞ് ഐശ്വര്യ റായി
ഫാഷൻ രംഗത്തും സിനിമാ രംഗത്തു തന്റേതായ സ്ഥാനം എപ്പോഴും നിലനിർത്തുന്ന വ്യക്തിയാണ് ഐശ്വര്യ റായ് ബച്ചൻ (Aishwarya Rai Bachchan). 78-ാമത് കാൻ ചലച്ചിത്രമേളയിൽ ഐശ്വര്യ റായ് ഇത്തവണ എത്തിയത് സ്റ്റൈലിഷ് ലുക്കുകളോടെയായിരുന്നു. മനീഷ് മൽഹോത്രയും ഗൗരവ് ഗുപ്തയുമൊരുക്കിയ കസ്റ്റം മേഡ് ഡ്രസ്സുകളിലുള്ള താരത്തിന്റെ വരവ് ഫാഷൻ ലോകത്ത് ചർച്ചയായിരുന്നു. നടിയും അമ്മയുമായ ഐശ്വര്യ കാനിന്റെ സ്ഥിരം സാന്നിധ്യങ്ങളിലൊരാളാണ്. മിമിക്രിക്കാര് അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ, കൃത്യമായി അനുകരിച്ചാല്‍ ഒരു പവന്; വെല്ലുവിളിച്ച് സത്യന്റെ മകന് കാനിലെ ചിത്രങ്ങൾക്കപ്പുറം ഐശ്വര്യയുടെ വ്യക്തിജീവിതവും ജീവിതശൈലിയുമാണ് ഇപ്പോൾ ചർച്ച വിഷയം. ഒരു അഭിമുഖത്തിനിടെ തിരക്കിട്ട ജിവതത്തിൽ പ്രത്യേകം ദിനചര്യകളുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ നൽകിയ മറുപടിയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. “എന്റെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ 5.30നാണ്. അതെപ്പോഴും ഒരുപോലെ തന്നെയാണ്, എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. സ്ത്രീകളായ നാം ഒരേ ദിവസം തന്നെ പലതരം വേഷങ്ങളിൽ ജീവിക്കുന്ന വ്യക്തികളാണ്. സമയമല്ല നമ്മൾ നോക്കുന്നത്, ചെയ്യുന്ന പ്രവൃത്തികൾ കൃത്യമായും വ്യക്തമായും ആഗ്രഹിച്ചത് പോലെയും ചെയ്യുക എന്നാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. 'എംഡിഎംഎ അടിച്ചിട്ടാണോ പാടുന്നത്?'; എന്നെ ഡ്രഗ്ഗിയാക്കരുത്!, അധിക്ഷേപങ്ങള്‍ക്ക് അഭിരാമിയുടെ മറുപടി മാതാവായും അഭിനേത്രിയുമായും പ്രവർത്തിക്കുകയും, ലോകം ചുറ്റി യാത്ര ചെയ്യുകയും ചെയ്യുന്ന ഐശ്വര്യയ്ക്ക്, ഒരിക്കൽ പോലും സമയം കുറവാണെന്ന് തോന്നിയിട്ടില്ല. വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ നിറഞ്ഞിട്ടും പോസിറ്റീവ് ആറ്റിറ്റ്യൂഡ് എന്നും നിലനിർത്തുന്ന വ്യക്തികൂടിയണ് ഐശ്വര്യ. കൃത്യമായ ജിവിത ശൈലിയും ആത്മാഭിമാനവും നിശ്ചയദാർഢ്യവുമാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യമന്ത്രം എന്ന ചർച്ചയിലാണ് ഐശ്വര്യയുടെ ആരാധകരും ഫാഷൻ ലോകവും.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ഭൂമിസംബന്ധമായി
ലക്ഷ്മി ദേവി വിചാരിച്ചാൽ എല്ലാം നടക്കും; പണം ഒരു പ്രശ്നമേ ആവില്ല, വിവാഹ യോഗം! ഈ രാശിക്കാരാണോ?
ലക്ഷ്മി ദേവി ഹിന്ദു മതത്തിലെ ഒരു പ്രധാന ദേവതയാണ്. സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ, ഭാഗ്യത്തിന്റെ, സൗന്ദര്യത്തിന്റെ ദേവിയായി ലക്ഷ്മി കണക്കാക്കപ്പെടുന്നു. വിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി, സർവ്വമംഗളകാരിണിയായും വിശ്വാസികൾക്ക് അനുഗ്രഹങ്ങൾ നൽകുന്നവളായും പൊതുവെ ആരാധിക്കപ്പെടുന്നു. സാമ്പത്തികമായുള്ള നേട്ടങ്ങൾക്കായി പലപ്പോഴും നാം ആരാധിക്കാറുള്ളത് ലക്ഷ്മി ദേവിയെയാണ്. സാധാരണയായി 4 കൈകളോടെ, താമരപ്പൂവിൽ ഇരിക്കുന്ന രൂപത്തിൽ ചിത്രീകരിക്കപ്പെടുന്നു, കൈകളിൽ താമര, സ്വർണനാണയങ്ങൾ, അഭയമുദ്ര,
ഇവരുടെ രാജയോഗം തുടങ്ങി; കുന്നോളം ധനം കൈയിലേക്ക്, പുത്തന്‍വീടും സ്വന്തമാക്കാം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. പക്ഷെ അത് വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം. ആയത്തുള്ള അലി ഖമേനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍? തടഞ്ഞത് ട്രംപ്
ഇന്ന് അപ്രതീക്ഷിത ഭാഗ്യലബ്ധി, പ്രശസ്തി വര്‍ദ്ധിക്കും, ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം
ജൂണ്‍ 26 മുതല്‍ അപൂര്‍വ രാജയോഗം; ഈ രാശിക്കാരാണോ? കൈനിറയെ സമ്പത്ത്!
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും സഞ്ചാര രേഖയും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ പരിവര്‍ത്തനത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം 12 രാശിക്കാരേയും കാര്യമായി സ്വാധീനിക്കും. 'ഷൈൻ അങ്ങനെ ചെയ്തത് കണ്ടപ്പോൾ തലയിൽ കൈവെച്ച് പോയി, എന്നാൽ'; നടനെ
ശനി ഇവർക്ക് പണിയല്ല, പകരം വഴികാട്ടി; ഈ രാശിക്കാർക്ക് ദീർഘദൂര യാത്രയ്ക്ക് സാധ്യത, പണം ഒഴുകിവരും..!
ശനി ദേവന്റെ പ്രിയപ്പെട്ട രാശിക്കാർ എന്ന ആശയം ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്, കാരണം ശനി ഒരു ശക്തമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു, അത് നീതി, കർമ്മം, അച്ചടക്കം എന്നിവയെ പ്രതിനിധീകരിക്കുന്നു. ശനിയുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗുണവും ദോഷവും ഉണ്ടാക്കാം, എന്നാൽ ചില രാശിക്കാർ ശനിയുടെ അനുഗ്രഹം കൂടുതൽ അനുഭവിക്കുന്നതായാണ് ജ്യോതിഷം പറയുന്നത്. സാധാരണഗതിയിൽ ശനി വ്യക്തിയുടെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി
ഈ രാശിക്കാരാണോ? ഈ മാസം ട്രിപ്പിള്‍ രാജയോഗം...; ഇവരുടെ ജീവിതം മാറിമറിയാന്‍ പോകുന്നു!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും ജ്യോതിഷ പ്രകാരം ഗ്രഹനില, നക്ഷത്രം, രാശി എന്നിവയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. ഇറാനിൽ വീണ്ടും ഇസ്രായേലിന്റെ ആക്രമണം; 24 മണിക്കൂറിനിടെ രണ്ടാം തവണ, പശ്ചിമേഷ്യ
ഈ രാശിക്കാർ ഓർത്തുവച്ചോളൂ, സ്വത്ത് കുമിഞ്ഞുകൂടും; പുതിയ ജോലിയും, പിന്നെ പ്രണയബന്ധത്തിൽ ജയവും..!
വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് പൊതുവെ കണക്കാക്കുന്നത്. നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും സൂര്യൻ കാണിക്കുക. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. സൂര്യൻ നമ്മുടെ മനുഷ്യജീവനുമായും
265 പേര്‍ക്ക് ജീവന് നഷ്ടമായ അഹമ്മദാബാദിലെ എയര്‍ ഇന്ത്യാ വിമാന അപകട ത്തില്‍ (Ahmedabad Air India Crash)നടുക്കം രേഖപ്പെടുത്തി നടനും എഴുത്തുകാരനുമായ തമ്പി ആന്റണി . ഭൂമിയില്‍ നില്ക്കുന്ന ഒരാള്‍ പ്ലെയിന്‍ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണില്‍ ഒന്നാണ്. എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കല്‍ കോളജിലെ അഞ്ചുവിദ്യാര്‍ഥികള്‍ മരിച്ചു എന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും ആകസ്മികവുമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികള്‍ നമുക്കിടയിലുണ്ട്. ദൈവമുണ്ടെങ്കില്‍ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭൂരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്. രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടല്‍ തീര്‍ത്തും ആക്സിഡന്റല്‍ മാത്രമാണ്. അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം തമ്പി ആന്റണിയുടെ കുറിപ്പ് ഇന്നത്തെ ചിന്ത എല്ലാവർക്കും ഒരു സമയമുണ്ട് , ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികൾ നമിക്കിടയിലുണ്ട്. ദൈവമുണ്ടെങ്കിൽ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാൻ പറ്റുമോ? അങ്ങനെയെങ്കിൽ, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭപരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്. രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടൽ തീർത്തും ആക്സിഡന്റൽ മാത്രമാണ്. അയാൾ പെട്ടന്ന് എഴുന്നേറ്റു കണ്ണുതുറന്നപ്പോൾ ചുറ്റിനും കരിഞ്ഞ ശവകൂനകൾ. അവിടുന്ന് അദേഹം ഓടുന്നതുകണ്ട്, ഒരാമ്പുലൻസ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. നിസാര പരിക്കുകളോടെയാണ് വിശ്വാസ് രക്ഷപെട്ടത് എന്നാണ് അറിഞ്ഞത്. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ, നമ്മുടെയൊക്കെ ജനനംപോലെ, ആകസ്മികം മാത്രമാണ്. ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഏതപകടത്തിലും മരിക്കാം. ഏതു ദൈവത്തോടു പ്രാർഥിച്ചിട്ടും ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല. ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം Can you believe it ! 1.19 million people die in road traffic (motor vehicle) accidents each year globally, according to the latest data from the World Health Organization. Daily death 3200 to 3300. In India itself 400 to 500 a day . ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണിൽ ഒന്നാണ് . എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കൽ കോളേജിലെ അഞ്ചു വിദ്യാർഥികൾ മരിച്ചു. അത് അങ്ങേയറ്റം നിർഭാഗ്യകരവും ആകസ്മികവുമാണ്. ദൈവത്തിനു ഭാഗ്യം എന്നൊരു പേരിട്ടാൽ ആ ദൈവത്തിന്റെ അനുഗ്രംകൊണ്ടു മാത്രമാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ‘Every day is a bonus ‘ എന്നല്ലേ പറയപ്പെടുന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ 1. Takeoff കഴിഞ്ഞ് 9 മിനിറ്റിനുള്ളിൽ ഇത് എങ്ങനെ സംഭവിച്ചു?(ശരിയായ വിവരമനുസരിച്ച്, takeoff കഴിഞ്ഞ് ഒരു മിനിറ്റിനും കുറച്ചിനുള്ളിൽ തന്നെ വിമാനം താഴേക്ക് വീണു.)2 ഉയിർന്നുകിടക്കുന്ന സമയത്ത് landing gear എങ്ങനെ താഴ്ത്തിയ നിലയിലാണ്?ആദ്യ അന്വേഷണത്തിൽ landing gear ഉയർത്താൻ ശ്രമിച്ചിട്ടില്ലെന്ന് കാണുന്നു — ഇത് ഉയിർന്നു പറക്കാനുള്ള ശേഷിയെ വലിയ തോതിൽ ബാധിച്ചു.3 takeoff ചെയ്യുമ്പോൾ flaps മുഴുവൻ തുറന്നില്ലെങ്കിൽ എങ്ങനെ?Flaps ശരിയായി സജ്ജീകരിക്കാതെ takeoff നടത്തിയെന്ന സംശയം ഉയരുന്നു — ഇതും വിമാനം ആവശ്യമായ ഉയരം നേടാൻ തടസ്സമായി.4 എങ്ങനെ രണ്ടും എഞ്ചിനുകൾ ഒരേസമയം stall ആകുന്നു?രണ്ടു എഞ്ചിനുകളും thrust നഷ്ടപ്പെടാൻ കാരണമായത് bird strike അല്ലെങ്കിൽ fuel flow പ്രശ്നം ആയിരിക്കാമെന്ന് കരുതുന്നു.5 രണ്ട് പരിചയസമ്പന്നനായ പൈലറ്റുമാർ എങ്ങനെ വിമാനം ഉയിർപ്പിക്കാൻ പരാജയപ്പെട്ടു?വിമാനം takeoff സമയത്ത് ശരിയായ ഉയരം നേടാൻ കഴിഞ്ഞില്ല — ഇതിന് takeoff configuration പിഴവ് കൂടാതെ എഞ്ചിൻ പ്രശ്നങ്ങളും കാരണമായിരിക്കാം.6 . ഒരു യുദ്ധത്തിനു ശേഷമായതുകൊണ്ട് അട്ടിമറിക്കു( terrorist attack) സാധ്യതയുണ്ടോ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്യോഗസ്ഥന്മാര്ക്ക് പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. വസ്ത്രവ്യാപാരികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. അന്യരുടെ
ഈ രാശിക്കാർക്ക് 2026 വരെ അടിപൊളി ജീവിതം, പുതിയ വസ്തു വാങ്ങും; നിക്ഷേപത്തിൽ ലാഭം, നല്ല ജോലിയും..!
വേദ ജ്യോതിഷത്തിൽ കേതുവിന് നിഴൽ ഗ്രഹമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പൊതുവെ ജാതകത്തിൽ പാപഗ്രഹത്തിന്റെ ശക്തമായ സ്ഥാനം ആ വ്യക്തിക്ക് മാനസിക സമാധാനവും സമൃദ്ധിയും ലഭിക്കാൻ ഇടയാക്കുന്ന കാര്യമാണ്. കേതു സാധാരണ ഗ്രഹങ്ങളെ പോലെയല്ലെന്ന് ഇതിൽ നിന്ന് മനസിലാക്കാം. കേതുവിന് ഒരു രാശിയിൽ
ചൂട് വർധിക്കുന്നു : സൗദിയിൽ ഞായറാഴ്ച മുതൽ ജോലി സമയത്തിൽ മാറ്റം
റിയാദ് : സൗദി അറേബ്യ(Saudi Arabia)യിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ സമയത്തിൽ മാറ്റം വരുത്തി അധികൃതർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ ആണ് നിയന്ത്രണം നടപ്പാക്കുന്നത്. ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ സമയത്തിലെ മാറ്റം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വിമാന ദുരന്തത്തിന് ഇരയായവരില്‍ മലയാളി യുവതിയും; പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മരണം ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പുതിയ സമയക്രമത്തിന് അനുസൃതമായി ജോലി സമയം പുനഃക്രമീകരിക്കാൻ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ ചൂട് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യാമെന്നും നിർദേശത്തിൽ പറയുന്നു. സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ചക്രവാതച്ചുഴി; വരുന്നു അതിതീവ്രമഴ; റെഡ് അലര്‍ട്ട്
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബ പരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍
മൂന്ന് രാജയോഗങ്ങൾ, അതും 100 വർഷത്തിന് ശേഷം; പണം അടിച്ചുകേറിവരും..! വാഹനം വാങ്ങാം, ഈ രാശിക്കാരോ?
എല്ലാവർക്കും അറിയാവുന്നത് പോലെ രാജയോഗങ്ങളും ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരുന്നത് ചില പ്രത്യേക കാലങ്ങളിലാണ്. അവയ്ക്ക് നമ്മുടെ മുഴുവൻ ജീവിതത്തെയും മാറ്റി മറിക്കാൻ കെൽപ്പുണ്ട് താനും. അത്തരത്തിലുള്ള ഏതൊരു യോഗം നിങ്ങളുടെ ജീവിതത്തിൽ വരികയാണെങ്കിലും അവ ഉണ്ടാക്കുന്ന ഫലം ചെറുതായിരിക്കുകയില്ല. നമ്മളിൽ പലർക്കും രാജയോഗങ്ങളെ കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നതാണ് യാഥാർഥ്യം.അതുകൊണ്ട് തന്നെ അവയുടെ പ്രാധാന്യത്തെ
ഈ നാളുകാർക്ക് അവിചാരിതമായി ധനലാഭം, സുഹൃത്തുക്കളുമായി ഉല്ലാസയാത്രകൾ, നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് കടുത്ത വിമര്‍ശനം നേരിടും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ക്കായി പണം ചെലവഴിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ്
കടം കൊടുത്ത പണം തിരികെ കിട്ടും, തൊഴിൽരഹിതർക്ക് ജോലി ഉറപ്പ്; പഠനത്തിൽ വിജയം, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഗ്രഹമാണ് വ്യാഴം. ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് കൂടി ഉത്തരവാദിയാണ് ഇത്.
എവറസ്റ്റ് കീഴടക്കി ഷൊര്‍ണൂര്‍ സ്വദേശി ശ്രീഷ; രണ്ടാമത്തെ മലയാളി വനിത
പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രന് (Sreesha Raveendran). ഷൊര്‍ണൂര്‍ കണയംതിരുത്തിയില്‍ ചാങ്കത്ത് വീട്ടില്‍ സി രവീന്ദ്രന്റെ മകളായ ശ്രീഷയാണ് നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിതയാണ് ശ്രീഷ. ഏപ്രില്‍ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. 5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം ഏപ്രില്‍ 25ന് പൂര്‍ത്തിയാക്കി. മേയ് 15 നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. പിറ്റേന്ന് 6,400 മീറ്റര്‍ ഉയരമുള്ള ക്യാമ്പ് രണ്ടിലെത്തി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചരമണിക്കൂര്‍ കൊണ്ട് 7,100 മീറ്റര്‍ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിലെത്തി. 19ന് പുലര്‍ച്ചെ മൂന്നുമണിക്ക് 7,920 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-4 ലേക്കും അവിടെനിന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്കുമുള്ള യാത്ര. അതിശക്തമായ ഹിമക്കാറ്റില്‍ 11 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ മേയ് 20ന് രാവിലെ 10.30ന് ലക്ഷ്യത്തിലെത്തി. സേവനത്തിൽ വീഴ്ച വരുത്തി, ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റര്‍ ഉയരമുള്ള 7 കൊടുമുടികളും, 7,000 മീറ്റര്‍ ഉയരമുള്ള രണ്ട് കൊടുമുടികളും ഉള്‍പ്പെടെ 15 ഓളം ഹിമാലയന്‍ കൊടുമുടികള്‍ ശ്രീഷ കീഴടക്കിയിട്ടുണ്ട്. ലോകത്തിലെ വലിയ 15 ഓളം കൊടുമുടികള്‍ കീഴടക്കി. 'ജീവിതത്തില്‍ ഏറ്റവും സന്തോഷവും സമാധാനവും നല്കുന്ന കാര്യമാണ് എനിക്ക് മലകയറ്റം. ഓരോ സാഹസിക യാത്ര കഴിയുംതോറും ആത്മവിശ്വാസവും അടുത്ത ഉയരങ്ങള്‍ കീഴടക്കാന്‍ ഉള്ള പ്രചോദനവുമാണ് ലഭിക്കുന്നത്. കൊടുമുടി കീഴടക്കുന്നതിനേക്കാള്‍ അതിലേക്കുള്ള യാത്രയാണ് എന്നെ സംബന്ധിച്ച് വലുത്,' ശ്രീഷ രവീന്ദ്രന് പറഞ്ഞു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ബംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീഷ നര്‍ത്തകി കൂടിയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമാണ് ഇവര്‍. യുഎസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജയറാം നായരാണ് ഭര്‍ത്താവ്. തായ്ക്വാന്‍ഡോ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് 12 വയസുകാരന് നിരഞ്ജനാണ് മകന്. ജോലിയുടെ തിരക്കുകള്‍ക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളും, പര്‍വതാരോഹണത്തിന്റെ ആവേശവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രീഷയ്ക്ക് കഴിയുന്നു.
Weekly Horoscope June: അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരും, ഗൃഹവാഹനാദിസമ്പത്തുകള് നേടും, വാരഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നതിന് സാധ്യത. സപ്താഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. യാത്രക ള്‍വഴി ചില നേട്ടങ്ങള്‍ ലഭ്യമാകുന്നതാണ്. സ്വയംതൊഴില്‍ ചെയ്യുന്നവരും വ്യാപാരരംഗത്തുള്ളവരും വളരെ ശ്രദ്ധിക്കുക. സൂര്യാഷ്ടോത്തരം പതിവായി ജപിക്കുകയും ഞായറാഴ്ചവ്രതമെടുത്ത് ആദിത്യന് പൊങ്കല്‍ നിവേദിക്കുകയും ചെയ്യുക. ഇടവക്കൂറ് (കാര്‍ത്തിക 1/2,
ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഒരു മാസം തികച്ച് വേണ്ട; ഇനി ആസ്തി ഇരട്ടിക്കും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെ ഗ്രഹ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനോടൊപ്പം ഗ്രഹങ്ങള്‍ അവയുടെ സഞ്ചാര രേഖയിലും മാറ്റം വരുത്താറുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. അന്ന് റെയ്ഡ് നടത്തി, ഇന്ന് വിജയുടെ വലംകൈ; ആരാണ് കെജെ അരുണ്‍രാജ്,
ജോലിയിൽ പ്രമോഷൻ, സാലറിയിൽ ഹൈക്ക്..! മത്സരിച്ചാൽ എന്തിലായാലും സമ്മാനം ഉറപ്പ്, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ഏറ്റവും പ്രധാനമായ കാര്യങ്ങളിൽ ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. കാര്യമായ ഒരു പ്രത്യേകതയും കൂടാതെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ അവയ്ക്ക് കഴിയുമെന്നതാണ് ഏറ്റവും പ്രധാന വസ്തുത. ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറുകയാണെങ്കിൽ അടുത്ത ഘട്ടം മറ്റൊരു ഗ്രഹവുമായി സംയോഗത്തിൽ എത്തുകയും അത് എല്ലാം മാറ്റി മറിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. തുടരും
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ഈ രാജ്യങ്ങളില്‍ വാഹനം ഓടിക്കാം
ഇ ന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്(driving licence) ഉപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളില്‍ വാഹനം ഓടിക്കാം? ഇങ്ങനെ എത്രകാലത്തേക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ട്. പ്രാദേശിക നിയമങ്ങള്‍ക്ക് പുറമെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധുവായ ഒരു ഡ്രൈവിങ് ലൈസന്‍സ് കൈവശം വെക്കുക എന്നതാണ്. യുഎസ്- അമേരിക്കയില്‍ എത്തുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. ലൈസന്‍സ് പ്രാദേശിക ഭാഷയില്‍ ആവരുത്, ഇംഗ്ലീഷില്‍ അച്ചടിച്ചതായിരിക്കണം. കൂടാതെ യാത്ര രേഖയായ ഐ-94 ഫോമും കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാന്‍ സിബിപി ജിഒ മൊബൈല്‍ ആപ്പും പ്രയോജനപ്പെടുത്താം. കാനഡ - കാനഡയിലും സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. കാനഡയില്‍ രണ്ട് മാസത്തേക്ക് മാത്രമേ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ സാധ്യമാകൂ. യുകെ - യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ്) പ്രവേശിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് സാധുവായ ഒരു ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ആലിംഗനം ചെയ്ത് സമ്മർദ്ദം ഒഴിവാക്കാം... വെറും 600 രൂപ.. സ്ത്രീകൾക്ക് മാത്രം; എന്താണ് 'മാന്‍ മംസ്' യൂറോപ്യന്‍ യൂണിയന് - യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യത്തെ പ്രവേശന തീയതി മുതല്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്, സ്വീഡന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആറ് മുതല്‍ 12 മാസം വരെ കാലാവധി ഇതിന് സാധിക്കും. ലൈസന്‍സ് ഇംഗ്ലീഷില്‍ അച്ചടിച്ചവയാകണം. ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും- ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഓസ്ട്രേലിയ മൂന്നുമാസം വരെയും ന്യൂസിലാന്‍ഡില്‍ പ്രവേശിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവ് ചെയ്യാം. സിങ്കപുര്‍ - സിങ്കപുരിലും പ്രവേശന തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് സാധുവാണ്. ഈ കാലാവധിക്ക് ശേഷം, ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസന്‍സിനായി നിങ്ങള്‍ അപേക്ഷിക്കേണ്ടിവരും. ഇവിടെയും ഗതാഗതം റോഡിന്റെ ഇടതുവശത്തുകൂടിയാണ്. സൗദി അറേബ്യ - ഇംഗ്ലീഷില്‍ അച്ചടിച്ച ഒരു സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് സൗദി അറേബ്യയില്‍ വാഹനം ഓടിക്കാം. മൂന്ന് മാസത്തെ കാലയളവിലേക്കാണ് വിദേശ ലൈസന്‍സ് ഉപയോഗിക്കാന്‍ സൗദി അനുവദിക്കുക ഹോങ്കോങ് - ഹോങ്കോങ്ങില്‍ ഒരുവര്‍ഷത്തേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുശേഷം നിങ്ങള്‍ക്ക് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസന്‍സ് നേടേണ്ടിവരും. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ തായ്ലന്ഡ്, ജപ്പാന്, യുഎഇ പോലുള്ള മറ്റ് പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം അതിജീവനത്തിന്റെയും അഭിവൃദ്ധിയുടെയും ചിറകുകൾ നൽകി ബ്രേക്ക് ഫ്രീ സ്റ്റോറീസ്, വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രതീക്ഷയുടെ പുതിയ ലോകം
ഈ രാശിക്കാരാണോ? ജൂണ്‍ 15 മുതല്‍ ഒന്നല്ല.. രണ്ട് രാജയോഗങ്ങള്‍! പൊന്ന് കൊണ്ട് മൂടും
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ അതിന്റെ രാശി മാറ്റാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം, പരിവര്‍ത്തനം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. കേരളം വിട്ടത് സഹികെട്ടിട്ടെന്ന് കിറ്റെക്സ്
ആലിംഗനം ചെയ്ത് സമ്മർദ്ദം ഒഴിവാക്കാം... വെറും 600 രൂപ.. സ്ത്രീകൾക്ക് മാത്രം; എന്താണ് 'മാന്‍ മംസ്'
വ്യത്യസ്തമായ പലതരം ട്രെന്‍ഡുകളാണ് ചൈന ക്കാർ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരു ട്രെൻഡ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയി മാറിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനായി സ്ത്രീകള്‍ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്കി ആലിംഗനം ചെയ്യാം. ഏകദേശം 250 മുതൽ 600 രൂപയാണ് ഇതിന് ചെലവ് വരുന്നത്. ആലിംഗനം ചെയ്യാന്‍ ആശ്രയിക്കുന്ന ഈ പുരുഷന്മാർ അറിയപ്പെടുന്നത് മാന്‍ മംസ് ( man mums) എന്നാണ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴി പണം നല്‍കിയാണ് ഈ ആലിംഗനങ്ങള്‍ക്കുള്ള സംവിധാനമൊരുക്കുന്നത്. അതിന് ശേഷം മാളുകള്‍, സബ്വേ സ്റ്റേഷനുകള്‍ പോലുള്ള പൊതുസ്ഥലത്തുവെച്ച് മാന്‍ മംസിനെ ആലിംഗനം ചെയ്യാം. അതിജീവനത്തിന്റെയും അഭിവൃദ്ധിയുടെയും ചിറകുകൾ നൽകി ബ്രേക്ക് ഫ്രീ സ്റ്റോറീസ്, വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രതീക്ഷയുടെ പുതിയ ലോകം ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്മര്‍ദം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തൽ. പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവ മാനദണ്ഡമാക്കി സ്ത്രീകള്‍ക്ക് മാൻ മംമ്സിനെ തിരഞ്ഞെടുക്കാം. പരസ്പരം കണ്ടുമുട്ടുന്നതിന് മുൻപ് മാന്‍ മംസുമായി സ്ത്രീകൾക്ക് സ്വകാര്യമായി ചാറ്റ് ചെയ്യാനും അവസരമുണ്ട്. നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി ആണ്മംമ്സിനെ തിരയുന്നതെന്നാണ് പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളും പറയുന്നത്. ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിന് 5 ശീലങ്ങൾ ഈ ട്രെന്ഡിങിന്റെ മോശം വശങ്ങളും പലരും ചൂണ്ടി കാണിക്കുന്നുണ്ട്. പണം നല്‍കിക്കൊണ്ട് ആലിംഗനം ചെയ്യുന്നത് ചിലപ്പോൾ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടാകാന് കാരണമാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്. എന്തായാലും ചൈനയിൽ മാന്‍ മംസിനു ദിവസേന ആവശ്യക്കാരെറുന്നു എന്നാണ് വിലയിരുത്തൽ.
നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; ഇനി പണമഴയില്‍ മുങ്ങികുളിക്കാം, സമ്പത്ത് ഇരട്ടിക്കും
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനവും ജീവിതവും മരണവുമെല്ലാം ജ്യോതിഷ പ്രകാരം വിലയിരുത്താന്‍ സാധിക്കും. ഗ്രഹനില, നക്ഷത്രം, ജനന സമയം, ജനനസ്ഥലം, രാശി എന്നിവയെല്ലാം അതിനാല്‍ തന്നെ വളരെ പ്രധാനമാണ്. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ദിയ കേസിൽ ട്വിസ്റ്റ്, 50000 രൂപ വെച്ച്
രാജകീയ ജീവിതം നയിക്കും, നല്ല വാർത്തകൾ ലഭിച്ചേക്കാം; പ്രണയത്തിൽ നല്ല സൂചനകൾ, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ, വ്യാഴത്തെ ഒരു ഗുണകരമായ ഗ്രഹമായിട്ടാണ് എപ്പോഴും കണക്കാക്കുന്നത്. പലപ്പോഴും വികാസം, വളർച്ച, പോസിറ്റീവിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലർക്കും അറിയില്ലെങ്കിലും വ്യാഴം അതിന്റെ വിശാല സ്വഭാവത്തിന് പേരുകേട്ട ഒരു ഗ്രഹമാണ്. അത് ജീവിതത്തിന്റെ വിവിധ മേഖലകളിലെ വളർച്ചയെയും വർധനവിനെയും പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തോടുള്ള പോസിറ്റീവും ശുഭാപ്തിവിശ്വാസവുമുള്ള സമീപനവുമായി വ്യാഴം എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. വ്യാഴം ജ്ഞാനം, അറിവ്, ഉന്നത വിദ്യാഭ്യാസം
കോഴിക്കോട്: ചായക്കപ്പുകളും, നിശബ്ദമായ കണ്ണീരും, അപ്രതീക്ഷിതമായ പൊട്ടിച്ചിരികളും നിറഞ്ഞ ഒരു മുറിയിൽ, മണിക്കൂറുകൾക്ക് മുമ്പ് അപരിചിതരായ ഒരു കൂട്ടം സ്ത്രീകൾ വാക്കുകളേക്കാൾ ആഴമേറിയ എന്തോ ഒന്നിന്റെ പിടിയിലായി. തെറാപ്പിക്കോ നിയമോപദേശത്തിനോ വേണ്ടിയല്ല, മറിച്ച് സ്വതന്ത്രമായി ശ്വസിക്കാനും, മടിയില്ലാതെ തുറന്നു സംസാരിക്കാനും. വിവാഹമോചനത്തിനു ശേഷമുള്ള ജീവിതം മനോഹരമാകുമെന്ന് തങ്ങളെത്തന്നെയും - പരസ്പരവും - ഓർമ്മിപ്പിക്കാനുമുള്ള അവസരത്തിനായാണ് അവർ ഒത്തുകൂടിയത്. ബ്രേക്ക് ഫ്രീ സ്റ്റോറീസിന്റെ (Break Free Stories)ബാനറിൽ ആരംഭിച്ച ഈ സംരംഭം, വിവാഹമോചിതയായ 30 വയസ്സുള്ള റാഫിയ അഫിയുടെ ആശയമാണ്, അവർ തന്റെ വ്യക്തിപരമായ വേദനയെ പ്രതീക്ഷയുടെ ഒരു വേദിയാക്കി മാറ്റി. എന്റെ ദുഃഖത്തിൽ ഒറ്റയ്ക്കാണെന്ന് ഞാൻ കരുതി, അവർ ഓർമ്മിക്കുന്നു. എന്നാൽ ഞാൻ സോഷ്യൽ മീഡിയയിൽ എന്റെ കഥ പങ്കിടാൻ തുടങ്ങിയപ്പോൾ, നൂറുകണക്കിന് സ്ത്രീകൾ നിശബ്ദമായി ഇങ്ങനെ കടന്നുപോകുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതാണ് ഇങ്ങനെയൊരു ആശയത്തിനുള്ള വിത്ത് പാകിയത്. നിയമപരമായ പിന്തുണയും വൈകാരിക പങ്കുവെക്കലും ലക്ഷ്യമിട്ടുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പായാണ് തുടങ്ങിയത് ഇപ്പോൾ ഒരു പ്രസ്ഥാനമായി വളർന്നു. സംസ്ഥാനത്തുടനീളമുള്ള 100-ലധികം സ്ത്രീകൾ ഇത്തരം ഒത്തുചേരലുകൾ നടത്തുന്നതിനായി റാഫിയയുമായി ചർച്ചകൾ നടത്തുന്നു. വെല്ലുവിളികള്‍ തുഴഞ്ഞുമാറ്റി; പായ് വഞ്ചിയില്‍ മൂന്ന് സമുദ്രങ്ങള്‍ താണ്ടി ദില്‍നയും രൂപയും, കേരളത്തിനും അഭിമാനിക്കാനേറെ അടുത്തിടെ വാഗമണിൽ നടന്ന ആദ്യ ക്യാമ്പിൽ വ്യത്യസ്ത കഥകളുള്ള 15 സ്ത്രീകളാണ് പങ്കെടുത്തത്. എന്നാൽ, ഇവർക്കെല്ലാം തകർന്ന ദാമ്പത്യത്തിന്റെ വേദനയെക്കുറിച്ച് പൊതുവായ ഒരു കഥയും ഉണ്ടായിരുന്നു. ചിലർ വിവാഹമോചനം നേടിയിരുന്നു; മറ്റു ചിലർ നിയമപോരാട്ടങ്ങളിലാണ് ഇപ്പോഴും. ആ പരിപാടി അവർക്ക് അപൂർവ്വമായി മാത്രം കണ്ടെത്തുന്ന ഒന്ന് നൽകി: , മുൻവിധികളില്ലാത്ത, സ്ത്രീകൾ മാത്രമുള്ള ഒരു കൂട്ടം, എന്താണ് തെറ്റ് സംഭവിച്ചത് എന്നതിലല്ല, മറിച്ച് എന്ത് ഇപ്പോഴും എന്താണ് ശരിയാകാൻ കഴിയുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭൂതകാലത്തെക്കുറിച്ച് കരയാനല്ല,വീണ്ടും പുഞ്ചിരിക്കാൻ പഠിക്കാൻ റാഫിയ ആത്മവിശ്വാസത്തോടെ പറയുന്നു. ആത്മപ്രകാശന സെഷനുകൾ മുതൽ പാചകം, കഥപറച്ചിൽ , ചെറിയ ട്രെക്കിങ് തുടങ്ങിയ പ്രവർത്തനങ്ങൾ വരെ, ക്യാമ്പ് സൂക്ഷ്മവും എന്നാൽ ശക്തവുമായ രീതിയിൽ ചൈതന്യവും സന്തോഷവും പകർന്നു നൽകി. 'വിവാഹമോചനത്തെ അതിജീവിക്കുക മാത്രമല്ല, അതിനുശേഷവും മികവോടെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം' ഇത് വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശം; കല്യാണ ഫോട്ടോ വലിച്ചുകീറി, ചവിട്ടിപ്പൊട്ടിച്ചു; ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തി നടി ശാലിനി ആ ആഘാതം നിഷേധിക്കാനാവാത്തതാണ്. വർഷങ്ങൾക്കുശേഷം ആദ്യമായി ഞാൻ കുറ്റബോധമില്ലാതെ ചിരിച്ചു, ആദ്യ ക്യാമ്പിന്റെ ഭാഗമായിരുന്ന കോഴിക്കോട് നിന്നുള്ള ഒരു സ്ത്രീ പറഞ്ഞു. ഞങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു, പക്ഷേ ഞങ്ങളെല്ലാം വേഗത്തിൽ അടുപ്പത്തിലായി. ഒരു അസ്വസ്ഥതയോ മടിയോ ഉണ്ടായിരുന്നില്ല. പല സ്ത്രീകൾക്കും വിവാഹമോചനം എന്നത് വെറുമൊരു വ്യക്തിപരമായ നഷ്ടമല്ല - അതൊരു സാമൂഹികമായ പുറന്തള്ളപ്പെടലാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ, കുടുംബ പിന്തുണയുടെ അഭാവം എന്നിവ വൈകാരിക ആഘാതത്തെ വർദ്ധിപ്പിക്കുന്നു. ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്, പല മാതാപിതാക്കളും ഇപ്പോഴും വിവാഹമോചനത്തെ വ്യക്തിപരമായ പരാജയമായി കാണുന്നു എന്നതാണ്. അത് സമ്മർദ്ദത്തിന്റെ മറ്റൊരു ആക്കം കൂട്ടുന്നു റാഫിയ വിശദീകരിക്കുന്നു. പിന്തുണ നൽകുന്ന മാതാപിതാക്കളുടെ ഭാഗ്യം ലഭിച്ച റാഫിയ ഇപ്പോൾ കുടുംബങ്ങളിൽ അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്നു. കുടുംബം ഇല്ലെങ്കിൽ, ഈ അവസ്ഥ മറികടക്കാൻ വളരെ ബുദ്ധിമുട്ടാണ്, അവർ പറയുന്നു. റാഫിയ പലപ്പോഴും വനിതാ ഫോറങ്ങളിലും രക്ഷാകർതൃ ഗ്രൂപ്പുകളിലും സംസാരിക്കാറുണ്ട്, അവരുടെ കാഴ്ചപ്പാടുകളെ നാണക്കേടിൽ നിന്ന് പിന്തുണയിലേക്ക് മാറ്റാൻ അവരെ പ്രേരിപ്പിക്കുന്നു. സാർവത്രിക സാന്ത്വന പരിചരണ പോർട്ടലുമായി വീണ്ടും കേരളമാതൃക, സംസ്ഥാനത്ത് തുടർ പരിചരണം ആവശ്യമുള്ള 1,34,939 കിടപ്പുരോഗികൾ, ഇതിൽ 60% സ്ത്രീകൾ ക്യാമ്പിന്റെ ഔദ്യോഗിക യാത്രയായിരുന്നു പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ അവസരത്തിൽ, പങ്കെടുക്കുന്നവർ ഭക്ഷണം പങ്കിട്ടു, പരസ്പരം സംസാരിച്ചു, പാട്ടുപാടി, നൃത്തം ചെയ്തു - ഇത്തരം ക്യാമ്പുകൾക്കായി ആവശ്യം കൂടുന്നത് കാരണം ഒരേ സമയം 15-20 സ്ത്രീകളെ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്താനാണ് ആലോചിക്കുന്നത്. സാഹസിക കായിക വിനോദങ്ങൾ, സ്വയം പ്രതിരോധ ക്ലാസുകൾ, സാമ്പത്തിക-സാക്ഷരതാ വർക്ക്ഷോപ്പുകൾ, കരിയർ മെന്ററിങ് എന്നിവ ഉൾപ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുന്നു. “സ്ത്രീകൾ ഇതുപോലെ ഒത്തുചേരുന്നതിൽ വിപ്ലവകരമായ എന്തോ ഒന്ന് ഉണ്ട്,” റാഫിയ പറയുന്നു. “ഇതിലൂടെ വിവാഹമോചനത്തെ അതിജീവിക്കുക മാത്രമല്ല, അതിനുശേഷം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.” ഈ കൂടിച്ചേരലിന് ശേഷം, ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോകുന്ന വിവാഹമോചിതരായ പുരുഷന്മാരിൽ നിന്നും എനിക്ക് കോളുകൾ ലഭിച്ചു. കൂടുതൽ അംഗങ്ങൾ ചേർന്നാൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട് പുരുഷന്മാർക്കായി ഞങ്ങൾ ക്യാമ്പുകൾ നടത്തും, റാഫിയ പറഞ്ഞു. Read in English:അതിജീവനത്തിന്റെയും അഭിവൃദ്ധിയുടെയും ചിറകുകൾ നൽകി ബ്രേക്ക് ഫ്രീ സ്റ്റോറീസ്, വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രതീക്ഷയുടെ പുതിയ ലോകം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതാവില്‍
പ്രകൃതിയ്ക്കും പരിസ്ഥിതിക്കും അനുസൃതമായി കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു പുരാതന ഇന്ത്യൻ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വീട് നിർമ്മാണത്തിനുള്ള ചില പ്രധാന വസ്തു വിശദാംശങ്ങൾ ആളുകൾ പലപ്പോഴും വിട്ടുപോവുന്നത് പിന്നീടുള്ള അനിഷ്ടങ്ങൾക്ക് ഇടയാക്കാറുണ്ട്. വീടിന്റെയും അതിലെ മുറികളുടെയും ദിശ വാസ്തുവിൽ നിർണായക പങ്ക് വഹിക്കുന്ന കാര്യമാണ്. 'സ്വന്തമായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ ഷൂട്ട് മുടങ്ങണമെന്ന് ലാലേട്ടൻ
ഒരുമാസത്തിനുള്ളില്‍ ഇവര്‍ക്ക് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍; നിങ്ങളുടെ രാശി ഇതാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരേയും വിവിധ തരത്തില്‍ സ്വാധീനിക്കും. ചില രാശിക്കാരുടെ ജീവിതത്തില്‍ ഗ്രഹ സംക്രമണം അനുകൂലമായ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുക. ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലേക്ക്: 2026 ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഹമ്മദ്
കൊല്ലം: ഇളകിക്കിടക്കുന്ന റെയില്‍വെ ട്രാക്കിന് സമീപത്തേത്ത് എത്തുന്ന ട്രെയിന്‍. അപകട സാഹചര്യം ശ്രദ്ധയില്‍പ്പെട്ട യുവാവിന്റെ ഇടപെടല്‍ അന്ന് ഒഴിവാക്കിയത് വന്‍ ദുരന്തം. സിനിമ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം കൊല്ലത്തെ പെരുമണ്‍ പാലത്തിന് അടുത്ത് 2001 ല്‍ സംഭവിച്ചതാണ്. അന്ന് കേരളം വാഴ്ത്തിയ ഇടപെടല്‍ നടത്തിയ കേക്ക് എന്ന് വിളിപ്പേരുള്ള വിമല്‍ ബോസ് (Vimal Bose) എന്ന ആ യുവാവിന് ഇപ്പോള്‍ 50 വയസ് പിന്നിട്ടു. എന്നാല്‍ അന്ന് വാഗ്ദാനം ചെയ്യപ്പെട്ട ജോലി ഉള്‍പ്പെടെ ഒന്നും പിന്നീട് യാഥാര്‍ഥ്യമായില്ല. മീനൊന്നും കിട്ടിയില്ല: കടലില്‍ തേങ്ങയുടെ ചാകര, വള്ളം നിറച്ച് മത്സ്യത്തൊഴിലാളികള്‍ തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിനമായ ആ ദിവസത്തെ ഇന്നും ഓര്‍ക്കുകയാണ് വിമല്‍. ''2001 നവംബര്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ഒന്നായിരുന്നു അത് സംഭവിച്ചത്. ബേക്കറിയിലേക്ക് വെള്ളം എടുക്കാന്‍ പോകുന്നതിനിടെയാണ് റെയില്‍വേ ട്രാക്കിന്റെ ബോള്‍ട്ടുകളും പ്ലേറ്റുകളും അഴിഞ്ഞുപോയത് ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം തന്നെ ഒരു ട്രെയിന്‍ ആ ഭാഗത്തേക്ക് അടുക്കുന്നുണ്ടായിരുന്നു. ഉടന്‍ കടയിലേക്ക് തിരിച്ച് ഓടി ചുവന്ന ബാനര്‍ എടുത്ത് വീശി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഭാഗ്യവശാല്‍, ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തി. റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി, ട്രാക്ക് നന്നാക്കി, സര്‍വീസ് പുനരാരംഭിച്ചു. സംഭവം വാര്‍ത്തയായതോടെ വലിയ അഭിനന്ദങ്ങളാണ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ ജോലി ഉള്‍പ്പെടെ വാഗ്ദാനം ചെയ്തു. എന്നാല്‍ പിന്നീട് എല്ലാം എല്ലാവരും മറന്നു. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും അന്നത്തെ എംഎല്‍എ രാജേന്ദ്രനും ഇടപ്പെട്ട് ജോലിക്ക് ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ വിഷയത്തില്‍ 2008 കേരള ഹൈക്കോടതിയും ഉത്തരവിറക്കിയിരുന്നു. വിമലിന് മുന്‍ഗണന നല്‍കണം എന്നായിരുന്നു നിര്‍ദേശം. എന്നിട്ടും ഒന്നും സംഭവിച്ചില്ല. 23 വര്‍ഷം കഴിഞ്ഞിട്ടും ജോലിയോ അംഗീകാരമോ ഇല്ല. എന്നാല്‍, ഇതിനൊന്നും വേണ്ടിയല്ല അന്ന് അത്തരം ഒരു ഇടപെടല്‍ നടത്തിയത്. ആരെങ്കിലും ചെയ്യുമായിരുന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്തത്. വീണ്ടും അത്തരം ഒരു സാഹചര്യം മുന്നിലെത്തിയാല്‍ സമാന ഇടപെടല്‍ തന്നെ നടത്തും.'' വിമല്‍ പറയുന്നു. കൊച്ചി വാട്ടർ മെട്രോ, സിയാൽ മാതൃകയിൽ സൗരോർജ്ജ ഉൽപ്പാദനം ആരംഭിക്കുന്നു അന്നത്തെ സംഭവങ്ങളെ കുറിച്ച് കൊല്ലം എംപി എന്‍ കെ പ്രേമചന്ദനും വ്യകമായി ഓര്‍മ്മയുണ്ട്. എന്നാല്‍ രണ്ട് പതിറ്റാണ്ടിന് മുന്‍പ് നടന്ന സംഭവത്തില്‍ ഇനിയെന്തെന്ന് അദ്ദേഹത്തിനും വലിയ ധാരണയില്ല. വിമലിന് റെയില്‍വേയില്‍ ജോലിക്ക് അന്ന് ശുപാര്‍ശ ചെയ്തു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒന്നും സംഭവിച്ചില്ല. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍, റെയില്‍വേയിലും മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലും ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്, എംപി പറയുന്നു. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയില്‍ ഇതിനോകം അടയാളപ്പെടുത്തപ്പെട്ട മണ്‍റോ തുരുത്തിന് സമീപം തന്റെ ബേക്കറിയുമായി ജീവിതം തുടരുകയാണ് വിമല്‍. കട്ട് കേക്കുകള്‍ക്ക് പേരുകേട്ട ആ ബേക്കറി വിമലിന് കേക്ക് എന്ന പേരും നല്‍കിയിട്ടുണ്ട്. ബേക്കറി സാധനങ്ങള്‍ കാല്‍നടയായി മറ്റ് കടകളിലേക്ക് എത്തിച്ച് ജീവിതം മുന്നോട്ട് നീക്കുകയാണ് വിമല്‍ ഇപ്പോള്‍. ''നല്ല രീതിയില്‍ കട്ട് കേക്ക് ഉണ്ടാക്കാന്‍ കഴിയുന്നു എന്നത് ഒരു അനുഗ്രഹമാണ്. ഇത് എന്റെ കുടുംബത്തെ പോറ്റാന്‍ സഹായിക്കുന്നു, ദൈവം എനിക്ക് ഈ സമ്മാനമാണ് ഈ കഴിവെന്ന് വിശ്വസിക്കുന്നു.'' വിമല്‍ പറയുന്നു.
ആഗ്രഹിച്ചതെന്തും നടക്കും... ആസ്തി കുന്നോളം ഇരട്ടിക്കും; ഇതാണോ നിങ്ങളുടെ രാശി?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ അതിന്റെ രാശിയും നക്ഷത്രവും മാറ്റാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരേയും ഇരുപത്തേഴ് നക്ഷത്രങ്ങളേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും ഗ്രഹങ്ങളുടെ ഈ സംക്രമണം ഏറെ അനുകൂലമായിരിക്കും. പത്തുതല വൈകും; നിങ്ങള്‍ക്ക് അടിക്കാന്‍ സമയമുണ്ട് എന്ന് വേടന്, വീണ്ടും കോടതിയിലേക്ക്
ബിസിനസിൽ ലാഭം, ആരോഗ്യം നല്ലതായിരിക്കും; അവിവാഹിതർക്ക് വിവാഹയോഗം, ഈ രാശിക്കാരാണോ?
ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാക്കുന്ന നേട്ടങ്ങൾ പ്രവചനങ്ങൾക്ക് അതീതമാണ്. പലപ്പോഴും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങൾ ഒരേ നിരയിൽ വരുമ്പോൾ അത് പല രാശിക്കാരെയും നക്ഷത്രക്കാരെയും സ്വാധീനിക്കുകയും തൽഫലമായി അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരികയുമാണ് പൊതുവെ ചെയ്യാറുള്ളത്. ഇത് ധനയോഗങ്ങളും, രാജയോഗങ്ങളും രൂപപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. നിങ്ങളുടെ ജീവിതം തന്നെ മാറ്റാൻ ഇവ മാത്രം മതി. ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട്
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹ ത്തില്‍ പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍
Financial Horoscope June: ഈ രാശിക്കാർക്ക് ജൂണിൽ സമൃദ്ധിയോഗം, ശമ്പളം കൂടും, അപൂര്‍വ്വമായ ഒരു രാജയോഗം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) നിങ്ങളുടെ ധനസ്ഥിതി പൊതുവെ അനുകൂലമായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തുറക്കും. കര്‍മ്മരംഗത്ത് പുതിയ മേഖലയില്‍ പ്രവേശിക്കുന്നതോടെ കൂടുതല്‍ ആദായം ലഭിക്കും. ഏതു കാര്യത്തിലും ശ്രദ്ധയോടെ ഇടപാടുകള്‍ നടത്തുക. പുതിയ ഗൃഹം വാങ്ങുന്നതിന് ധാരണയാകും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ രാശിയില്‍ വളരെ അപൂര്‍വ്വമായ ഒരു സമൃദ്ധിയോഗം അനുഭവപ്പെടുന്ന കാലമാണ്.
ഈ നാളുകാർക്ക് ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ സാധ്യത, പ്രവാസികൾക്ക് നല്ല ദിവസമല്ല, നക്ഷത്രഫലം അറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കൈയില്‍ പണം തങ്ങുകയില്ല. മനഃസന്തോഷം പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. വിവാഹ കാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം എടുക്കാന്‍ തടസ്സം
പൊന്നും പണവും കൈയിലേക്ക്, പുതിയ കാറും സ്വന്തമാക്കും; നാളെ മുതല്‍ ഈ രാശിക്കാരുടെ തലവര മാറും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. വീണ്ടും യാത്രാ നിരോധനവുമായി ട്രംപ്; 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക്, പട്ടികയിൽ അഫ്ഗാനും
ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതം അടിപൊളി, സാമ്പത്തികമായി നേട്ടം; ഭാഗ്യം നിങ്ങളെ തേടിയെത്തും..!
വേദ ജ്യോതിഷപ്രകാരം ഒരാളുടെ ജനന ചാർട്ടിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സാമീപ്യത്തെയാണ് ഗ്രഹ സംയോജനങ്ങൾ എന്നപേരിൽ അറിയപ്പെടുന്നത്. ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ഇത്തരം സംയോജനങ്ങൾക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയും. ഗ്രഹ സംയോജനങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ നിർബന്ധമായും അറിയേണ്ടതുണ്ട്. 'ദിലീപ് അറസ്റ്റിലായ ദിവസം ഉറങ്ങിയില്ല, വീട്ടുകാര്‍ തളളിപ്പറഞ്ഞു, മക്കള്‍ ഒരാഴ്ച കോളേജില്‍ പോയില്ല': സജി 5-7 ഡിഗ്രി
അടുത്ത വർഷത്തോടെ, കേരളത്തിലെ 200 ഹൃദ്രോഗികൾ അവരുടെ കിടക്കകൾക്ക് സമീപം ഡ്രം വലുപ്പത്തിലുള്ള സിലിണ്ടർ എയർ പ്യൂരിഫയർ ഉപയോഗിച്ച് ഉറങ്ങും. മുറിക്കുള്ളിലെ വായു മലിനീകരണവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്നതിനായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) നടത്തുന്ന ഒരു പ്രധാന ഗവേഷണത്തിന്റെ ഭാഗമാണിത്. ഹൃദ്രോഗം (heart disease) ബാധിച്ചവരിലെ സങ്കീർണതകൾ കുറയ്ക്കാൻ മുറിക്കുള്ളിലെ ശുദ്ധ വായുവിന് കഴിയുമോ എന്ന് മനസ്സിലാക്കുക എന്നതാണ് ഈ പഠനത്തിലെ ലക്ഷ്യം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), വിതരണം ചെയ്യുന്ന എയർ പ്യൂരിഫയറുകളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. കേരളം കേന്ദ്രീകരിച്ച് നടത്തുന്ന ഈ പദ്ധതി, ന്യൂഡൽഹിയിലെ എയിംസും പഞ്ചാബിലെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജും ഉൾപ്പെടുന്ന ഒരു വലിയ മൾട്ടി-സെന്റർ ഗവേഷണ സംരംഭത്തിന്റെ ഭാഗമാണ് -- കേരളത്തേക്കാൾ മോശം വായു ഗുണനിലവാരത്തിന് പേരുകേട്ട പ്രദേശങ്ങളാണിവ രണ്ടും. ഇന്ത്യയിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങൾ ആയതിനാൽ ഈ പഠനത്തിന് വളരെയധികം പ്രധാന്യമുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ധനസഹായത്തോടെയാണ് പഠനം, ഹാർട്ട് അറ്റാക്ക് തടയാം, ഹൃദയം സംരക്ഷിക്കാൻ 5 ശീലങ്ങൾ വായു മലിനീകരണം ഒരു നഗരത്തിന്റെയോ ഗതാഗതത്തിന്റെയോ മാത്രം പ്രശ്നമല്ല. ആളുകൾ കൂടുതൽ സമയവും ചെലവഴിക്കുന്ന വീടിനുള്ളിലെ വായു, പ്രത്യേകിച്ച് ഹൃദയസ്തംഭനമുള്ളവർക്ക് അപകടകരമായേക്കാം, ശ്രീചിത്ര യിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും കാർഡിയോളജി പ്രൊഫസറുമായ ഡോ. ഹരികൃഷ്ണൻ എസ്. ദി ന്യൂ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു. ഈ പഠനം ഒരു നിർണായക ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നത്: മുറിക്കുള്ളിലെ വായു മലിനീകരണം കുറയ്ക്കുന്നത് ഹൃദയസ്തംഭനമുള്ള രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുമോ? ക്രമാനുസൃതമല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വീടുകളിൽ വിതരണം ചെയ്യുന്ന രണ്ട് തരം പ്യൂരിഫയറുകളിൽ ഒന്നിൽ ഒരു അടിസ്ഥാന ബാക്ടീരിയൽ ഫിൽട്ടർ ഉണ്ട്, മറ്റൊന്നിൽ ബാക്ടീരിയൽ, പൊടി ഫിൽട്ടറുകൾ എന്നിവയുണ്ടാകും. പരിസ്ഥിതിയിൽ നിന്നും പാചകം പോലുള്ള ഗാർഹിക രീതികളിൽ നിന്നുമുള്ള മലിനീകരണതോത് ഈ ഉപകരണങ്ങൾ അളക്കും. ഓരോ മൂന്ന് മാസത്തിലും രോഗികൾ ക്ലിനിക്കൽ അവലോകനത്തിനായി തിരിച്ചെത്തും, ഈ സമയത്ത് ഡോക്ടർമാർ അവരുടെ ഹൃദയ പ്രവർത്തനത്തിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് ഹൃദയത്തിന്റെ പമ്പിംഗ് കാര്യക്ഷമത, വിലയിരുത്തും, ഡോ. ഹരികൃഷ്ണൻ പറഞ്ഞു. എഴുന്നേല്ക്കുമ്പോള് തലകറക്കം, നെഞ്ചിനൊരു പിടിത്തം; ഹൃദയം പണി മുടക്കുന്നതിന്റെ 10 ലക്ഷണങ്ങള്‍ ശ്രീചിത്രയിൽ സ്ഥാപിച്ചിട്ടുള്ള ഒരു സെൻട്രൽ മോണിറ്ററിൽ നിന്നുള്ള പ്രാരംഭ നിരീക്ഷണത്തിൽ നിന്നുള്ള ഡാറ്റ , വീട്ടിൽ നിന്ന് ഉപയോഗിക്കുന്ന മെഷീനുകൾ ശേഖരിക്കുന്ന ഡാറ്റ വ്യാഖ്യാനിക്കുന്നതിന് സഹായിക്കും. ശ്രീചിത്രയിലെ രോഗികളായ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പത്ത് പേരുടെ വീടുകളിൽ എയർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്, ബാക്കിയുള്ള 190 ഇടങ്ങളിൽ ഉടൻ ആരംഭിക്കും. ഡോ. ഹരികൃഷ്ണനൊപ്പം കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. ജീമോൻ പന്നിയാംമാക്കൽ, ഡോ. സഞ്ജയ്, ഡോ. ജ്യോതി വിജയ് എന്നിവരും പഠന സംഘത്തിലുണ്ട്. പരിസ്ഥിതി, തൊഴിൽ ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-യുഎസ് സഹകരണ കരാറിന് കീഴിലാണ് ഗവേഷണം നടക്കുന്നത്. സൂക്ഷ്മ കണിക മലിനീകരണവും (PM2.5) ഹൃദയ സംബന്ധമായ അപകടസാധ്യതകളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ വർദ്ധിച്ചുവരികയാണ്. ഡൽഹിയിലെ എയിംസിൽ നിന്നുള്ള സമീപകാല പഠനം വെളിപ്പെടുത്തിയത് PM2.5 ലെവലിൽ നേരിയ വർദ്ധനവ് പോലും അതേ ദിവസം തന്നെ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നാണ്. ഇന്ത്യയിൽ, ഇത് വളരെ കൂടുതലാണ്: 2019 ൽ 100,000 പേരിൽ 70 മരണങ്ങൾ PM2.5 എക്സ്പോഷർ മൂലമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് രാജ്യവ്യാപകമായി 9,79,682 മരണങ്ങൾക്ക് കാരണമായി, ഇതിൽ 22% ഇസ്കെമിക് ഹൃദ്രോഗം മൂലമാണെന്ന് യു എൻ ഇ പി റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലും ഹൃദ്രോഗം വരാനുള്ള നേരത്തെ തന്നെ വരാനുള്ള അഥവാ ചെറിയ പ്രായത്തിൽ തന്നെ വരാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ ഹൃദ്രോഗങ്ങൾ 10 മുതൽ 12 വർഷം മുമ്പ് ആരംഭിക്കുന്നു, ഡോ. ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി. ശ്രീചിത്രയിൽ സ്ഥാപിച്ചിട്ടുള്ള ഒരു സെൻട്രൽ മോണിറ്ററിൽ നിന്നുള്ള പ്രാരംഭ നിരീക്ഷണത്തിൽ നിന്നുള്ള ഡാറ്റ , വീട്ടിൽ നിന്ന് ഉപയോഗിക്കുന്ന മെഷീനുകൾ ശേഖരിക്കുന്ന ഡാറ്റ വ്യാഖ്യാനിക്കുന്നതിന് സഹായിക്കും. ശ്രീചിത്രയിലെ രോഗികളായ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പത്ത് പേരുടെ വീടുകളിൽ എയർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്, ബാക്കിയുള്ള 190 ഇടങ്ങളിൽ ഉടൻ ആരംഭിക്കും. ഡോ. ഹരികൃഷ്ണനൊപ്പം കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. ജീമോൻ പന്നിയാംമാക്കൽ, ഡോ. സഞ്ജയ്, ഡോ. ജ്യോതി വിജയ് എന്നിവരും പഠന സംഘത്തിലുണ്ട്. പരിസ്ഥിതി, തൊഴിൽ ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-യുഎസ് സഹകരണ കരാറിന് കീഴിലാണ് ഗവേഷണം നടക്കുന്നത്. സൂക്ഷ്മ കണിക മലിനീകരണവും (PM2.5) ഹൃദയ സംബന്ധമായ അപകടസാധ്യതകളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ വർദ്ധിച്ചുവരികയാണ്. ഡൽഹിയിലെ എയിംസിൽ നിന്നുള്ള സമീപകാല പഠനം വെളിപ്പെടുത്തിയത് PM2.5 ലെവലിൽ നേരിയ വർദ്ധനവ് പോലും അതേ ദിവസം തന്നെ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നാണ്. ഇന്ത്യയിൽ, ഇത് വളരെ കൂടുതലാണ്: 2019 ൽ 100,000 പേരിൽ 70 മരണങ്ങൾ PM2.5 എക്സ്പോഷർ മൂലമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് രാജ്യവ്യാപകമായി 9,79,682 മരണങ്ങൾക്ക് കാരണമായി, ഇതിൽ 22% ഇസ്കെമിക് ഹൃദ്രോഗം മൂലമാണെന്ന് യു എൻ ഇ പി റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലും ഹൃദ്രോഗം വരാനുള്ള നേരത്തെ തന്നെ വരാനുള്ള അഥവാ ചെറിയ പ്രായത്തിൽ തന്നെ വരാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ ഹൃദ്രോഗങ്ങൾ 10 മുതൽ 12 വർഷം മുമ്പ് ആരംഭിക്കുന്നു, ഡോ. ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി. ശ്രീചിത്രയിൽ സ്ഥാപിച്ചിട്ടുള്ള ഒരു സെൻട്രൽ മോണിറ്ററിൽ നിന്നുള്ള പ്രാരംഭ നിരീക്ഷണത്തിൽ നിന്നുള്ള ഡാറ്റ , വീട്ടിൽ നിന്ന് ഉപയോഗിക്കുന്ന മെഷീനുകൾ ശേഖരിക്കുന്ന ഡാറ്റ വ്യാഖ്യാനിക്കുന്നതിന് സഹായിക്കും. ശ്രീചിത്രയിലെ രോഗികളായ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പത്ത് പേരുടെ വീടുകളിൽ എയർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്, ബാക്കിയുള്ള 190 ഇടങ്ങളിൽ ഉടൻ ആരംഭിക്കും. ഡോ. ഹരികൃഷ്ണനൊപ്പം കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. ജീമോൻ പന്നിയാംമാക്കൽ, ഡോ. സഞ്ജയ്, ഡോ. ജ്യോതി വിജയ് എന്നിവരും പഠന സംഘത്തിലുണ്ട്. പരിസ്ഥിതി, തൊഴിൽ ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-യുഎസ് സഹകരണ കരാറിന് കീഴിലാണ് ഗവേഷണം നടക്കുന്നത്. സൂക്ഷ്മ കണിക മലിനീകരണവും (PM2.5) ഹൃദയ സംബന്ധമായ അപകടസാധ്യതകളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ വർദ്ധിച്ചുവരികയാണ്. ഡൽഹിയിലെ എയിംസിൽ നിന്നുള്ള സമീപകാല പഠനം വെളിപ്പെടുത്തിയത് PM2.5 ലെവലിൽ നേരിയ വർദ്ധനവ് പോലും അതേ ദിവസം തന്നെ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നാണ്. ഇന്ത്യയിൽ, ഇത് വളരെ കൂടുതലാണ്: 2019 ൽ 100,000 പേരിൽ 70 മരണങ്ങൾ PM2.5 എക്സ്പോഷർ മൂലമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് രാജ്യവ്യാപകമായി 9,79,682 മരണങ്ങൾക്ക് കാരണമായി, ഇതിൽ 22% ഇസ്കെമിക് ഹൃദ്രോഗം മൂലമാണെന്ന് യു എൻ ഇ പി റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലും ഹൃദ്രോഗം വരാനുള്ള നേരത്തെ തന്നെ വരാനുള്ള അഥവാ ചെറിയ പ്രായത്തിൽ തന്നെ വരാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ ഹൃദ്രോഗങ്ങൾ 10 മുതൽ 12 വർഷം മുമ്പ് ആരംഭിക്കുന്നു, ഡോ. ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി.
June Love Horoscope: അതിസുന്ദരമായ ഒരു പുതിയ പ്രണയത്തിന് ഈ മാസം സാധ്യത, മോഹനഗൗരീ പൂജ ഉത്തമം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) നിങ്ങളുടെ പ്രണയരാശി പൊതുവെ അനുകൂലമായി കാണുന്നു. പുതിയ പ്രണയബന്ധത്തിനു തുടക്കം കുറിക്കും. സന്തോഷ കരമായ മാറ്റങ്ങള്‍ മനസ്സിലും ജീവിതത്തിലും ഉണ്ടാകും. ദീര്‍ഘകാല പ്രണയത്തിന് സാഫല്യമുണ്ടാകും. സൗഭാഗ്യപൂര്‍ണ്ണമായ മംഗളകര്‍മ്മങ്ങള്‍ ഗൃഹത്തില്‍ നടക്കും. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ഗുണാത്മകമായ ഒരു പ്രേമയോഗകല തെളിയുന്നതായി കാണാം. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ നിങ്ങളുടെ മനസ്സിന്റെ അഭീഷ്ടങ്ങള്‍ മുഴുവന്‍
കണ്ണൂര്‍: ഇത്തവണത്തെ കൊട്ടിയൂര്‍ ( kottiyoor) വൈശാഖോത്സവം ജൂണ്‍ എട്ടുമുതല്‍ ജൂലൈ നാലുവരെയാണ്. ഈ ഉത്സവകാലത്ത് 30 ലക്ഷത്തോളം തീര്‍ഥാടകരെയാണ് കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന കൊട്ടിയൂരിലെ ഉത്സവം പോലെ കേരളത്തില്‍ എവിടെയും ഉണ്ടാകില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമാണ് കൊട്ടിയൂര്‍. വയനാടന്‍ മലനിരകളുടെ താഴ്വാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. എല്ലായിടത്തും ഉത്സവം കൊടിയിറങ്ങുമ്പോഴാണ് കൊടിയേറ്റം പോലുമില്ലാതെ കൊട്ടിയൂരില്‍ ഉത്സവം തുടങ്ങുന്നത്. വ്യത്യസ്തമായ നിരവധി ചടങ്ങുകളും പൂജകളും നടക്കുന്ന ഉത്സവകാലമാണിത്. യാഗം നടന്ന സ്ഥലമായതുകൊണ്ടാകാം പൂജകള്‍ക്ക് ഇവിടെ ഇത്രമാത്രം പ്രസക്തി. ഒരു പടക്കം പോലും ഇവിടെ പൊട്ടിക്കില്ല. ചില ദിവസങ്ങളില്‍ മാത്രമാണ് ഒന്നോ രണ്ടോ ആനകളെ എഴുന്നള്ളിക്കുന്നത്. ചില പ്രത്യേക ദിവസം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. kottiyoor ബാവലിപ്പുഴയില്‍ കുളിച്ച് ഈറനോടെയാണ് വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. വൈശാഖ മഹോത്സവം നടക്കുന്ന 28 ദിവസം മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജയും പ്രവേശനവും. ബ്രാഹ്മണര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം ഈ ക്ഷേത്രത്തില്‍ ചില അവകാശങ്ങളുണ്ട്. 64 കുടുംബങ്ങളാണ് ഓരോ ചടങ്ങിന്റെയും അവകാശികള്‍. ഇവര്‍ ഓരോ കയ്യാലകളിലായി (ഓല മേഞ്ഞ ചെറിയ കുടിലുകള്‍) ക്ഷേത്രത്തിന് ചുറ്റും താമസിക്കും. കുടുംബത്തിലെ പ്രധാനപ്പെട്ട ഒരാള്‍ 28 ദിവസവും ഈ കയ്യാലയിലാണ് താമസിക്കുന്നത്. കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ പോലും ക്ഷേത്ര പരിസരത്തു നിന്നും പുറത്തുപോകില്ല. സതീ ദേവി ആത്മാഹുതി ചെയ്ത സ്ഥലത്ത് ശിവന് സ്വയംഭൂവായെന്നാണ് വിശ്വാസം. എന്നാണ് ഈ ക്ഷേത്രം ഉണ്ടായതെന്ന് ആര്‍ക്കും വലിയ നിശ്ചയമില്ല. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥളുടെ കേന്ദ്രമാണ് കൊട്ടിയൂര്‍. ആഘോഷങ്ങള്‍ക്കപ്പുറം പ്രാര്‍ഥനയുടെയും പൂജയുടേയും ഉത്സവമാണ് കൊട്ടിയൂരിലേത്. kottiyoor മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കണ്ടെത്താൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽവിദഗ്ദ്ധർ വരുന്നു ഒരുക്കങ്ങള്‍: 2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് 'കൈലാസം', 'ഗംഗ', 'മഹാദേവ' എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നുകൊടുക്കും. ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയര്‍മാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും. അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കല്‍ സൗകര്യം, പ്രസാദ കൗണ്ടറുകള്‍, അടിയന്തര സംവിധാനങ്ങള്‍ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂര്‍, അമ്പായത്തോട് വരെയുളള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. kottiyoor ''ചികിത്സയ്ക്കിടെ മരിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ ക്വട്ടേഷന്‍'', 8.25 ലക്ഷം രൂപ ബിറ്റ് കോയിനായി വേണം; ഡോ. വി പി ഗംഗാധരന് കത്തിലൂടെ ഭീഷണി വിശേഷ ദിവസങ്ങള്‍: എട്ടിന് നെയ്യാട്ടം, ഒന്‍പതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീര് വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണര്‍തം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.
'സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും, ദാമ്പത്യജീവിതം സന്തോഷപ്രദം', നക്ഷത്ര ഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം
വിവാഹത്തിലെ തടസങ്ങൾ എല്ലാം നീങ്ങും, ബാങ്ക് അക്കൗണ്ടിൽ പണം നിറയും; വിദേശയാത്ര, ഈ രാശിക്കാരാണോ?
ഏതൊരു രാശിയിൽ ഒരാൾ പിറന്നുവീഴുന്നതിന് പിന്നിലും ഒരു നിമിത്തമോ കാരണമോ ഉണ്ടെന്നാണ് ജ്യോതിഷം നമ്മെ പഠിപ്പിക്കുന്നത്. ആ രാശി ഒരുപക്ഷേ അവരുടെ ഭാഗ്യം കൊണ്ട് വരും. അങ്ങനെ പൊതുവായി പറയുമ്പോൾ ഒരുപക്ഷേ നമുക്ക് അതിന്റെ കാര്യകാരണങ്ങൾ പിടികിട്ടാൻ വഴിയില്ല. എന്നാൽ ഓരോ രാശിയിലും വിവിധ ഗ്രഹങ്ങൾ സഞ്ചരിക്കുകയും മാറുകയും ഒക്കെ ചെയ്യുമ്പോൾ കൊണ്ട് വരുന്ന യോഗങ്ങളെ കുറിച്ച്
എഐ വില്ലനാകുമോ?, 2300 ആകുമ്പോഴേക്കും 800 കോടിയില്‍ നിന്ന് ലോക ജനസംഖ്യ 10 കോടിയായി ചുരുങ്ങും; പ്രവചനം
വാഷിങ്ടണ്‍: 2300 ആകുമ്പോഴേക്കും ലോക ജനസംഖ്യ ( World Population ) 10 കോടിയായി ചുരുങ്ങുമെന്ന് പ്രവചനം. നിലവിലുള്ള 800 കോടി ജനസംഖ്യയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം മൂലമാണ് ഭാവിയില്‍ ഇത് സംഭവിക്കാന്‍ പോകുന്നതെന്നും അമേരിക്ക ആസ്ഥാനമായുള്ള സാങ്കേതിക വിദഗ്ദ്ധന് മുന്നറിയിപ്പ് നല്കി. ഒക്ലഹോമ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന സുഭാഷ് കാക്ക് ആണ് ആശങ്കപ്പെടുത്തുന്ന പ്രവചനം നടത്തിയത്. ജനസംഖ്യാ തകര്‍ച്ച ടെര്‍മിനേറ്റര്‍ ശൈലിയിലുള്ള ന്യൂക്ലിയര്‍ ഹോളോകോസ്റ്റ് മൂലം മാത്രമായിരിക്കില്ല, മറിച്ച് ജോലികള്‍ വെട്ടിക്കുറയ്ക്കുന്ന എഐ വഴി ഭാവിയില്‍ സംഭവിക്കാമെന്നാണ് സുഭാഷ് കാക്കിന്റെ അവകാശവാദം.'ഇത് സമൂഹത്തിനും ലോക സമൂഹത്തിനും വിനാശകരമായിരിക്കും. ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു സൂചനയും ഇല്ലെന്ന് ഞാന്‍ കരുതുന്നു. കമ്പ്യൂട്ടറുകളോ റോബോട്ടുകളോ ഒരിക്കലും ബോധമുള്ളവരായിരിക്കില്ല, പക്ഷേ നമ്മള് ചെയ്യുന്നതെല്ലാം അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ചെയ്യും. കാരണം നമ്മുടെ ജീവിതത്തില്‍ നമ്മള് ചെയ്യുന്ന മിക്ക കാര്യങ്ങളും മാറ്റിസ്ഥാപിക്കാന്‍ കഴിയും'- സുഭാഷ് കാക്കിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ 'കൃത്രിമബുദ്ധിയുടെ യുഗം' എന്ന കൃതിയുടെ രചയിതാവ് ആണ് സുഭാഷ്. 'എഐ സര്‍വ്വവ്യാപിയാകുന്നതോടെ ആളുകളുടെ തൊഴില്‍ നഷ്ടപ്പെടും. വരുമാനം ഇല്ലാതെയാകുന്നതോടെ കുട്ടികളെ ജനിപ്പിക്കാന്‍ ആളുകള്‍ മടിക്കും. ജനനനിരക്ക് കുറയുന്നതിന് ഇത് കാരണമാകും. കുഞ്ഞുങ്ങള്‍ ജനിക്കാതെ വരുന്നതോടെ, ആഗോള ജനസംഖ്യ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും. ഇതിന്റെ ഫലമായി 2300ലോ 2380ലോ ഭൂമിയിലെ ജനസംഖ്യ കുത്തനെ കുറഞ്ഞ് 10 കോടിയായി ചുരുങ്ങും. ലോകജനസംഖ്യയില്‍ ഉണ്ടാവാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ജനസംഖ്യാശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്'- സുഭാഷ് കാക്ക് തുടര്‍ന്നു. നടന്നടുക്കുമ്പോൾ പ്രകാശപൂരിതമായ തുരങ്കം, മരണശേഷം ജീവിതമുണ്ടോ, അനുഭവം പങ്കുവെച്ച് ഓങ്കോളജിസ്റ്റ് സമീപകാലത്ത് യൂറോപ്പ്, ചൈന, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ജനസംഖ്യാ കുറവ് പ്രകടമാണ്. ഇത് ഉദാഹരമായി ചൂണ്ടിക്കാണിച്ചാണ് തന്റെ വാദത്തെ സുഭാഷ് കാക്ക് ന്യായീകരിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ജോലികള്‍ ഇല്ലാതാക്കുമെന്ന കാക്കിന്റെ വാദത്തിന് സമാനമായ മുന്നറിയിപ്പ് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍ ജോലികള്‍ എഐയ്ക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. 'ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഈ ഭീഷണിയെ നിസ്സാരമായി കാണുകയാണ്. ഇത് സംഭവിക്കാന്‍ പോകുകയാണെന്ന് ഭൂരിഭാഗത്തിനും അറിയില്ല. ഇത് ഭ്രാന്താണെന്നാണ് അവര്‍ തെറ്റിദ്ധരിക്കുന്നത്. അതിനാല്‍ ആളുകള്‍ അത് വിശ്വസിക്കുന്നില്ല'- ഡാരിയോ അമോഡി പറയുന്നു.
ഈ രാശിക്കാർ കേസുകളിൽ ജയിച്ചേക്കാം, ദാമ്പത്യം വിജയകരം; ആഗ്രഹങ്ങൾ എല്ലാം സഫലമാകും, പണം ഒഴുകും..!
വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. കാരണം ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറുമ്പോൾ സുപ്രധാന കാര്യങ്ങൾക്കാണ് വഴിയൊരുക്കാറുള്ളത്. ചില ജാതകകാരൻമാർക്ക് ഇതിലൂടെയാണ് ഭാഗ്യം വന്നുചേരുക. ഇക്കാര്യത്തിൽ എല്ലാ ഗ്രഹങ്ങളും ഏതാണ്ട് ഒരേ സ്വഭാവക്കാർ ആയിരിക്കും, അതിന്റെ തീവ്രതയിൽ മാത്രമായിരിക്കും വേറിട്ട് നിൽക്കുന്നത്. എങ്കിലും എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ സവിശേഷമായ
അടുക്കളയ്ക്ക് മുകളിലാണോ ടോയ്ലറ്റ്? വേഗം മാറ്റിക്കോ, പണമൊഴുക്ക് അവസാനിക്കും...
വാസ്തു ശാസ്ത്രത്തിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിന് വേണ്ടി ചില വാസ്തു സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുരാതന ഇന്ത്യന്‍ ശാസ്ത്രമായ വാസ്തു ശാസ്ത്രം യോജിപ്പുള്ള ജീവിത ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നു എന്നാണ് വിശ്വാസം. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊന്നും പണവും കുമിഞ്ഞുകൂടും,
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയയെ(bacteria) കണ്ടെത്തി ശാസ്ത്രജ്ഞര്‍. ശ്വസന പ്രക്രിയയ്ക്കിടെ ഇവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതായാണ് കണ്ടെത്തല്‍. റൈസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. മിക്ക ജീവജാലങ്ങളും ഭക്ഷണത്തിന്റെ ഉപാപചയ പ്രക്രിയക്കും ഊര്‍ജ ഉത്പാദനത്തിനുമായി ഓക്സിജനെ ആശ്രയിക്കുമ്പോള്‍, ചില ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറംതള്ളുന്നതിനായി നാഫ്തോക്വിനോണ്‍സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ പ്രക്രിയയെ എക്സ്ട്രാ സെല്ലുലാര്‍ ശ്വസനം എന്നാണ് വിളിക്കുന്നത്. ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് തുല്യമാണിത്. ഇതുവഴി ഓക്സിജന്‍ ഇല്ലാതെ തന്നെ ബാക്ടീരിയകള്‍ക്ക് വളരാന്‍ സാധിക്കുമെന്ന് പഠനം കണ്ടെത്തി. വളരെ മുമ്പ് തന്നെ ബയോടെക്നോളജിയിലെ ഈ അസാധാരണ ശ്വസന രീതി ശാസ്ത്രജ്ഞര്‍ക്ക് പരിചിതമായിരുന്നുവെങ്കിലും അതിന് പിന്നിലെ പ്രവര്‍ത്തന ഘടന എന്താണെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണ്. നടന്നടുക്കുമ്പോൾ പ്രകാശപൂരിതമായ തുരങ്കം, മരണശേഷം ജീവിതമുണ്ടോ, അനുഭവം പങ്കുവെച്ച് ഓങ്കോളജിസ്റ്റ് പുതിയ കണ്ടെത്തലിന് യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി പുറന്തള്ളുന്ന ബാക്ടീരിയകള്‍ മലിനജല സംസ്കരണം, ബയോമാനുഫാക്ചറിംഗ് തുടങ്ങിയ ബയോടെക്നോളജി പ്രക്രിയകളിലെ ഇലക്ട്രോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗ നിര്‍ണയം, മലിനീകരണ നിരീക്ഷണം, ശൂന്യാകാശ പര്യവേക്ഷണം ഉള്‍പ്പടെയുള്ള മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനാവും. ബയോടെക്നോളജിയില്‍ ഈ അസാധാരണ ശ്വസനരീതി ശാസ്ത്രജ്ഞര്‍ വളരെക്കാലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിന് പിന്നിലെ സംവിധാനം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നത് ഇതാദ്യമാണ്. ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കൂടുതല്‍ സുസ്ഥിരവും സ്മാര്‍ട്ടുമായ സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്നതിനുള്ള വാതിലുകള്‍ തുറക്കുമെന്ന് റൈസ് സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം നല്കിയ ബയോസയന്‍സസ് പ്രൊഫസര്‍ കരോലിന് അജോ ഫ്രാങ്ക്ലിന് പറഞ്ഞു. വെല്ലുവിളികള്‍ തുഴഞ്ഞുമാറ്റി; പായ് വഞ്ചിയില്‍ മൂന്ന് സമുദ്രങ്ങള്‍ താണ്ടി ദില്‍നയും രൂപയും, കേരളത്തിനും അഭിമാനിക്കാനേറെ
രണ്ടാഴ്ചയ്ക്കുള്ളില്‍ പൊന്നും പണവും കുമിഞ്ഞുകൂടും, ആസ്തി ഇരട്ടിക്കും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും സഞ്ചാര രേഖയില്‍ വരുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം, പരിവര്‍ത്തനം എന്നെല്ലാം ജ്യോതിഷത്തില്‍ പറയുന്നത്. കുരുന്നുകൾക്ക് സ്വാഗതം..; സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും, മൂന്ന് ലക്ഷത്തോളം കുട്ടികൾ ഒന്നാം
ഈ രാശിക്കാർക്ക് ലോട്ടറി അടിക്കാൻ സാധ്യത, ആരോഗ്യം മെച്ചപ്പെടും; പ്രമോഷൻ ഉറപ്പാണ്, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം കാര്യമായ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കാരണം ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോഴും മറ്റൊന്നിലേക്ക് കടക്കുമ്പോഴും നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് പലരുടെയും ജീവിതത്തിൽ ഉണ്ടാക്കുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും മാറ്റങ്ങൾ പല താരത്തിലുള്ളതായിരിക്കും. 'ഇതൊരു പ്ലേ ബോയ് നമ്മുക്ക്
ഈ നാളുകാരാണോ? ഇന്നൊരു ആഗ്രഹം സാധിച്ചേക്കും, നിര്‍ണായക തീരുമാനമെടുക്കും, അറിയാം രാശിഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക്
Health Horoscope June: കരുതൽ വേണം, ആരോഗ്യഗ്രഹനില ജൂണിൽ അനുകൂലമല്ല, അവിചാരിതമായ വീഴ്ച, പരിക്ക്
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) നിങ്ങളുടെ ആരോഗ്യരാശി ഇപ്പോള്‍ അനുകൂലമല്ല. ആരോഗ്യകരമായി വളരെ കരുതലെടുക്കണം ഉദര സംബന്ധമായ വൈഷ്യമങ്ങള്‍ അനുഭവപ്പെടുകയോ വര്‍ദ്ധിക്കുകയോ ചെയ്തേക്കും. മധ്യപ്രായമെത്തിയവര് വളരെ സൂക്ഷിക്കണം. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ജാഗ്രത പാലിക്കുക. യാത്രാക്ലേശം, അലച്ചില്‍, മനസ്സിന്റെ പിരിമുറുക്കം ഇവയും അസുഖങ്ങളെ സൃഷ്ടിക്കാം. കൃത്യമായ രീതിയില്‍ യോഗാ, മെഡിറ്റേഷന്‍ ഇവ പ്രാക്ടീസ് ചെയ്യുന്നത്
ശനി എന്ന ഗ്രഹം ചില്ലറക്കാരനല്ല. വേദ ജ്യോതിഷത്തിൽ, ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന ഗ്രഹമായി തന്നെയാണ് ശനിയെ കണക്കാക്കുന്നത്. വേദ ജ്യോതിഷത്തിൽ ശനിയെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ അറിഞ്ഞാൽ ആരും അമ്പരന്ന് പോവും. ശനി അച്ചടക്കം, ഉത്തരവാദിത്തം, കടമ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് സമയം, കാലതാമസം, ക്ഷമ എന്നിവയെ സൂചിപ്പിക്കുന്നു. ശനി
ഇന്നേക്ക് ഏഴാം നാള് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍; പോക്കറ്റ് നിറയും, ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എഡിജിപി തസ്തികയില്‍ നിന്നും എസ് ശ്രീജിത്തിനെ തരംതാഴ്ത്തണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നാല്‍
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും. കര്‍മ്മരംഗത്തെ ചില മാറ്റങ്ങള്‍ മുന്‍കൂട്ടി കാണുവാന്‍ കഴിയും. ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍. വസ്ത്ര-സ്വര്‍ണ്ണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉത്തമമായ കാലമാകുന്നു. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) അനുകൂലമായ നേട്ടങ്ങള്‍ കൈവരും.
June Horoscope: നിങ്ങളുടെ ജീവിതത്തിൽ വിസ്മയകരമായ മാറ്റങ്ങളുടെ സമയം, വീടും വാഹനവും വാങ്ങും, മാസഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവെ ഗുണദോഷ സമ്മിശ്രമായ സ്ഥിതി കാണുന്നു. സാമ്പത്തികമായി ചില ഗുണങ്ങളൊക്കെ ലഭിക്കും. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. വളരെ അനുകൂലമായ സാഹചര്യങ്ങള്‍ അനുഭവപ്പെടും. ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാവുന്ന സമയമാണ് ഇപ്പോഴുള്ളത്. വിവാഹാലോചനകള്‍ സഫലമായേക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയും. ഇടവക്കൂറ് (കാര്‍ത്തിക 1/2,
സൂക്ഷിക്കുക!; തലയിണയില്‍ ഒളിച്ചിരുന്ന് മൂര്‍ഖന്‍ പാമ്പ്- വിഡിയോ
നാഗ്പൂര്‍: പാമ്പുമായി (snake) ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ നാഗ്പൂരിലെ ഒരു വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. വെല്ലുവിളികള്‍ തുഴഞ്ഞുമാറ്റി; പായ് വഞ്ചിയില്‍ മൂന്ന് സമുദ്രങ്ങള്‍ താണ്ടി ദില്‍നയും രൂപയും, കേരളത്തിനും അഭിമാനിക്കാനേറെ തലയിണ കവറിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്. വീടിനുള്ളിലെ സോഫയുടെ തലയിണയ്ക്കടിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ ഉടന്‍ തന്നെ പിടികൂടി ഒഴിഞ്ഞ സ്ഥലത്ത് തുറന്നുവിട്ടു. നദിയിലൂടെ ഒഴുകി നടക്കുന്ന അനക്കോണ്ട കൂട്ടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍, വിഡിയോ View this post on Instagram A post shared by ❤️❤️दीवानी खाटू वाले की❤️❤️ (@reenagarg_hr06_) മഴക്കാലത്ത് സുരക്ഷിത ഇടം നേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഒരടിയോളം നീളമുള്ള പാമ്പിനെ പാമ്പ് പിടുത്തക്കാരന് അനായാസം പിടികൂടി പ്ലാസ്റ്റിക് പാത്രത്തിലാക്കിയാണ് പുറത്തേയ്ക്ക് കൊണ്ടുപോയത്.
ഈ രാശിക്കാരുടെ പണം ഇരട്ടിയാകും, കടബാധ്യതകൾ പൂർണമായും ഇല്ലാതാവും; പങ്കാളിയോടൊപ്പം നല്ലൊരു യാത്ര..!
രാജയോഗങ്ങൾ ചില്ലറ കാര്യമാണെന്ന് കരുതുന്നവർ ധാരാളമുണ്ട്. അത്തരക്കാർക്കു അതിന്റെ ശക്തി അറിയണമെങ്കിൽ ഇവ നേരിട്ട് അനുഭവിച്ചറിയണം. ഓരോ രാജയോഗങ്ങളും അതിന്റെതായ പ്രത്യേകതകൾ ഉള്ളതാണ്. നല്ല ഗുണങ്ങൾ ജീവിതത്തിലേക്ക് കൊണ്ട് വരികയും സാധാരണക്കാരുടെ ജീവിതം മാറ്റി മറിയുകയും ചെയ്യുമെന്നതാണ് പ്രത്യേകത. ഇതിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നവർ നിരവധിയാണ്. ഓരോ രാജയോഗത്തിനും അതിന്റെതായ കാര്യങ്ങളും
നാളെ മുതല്‍ ഈ രാശിക്കാരുടെ തലവര മാറും... കുന്നോളം പൊന്നും പണവും കൈയിലേക്ക്!
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങളെല്ലാം നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം അല്ലെങ്കിലും ഗ്രഹങ്ങളുടെ പരിവര്‍ത്തനം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. തുർക്കിയുടെ വിമാനവും വേണ്ട, കരാർ വേഗം അവസാനിപ്പിക്കാൻ ഇൻഡിഗോയോട് കേന്ദ്ര
ഈ രാശിക്കാരുടെ ഭാഗ്യം തെളിയുന്നു, വിവാഹത്തിന് പറ്റിയ സമയം; പണം വന്നുനിറയും, ജോലിയിൽ പ്രമോഷൻ..!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. അതിന് അനുസരിച്ച് നമ്മുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാവുക പതിവാണ്. അവയുടെ മാറ്റത്തിലൂടെ ശുഭകരമായ രാജയോഗം സൃഷ്ടിക്കുകയും അവ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അത്തരം രാജയോഗങ്ങൾ കാര്യമായ മുന്നേറ്റം തന്നെയാണ് ചില രാശിക്കാരുടെ ജീവിതത്തിൽ വരുത്തുക. അത് ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതുമാവും. ചില
ഒന്നല്ല, ഇന്ന് മുതല്‍ മൂന്ന് രാജയോഗങ്ങള്‍..! ഈ രാശിക്കാര്‍ക്ക് അപൂര്‍വഭാഗ്യം, ഇനി കൈ നിറയെ പണം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഫലപ്രദമായിരിക്കും. 'ഈ യാത്രയുടെ അവസാനം സത്യം ജയിക്കും', വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഉണ്ണി
ഈ നാളുകാർക്ക് ധനപരമായി ഇന്ന് നേട്ടം, കർമ്മരംഗത്ത് പ്രശസ്തി, ദൂരയാത്രയ്ക്ക് സാദ്ധ്യത, ഇന്നത്തെ നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക്
പനാജി: മൂന്ന് കൊടുങ്കാറ്റുകള്‍, നാല് വന്‍കരകള്‍, 50000 കിലോമീറ്ററുകള്‍ ഇന്ത്യന്‍ നാവിക സേന യുടെ രണ്ട് വനിതാ നാവികര്‍ ഐഎന്‍എസ് തരിണിയില്‍ ലോകം ചുറ്റി (Navika Sagar Parikrama II) മടങ്ങിയെത്തിരിക്കുന്നു. ദൗത്യം പൂര്‍ത്തിയാക്കിയ നാവികരില്‍ ഒരാള്‍ മലയാളിയാണെന്നതില്‍ ഇന്ത്യന്‍ നാവികരുടെ നേട്ടം കേരളത്തിനും അഭിമാനമാവുകയാണ്. മലയാളിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ കെ ദില്‍നയാണ് രണ്ടംഗ സംഘത്തിലെ കേരളത്തിന്റെ പ്രതിനിധി. തമിഴ്നാട് പുതുച്ചേരി സ്വദേശിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ എ രൂപയാണ് മറ്റൊരംഗം. എട്ട് മാസം നീണ്ടു നിന്ന യാത്രയ്ക്ക് ശേഷം വ്യാഴാഴ്ച ഗോവയില്‍ തിരിച്ചെത്തിയ ഐഎന്‍എസ് തരിണിയിയെയും നാവികരെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മോര്‍മുഗാവോ പോര്‍ട്ട് ട്രസ്റ്റില്‍ ഇവരുടെ ഔപചാരികമായ 'ഫ്ലാഗ്-ഇന്‍' ചടങ്ങ് നടത്തി ആദരിച്ചു. നദിയിലൂടെ ഒഴുകി നടക്കുന്ന അനക്കോണ്ട കൂട്ടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍, വിഡിയോ നാവിക സേനയുടെ 'നാവിക സാഗര്‍ പരിക്രമ രണ്ട്' പര്യവേഷണത്തിന്റെ ഭാഗമായാണ് ദില്‍നയും രൂപയും യാത്രയാരംഭിച്ചത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും ഇന്ത്യന്‍, പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലൂടെയും വെല്ലുവിളികള്‍ നിറഞ്ഞ ഓസ്ട്രേലിയയിലെ കേപ് ലീവിന്, തെക്കേ അമേരിക്കയിലെ കേപ് ഹോണ്‍, ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പുകളിലൂടെയും എട്ട് മാസത്തിനുള്ളില്‍ 23,400 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കുന്ന ദൗത്യമാണ്സാഗര് പരിക്രമ. 2024 ഒക്ടോബര്‍ രണ്ടിന് ഗോവയിലെ ഐഎന്‍എസ് മണ്ഡോവിയിലെ ഓഷ്യന്‍ സെയിലിങ് നോഡില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തുറമുഖ സഹായമില്ലാതെയാണ് നാവികര്‍ യാത്ര നടത്തിയത്. കാറ്റിന്റെ ശക്തിയെയാണ് പ്രൊപ്പല്ഷനു വേണ്ടി പൂര്‍ണമായും ആശ്രയിച്ചിരുന്നത്. എല്ലാ മെറിഡിയനുകളും കടന്ന് ആരംഭ സ്ഥാനത്തേക്ക് മടങ്ങുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര പ്രദക്ഷിണ നാവിക മാനദണ്ഡങ്ങളും ദൗത്യം പാലിച്ചിട്ടുണ്ടെന്ന് നാവികസേന സ്ഥിരീകരിച്ചു. ദില്‍നയും രൂപയും സെയിലിങ് പശ്ചാത്തലമില്ലാത്ത രണ്ട് പേര് എന്നതാണ് ദില്‍നയുടെയും രൂപയുടെയും യാത്രകളെ വ്യത്യസ്ഥമാക്കുന്ന പ്രധാനവിഷയം. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ഇരുവരും ഈ മേഖലയിലേക്ക് കടന്നുവരുന്നത്. ഗോവയില്‍ നിന്ന് കേപ് ടൗണിലേക്കുള്ള യാത്രയില്‍ കടലില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ട സമയം ലഭിച്ചെന്ന് ദില്‍ന ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ഏഴ് മാസം മുന്‍പ് യാത്ര തുടങ്ങിയ സമയത്തെ വ്യക്തികള്‍ അല്ല തങ്ങളിപ്പോള്‍ എന്നാണ് ഇരുവര്‍ക്കും പറയാനുള്ളത്. ആറ് മാസത്തിലേറെയായി, ദുഷ്കരമായ ജലപാതകളിലൂടെയും, വ്യത്യസ്ത കാലാവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ മറികടന്നാണ് യാത്ര നടത്തിയത്. വലിയ ആത്മവിശ്വാസം നല്കിയ യാത്രയായിരുന്നു ഇതെന്നും രൂപയും വ്യക്തമാക്കുന്നു. എല്ലാം മാറ്റിമറിച്ചത് കാര്‍ അപകടം, ലക്ഷങ്ങള്‍ ശമ്പളമുള്ള ഉദ്യോഗസ്ഥനില്‍ നിന്ന് ഡെലിവറി ബോയിലേയ്ക്ക്; ജീവിതം പഠിപ്പിച്ചത് ം 2014-ല്‍ ലോജിസ്റ്റിക്സ് ഓഫീസറായാണ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന നാവിക സേനയുടെ ഭാഗമായത്. ജീവിതത്തിലും കരിയറിലും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമാണ് നാവികസേനയുടെ ഒരു സെയിലിങ് ദൗത്യത്തിലേക്ക് എത്തിച്ചത്. ആയുധ വിഭാഗത്തില്‍ ഉദ്യോഗസ്ഥായി 2017ല്‍ ആണ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ നാവികസേനയുടെ ഭാഗമായത്. മുംബൈയിലെ കണ്‍ട്രോളറേറ്റ് ഓഫ് നേവല്‍ ആര്‍മമെന്റ് ഇന്സ്പെക്ഷനിലേക്കുള്ള മാറ്റമാണ് രൂപയ്ക്ക് മുന്നില്‍ സെയിലിങ് എന്ന മേഖല തുറന്ന് നല്‍കിയത്. ഡിംഗി സെയിലറായി തുടങ്ങിയ രൂപ പെട്ടെന്ന് ചാംപ്യന്‍ഷിപ്പുകളിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് സമുദ്രയാത്ര ദൗത്യങ്ങളുടെ ഭാഗമായത്. തനിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ലെന്നും രൂപ പറയുന്നു.
നദിയിലൂടെ ഒഴുകി നടക്കുന്ന അനക്കോണ്ട കൂട്ടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍, വിഡിയോ
എഐ(AI) സാങ്കേതിക വിദ്യ പ്രചാരം നേടിയതോടെ വ്യാജ വിഡിയോ കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. നിരവധി അനക്കോണ്ടകള്‍(anaconda) നദിയിലൂടെ ഒഴുകി നടക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യഥാര്‍ഥ വിഡിയോ എന്ന് തോന്നിപ്പിക്കുന്ന ദൃശങ്ങള്‍ കണ്ട് ചിലര്‍ അത്ഭുതപ്പെടുകയും ചെയ്തു. ഒരു ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ വിഡിയോ ആണിതെന്ന് വ്യക്തമാണ്. ഒരാള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് ദൃശ്യം പകര്‍ത്തുന്നതാണ് വിഡിയോയിലുള്ളത്. വലിയ അനക്കോണ്ടകള്‍ നിറഞ്ഞ ഒരു നദി താഴെ കാണാം, വിഡിയോ പേടിപ്പെട്ടുത്തുന്നതാണ്. മൈസൂർ പാക്കിലെ 'പാക്ക്' പാകിസ്ഥാനല്ല, എന്താണ് ആ വാക്കിന്റെ അർത്ഥം? Helicopter view of anaconda river,. A scary view.. Nothing comes out alive here. pic.twitter.com/ObKfR1Untk — SÈYE (@official_Sheye) May 14, 2025 സോഷ്യല്‍മിഡിയയില്‍ വിഡിയോ വന്ന് മിനിറ്റുകള്‍ക്കകം വൈറലായി. നെറ്റിസണ്‍സ് പല തരത്തിലാണ് വിഡിയയോട് പ്രതികരിച്ചത്. ചിലര്‍ അത്ഭുതപ്പെട്ടപ്പോള്‍ ചിലര്‍ ഇത് യഥാര്‍ത്ഥമാണോ അതോ എഐ വിഡിയോയാണോയെന്നും സംശയിച്ചു. എന്നാല്‍ ഇത് അനക്കോണ്ടയല്ലെന്നും എഐ നിര്‍മിതമാണെന്നും പറയുന്ന കമന്റുകളും ഉണ്ട്. വേടന്റെ പാട്ട് അമേരിക്കയിലും; വൈറലായി വിഡിയോ
രാജയോഗം എന്നാല്‍ ഇതാണ്... മനസില്‍ വിചാരിച്ചതെന്തും നടന്നിരിക്കും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാവരുടേയും ജീവിതത്തിലെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിച്ച് പറയാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശി എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ഇത് സാധിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികള്‍ക്കും 27 നക്ഷത്രങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഖത്തറിനെ
ഈ നാളുകാർക്ക് ആഗ്രഹ സാഫല്യം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, കര്‍മ്മരംഗത്ത് ഉയര്‍ച്ച
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) 'നടിയോട് എന്നെ വിവാഹം കഴിക്കാൻ പറഞ്ഞു, ഇവൻ
വിഷു ബംപർ വരെ അടിക്കാം, ഈ രാശിക്കാരുടെ ജീവിതം മാറിമറിയും; സമ്പത്തും പ്രശസ്തിയും നിങ്ങളെ തേടിവരും
ഗ്രഹങ്ങളുടെ മാറ്റം സവിശേഷമായ കാര്യങ്ങളിൽ ഒന്നാണ്. അത് കാലാകാലങ്ങളിൽ അതിന്റെതായ സമയത്ത് നടക്കുന്നതുമാണ്. പ്രധാന സവിശേഷത എന്തെന്നാൽ ഇത്തരം രാശിമാറ്റങ്ങൾ ഒരിക്കലും നമ്മൾ അറിയുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിക്കുന്നില്ല എന്നതാണ്. കാരണം സാധാരണഗതിയിൽ നമ്മൾ കൂടുതലായി നോക്കുന്നത് ജാതകത്തിലെ ദോഷങ്ങളും ഗുണങ്ങളും ഒക്കെയാണ്. അതിനാലാണ് പലപ്പോഴും നാം ഇതിന് പ്രാധാന്യം കൊടുക്കാത്തത്. 'രാത്രി മുഴുവൻ കൂട്ടുകാരോടൊപ്പം വെള്ളമടി, കലാഭവൻ
മൈസൂർ പാക്കിലെ 'പാക്ക്'പാകിസ്ഥാനല്ല, എന്താണ് ആ വാക്കിന്റെ അർത്ഥം?
'മ ഞ്ഞപ്പിത്തമുള്ളവന് കാണുന്നതെല്ലാം മഞ്ഞ' എന്ന പറയുന്ന പോലെയാണ് പാവം മൈസൂര്‍ പാക്കിന്റെ കാര്യത്തിലും സംഭവിച്ചത്. ഇന്ത്യ-പാക് സംഘഷത്തെ തുടര്‍ന്ന് മൈസൂര്‍ പാക്ക് (Mysore Pak) ഉള്‍പ്പെടെ നിരവധി മധുരപരഹാരങ്ങളുടെ പേരിനറ്റത്തുള്ള 'പാക്ക്' എന്ന വാക്കിന് പകരം 'ശ്രീ' എന്നാക്കിക്കൊണ്ടായിരുന്നു ജയ്പൂരിലെ ബേക്കറി കട ഉടമകള്‍ ദേശസ്നേഹം കാണിച്ചത്. എന്നാല്‍ മൈസൂര്‍ പാക്കിലെ പാക്കിന് അയല്‍രാജ്യമായ പാകിസ്ഥാനുമായി യാതൊരുവിധ ബന്ധവുമില്ലെന്നതാണ് സത്യം. എന്താണ് 'പാക്ക്' എന്ന വാക്കിന്റെ അർഥം, ഇന്ത്യൻ പലഹാരങ്ങളുടെ പേരിനറ്റത്ത് എങ്ങനെ 'പാക്ക്' എന്ന വാക്ക് ഉണ്ടായി 'പാക' എന്ന സംസ്കൃത വാക്കില്‍ നിന്നാണ് 'പാക്ക്' എന്ന വാക്ക് ഉണ്ടായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പലഹാരത്തിലെ പഞ്ചസാര സിറപ്പിന്റെ പാകത്തെയാണ് പാക്ക് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മിഠായി അല്ലെങ്കില്‍ മധുരപലഹാരങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ചു പറയേണ്ടതില്ലല്ലോ. ഊണിനു ശേഷവും സന്തോഷം പങ്കുവെയ്ക്കാനുമെല്ലാം മധുരം നിര്‍ബന്ധം. പലഹാരമുണ്ടാക്കുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാര ശരിയായ രീതിയില്‍ പാകപ്പെടുന്ന പ്രക്രിയയാണ് 'പാക്ക്'. 'പാക്ക്' എന്നത് ഇന്ത്യൻ മിഠായി നിർമാണത്തിൽ പഞ്ചസാരയുടെ പങ്കിന്റെ പൂർണതയുടെ സൂചന കൂടിയാണ്. പല പരമ്പരാഗത മധുരപലഹാരങ്ങളുടെയും കാതലാണിത്. മൈസൂര്‍ പാക്ക് കര്‍ണാടകയുടെ പരമ്പരാഗത മധുരപലഹാരമാണ് മൈസൂര്‍പാക്ക്. കടലമാവും നെയ്യും പഞ്ചസാരയുമായി പ്രധാന ചേരുവകള്‍. പാന്‍ ചൂടാക്കി അതിലേക്ക് ഇവ മൂന്നും സംയോജിപ്പിച്ച് ചേര്‍ക്കുന്നു. ശേഷം പഞ്ചസാരയുടെ സ്ഥിരത അഥവാ പാക് എന്ന ഘട്ടം എത്തുന്നതു വരെ പാകം ചെയ്യുന്നു. താപനിലയിലും സമയത്തിലും വേണ്ട കൃത്യതയാണ് മൈസൂർ പാക്ക്. ഒരുപാട് വേവിച്ചാൽ അതിന്റെ കട്ടികൂടും എന്നാൽ നേരത്തെ എടുത്താൽ വേവുകയുമില്ല. റെഡ് വൈനും സുരക്ഷിതമല്ല, കരൾ അർബുദ സാധ്യത വർധിപ്പിക്കുന്ന നാല് ദുശ്ശീലങ്ങൾ നമ്മുടെ പല പുരാണ ഗ്രന്ഥങ്ങളിലും പാക്ക് എന്ന വാക്ക് പരാമർശിച്ചിട്ടുണ്ട്. പാക്ക് എന്ന പദം പാചകം ചെയ്യുന്നതോ പാകപ്പെടുത്തുന്നതോ ആയ പ്രക്രിയയെ വിശേഷിപ്പിക്കുന്നു. അതുപോലെ ഹിന്ദിയില്‍ പക്വാന് എന്ന വാക്കും പാക് എന്ന വാക്കില്‍ നിന്നാണ് ഉണ്ടായതെന്നാണ് കരുതുന്നത്. കന്നഡയില്‍ മധുരമുള്ള സുഗന്ധവ്യഞ്ജനം എന്ന അര്‍ഥം വരുന്ന പാക എന്ന വാക്കില്‍ മൈസൂര്‍ പാക്ക്, മോത്തി പാക്ക്, ആം പാക്ക് എന്നിവയ്ക്ക് പേര് കൊടുത്തത്. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ നടത്തം മാത്രം മതിയോ? കന്നഡയിലെ പാക, ഹിന്ദിയില്‍ പാഗ് (പഞ്ചസാര സിറപ്പ്) എന്ന വാക്കും സംസ്കൃത പദമായ പക്വ (പാകം ചെയ്ത, പഴുത്ത, ചുട്ട) എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് ചരിത്രകാരന്മാര് വ്യക്തമാക്കുന്നു. ദേശീയ അഭിമാനം പ്രകടിപ്പിക്കുക എന്ന മനോഭാവം നല്ലതാണെങ്കിലും മറ്റൊരു രാജ്യവുമായി ബന്ധമില്ലാത്ത മധുരപലഹാരങ്ങളുടെ പേരുകൾ മാറ്റുന്നതിൽ അർത്ഥമില്ലെന്ന് ചരിത്രകാരന്മാര് ചൂണ്ടിക്കാണിക്കുന്നു.
ഈ നാളുകാർക്ക് അപ്രതീക്ഷിത ഭാഗ്യലബ്ധി, പ്രശസ്തി വര്‍ദ്ധിക്കും, ജോലിയിൽ പ്രമോഷൻ, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം
ഇതൊക്കെയാണ് ഭാഗ്യം, ഈ രാശിക്കാർക്ക് സുവർണകാലം; ജോലിയിൽ പ്രമോഷൻ, വാഹനമോ സ്വത്തോ കൈവരും..!
വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഗ്രഹങ്ങളിൽ ഒന്നായാണ് സൂര്യനെ കണക്കാക്കുന്നത്. സാധാരണയായി സൂര്യനെ ബഹുമാനം, അന്തസ്സ്, ആത്മവിശ്വാസം, സർക്കാർ ജോലി, ഭർത്താവ് എന്നിവയുടെ ഘടകമായിട്ടാണ് കരുതപ്പെടുന്നത്. എല്ലാവർക്കും അറിയുന്നത് പോലെ തന്നെ മനുഷ്യ ജീവനിൽ ഏറെ സ്വാധീനം ചെലുത്തുന്ന, അത് നേരിട്ടും അല്ലാതെയും ആയിട്ടുള്ള ഗ്രഹങ്ങളിൽ മുൻപന്തിയിലാണ് സൂര്യൻ. ദിലീപിനും മോഹൻലാലിനും മാത്രമാണ് അതില്ലാത്തത്, ഏഴ്
വേടന്റെ പാട്ട് അമേരിക്കയിലും; വൈറലായി വിഡിയോ
വേടന്റെ(vedan) മലയാളം റാപ്പിന് ചുവടുവെച്ച് അമേരിക്കക്കാരും. അമേരിക്കയില്‍ സംഘടിപ്പിച്ച ഒരു വിരുന്നില്‍ വേടന് റാപ്പ് പാടുന്നതും കാഴ്ചക്കാര്‍ നൃത്തം വയ്ക്കുന്നതിന്റെയും വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. 'കൊണ്ടല്‍' എന്ന സിനിമയ്ക്കുവേണ്ടി സാം സിഎസിന്റെ സംഗീതസംവിധാനത്തില്‍ വേടന് എഴുതി പാടിയ കൊണ്ടല്‍ പാട്ടാണ് വിഡിയോയിലുള്ളത്. 'കടലമ്മ കരഞ്ഞല്ലേ പെറ്റത്' എന്ന് തുടങ്ങുന്ന പാട്ടിന് അമേരിക്കന്‍ പൗരന്മാര് ചുവടുവെക്കുന്നത് വിഡിയോയില്‍ കാണാം. ലക്ഷ്മി നായര്‍ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 'അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്റെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍ വേടന്റെ താളത്തിന് ചുവടുവെക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; റെഡ് അലര്‍ട്ട് ഇത് മലയാളം റാപ്പ് ആണെന്നും എന്റെ ഭാഷയിലുള്ള റാപ്പ് സംഗീതമാണെന്നും ചിത്രീകരിക്കുന്ന ആള് നൃത്തംചെയ്യുവരോട് പറയുന്നതായി വിഡിയോയില്‍ കേള്‍ക്കാം. പാട്ട് ഇഷ്ടമായെന്ന് പലരും മറുപടി പറയുന്നതായും വിഡിയോയിലുണ്ട്. യുഎസിലെ ഇല്ലിനോയ് വെര്‍നോണ്‍ ഹില്‍സില്‍ താമസിക്കുന്ന ലക്ഷ്മി നായര്‍ ഗവേഷകയാണെന്നാണ് ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചരിക്കുന്നത്. ചെലവ് 9 കോടി; നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കും
1.25 ലക്ഷം വരുമാനമുള്ള ജോലി നഷ്ടപ്പെട്ടപ്പോള്‍ സൊമാറ്റോ ഡെലിവറി ബോയ്(zomato delivery boy )ആയ യുവാവിന്റെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വാഹനാപകടത്തെ തുടര്‍ന്ന് ഇടതുകാലും കൈയും തളര്‍ന്നുപോയതിനെ തുടര്‍ന്നാണ് യുവാവിന് ജോലി നഷ്ടപ്പെട്ടത്. ജോലിയിലുള്ള അര്‍പ്പണ ബോധവും ഇച്ഛാശക്തിയും ചൂണ്ടിക്കാട്ടി സംരംഭകനായ ശ്രിപാല്‍ ഗാന്ധി പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഉച്ചഭക്ഷണത്തേക്കാള്‍ ഒരു ജീവിതപാഠം കൂടി അദ്ദേഹം നല്‍കിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രിപാലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മെയ് 22-ന് സബ്വേയില്നിന്നു ശ്രിപാല്‍ ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പനീര്‍ ടിക്കാ സാന്ഡ്വിച്ചും ബിന്ഗോ ചിപ്സും ഓട്സ് റെയ്സിന് കുക്കീസുമായിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, ഭക്ഷണമെത്തിയപ്പോള്‍ ചിപ്സും കുക്കീസും ഇല്ല. കിട്ടിയത് സാന്‍ഡ് വിച്ച് മാത്രം. വിവരം ഡെലിവറി ബോയ്യോട് പറഞ്ഞപ്പോള്‍ അയാള്‍ എന്തു മറുപടി പറയണമെന്നറിയാതെ നിന്നു. പിന്നീട് കടയിലേക്കോ അല്ലെങ്കില്‍ സൊമാറ്റോയിലേക്കോ വിളിച്ച് കാര്യം പറയാമോ എന്ന് വിനീതമായി ചോദിച്ചു. പാരമ്പര്യങ്ങൾക്ക് മുകളിൽ പറക്കുന്ന സുധാലക്ഷ്മി; ആദിവാസിക്കുടിലില്‍ നിന്ന് സൗന്ദര്യ മത്സര വേദിയിലേക്ക് ശ്രിപാല്‍ കടയിലേക്ക് വിളിച്ച് ഭക്ഷണം കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അക്കാര്യം അവര്‍ അംഗീകരിച്ചു. ഡെലിവറി ചെയ്ത ആളെ തിരിച്ചയക്കാനും 20 രൂപ തിരിച്ച് ശ്രിപാലിന് നല്‍കാമെന്നും കടയില്‍നിന്ന് പറഞ്ഞു. സൊമാറ്റോയുടെ ജീവനക്കാരനായതിനാല്‍ അവര്‍ പറയാതെ ഡെലിവറി ബോയ്ക്ക് തിരിച്ച് പോകാന്‍ കഴിയില്ല. എന്നാല്‍ ഡെലിവറി ബോയ് തിരിച്ചുപോയി കാണാതായ ഭക്ഷണങ്ങള്‍ തിരികെ എത്തിച്ചു നല്കി. കടക്കാരന് നല്‍കാമെന്ന് പറഞ്ഞ 20 രൂപ നിരസിക്കുകയും ചെയ്തു. ദൈവം തനിക്ക് ധാരാളം തന്നെന്നും മറ്റൊരാള്‍ക്ക് പറ്റിയ തെറ്റിന് താന്‍ എന്തിന് പണം വാങ്ങണമെന്നുമായിരുന്നു ഡെലിവറി ബോയ്യുടെ പക്ഷം. ഏതാണ് വേടന് പോയ ആ അമ്പലം? അറിയാം, ചാത്തന് സ്വാമിയുടെ ഐതിഹ്യം പിന്നീട് നടത്തിയ സംഭാഷണത്തില്‍ ഡെലിവറി ബോയ് തന്റെ ജീവിതകഥ പങ്കുവെച്ചു. അതുകേട്ട് തനിക്ക് രോമാഞ്ചം വന്നു എന്നെഴുതിക്കൊണ്ടാണ് ശ്രിപാല്‍ പിന്നീട് കുറിപ്പില്‍ അയാളെ കുറിച്ച് വിവരിക്കുന്നത്. ഈ ജോലിക്ക് മുമ്പ് മുംബൈയിലെ ഒരു പ്രശസ്ത കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറായാണ് അയാള്‍ ജോലി ചെയ്തിരുന്നത്. മാസം 1.25 ലക്ഷം രൂപ ശമ്പളം. ഒരു കാറപകടം ജീവിതം ആകെപ്പാടെ മാറ്റിമറിച്ചു. ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നു. ജോലി നഷ്ടപ്പെട്ടു. ജീവിതത്തില്‍ പ്രതീക്ഷ മങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് സൊമാറ്റോയില്‍ ജോലിക്കായി സമീപിക്കുന്നത്. 'സാര്‍, സൊമാറ്റോ എന്റെ കുടുംബം നിലനിര്‍ത്തി. ഞാന്‍ അംഗപരിമിതനായിരിക്കാം, എന്നാല്‍, എനിക്കൊരു അവസരം കിട്ടി. സൊമാറ്റോയുടെ പേര് കളങ്കപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല.' അയാള്‍ പറഞ്ഞു. തന്റെ മകള്‍ ദന്ത ചികിത്സാവിഭാഗത്തിന് പഠിക്കുകയാണെന്നും അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കാനാണ് ഈ ജോലി ചെയ്യുന്നതെന്നും ഡെലിവറി ബോയ് പറഞ്ഞു. സൗഭാഗ്യങ്ങള്‍ നഷ്ടമായ ജീവിതത്തെ പഴി ചാരി സമയം കളയാതെ പ്രത്യാശയോടെ ജീവിക്കുന്ന ഡെലിവറി ബോയ്യെ അഭിനന്ദിച്ചുകൊണ്ടാണ് ശ്രിപാല്‍ കുറിപ്പ് അവസാനിപ്പിച്ചത്. അംഗപരിമിതര്‍ക്ക് ജോലി നല്‍കുന്നതിന് സൊമാറ്റോയ്ക്കും സ്ഥാപകന്‍ ദീപിന്ദര്‍ ഗോയലിനും ശ്രിപാല്‍ നന്ദി പറഞ്ഞു. ഈ ഡെലിവറി ബോയ്യുടെ ജീവിതമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും ശ്രീപാല് കുറിച്ചു. ഡെലിവറി ബോയ്യുടെ ചിത്രവും സൊമാറ്റോയില്‍ താന്‍ ഭക്ഷണം ഓര്ഡര്ചെയ്തതിന്റെ സ്ക്രീന്‍ഷോട്ടും ശ്രിപാല്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയത്.