ആസ്തിയിൽ വർധനവ് ഉറപ്പ്, വിദേശ യാത്രയ്ക്ക് സാധ്യത, പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ പൊതുവെ രാഹുവും കേതുവും പലപ്പോഴും ഭയത്തോടെ മാത്രം കാണുന്ന ഗ്രഹങ്ങളാണ്. അവയെ നിഴൽ ഗ്രഹങ്ങൾ എന്നാണ് സാധാരണയായി വിളിക്കാറുള്ളതും. ചന്ദ്രന്റെ വടക്കും തെക്കും നോഡുകൾ എന്നും രാഹു കേതുക്കളെ വിശേഷിപ്പിക്കാറുണ്ട്. രാഹു തലയെ പ്രതിനിധീകരിക്കുമ്പോൾ കേതു സർപ്പത്തിന്റെ വാലിനെ പ്രതീകമായി നിൽക്കുന്നു. ഇവ സാധാരണ ഗ്രഹങ്ങളെ പോലെ തന്നെ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കാൻ
സമ്പന്നന് ആവുന്നതിലും കടക്കാരന് ആവുന്നതിലും ഈ ദിക്കിനുണ്ട് പ്രാധാന്യം
ഒ രു വിദഗ്ധനായ ആര്‍ക്കിടെക്ട് പൂര്‍ണ്ണമായും സ്ഥലം ഉപയോഗിച്ച് മനോഹരമായ ഒരു കെട്ടിടം പണിയുമ്പോള്‍ ഒരു വാസ്തുശാസ്ത്രജ്ഞ ന്റെ ധര്‍മ്മം ആ മനോഹരമായ കെട്ടിടത്തെ, ജീവിതത്തിലുള്ള എല്ലാ ആഗ്രഹങ്ങളെയും പൂര്‍ത്തീകരിക്കാനായി എന്നും നിലനില്‍ക്കുന്ന ഭാഗ്യ ഉറവിടമാക്കി മാറ്റുക എന്നുള്ളതാണ്. ജീവിതത്തില്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചാല്‍ അവസാനത്തെ ഉത്തരം 'മോക്ഷം' എന്നാണ്. 'മോക്ഷം' എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? യഥാര്‍ത്ഥ അര്‍ത്ഥം 'മോഹ ക്ഷയം' എന്നാണ്. ഒരു ഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം മോഹങ്ങളെ ക്ഷയിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്ന് പറയുന്നത് നാല് പുരുഷാര്‍ത്ഥങ്ങളിലൂടെ കടന്നുപോവുക എന്നതാണ്. പുരുഷാര്‍ത്ഥ പൂര്‍ത്തീകരണത്തിനായി ഒരിക്കലും വറ്റാത്ത ഉറവയാണ് വീടും ജോലിസ്ഥലവും. ഓരോ പ്രായത്തിലും ഓരോ ആവശ്യങ്ങളാണ് നമുക്കുള്ളത്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തില്‍ ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം തുടങ്ങി വ്യത്യസ്ത പ്രായത്തില്‍ വീടിന്റെ വ്യത്യസ്ത കോണുകള്ക്കാണ് പ്രാധാന്യം. 1 ബാല്യം - ധര്‍മ്മം വിദ്യാഭ്യാസത്തിനും സ്വന്തമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കാനും ഉള്ള കാലഘട്ടമാണ് ഇത്. വീടിന്റെ വടക്ക് കിഴക്ക് ഉപയോഗപ്പെടുത്തേണ്ട കാലമാണിത്. പഠനം, പൂജ, യോഗ, മെഡിറ്റേഷന്‍ തുടങ്ങി സ്വധര്‍മം മനസ്സിലാക്കുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വടക്ക് കിഴക്ക് നല്ലതാണ് 2 കൗമാരം - അര്‍ത്ഥം സ്വധര്‍മ്മത്തെ ധനമാക്കി മാറ്റാനുള്ള കാലമാണിത്. ജീവിതത്തില്‍ വഴിത്തിരിവായ ഈ കാലഘട്ടത്തിലാണ് ജോലി കണ്ടെത്തുക, ധന ആഗമ മാര്‍ഗ്ഗം തെളിയിക്കുക എന്നത്. വാസ്തു ശാസ്ത്രത്തില്‍ തികച്ചും വടക്കു ദിശയുമായി ബന്ധപ്പെട്ട പ്രക്രിയയാണിത്. 'കുബേരന്' എന്നാല്‍ ഒരാളല്ല മറിച്ച്, സ്വധര്‍മ്മത്തെ കര്‍മ്മശേഷിയിലൂടെ ധനമാക്കി വാങ്ങി എടുക്കാനുള്ള കഴിവുണ്ടാക്കുന്ന ഊര്‍ജ്ജമാണ്. നിങ്ങളുടെ വീടിന്റെയും ജോലിസ്ഥലത്തിന്റെയും വടക്ക് ഭാഗത്തിന്റെ കിടപ്പ് അനുസരിച്ചാണ് ഒരാള്‍ വിജയം കൈവരികുന്നത്. തെക്ക് കിഴക്ക് ധനത്തിന് പ്രാധാന്യം നല്കുന്ന മറ്റൊരു ദിക്കാണ്. ഒരാള്‍ കടക്കാരന് ആകുന്നതും സമ്പന്നനാകുന്നതും തെക്ക് കിഴക്കിലെ അഗ്നിക്കനുസരിച്ചാണ്. ഉറങ്ങുമ്പോള്‍ എങ്ങോട്ട് തല വയ്ക്കണം? വാസ്തു ശാസ്ത്രം പറയുന്നതെന്ത്? 3 യൗവനം - കാമം സ്വധര്‍മ്മത്തിലൂടെ നേടിയെടുക്കുന്ന ധനം ഉപയോഗിച്ച് സ്വന്തം ആഗ്രഹങ്ങളെ സഫലമാക്കുന്നതിനെയാണ് 'കാമം' എന്ന് പറയുന്നത്. ഇത് പൂര്‍ണ്ണമായും ബന്ധപ്പെട്ടിരിക്കുന്നത് നമ്മുടെ കേരളീയര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കന്നിമൂലയുമായാണ്. ധന സമ്പാദനം, വിവാഹം, കുട്ടികള്‍ ഉണ്ടാകുന്നത്, വാഹനം സ്വന്തമാക്കുക തുടങ്ങി എല്ലാ ആഗ്രഹ പൂര്‍ത്തീകരണങ്ങളും പൂര്‍ണ്ണമായും സാധിക്കുന്നത് ഭൂമി തത്വത്തിന്റെ ഒരേയൊരു സ്ഥാനമായ തെക്ക് പടിഞ്ഞാറ് മൂലയുടെ ശക്തിക്ക് അനുസരിച്ചാണ്. അതിനാല്‍ തന്നെ ദിശകളില്‍ ഏറ്റവും പ്രാധാന്യം തെക്കുപടിഞ്ഞാറ് മുലയ്ക്കാണ്. 4 വാര്‍ദ്ധക്യം - മോക്ഷം സംതൃപ്തിയാണ് മോക്ഷത്തിന് ആധാരം. സ്വധര്‍മ്മ പ്രകാരം കര്‍മ്മം ചെയ്യുമ്പോള്‍ അര്‍ത്ഥം കൈവരുന്നു. ഈ അര്‍ത്ഥം ഉപയോഗിച്ച് കാമ പൂര്‍ത്തികരണം നടക്കുമ്പോള്‍ മോഹക്ഷയം സംഭവിക്കുന്നു ഇത് ഒരാളെ സംതൃപ്തിയിലേക്ക് ഉയര്‍ത്തുന്നു. അയാള്‍ പ്രപഞ്ചവുമായി ഒന്നായി ചേരുന്നു. നിങ്ങളുടെ ഭവനത്തിന്റെ എല്ലാ മൂലകളും സമീകൃതമാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് ബോധമുണ്ടെങ്കിലേ നിങ്ങള്‍ ഉള്ളൂ. നിദ്രയുടെ അഗാധതയില്‍ നിങ്ങളില്ല. നിങ്ങള്‍ വെറും പഞ്ചഭൂത നിര്‍മിതമായ ശരീരം മാത്രമാണ്. ഇത് നിങ്ങളുടെ ചുറ്റുപാടുമുള്ള പഞ്ചഭൂത നിര്‍മ്മിതമായ ഭവനത്തെ അനുസരിച്ചിരിക്കും. എല്ലാ ആഗ്രഹ പൂര്‍ത്തീകരണങ്ങള്‍ക്കും ആരോഗ്യത്തിനും മനസ്സമാധാനത്തിനും സമൃദ്ധിക്കും മൂല കാരണം നിങ്ങളുടെ ഭവനമാണ്. വാസ്തു ശാസ്ത്രം vastu sastra ഇതെല്ലാം തരുന്ന ഊര്‍ജ്ജമണ്ഡലത്തെ ദേവത എന്ന് വിളിക്കുന്നു. 'ജോ ദേതാഹൈ വഹി ഹൈ ദേവത'. ആരാണോ തരുന്നത് അതാണ് ദേവത. എല്ലാ ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണം നടത്തുന്ന ഏറ്റവും വലിയ യന്ത്രമാണ് നിങ്ങളുടെ ഭവനവും ജോലി സ്ഥലവും. വാസ്തു ശാസ്ത്രം ഉപയോഗിച്ചാല്‍ നിങ്ങളുടെ ഭവനം ക്ഷയത്തില്‍ നിന്നും ഉത്രാടനം ചെയ്യുന്ന ക്ഷേത്രമായി മാറും. ഡോ. നിശാന്ത് തോപ്പില്‍, വാസ്തു കണ്‍സല്‍ട്ടന്റ് Ph: 9744830888, 8547969788
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് കടുത്ത വിമര്‍ശനം നേരിടും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ക്കായി പണം ചെലവഴിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ്
അവിവാഹിതർക്ക് വിവാഹാലോചന, ലോട്ടറി എടുത്താൽ അടിക്കും, ദാമ്പത്യം ശുഭമാവും; ഈ രാശിക്കാരാണോ?
ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമാണ്. അതിനായി വളരെയധികം പ്രാർത്ഥനകൾ നടത്താറുണ്ട്. എങ്കിലും അവ ഒരിക്കലും നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് വന്നുചേരുന്ന ഒന്നല്ല. കൃത്യമായ സമയബന്ധിതമായി ചില രാശികളിൽ വന്നുചേരുന്ന, അതിലേക്ക് എത്തിപ്പെടുന്ന ഗ്രഹങ്ങളുടെ മാറ്റത്തിന് അനുസൃതമായി ഉണ്ടാവുന്ന കാര്യമാണ് രാജയോഗങ്ങളും അതുപോലെ തന്നെ ധനയോഗങ്ങളും. ഇവയ്ക്കായി എത്ര തന്നെ ആഗഹിച്ചാലും സമയം എത്താതെ
നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് രാജയോഗം; മനസില്‍ വിചാരിക്കുന്നത് നടന്നിരിക്കും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വ്യത്യസ്ത തരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്. തുര്‍ക്കിയില്‍ ഭൂചലനം; അങ്കാറയിലും ശക്തമായ പ്രകമ്പനം ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്കി മന്ത്രി. മാല ലഭിച്ച വിദ്യാര്‍ഥിനിയുടെ അച്ഛനാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. സര്‍ക്കാരിന്റെ കിക്ക്സ് ഡ്രഗ്സ് പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് മകള്‍ ലക്ഷ്മിയുടെ സ്വര്‍ണ്ണ മാല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛന് പിരപ്പന്‍കോട് സ്വദേശിയായ വിമല്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞു. 'എന്നെ അറിയിക്കാതെ അവള് സ്റ്റേഡിയത്തില്‍ നോക്കാന്‍ വന്നപ്പോള്‍ സെക്യൂരിറ്റി യുടെ നിര്‍ദേശപ്രകാരം മൈക്കില്‍ വിളിച്ചു പറഞ്ഞു. ഈ സമയം സ്റ്റേജില്‍ ഉണ്ടായിരുന്ന 'കായിക മന്ത്രി അബ്ദുല്റഹ്മാന് കരയുകയായിരുന്ന ലക്ഷ്മി യെ ഒരു മകളെ പോലെ വിളിച്ച്അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും പകരം ബീമാ ജ്വല്ലറിയില്‍ കൊണ്ട് പോയി സ്വന്തം കയ്യില്‍ നിന്നും പൈസ കൊടുത്തു മാല വാങ്ങി കൊടുത്തു. ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തില്‍ ആദ്യം'- വിമല്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 'വോട്ടുചെയ്യാത്ത യൂണിയന്‍കാരെ ചെറുതായൊന്ന് ഭീഷണിപ്പെടുത്തിയതാണ്'; ബാലറ്റ് തിരുത്തലില്‍ മലക്കം മറിഞ്ഞ് സുധാകരന് 'വോട്ടുചെയ്യാത്ത യൂണിയന്‍കാരെ ചെറുതായൊന്ന് ഭീഷണിപ്പെടുത്തിയതാണ്'; ബാലറ്റ് തിരുത്തലില്‍ മലക്കം മറിഞ്ഞ് സുധാകരന്
ജാതി ഉണ്ടായത് ഇന്ത്യയിൽ, കാസ്റ്റ് വന്നത് സ്പെയിനിൽ നിന്ന് പോർച്ചുഗീസ് വഴി
ഇന്ത്യയിൽ കാസ്റ്റ് സെൻസസ് അഥവാ ജാതി സെൻസസ് നടത്തുന്ന കാര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഏറെക്കാലമായി ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് ഏറ്റവും വലിയ സാമൂഹിക വിഷയമായി ചർച്ച ചെയ്യപ്പെട്ട ഒന്നായി മാറിയതാണ് ജാതി സെൻസസ് നടത്തണമെന്ന വാദം. അനുകൂലിച്ചും എതിർത്തും നിരവധി വാദമുഖങ്ങൾ ഉയർന്നു. ആദ്യഘട്ടത്തിൽ ഭരണകക്ഷിയായ ബി ജെ പിയും ആർ എസ് എസ്സും ജാതി സെൻസസിനെ അനുകൂലിച്ചിരുന്നില്ല. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതോടെ ജാതി വിഭജനം സംബന്ധിച്ചും ജാതിയുടെ ചരിത്രം സംബന്ധിച്ചുമൊക്കെ വളരെയധികം ചർച്ചകൾ ഉയർന്നു വന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് ജാതി ഉണ്ടായതെന്നുള്ള വാദങ്ങളും ഉയർന്നു. 'ദളിതരുടെ മുടി വെട്ടാനാകില്ല', ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചു; വിവേചനം കര്‍ണാടകയില്‍ ഇന്ത്യാ ചരിത്രത്തിൽ ജാതി അഥവാ കാസ്റ്റ് എന്നതിന്റെ ചരിത്രം പരിശോധിച്ചാൽ ഈ രണ്ട് വാക്കുകളും വന്ന വഴികളും അവയുടെ കാരണങ്ങളും കാണാനാകും. പാരമ്പര്യം, തൊഴിൽ, വംശം, രാഷ്ട്രീയം,പരിണാമം എന്നിങ്ങനെ വിവിധ സിദ്ധാന്തങ്ങൾ ഈ വാക്ക് രൂപപ്പെട്ടുവന്നതിന് കാണാനാകും. വാക്കുകളുടെ വരവിനും ആര്യാധിനിവേശവും കൊളോണിയൽ അധിനിവേശവും കാണാനാകുമെന്ന് ഇതേക്കുറിച്ച് വിവിധ ഗവേഷകർ തങ്ങളുടെ പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ജാതി സമ്പ്രദായവും ജാതി എന്ന വാക്കും രൂപപ്പെട്ടതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് വിവിധ രാജഭരണ പ്രദേശങ്ങളായി കിടന്നിരുന്ന ഇന്ത്യയിൽ നിറം, തൊഴിൽ, ജനനം എന്നിവ അടിസ്ഥാനമാക്കിയ വേർതിരിവുകൾ നിലനിന്നിരുന്നു എന്നത് രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലും കണ്ടെടുക്കപ്പെട്ട തെളിവുകളിലും കാണാനാകുമെന്ന് ചരിത്ര ഗവേഷകർ അടയാളപ്പെടുത്തിയിട്ടുണ്ട്. പോർച്ചുഗീസുകാരുടെ ഇന്ത്യയിലേക്കുള്ള വരവോടെയാണ് ജാതി എന്നതിന് കാസ്റ്റ് എന്ന വാക്ക് വരുന്നത്. ലാറ്റിനിൽ നിന്നും രൂപപ്പെട്ട സ്പാനിഷ് വാക്കിൽ നിന്നാണ് കാസ്റ്റ് എന്ന വാക്ക് പോർച്ചുഗീസുകാരിലൂടെ എത്തിയതാണ് എന്നാണ് നിഗമനം. പോർച്ചുഗീസ് പ്രഭു ഇന്ത്യാഭരണകാലത്ത് നടത്തുന്ന യാത്ര കാസ്റ്റ് (caste) എന്ന വാക്കിന്റെ മൂലരൂപം സ്പാനിഷിൽ ഭാഷയിലെ ലാറ്റിൻ വാക്കായ കാസ്റ്റസ് (castes) ആണെന്നാണ് പണ്ഡിതമതം. കാസ്റ്റസ് എന്ന വാക്കിന് പാരമ്പര്യമുള്ളത്, വിശുദ്ധമായത്, ശുദ്ധിയുള്ളത് വേർതിരിവുള്ളത് (chaste)എന്നെല്ലാമാണ് അർത്ഥം. ഈ വാക്കിൽ നിന്നുത്ഭവിച്ച കാസ്റ്റ (casta)എന്ന പോർച്ചുഗീസ് വാക്ക് വഴിയാണ് ഇത് ഇംഗ്ലീഷിൽ എത്തിയത്. കാസ്റ്റ എന്ന പോർച്ചുഗീസ് വാക്കിന് വംശം, തലമുറ, ഗോത്രം, ഗണം, തരം എന്നൊക്കെയും അർത്ഥമുണ്ട്. ഇതെല്ലാം വേർതിരിവുള്ളവർ, പാരമ്പര്യമുള്ളവർ, ശുദ്ധിയുള്ളവർ എന്നൊക്കെയുള്ളതുമായി ബന്ധപ്പെട്ട് തന്നെ രൂപപ്പെട്ടുവന്നതാണ്. 1700-കളിൽ ഹിന്ദുമതത്തിന്റെ സാമൂഹികമായി വേർതിരിക്കുന്ന വ്യവസ്ഥയെ പരാമർശിക്കാനാണ് പോർച്ചുഗീസുകാർ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു. കാസ്റ്റ എന്ന വാക്ക് വരുന്നത് കട്ട് ഓഫ് എന്നതിൽ നിന്നാണ് എന്ന് ഭാഷാ പണ്ഡിതനായ ഡോ. രവിശങ്കർ എസ് നായർ എറ്റിമോളജിക്കൽ ഡിക്ഷ്ണറി അടിസ്ഥാനമാക്കി വിശദീകരിച്ചു. സ്പെയിനും പോർച്ചുഗീസും ഉൾപ്പെടുന്ന ഐബിരീയൻ ഉപദ്വീപുമായി ബന്ധപ്പെട്ട് ഈ കാസ്റ്റസ് എന്നും കാസ്റ്റ എന്നുമുള്ള വാക്കുകൾ രൂപപ്പെടുന്നതിൽ അക്കാലത്തെ കൊളേണിയൽ അധിനിവേശ ചരിത്രവുും അടിമവ്യാപാരവും ഉൾപ്പടെയുള്ള ചരിത്രമുണ്ട്. ലോകത്തെ ഏറ്റവും വലിയ അടിമവ്യാപാരം നടന്ന കാലമാണ് ഐബീരിയൻ ഉപദ്വീപ് കേന്ദ്രമായി ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നത്. ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പട്ടികജാതി പദവി നഷ്ടപ്പെടും: ആന്ധ്രാ ഹൈക്കോടതി ലിസ്ബൺ, സെവില്ലെ, കാഡിസ് തുടങ്ങിയ തുറമുഖങ്ങൾ ആഫ്രിക്കക്കാരെ അടിമകളാക്കാനും കൊണ്ടുപോകാനുമുള്ള പ്രധാന കേന്ദ്രങ്ങളായിരുന്നു. അറ്റ്ലാന്റിക് സമുദ്ര അടിമ വ്യാപാരത്തിൽ ഈ പ്രദേശം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് തങ്ങളുടെ വംശശുദ്ധിയെ അടയാളപ്പെടുത്തുന്നതിനായി നിർണ്ണയിച്ച വാക്കാണ് കാസ്റ്റസും പിന്നീട് പോർച്ചുഗീസിൽ കാസ്റ്റയുമായി മാറിയതെന്ന് കരുതപ്പെടുന്നു. ഈ വംശശുദ്ധിയുടെ പല രൂപങ്ങൾ അന്ന് ലോകത്തെ വിവിധയിടങ്ങളിൽ നിലനിന്നിരുന്നു. ഇന്ത്യയിൽ അതിന് തൊഴിൽ വർണ്ണം ജനനം എന്നിവ കൊണ്ട് അടയാളപ്പെടുത്തുന്നവയായി. വർണ്ണവ്യവസ്ഥയും ജാതിവ്യവസ്ഥയുമായി അവ നിലകൊണ്ടു. പോർച്ചുഗീസുകാർ 1498 ൽ ഇന്ത്യയിലെത്തുകയും അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തോടെ തന്നെ പലപ്രദേശങ്ങളെയും അവരുടെ അധീനതയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. ഇതേ കാലത്ത് പോർച്ചുഗീസ് ആസ്ഥാനമാക്കി അതിശക്തമായ അടിമവ്യാപാരം നടക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിറം, ഭാഷ, അടിമത്തം തുടങ്ങി ശുദ്ധരക്തവാദത്തിന്റെ ഭാഗമായായിരിക്കാം ഇന്ത്യയിലെ ജാതി എന്നതിനെ സൂചിപ്പിക്കാനായി പോർച്ചുഗീസ് വാക്കായ കാസ്റ്റ എന്നത് നിലവിൽ വന്നിരിക്കുക. രണ്ട് സ്ഥലത്തെയും സാമൂഹികാവസ്ഥയുടെ സ്വാഭവത്തിന് ചേരുന്ന പദം എന്ന നിലയിൽ കൂടിയായിരിക്കും പോർച്ചുഗീസുകാർ ഈ പദം ഉപയോഗിച്ചിരുക്കുകയെന്ന് കരുതുന്നു. EXPLAINER | ജാതി സെന്‍സസ് എന്ത്?, ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍, അറിയാം ജാതി എന്ന വാക്ക് രൂപപ്പെടുന്നത് സംസ്കൃതത്തിൽ നിന്നാണ്. സംസ്കൃതത്തിലെ ജാത എന്ന വാക്കിൽ നിന്നാണ് ഇന്ന് ഇന്ത്യയിൽ വിവിധ ഭാഷകളിൽ ഉപയോഗിക്കുന്ന ജാതി എന്ന വാക്ക് രൂപം കൊണ്ട്. ജാത എന്നാൽ ജനിച്ചത് എന്ന അർത്ഥമാണ്. ജാതി എന്നത് ജനനം എന്നതിനെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ട വാക്കാണ്. ഇത് സംസ്കൃതത്തിൽ നിന്നുള്ളതാണെന്ന് മോണിയർ വില്യംസിന്റെ എറ്റിമോളജിക്കൽ ഡിക്ഷ്ണറിയെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു. .ഒരാൾ എത് തലമുറയിൽ ഏത് വിഭാഗത്തിൽ ജനിച്ചു എന്നതാണ് ജാതി കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ വർണവ്യവസ്ഥയും അക്കാലത്തെ തൊഴിൽ വർഗീകരണവും ജനിക്കുന്ന വിഭാഗത്തെ അടയാളപ്പെടുത്തുന്നതിനും അതുവഴി വർണ്ണവ്യവസ്ഥയും ജാതി വ്യവസ്ഥയും ശക്തമാക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ടാകാം. ഇത് പിന്നീട് പൊതുവിൽ ജാതി എന്ന നിലയിൽ അടയാളപ്പെടുത്തപ്പെടുകയും ഇതിന് തുല്യമായ ഒരു വാക്ക് പോർച്ചുഗീസുകാർക്ക് അവരുടെ നിറപരവും തൊഴിൽപരവുമായ അടിമ വ്യവസ്ഥയുമായുള്ള സാമ്യത്താൽ ജാതിക്ക് കാസ്റ്റ് എന്ന വാക്ക് ഉപയോഗിച്ചുണ്ടാകുമെന്നുള്ളതാണ് ചില നിഗമനങ്ങൾ. വർണ്ണവും ജാതിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. വർണ്ണം എന്നത് നിറം കൊണ്ടും തൊഴിൽ കൊണ്ടും നിർണ്ണയിക്കപ്പെടുന്നതാണ്. ജാതി എന്നത് ജന്മം കൊണ്ട് തീരുമാനിക്കപ്പെടുന്നതും. വർണ്ണം എന്നത് നാലെണ്ണമാണ്. അത് ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ. എന്നാൽ ജാതി നിരവധിയുണ്ട്. അതിൽ തന്നെ ഉപജാതികളുമുണ്ടെന്ന് അവർ പറയുന്നു. ജാതിവ്യവസ്ഥയുടെ അടിസ്ഥാനമെന്നത് വർണവ്യവസ്ഥയാണെന്നും അവർ നിരീക്ഷിക്കുന്നു.
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും, വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) അപ്രതീക്ഷിതമായി മേലധികാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക്
Astral projection: ആസ്ട്രൽ പ്രൊജക്ഷൻ: ചരിത്രവും വസ്തുതകളും
ഇപ്പോൾ കോടതി വിധി വന്ന നന്ദൻകോട് കേദൽ ജീൻസൺ രാജ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ തുടക്കം മുതൽ കോടതി വിധി വരുന്നദിവസം വരെ ഉയർന്നു കേട്ട ഒന്നാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നത്. എന്നാൽ, മനുഷ്യർക്ക് സൂക്ഷ്മദേഹം വിട്ടുപോകാനുള്ള ആഗ്രഹം ഇത് ഇപ്പോൾ പൊടുന്നനെ ഉണ്ടായ ഒന്നല്ല. അതിപുരാതനകാലം മുതലുള്ള പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, ഇന്നും ലോകത്തെമ്പാടും മനുഷ്യർ അതീന്ദ്രിയമായ അനുഭവങ്ങൾ തേടിയുള്ള സഞ്ചാരം നടത്താറുണ്ട്. സ്വപ്നാവസ്ഥകളിൽ മനുഷ്യർക്ക് ശരീരം ഉപേക്ഷിക്കാൻ കഴിയുമെന്ന ഭാവന പുരാതനമാണ്. നൂറ്റാണ്ടുകൾ പിന്നിട്ട് ആധുനിക ശാസ്ത്രം ഇതേക്കുറിച്ച് ശാസ്ത്രീയവിശദീകരണം നൽകുമ്പോഴും കൃത്രിമ ബുദ്ധിയടക്കം സാങ്കേതിക രംഗത്ത് മുന്നേറുമ്പോഴും ആ ഭാവനയോടുള്ള മനുഷ്യരുടെ ആസക്തി അവസാനിക്കുന്നില്ല. ഇന്ന് ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാക്കുമായി ബന്ധപ്പെട്ട്, പുതുതലമുറയിൽപ്പെട്ടവർ വരെ ഇത്തരം അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആത്മീയതിയിൽ ഇഴുകിച്ചേർന്ന അശാസ്ത്രീയ വാദികൾ മുതൽ മന്ത്രവാദികൾ വരെയുള്ള എണ്ണമറ്റ ആളുകൾ വിശ്വസിക്കുന്നത്, ആസ്ട്രൽ പ്രൊജക്ഷൻ സമയത്ത് അനുഭവപ്പെടുന്ന ദർശനങ്ങളിലൂടെയും ശരീരത്തിന് പുറത്തുള്ള അനുഭവങ്ങളിലൂടെയും പ്രപഞ്ചത്തിലെ മറ്റാർക്കും പ്രാപ്യമാകാത്ത തലങ്ങളുമായി ആശയ വിനിമയം നടത്താൻ കഴിയുമെന്നാണ്. ഹിന്ദു , ബുദ്ധ കഥകൾ, ചൈനീസ് താന്ത്രിക വിദ്യ, പ്രാചീന ജാപ്പനീസ് നിഗൂഢ ആചാരങ്ങള്‍, തെക്കേ അമേരിക്കന്‍ ഗോത്ര വർഗ്ഗക്കാരുടെ നിഗൂഢ ശാസ്ത്രങ്ങൾ, പ്രാചീന ഈജിപ്ഷ്യൻ മാന്ത്രികവിദ്യ തുടങ്ങിയവയിലൊക്കെ ഇത്തരം കഥകൾ കാണാവുന്നതാണ്. കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്സണ് രാജയ്ക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ ഇന്ന് ആസ്ട്രൽ പ്രൊജക്ഷൻ ഇന്ന് ഏറെ സുപചരിതമായ പദം പലരീതിയിൽ നമുക്ക് പരിചതമാണ്. കൂടുവിട്ട് കൂടുമാറൽ, പരകായ പ്രവേശം എന്നൊക്കെ പറയുന്നതാണ് ഇതിന്റെ സ്വഭാവം. ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ (Astral body) വിമോചിപ്പിച്ച് പ്രപഞ്ചത്തിലെവിടെയും എത്തിച്ചേരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന നിഗൂഢ അഭിചാരമാണ്. ഇതിനെ ഔട്ട് ഓഫ് ബോഡി എക്സ്പീരിയൻസ് (ഒബിഇ - Out of the body experience) എന്ന് അറിയപ്പെടുന്നു. 'നീ ഭക്ഷണം കഴിച്ചോ?' പോലുള്ള ചോദ്യങ്ങള്‍ പോലും ടെക്സ്റ്റ് മെസ്സേജ് , പിതാവിനോടും സഹോദരിയോടും വെറുപ്പ്, അമ്മയോടു പോലും അടുപ്പമുണ്ടായിരുന്നില്ല പുനരുജ്ജീവനത്തിന്റെ വേരുകൾ കെട്ടുകഥകളിലും പുരാണങ്ങളിലും പഴയകാല വിശ്വാസങ്ങളിലും കെട്ടടങ്ങിപോകുമെന്ന് കരുതിയ ഇത്തരം അന്ധവിശ്വാസങ്ങളുടെ ഇന്ന് കാണുന്ന പുനരുജ്ജീവനത്തിന്റെ വേരുകൾ 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നടന്ന ആത്മീയാന്വേഷണങ്ങളിൽ കണ്ടെത്താവുന്നതാണ്. ആസ്ട്രൽ പ്രൊജക്ഷൻ തുടക്കത്തിൽ സ്വകാര്യവും മതപരവുമായ ഒരു ധ്യാനരീതിയായിരുന്നെങ്കിലും, പല ആത്മീയ വിശ്വാസങ്ങളെയും പോലെ ഇത് പുതിയ വ്യവസായ സാധ്യതകൾ കണ്ടെത്തി. ഇതിൽ താൽപ്പര്യപ്പെട്ട് വരുന്നവര്‍ക്ക് ഭൗതിക ശരീരം എങ്ങനെ ഉപേക്ഷിക്കാമെന്നും എങ്ങനെ കൂട് വിട് കൂടമാറമെന്നോ അല്ലെങ്കിൽ പരകായ പ്രവേശം നടത്താമെന്നോ ഒക്കെ പറയുന്ന നിരവധി പുസ്തകങ്ങൾ, ഡിവിഡികൾ, മറ്റ് ഓൺലൈൻ സംവിധാനങ്ങൾ വരെ ഇന്നുണ്ട്. ഇതിലെ വേരുകൾ അന്വേഷിച്ച് ചെല്ലുമ്പോൾ കൊളോണിയൻ ഇന്ത്യയിലേക്കും ആ ചരിത്ര സഞ്ചാരം വേണ്ടിവരും. ഇന്ത്യയ്ക്ക് പുറത്തും ഇത്തരം ആഭിചാരക്രിയകൾ ഉണ്ടെങ്കിലും ഇന്നത്തെ നിലയിലുള്ള ആസ്ട്രൽ പ്രൊജക്ഷന് പുതിയൊരു മുഖം നൽകുന്ന നിലയിൽ ആശയം ഉരുത്തിരിഞ്ഞത് പത്തൊൻപതാം നൂറ്റാണ്ടിലെ തിയോസഫി എന്ന ആശയത്തിൽ നിന്നാണെന്ന് സൈക്കോളജി ടുഡേയിലെ സൂസൻ ബ്ലാക്ക്മോറിനെ ഉദ്ധരിച്ച് ലൈവ് സയൻസ് വിശദീകരിക്കുന്നു. 1875-ൽ ന്യൂയോർക്കിൽ ഹെലീന ബ്ലാറ്റാവ്സ്കിയാണ് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്. സൂസൻ ബ്ലാക്ക്മോറിന്റെ അഭിപ്രായത്തിൽ; അവർ ലോകം ചുറ്റി സഞ്ചരിച്ചതായും, ടിബറ്റൻ ഗുരുക്കന്മാരിൽ നിന്നും വിദ്യ നേടിയതായും, മരിച്ചവരുമായി ബന്ധപ്പെട്ടതായും, ഹിന്ദു, ബുദ്ധമത പണ്ഡിതരിൽ നിന്നും ആത്മീയമായി ഉയർന്ന തലങ്ങളിൽ എത്താൻ പഠിച്ചതായും അവർ അവകാശപ്പെട്ടു. ഒരു മനുഷ്യ ശരീരത്തിൽ 'ഏഴ് മനുഷ്യശരീരങ്ങൾ' ഉണ്ടെന്ന് തിയോസഫി പഠിപ്പിക്കുന്നു, അതിൽ മൂന്നാമത്തേത് 'ആസ്ട്രൽ ബോഡി' അഥവാ സൂക്ഷ്മദേഹമാണെന്ന് തിയോസഫി പറയുന്നു. ഭാവനയിലെ കഥയും സിനിമയും തിയോസഫിക്ക് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കലാകാരന്മാരിലും ശാസ്ത്രജ്ഞരിലും ആഴത്തിലുള്ള സ്വാധീനമുണ്ടായിരുന്നു. പുരാണങ്ങളിലും നാടോടിക്കഥകളിലും മാത്രമല്ല, പിന്നീട് ആധുനിക കാലത്തും കൂടുവിട്ട് കൂടുമാറലും പരകായ പ്രവേശവുമൊക്കെ കഥകളായി വന്നു. ആസ്ട്രൽ പ്രൊജക്ഷൻ ജനപ്രിയ ഫിക്ഷന്റെ വിഷയമായി മാറിയപ്പോൾ, ഇതിനെ അടിസ്ഥാനമാക്കി ഏറെ ജനപ്രിയമായ സാഹിത്യവും സിനിമയും മുതൽ സീരിസുകൾ വരെ വന്നു. 1941 ൽ ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡെന്നിസ് വീറ്റ്ലിയുടെ നോവൽ സ്ട്രേഞ്ച് കോൺഫ്ലിക്റ്റ് എന്ന നോവലിൽ നാസി അധിനിവേശവുമായി ബന്ധപ്പെടുത്തി അസ്ട്രൽ പ്രൊജക്ഷനെ കുറിച്ച് ഭാവനാത്മകമായി വർണ്ണിക്കുന്നുണ്ട്. 1990കളിൽ മലയാളത്തിൽ സി വി ബാലകൃഷ്ണൻ എഴുതിയ കാമമമോഹിതം എന്ന നോവലിലും കൂടുവിട്ട് കൂടുമാറുന്ന കഥയുണ്ട്. 2016 ൽ പുറത്തിറങ്ങി, ബ്ലോക്ക്ബസ്റ്ററായി മാറിയ ഡോക്ടർ സ്ട്രേഞ്ച് എന്ന ചിത്രത്തിലും ഡോക്ടർ സ്ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന അതിന്റെ തുടർച്ചയിലും ഈ പ്രതിഭാസത്തെ കുറിച്ചുള്ള ഭാവന കാണാനാകും. മാർവൽ കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി 2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ഡോക്ടർ സ്ട്രേഞ്ച്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് വിതരണം ചെയ്ത ഇത് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണിത്. ജോൺ സ്പൈറ്റ്സ്, സി. റോബർട്ട് കാർഗിൽ എന്നിവരെഴുതിയ തിരക്കഥയെ ആസ്പദമാക്കി സ്കോട്ട് ഡെറിക്സൺ സംവിധാനം ചെയ്തതാണ് ഈ ചിത്രം.കരിയർ അവസാനിപ്പിച്ച കാർ അപകടത്തിന് ശേഷം നായകനായ ഡോ. സ്ട്രേഞ്ച് മിസ്റ്റിക് കലകൾ പഠിക്കുന്നു. അങ്ങനെ അദ്ദേഹത്തിന് തന്റെ ഭൗതിക ശരീരത്തെ ആത്മീയ ശരീരത്തിൽ നിന്ന് വേർപെടുത്താനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്നതായുള്ള ഭാവനയുടെ ചിത്രീകരണമാണിത്. മലയാളത്തിൽ ഒടിയൻ എന്ന സിനിമയിലും പരകായ പ്രവേശത്തിന്റെ ഭാവന കാണാനാകും. ആസ്ട്രല്‍ പ്രൊജക്ഷന് എന്ന ഒടി വിദ്യ; ആത്മാവിന്റെ പരലോക സഞ്ചാരത്തിന് കൂട്ടക്കൊല ആസ്ട്രൽ പ്രൊജക്ഷൻ: സ്വപ്നവും സയൻസും ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാദത്തിലെ അടിസ്ഥാന പ്രശ്നം ആത്മാവ് എന്നത് ഉണ്ടെന്ന് വാദം അംഗീകരിച്ചാൽ തന്നെ ഒരു വ്യക്തിയുടെ ആത്മാവ് ശരീരത്തിൽ നിന്ന് പുറപ്പെടുമോ അല്ലെങ്കിൽ പ്രവേശിക്കുമോ എന്ന് ശാസ്ത്രീയമായി കണ്ടെത്താൻ ഒരു മാർഗവുമില്ല എന്നതാണ്. ഇങ്ങനെ പറയുന്ന വ്യക്തിഗതി അനുഭവങ്ങളുടെ ഏറ്റവും ലളിതമായ വിശദീകരണം, ആ വ്യക്തിയുടെ ഭാവനകളും സ്വപ്നങ്ങളും മാത്രമാണ് എന്നതാണ്. തലച്ചോറിന് പുറത്ത് ബോധം നിലനിൽക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലാത്തതിനാൽ തന്നെ ശാസ്ത്ര ലോകം ആസ്ട്രൽ പ്രൊജക്ഷൻ വാദത്തെ നിരസിക്കുന്നു. ആസ്ട്രൽ പ്രൊജക്ഷൻ: എ സ്ട്രേഞ്ച് ഔട്ട്-ഓഫ്-ബോഡി എക്സ്പീരിയൻസ് ഇൻ ഡിസോസിയേറ്റീവ് ഡിസോർഡർ എന്ന പേരിൽ 2021-ൽ, മെഡിക്കൽ സയൻസ് ജേണലായ ക്യൂറസ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഒരു കേസ് സ്റ്റഡി പ്രതിപാദിക്കുന്നുണ്ട്. 15 വയസ്സുള്ള ഒരു ആൺകുട്ടിയിൽ ആസ്ട്രൽ പ്രൊജക്ഷൻ ഉണ്ടായതായി പറയപ്പെടുന്ന കേസാണ് ഇതിനായി പരിശോധിച്ചത്. ശരീരത്തിന് പുറത്തുള്ള അനുഭവങ്ങളുടെ നിരവധി സാധ്യമായ കാരണങ്ങൾ ആ പ്രബന്ധം വിശദമായി പ്രതിപാദിച്ചു: ഔട്ട് ഓഫ് ബോഡി എക്സ്പീരിയൻസിന്റെ കാരണങ്ങൾ പ്രധാനമായും അപസ്മാരം , മൈഗ്രെയ്ൻ, കാഴ്ചക്കുറവ്, വെസ്റ്റിബുലാർ, മൾട്ടിസെൻസറി പ്രോസസ്സിംഗ്, മരണത്തോടടുത്ത അനുഭവങ്ങൾ, തുടങ്ങിയ വിവിധ ന്യൂറോളജിക്കൽ അവസ്ഥകൾ, സൈക്കഡെലിക് ലഹരിമരുന്ന് ഉപയോഗം എന്നിവ ഉൾപ്പെടുന്നു. സ്കീസോഫ്രീനിയ, വ്യക്തിത്വ വൈകല്യങ്ങൾ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ മനഃശാസ്ത്രപരമായി പ്രത്യേക അനുഭവങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇതിനായി പഠിച്ച പ്രത്യേക കേസിൽ പഠനവിധേയനായ രോഗം ബാധിച്ച കൗമാരക്കാരൻ പലപ്പോഴും വീട്ടിൽ നിന്ന് ഓടിപ്പോയിട്ടുണ്ടെന്നും ആ കാലയളവിൽ രണ്ടോ മൂന്നോ മാസമായി സാമൂഹിക ഇടപെടലിൽ താൽപ്പര്യം കുറയുകയും, ക്ഷോഭം, നിരന്തരമായ ദുഃഖം എന്നിവ പ്രകടമാക്കുകയും ചെയ്തു എന്ന് ആ കേസ് പഠിച്ചവർ വ്യക്തമാക്കുന്നുണ്ട്. ഓടിപ്പോയ ശേഷം, കൗമാരക്കാരൻ പലപ്പോഴും ഒരു ഇലക്ട്രീഷ്യന്റെ വ്യക്തിത്വം സ്വീകരിക്കും, അത്തരമൊരു സംഭവത്തിനിടയിലാണ് അയാൾക്ക് ശരീരത്തിന് പുറത്തുള്ളതായി തോന്നുന്ന ഒരു അനുഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ കാരണം രോഗി മിക്കവാറും ഒരു വിഘടിത മാനസികാവസ്ഥ (ഒരു വ്യക്തിക്ക് തന്റെ ചിന്തകളിൽ നിന്നോ, വികാരങ്ങളിൽ നിന്നോ, ഓർമ്മകളിൽ നിന്നോ, ചുറ്റുപാടുകളിൽ നിന്നോ അകന്നു നിൽക്കുന്നതായി തോന്നുന്ന ഒരു മാനസിക വിച്ഛേദത്തെയാണ് വിഘടിത മാനസികാവസ്ഥ എന്ന് പറയുന്നത്. ദിവാസ്വപ്നം പോലുള്ള നേരിയ അനുഭവങ്ങൾ മുതൽ ഓർമ്മ നഷ്ടം, വ്യക്തിത്വത്തിലെ മാറ്റങ്ങൾ എന്നിവ പോലുള്ള ഗുരുതരമായ അവസ്ഥകൾ വരെ ഇതിൽ ഉൾപ്പെടാം) യിലായിരിക്കാമെന്നും ഈ സാഹചര്യത്തിൽ: ആസ്ട്രൽ പ്രൊജക്ഷനെ ഇങ്ങനെയൊരു മാനസിക വിച്ഛേദ അനുഭവത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാമെന്നും അവർ നിഗമനം നടത്തിയതായി ലൈവ് സയൻസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ശരീരത്തിന് പുറത്തുള്ള അനുഭവങ്ങൾക്കും ആസ്ട്രൽ പ്രൊജക്ഷനും സംഭവിച്ചതായി തോന്നുന്നതിനും മറ്റ് കാരണങ്ങളുണ്ടാകാം. വെസ്റ്റിബുലാർ ഡിസോഡേഴ്സ് (ശരീരത്തിന്റെ ബാലൻസും സ്ഥലപരമായ ബോധ്യവും നൽകുന്ന ചെവിക്കുള്ളിലെ ഗ്രഹണശേഷി സംവിധാനത്തിന് വരുന്ന തകരാർ) ഇതിന് കാരണമാകാമെന്ന 2017ൽ ദി അറ്റ്ലാന്റിക് ഒരു പഠനം ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആസ്ട്രൽ പ്രൊജക്ഷൻ നടത്തുന്നവർ തങ്ങളുടെ അനുഭവങ്ങൾ യഥാർത്ഥമാണെന്ന് വാദിക്കുന്നുണ്ടെങ്കിലും, അവരുടെ തെളിവുകളെല്ലാം ഉപമകളാണ് - പെയോട്ടെ പോലുള്ള സൈക്കോ ആക്ടീവ് അൽക്കലോയ്ഡുകൾ അല്ലെങ്കിൽ എൽഎസ്ഡി കഴിക്കുന്ന ഒരാൾക്ക് അതിന്റെ സ്വാധീനത്തിൽ ദൈവവുമായോ, മരിച്ചവരുമായോ, മാലാഖമാരുമായോ ഇടപഴകിയിട്ടുണ്ടെന്ന് തോന്നുന്നത് പോലെ. എന്നാൽ ഭാവനയുടെ ലോകത്ത് ഇത്തരം സാധ്യതകൾ ചിറക് വിരിച്ച് പറക്കുന്നത് എക്കാലവും കാണാനാകും.
'ഒരു ഡ്രോണ്‍ ഫ്രൈ ആയാലോ!'സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് 'ഡ്രോണ്‍ പക്കവട'
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് 'ഡ്രോണ്‍ പക്കവട'. പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ ഭീതിയോടെ കഴിയുന്നതിനിടെയാണ് ഡ്രോണ്‍ രൂപത്തിലുളള പക്കവടയുടെ ചിത്രങ്ങള്‍ വൈറലായത്. റിട്ട. ലെഫ്റ്റനന്റ് ജനറല്‍ കെ ജെ എസ് ധില്ലണ്‍ എക്സ് അക്കൗണ്ടിലൂടെയാണ് സാങ്കല്‍പ്പിക ഡ്രോണ്‍ പക്കവടകളുടെ ചിത്രം പങ്കിട്ടത്. പക്കവടകള്‍ വ്യത്യസ്ത രൂപത്തില്‍ കണ്ടതോടെ എല്ലാവരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. സാധാരണ രൂപത്തില്‍ നിന്ന് മാറി ഡ്രോണ്‍ ആകൃതിയില്‍ വറുത്തെടുത്ത മൂന്ന് പക്കവടകളുടെ ചിത്രങ്ങള്‍ എല്ലാവരിലും കൗതുകം ഉണര്‍ത്തി. 'ഡ്രോണ്‍ പക്കവടകള്‍... വ്യോമ പ്രതിരോധ റെജിമെന്റിലെ പുതിയ ലഘുഭക്ഷണം. ജയ് ഹിന്ദ്.' റിട്ട. ലെഫ്റ്റനന്റ് ജനറല്‍ എക്സില്‍ കുറിച്ചു. ആസ്ട്രല്‍ പ്രൊജക്ഷന് എന്ന ഒടി വിദ്യ; ആത്മാവിന്റെ പരലോക സഞ്ചാരത്തിന് കൂട്ടക്കൊല Drone Pakoras A new snack in Air Defence Regiments Jai Hind PC : www pic.twitter.com/UMuIus8R1k — KJS DHILLON (@TinyDhillon) May 11, 2025 പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വിവിധ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. പോസ്റ്റിന് 12,00-ലധികം ലൈക്കുകള്‍ നേടുകയും 1,700-ലധികം തവണ പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഇന്ത്യന്‍ വ്യോമ പ്രതിരോധ റെജിമെന്റിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതിന് എല്ലാ പഞ്ചാബി സഹോദരന്മാരും തുര്‍ക്കിഷ്-ചൈനീസ് വിഭവമായ 'ഡ്രോണ്‍ പക്കവടകള്‍' കഴിക്കാന്‍ തുടങ്ങണം' മുന്‍ ഐപിഎസ് ഓഫീസര്‍ ഗുരീന്ദര്‍ ധില്ലണ്‍ തമാശ രൂപേണ പറഞ്ഞു.
അവിവാഹിതർക്ക് മാംഗല്യ ഭാഗ്യം, പുതിയ കാറിൽ വന്നിറങ്ങാം, ഒപ്പം വിദേശ യാത്രയും; ഈ രാശിക്കാരാണോ?
ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ ജീവിതത്തിൽ വന്നുചേരണം എന്നാഗ്രഹിക്കാത്ത എത്ര പേരുണ്ടാവും നമുക്കിടയിൽ? അധികമാരും ഉണ്ടാവില്ല. കാരണം ഏത് പ്രതിസന്ധിയിൽ നിന്ന് കരകയറാനും നല്ല ജീവിത വിജയം നേടി തരാനും ഇത്തരം യോഗങ്ങൾക്ക് കഴിവുണ്ടെന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെ ആരുമാഗ്രഹിച്ചു പോവും ഇത്തരം യോഗങ്ങളുടെ ഭാഗമാവാൻ. രാജയോഗങ്ങൾ വന്നാൽ പിന്നെ പറയുകയേ വേണ്ട. 'മഞ്ജു വാര്യരെ രക്ഷിച്ചതും
ബിസിനസ്സിൽ ലാഭം, പുതിയ വീട്ടിലേക്ക് താമസം മാറും, സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം
ഗോവണിപ്പടികള്‍ ജീവിത വിജയത്തിന്റെ ചവിട്ടുപടികള്‍
ഒ രു വിദഗ്ധനായ എന്‍ജിനീയര്‍ ഗോവണി പടികളെ എങ്ങനെ പരിമിതമായ സ്ഥലത്ത് ദൃഢതയോടെ മനോഹരമായി സ്ഥാപിക്കാം എന്ന് ചിന്തിക്കുമ്പോള്‍ വിദഗ്ധനായ വാസ്തു കണ്‍സള്‍ട്ടന്റ് ചിന്തിക്കുന്നത് ഏണിപ്പടിയിലൂടെ ആ വീട്ടില്‍ എങ്ങനെ പോസിറ്റീവായ എനര്‍ജി കൊണ്ടുവരാം എന്നും അതിലൂടെ അതില്‍ താമസിക്കുന്നവര്‍ക്ക് ജീവിതവിജയും സന്തോഷവും സമൃദ്ധിയും കൈവരിക്കാം എന്നുമാണ്. കോണിപ്പടിക്ക് ഉത്തമമായ സ്ഥാനം ഏതാണ്? നമ്മുടെ ഭൂമിയിലുള്ള ഓരോ സാധനങ്ങളും യൂണീക്കാണ്. ഏതൊരു വസ്തുവിനും അതിന്റേത് മാത്രമായ പ്രത്യേകതകളും രീതിയും തത്ത്വവും സ്വഭാവവും ഉണ്ടാവും. കോണിപ്പടിയുടെ ഉത്തമമായ സ്ഥാനം കണക്കാക്കുമ്പോള്‍ ആദ്യമായി ചിന്തിക്കേണ്ടത് കോണിപ്പടിയുടെ ക്വാളിഫിക്കേഷന്‍ അഥവാ അതിന്റെ മാത്രമായ തത്ത്വങ്ങള്‍ എന്തെല്ലാമെന്നാണ് ഒന്നാമതായി, ഏണിപ്പടികള്‍ക്ക് ഭാരം ഉണ്ട്. അപ്പോള്‍ നമ്മള് ചിന്തിക്കേണ്ടത് ഭാരം വരേണ്ട ദിശകള്‍ ഏതെല്ലാമാണ്? രണ്ടാമതായി, ചലനം ഉള്ള വഴിയാണ് കോണിപ്പടി. അതായത് ബെഡ്റൂമില്‍ ഉള്ളതുപോലെ, ഇവിടെ ഊര്‍ജ്ജം സ്ഥിരമായി നില്ക്കുകയല്ല. മറിച്ച് ചലിച്ചു കൊണ്ടേയിരിക്കുകയാണ്. അപ്പോള്‍ ചലനാത്മകത കൂടുതലായി വരേണ്ട സ്ഥാനം ഏതാണ്? മൂന്നാമതായി, ഭാരം മുകളിലേക്ക് ഉയര്‍ത്തുകയാണ് കോണിപ്പടിയുടെ ധര്‍മ്മം. 'അപ്പോള്‍ ഉയര്‍ച്ച വേണ്ട സ്ഥലം ഏതാണ്? കോണിപ്പടികള്ക്ക് ഉത്തമമായ സ്ഥാനം പറയുന്നത് പടിഞ്ഞാറോ തെക്കോ ആണ്. എന്നാല്‍ തെക്ക് പടിഞ്ഞാറ് അല്ല. കാരണം മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്ന് വസ്തുതകളും ശരിയാകുന്നത് തെക്കും പടിഞ്ഞാറും ദിശകളിലാണ്. മുകളിലേക്ക് പോകുന്നത് അഗ്നിയുടെ സ്വഭാവമായതിനാല്‍ അഗ്നി തത്ത്വമായ തെക്ക് കിഴക്കാണ് ഏറ്റവും അനുയോജ്യമായ സ്ഥലം. കോണിപ്പടികള്‍ ഏതു ദിശയിലേക്ക് തിരിഞ്ഞു പോകണം? സാധാരണ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്റെ വീട്ടിലെ കോണി തെക്കോട്ടേക്ക് തിരിഞ്ഞ് കിഴക്കോട്ടേക്ക് ആണ് പോകുന്നത്. അത് നല്ലതാണോ? യഥാര്‍ത്ഥത്തില്‍ കോണി തെക്കോട്ട് തിരിയുന്നുണ്ടോ, കിഴക്കോട്ട് തിരിയുന്നുണ്ടോ, വടക്കോട്ട് തിരിഞ്ഞിരുന്നുണ്ടോ, പടിഞ്ഞാറ് തിരിയുന്നുണ്ടോ എന്നുള്ളതല്ല പ്രാധാന്യം. മറിച്ച് കോണി ക്ലോക്ക് വൈസ് ആണോ ഘടികാരദിശയില്‍ ആണോ അതോ ആന്റിക്ലോക്ക് വൈസ് ആണോ അപ്രദക്ഷിണം ആണോ എന്നതാണ് യഥാര്‍ത്ഥ കാര്യം. മനുഷ്യന്റെ ജീവിതം പോസിറ്റീവ് ആയി മാറണമെങ്കില്‍ അവിടെ ഘടികാര ദിശ അഥവാ പ്രദക്ഷിണ ദിശയില്‍ ഉള്ള ഒരു ഊര്‍ജ്ജ ചലനം സാധ്യമാകണം. അതായത് നമ്മള് ക്ഷേത്രങ്ങളിലെല്ലാം പോയി പ്രദക്ഷിണം വയ്ക്കുന്നത് പോലെ. നേരെമറിച്ച് നെഗറ്റീവ് ആയാലോ? അവിടുത്തെ ഊര്‍ജ്ജ ചലനം അപ്രദക്ഷിണം ആകുന്നു. ഒരു വീട്ടില്‍ ഊര്‍ജ്ജപ്രവാഹം പ്രദക്ഷിണവും അപ്രദക്ഷിണവും ആകുന്നത് നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ് ആ വീട്ടിലെ ഭൗതികമായി സൃഷ്ടിച്ചിരിക്കുന്ന സ്റ്റെയര്‍കെസിന്റെ ചലനദിശ. വീട്ടിലെ ഗോവണി പടി ആന്റിക്ലോക്ക്വൈസ് ആയാല്‍ ആ വീട്ടിലെ ഊര്‍ജ്ജ പ്രവാഹം അപ്രദക്ഷിണം ആകാന്‍ കാരണമാകും. ഇത് ചെറുതായുള്ള ഇറിറ്റേഷനും ആസ്വാസ്ഥ്യങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകും. ഇനി നിങ്ങളുടെ വീട്ടിലെ ഗോവണിപ്പടി ആന്റിക്ലോക്ക് വൈസ് ആണ് എന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല, കാരണം റെമഡികള്‍ വാസ്തു അഥവാ പരിഹാര വാസ്തു ശാസ്ത്രത്തില്‍ പൊളിച്ചു മാറ്റാതെ തന്നെ ഇതു ശരിയാക്കി എടുക്കാനുള്ള വളരെയധികം വഴികള്‍ ഉണ്ട്. നമ്മള് മുകളിലേക്ക് കയറുമ്പോള്‍ സാധാരണ ഒരു വ്യക്തിയുടെ വലതുകൈക്കാണ് ശക്തി കൂടുതല്‍. അപ്പോള്‍ അയാള്‍ കയറുമ്പോള്‍ അയാളുടെ വലതു കൈ ഗോവണിപ്പടിയുടെ റെയിലില്‍ പിടുത്തം കിട്ടണം.അപ്പോഴാണ് ഭാരം കൂടിയ നമ്മുടെ ശരീരം പ്രപഞ്ച താളത്തിനൊത്ത് ക്ലോക്ക്വൈസ് ആയി അനായാസേന മുകളിലേക്ക് പൊക്കിക്കൊണ്ട് പോവാന്‍ കഴിയുക. ഉറങ്ങുമ്പോള്‍ എങ്ങോട്ട് തല വയ്ക്കണം? വാസ്തു ശാസ്ത്രം പറയുന്നതെന്ത്? സ്റ്റെപ്പുകള്‍ അഥവാ പടികള്‍ എത്രയെണ്ണം വേണം? ഗോവണിപ്പടി ആയാലും നമ്മുടെ മുറ്റത്ത് നിന്ന് വീട്ടിലേക്ക് കയറുന്ന പടി ആയാലും എണ്ണത്തിന് പ്രാധാന്യമുണ്ട്. നമ്മുടെ ഉപബോധമനസ്സ് നമ്മളറിയാതെ തന്നെ ഇത് വിലയിരുത്തി കൊണ്ടേയിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെയാണ്, 'പോസിറ്റീവും നെഗറ്റീവും ഒരുപോലെയാണ്'. എന്നാല്‍ മനുഷ്യന് എപ്പോഴും പോസിറ്റീവ് ആയിരിക്കണം. നെഗറ്റീവ് ആയത് സ്വീകാര്യമല്ല. ഭൂമിയില്‍ രാവും പകലും ഉണ്ടാകും, നല്ലതും ചീത്തതും ഉണ്ടാവും. പക്ഷേ എനിക്കാണ് എല്ലാം നല്ലതായി, പോസിറ്റീവ് ആയി വേണ്ടത്. 'ഭൂമിയില്‍ എന്ത് നിക്ഷേപിച്ചാലും അത് ലാഭം തരുന്നു. ഉദാഹരണമായി ഒരു മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാല്‍ ആയിരക്കണക്കിന് മാങ്ങയുണ്ടാകും. ഇവിടെ ലാഭം മാത്രമാണ്. 'അതുപോലെ നമ്മള് ഭൂമിയില്‍ ഒരു വീടു വെച്ചു. അതിലേക്ക് കയറാനുള്ള പടികള്‍ ലാഭം ആയിരിക്കണം. നമ്മള് ആദ്യമായി പടിയില്‍ കാല് വെക്കുമ്പോള്‍ ലാഭം എന്നു പറയുന്നു. രണ്ടാമത്തെ കാല് അടുത്ത പടിയില്‍ വെക്കുമ്പോള്‍ നഷ്ടം എന്നു പറയുന്നു. 'ലാഭം നഷ്ടം, 'വരവ് ചെലവ് 'ഇന്‍കം എക്സ്പെന്‍സ്, ഗുണം ദോഷം തുടങ്ങി പ്രാദേശികമായി പലരീതിയിലും ഇത് പറയാറുണ്ട്. സമതലത്തില്‍ എത്തുമ്പോള്‍ ലാഭത്തില്‍ എത്തണം. ഇവിടെ സ്റ്റെപ്പ് അഥവാ പടി എന്നാല്‍ ഒരു കാല്‍വെപ്പ് എന്നാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ കാല്‍വെപ്പുകള്‍ വന്നാല്‍ അത് സ്റ്റെപ്പ് അല്ല പ്രതലമാണ്. ഒരു പ്രതലത്തില്‍ നിന്നും മറ്റൊരു ഉയര്‍ന്ന പ്രതലത്തിലേക്ക് എത്തിക്കാനുള്ള ചവിട്ടുപടികളാണ് ഗോവണികള്‍. ഇവിടെ നമ്മളുടെ ഉയര്‍ച്ച പോസിറ്റീവ് ആകണമെങ്കില്‍. നമ്മള് താഴത്തെ പ്രതലത്തില്‍ നിന്നും മുകളിലെ പ്രതലത്തില്‍ എത്തുമ്പോള്‍ ലാഭത്തില്‍ എത്തിയിരിക്കണം. നമ്മള് എണ്ണത്തിനെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്, ലാഭത്തില്‍ ആണോ നമ്മള് മുകളില്‍ എത്തുന്നത് എന്നതിനാണ്. ലാഭം, നഷ്ടം എന്ന ഇരട്ടസംഖ്യയില്‍ പടികള്‍ വന്നാല്‍ പ്രതലത്തില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും നമ്മള് ലാഭത്തില്‍ തന്നെ ഉയര്‍ച്ചയില്‍ എത്തിച്ചേരും. പലരും ഈ വസ്തുത ശരിയായും തെറ്റായും വ്യാഖ്യാനിച്ച് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണകള്വരുത്താറുണ്ട്. നമ്മള് ഇത്രമാത്രം ചിന്തിച്ചാല്‍ മതി. നമ്മുടെ കാല് നിര്‍മ്മിതിയില്‍ പതിക്കുമ്പോള്‍ എപ്പോഴും ലാഭത്തില്‍ തുടങ്ങി ലാഭത്തില്‍ അവസാനിക്കണം. അത്രമാത്രം. ബ്രഹ്മ സ്ഥാനത്ത് സ്റ്റെപ്പുകള്‍ വരാമോ? ബ്രഹ്മസ്ഥാനം അഥവാ വീടിന്റെ നടുഭാഗം ഭാരം കുറഞ്ഞ ആകാശതത്വമാണ്. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ നാലുകെട്ട് ഉണ്ടാക്കുമ്പോള്‍ നടുമുറ്റം ഒഴിച്ചുവിടുന്നത്. എന്നാല്‍ ഗോവണിപ്പടി എന്നത് ഭാരമാണ്, പൃഥ്വി തത്വമാണ്. ആയതിനാല്‍ തന്നെ ഭാരം വരേണ്ട സ്ഥാനത്ത് മാത്രമേ ഗോവണിപ്പടികള്‍ നിര്‍മ്മിക്കാവൂ. ബ്രഹ്മ സ്ഥാനത്ത് ഗോവണിപ്പടി നിര്‍മ്മിച്ചാല്‍ ഹൃദയത്തില്‍ ഭാരം വരുന്നതുപോലെ ആകും. ഇത് ഗൃഹാധിപനും വീടിനും നാശനഷ്ടങ്ങള്‍ വരുത്തും. വാസ്തുശാസ്ത്രം സമൃദ്ധിയുടെ ശാസ്ത്രമാണ്. ഒരു വീട്ടിലെ ജീവിതവും ജോലിസ്ഥലത്തിലെ പ്രവൃത്തികളും അനായാസം ആകണം. ഒരുപാട് സന്തോഷം നല്‍കണം. സമ്പത്തും സമൃദ്ധിയും ആസ്വദിക്കാനായി 18 ഋഷിമാര്‍ കണ്ടെത്തിയ ഭാഗ്യ കല്പമാണ് വാസ്തു ശാസ്ത്രം. വാസ്തു ശാസ്ത്രം ഉപയോഗിക്കുക സമൃദ്ധിയില്‍ ജീവിക്കുക ഡോ. നിശാന്ത് തോപ്പില്‍, വാസ്തു കണ്‍സള്‍ട്ടന്റ് 9744 830 888, 8547 969 788
കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണം, പ്രണയം പൂത്തുലയും, ആരോഗ്യം ശ്രദ്ധിക്കണം; ഈ രാശിക്കാരോ?
ഭാരതീയ പുരാതന ഗ്രന്ഥങ്ങളിൽ ഈ ആകാശഗോളങ്ങൾക്കെല്ലാം വലിയ പ്രാധാന്യമുണ്ട്, അതിൽ പ്രധാനികളാണ് നവഗ്രഹങ്ങൾ എന്ന് നാം വിളിക്കുന്നവ. അവയുടെ സ്ഥാനങ്ങൾ 12 രാശിചിഹ്നങ്ങളിലും മനുഷ്യജീവിതങ്ങളിലും രാജ്യത്തിലും ലോകത്തിലെ മറ്റെല്ലായിടത്തും വലിയ സ്വാധീനം തന്നെയാണ് ചെലുത്തുന്നത്. അത് നാമെല്ലാം അനുഭവിച്ചറിയുന്നതുമാണ്. രാശി, നക്ഷത്ര മാറ്റങ്ങൾ മാത്രം അവയെ കുറിച്ചറിയാൻ. ഒരു കോടി ഞാൻ തരാമെന്ന് പറഞ്ഞു, 10 ലക്ഷം
പലവഴിക്ക് പണം കൈയിലേക്ക്... വെറും പത്ത് ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും സഞ്ചാരരേഖയും മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന ഈ പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിശേഷപ്പിക്കുന്നത്. ഗ്രഹ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും 27 നക്ഷത്രക്കാരേയും സ്വാധീനിക്കും. 'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്ക് പ്രശ്നത്തിൽ ഇടപെടില്ലെന്ന് ജെഡി വാൻസ് ചിലര്‍ക്ക്
കൈനിറയെ പൊന്നും പണവും.. രണ്ട് ദിവസം മനസില്‍ വിചാരിക്കുന്നതെന്തും നടക്കും! അപൂര്‍വ രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ഗുണകരമായിരിക്കും. ഓപ്പറേഷൻ സിന്ദൂറിന് മറുപടി നൽകും; ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി എന്നാല്‍ മറ്റ്
ഈ നാളുകാർക്ക് സ്ത്രീകൾ മൂലം നേട്ടങ്ങൾ, വാഹനം വാങ്ങും, ജോലിഭാരം കുറയും, ഇന്നത്തെ നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ) - കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. ആഭരണങ്ങള്‍ വാങ്ങും. വിവേകത്തോടെ പ്രവര്‍ത്തിക്കും. കലാകായികരംഗത്തു ശോഭിക്കും. ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയില്‍ പുരോഗതിയുണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വിദേശയാത്ര ഉണ്ടാകും. കുടുംബഐക്യത ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു നല്ല സമയമാണ്. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും.
നിറവയറില്‍ 'ഡിങ് ഡോങ് ഡോലെ...', ശ്വാസമടക്കിപ്പിടിച്ച് കാണണം; വൈറല്‍ വിഡിയോ
ചി ലര്‍ക്ക് ഡാന്‍സ് കളിക്കുന്നത് ഇഷ്ടമാണ്. ചിലര്‍ക്ക് ഡാന്‍സ് കളിക്കുന്നത് കാണാനാണ് ഇഷ്ടം. ചിലര്‍ മൂഡിന് അനുസരിച്ച് ഡാന്‍സ് ചെയ്യും. ഇപ്പോഴിതാ നിറവയറില്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. 'ഡിങ് ഡോങ് ഡോലെ...' എന്ന ഗാനത്തിനാണ് ഇവര്‍ ചുവടു വെക്കുന്നത്. പ്രൊഫഷണല്‍ ഡാന്സര്ക്കൊപ്പമാണ് ചടുലമായി നൃത്തം ചെയ്യുന്നത്. ഗര്‍ഭകാലത്തിന്റെ അവസാന മാസമാണങ്കിലും ഊര്സ്വലതയോടെ നൃത്തം ചെയ്യുന്ന വീഡിയോ കാണുന്നവരുടെ നെഞ്ചാണ് മിടിക്കുന്നത്. 'ലോകം നമ്മുടെ തലയില്‍ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട, ബഹുമാനം കിട്ടാത്തിടത്തു നില്‍ക്കരുത്' View this post on Instagram A post shared by Artist_Dance_Community (@artist_dance_community_) എനര്‍ജി ലെവലിനെക്കുറിച്ചാണ് എല്ലാവരുടേയും ചര്‍ച്ച. പോസിറ്റീവ് എനര്‍ജി നല്‍കുന്നുവെന്ന് ചിലര്‍ കമന്റ് ചെയ്തു. മനോഹരമായതും പ്രചോദനം നല്കുന്നതുമാണ് വിഡിയോ എന്ന് ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ചു. ഗര്‍ഭപാത്രത്തിലെ കുഞ്ഞ് സുരക്ഷിതമാണോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. എന്തെങ്കിലും കാരണത്താല്‍ സ്ലിപ് ആയി പോയാല്‍ ആര് ഉത്തരവാദിത്തം പറയുമെന്നും ചിലര്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
അവിവാഹിതർ മണ്ഡപം ബുക്ക് ചെയ്തോളൂ, പുതിയ വാഹനവും ഭൂമിയും വാങ്ങാൻ യോഗം; ഈ രാശിക്കാരാണോ?
ഗ്രഹങ്ങൾ കാലക്രമേണ മാറുമ്പോഴും തിരികെ മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോഴും എല്ലാം ജീവിതം മാറിമറിയുക സ്വാഭാവികമാണ്. അത് തന്നെയാണ് ഇത്തരം ഗ്രഹങ്ങളുടെ കർമ്മവും. ഓരോ രാശിക്കാരന്റെയും നക്ഷത്രക്കാരന്റെയും ജീവിതത്തിൽ സാരമായ മാറ്റങ്ങൾ കൊണ്ട് വരാനും അത്തരത്തിൽ നിങ്ങളെ സ്വാധീനിക്കാനും ഒക്കെ ഗ്രഹങ്ങളുടെ കൃത്യമായ കഴിവുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. 'എന്റെ സ്വഭാവം കൊണ്ട് പല ഹിറ്റ് സിനിമകളും നഷ്ടമായി,
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉത്തരവാദിത്തങ്ങള്‍ കൂടും. വിവാഹപരമായ തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബസുഖം ഉണ്ടാകും. വിദ്യാലാഭം. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആപത്തുകളുണ്ടാകും. വാക്കു പാലിക്കാന്‍ വിഷമിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) നല്ല കാര്യങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല വാരമാണ്. വ്യവഹാരകാര്യങ്ങളില്‍ വിജയം. സാമര്‍ഥ്യം ഉണ്ടാകും. മനോവ്യാകുലതകള്‍ മാറും. ഗൃഹനിര്‍മ്മാണം,
'ലോകം നമ്മുടെ തലയില്‍ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട, ബഹുമാനം കിട്ടാത്തിടത്തു നില്‍ക്കരുത്'
കൊച്ചി: വാപ്പ തനിക്കു നല്കിയ ഉപദേശങ്ങളെക്കുറിച്ച്, മനോഹരമായ കുറിപ്പ് പങ്കുവച്ച് കൃഷി വകുപ്പ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥയുമായ അദീല അബ്ദുല്ല. വാപ്പ തനിക്കു നല്കിയ ഉപദേശങ്ങള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി പറഞ്ഞുകൊടുക്കാന്‍ തോന്നുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫെയ്സ്ബുക്കില്‍ അദീല കുറിപ്പു പങ്കുവച്ചിരിക്കുന്നത്. വാപ്പയുടെ വാക്കുകളില്‍ കയറിനിന്നു ലോകം കണ്ടപ്പോഴാണ് താന്‍ താന്‍ ആയത് എന്ന് അദീല പറയുന്നു. ധൈര്യം ആ നില്പ്പിലാണ് തന്റെ കൂടെ വന്നത്. ഓഷോ അബ്ദുല്ലയുടെ മകള്‍ അങ്ങനയൊണ് ആദ്യ ചാന്‍സില്‍ സിവില്‍ സര്‍വീസ് പാസായി മലബാറില്‍ ആദ്യ മുസ്ലിം ഐഎഎസുകാരിയായതെന്ന് അദീല കുറിപ്പില്‍ പറയുന്നു. കുറിപ്പു വായിക്കാം: വാപ്പ നിസ്ക്കരിക്കുന്നത് ഞാൻ ഒരു തവണ മാത്രമേ കണ്ടുള്ളൂ.. അത് 2024 ൽ, വഴുതക്കാട്ട് പള്ളിയിയിൽ വെച്ച് പെരുന്നാൾ നമസ്ക്കാരം.പക്ഷേ മൂപ്പര് മറ്റുള്ളവരെ പള്ളിയുടെ മുന്നിൽ വിട്ടു കൊടുക്കും.5 വക്കത് നിസ്കാരം മുടങ്ങാതെ നിർവഹിക്കുന്ന ഉമ്മയുമായി അദ്ദേഹം സ്നേഹത്തോടെ സഹവസിക്കുന്നു.ഒന്നിനെയും പരിഹസിക്കുകയും നിന്ദിക്കുകയും മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി അഭിപ്രായം പറയുന്നതും ഞാൻ കേട്ടിട്ടില്ല. പണ്ട്,യാത്ര പോയി മാഹി വഴി വരുമ്പോ വാപ്പാന്റെ കയ്യിൽ നല്ല കൊള്ളി എന്നും കോഴിക്കാൽ എന്നും പേരുള്ള tapioca പൊരിച്ചത് ഉണ്ടാവും.കപ്പ ഇങ്ങനെ ഫ്രഞ്ച് ഫ്രൈസ് പോലെയാക്കി മാവിൽ മുക്കി പൊരിച്ചടുക്കുന്ന സാധനം.മാഹിയിൽ മാത്രമേ ഞാനത് കണ്ടിട്ടുള്ളു.ഒരു ഇലയിൽ പൊതിഞ്ഞ കൊള്ളിയും ഒരു പറ്റം കഥകളുമായി വരുന്ന പുള്ളിയെ ഞാൻ കാത്തിരിക്കും . അപ്പോഴാണ് കഥയുടെ ഒഴുക്കിനൊരു രസം .ഞാനും പുള്ളിയും രാത്രി പുള്ളിക്ക് ഉറക്കം വരുന്നത് വരെ ഇരിക്കും . citadel ഉം,ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയും , മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകളും, പുനത്തിലിന്റെ കത്തിയും,കുഷ്വന്ത് സിങ്ങുമൊക്കെ കടന്നു വന്നത് അങ്ങനെയാണ്.ഞാനാണേ രാത്രി കഥ തീരും വരെ കൊള്ളിയും തി ന്നു പുള്ളി ഉറങ്ങുന്നത് വരെകൂട്ടു ഇരിക്കുക.വലിയ ഒരു ലോകം എനിക്ക് മുന്നിൽ തുറന്നു തന്നു.ഞാൻ വലുതാവുമ്പോ അറിയപ്പെടുമെന്നു എന്നോട് പറഞ്ഞ രണ്ടു പേര് കുഞ്ഞുപ്പാ എന്ന് ഞാൻ വിളിക്കുന്ന എന്റെ പിതാവ് ശ്രീ അബ്ദുല്ല എന്നാ ഓഷോ അബ്ദുള്ളയും,എന്റെ അയൽവാസികളായ വിശാഖിന്റെയും വിവേകിന്റെയും അച്ഛൻ പപ്പേട്ടനുമാണ്.ജ്യോതിഷം പഠിച്ച പപ്പേട്ടൻ കൊറേ കാലം മദ്രാസിൽ ആയിരുന്നു. ഗൂഗിളും വെബ് ഒന്നും ഇല്ലാത്ത ആ കാലത്തു ലോകത്തിലേക്കുള്ള ഒരു ജാലകമായിരുന്നു വാപ്പയോടൊപ്പമുള്ള ആ ഇരിപ്പുകൾ.ആ സംഭാഷണത്തിലുടനീളം പല നാടുകൾ മനുഷ്യർ കഥകൾ ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട് . ഒരു ലോകം എനിക്ക് മുന്നിൽ തുറന്നുവന്നിരുന്നു . ഓഷോ അബ്ദുല്ല യുടെ മകൾ അങ്ങനെയാണ് ആദ്യ ചാൻസിൽ സിവിൽ സർവീസ് പാസായി മലബാറിൽ ആദ്യ മുസ്ലിം IAS കാരിയാവാൻ കാരണം..ആ സ്വപ്നവും ഉപ്പ കാണിച്ച ആ ലോകത്ത് ഞാൻ കണ്ടിരുന്നു.കൂടാതെ ഞാൻ മനസ്സിൽ കുറിച്ച് വച്ച ഈ മുത്തുകൾ ജീവിതത്തിലുടനീളം പാലിക്കാൻ ഞാൻ നോക്കിയിട്ടുണ്ട്.. പെൺകുട്ടികൾക്ക് അതൊരു വലിയ ധൈര്യം തരും..എല്ലാര്ക്കും തരും . അന്ന് മൂപ്പർ പറഞ്ഞു തന്ന ചില കാര്യങ്ങൾ ഇന്നെനിക്കു എല്ലാ പെൺകുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ തോന്നുന്നുണ്ട് .അതിൽ ചിലതിവിടെ കുറിക്കട്ടെ..എന്നെ ഞാൻ ആക്കിയത് അവയിൽ കയറി നിന്ന് ലോകത്തെ കണ്ടപ്പോളാണ് .. ധൈര്യം ആ നിലനിൽപ്പിലാണ് എന്റെ കൂടെ വന്നത് . കഥകൾ കൊറേ വീണ്ടും എഴുതാനുണ്ട്.. എഴുതാം..ഓഷോ അബുദുള്ള മകൾക്കു കൊടുത്ത ഉപദേശത്തിൽ പത്തെണ്ണം താഴെ കുറിക്കുന്നു..ബാക്കി പിന്നെ..സമയം കിട്ടുമ്പോള്‍.. 1. ലോകത്ത് രണ്ടു മനുഷ്യർ മാത്രംബാക്കിയാവുമ്പോ നമക്ക് വീട്ടിൽ തിരിച്ചെത്താൻ പറ്റും.അഥവാ power of positive thinking.നിരാശ ഇല്ലാതെ ശുഭാപ്തി വിശ്വാസം വെണ്ടതിനെപറ്റി.ആരെങ്കിലും ഒരാൾ കൂടി ലോകത്ത് ബാക്കിയുണ്ടെങ്കിൽ അയാൾ നമ്മളെ സഹായിക്കും . ഒറ്റയ്ക്ക് ലോകത്ത് ബാക്കിയാവുന്നെങ്കിലെ നിരാശ എന്നാ വാക്ക് വേണ്ടൂ . അത് ഉണ്ടാവില്ലല്ലോ. 2. നമ്മൾ ഇല്ലെങ്കിലും നമ്മൾ ചെയ്യുന്ന ജോലി നടക്കും . ചിലപ്പോ കൂടുതൽ ഭംഗിയിൽ നടക്കും..ലോകം നമ്മുടെ തലയിൽ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട.നമ്മൾ ഇല്ലെങ്കിലും ലോകം ഇതേ പോലെ ഭംഗിയിൽ നടക്കും . ബാല്യകാല സഖിയിലെ മജീദ് എന്നാ കഥാപാത്രം സുഹറയുടെ മരണം കൽക്കട്ടയിൽ വച്ചുഅറിയു ന്നുണ്ടു..അന്ന് ബഷീർ എഴുതുന്നു , ലോകം എല്ലാം പതിവ് പോലെ നടക്കുന്നു . സുഹറ നഷ്ടപ്പെട്ടത് മജീദിന് മത്രം. 3. നമുക്ക് ബഹുമാനം കിട്ടാത്ത സ്ഥലത്തു നിൽ ക്കരുത്. നമ്മളുടെ അഭിമാനത്തിന്ക്ഷതം സംഭവിക്കുമെന്ന് തോന്നുമ്പോൾ എത്ര കൊമ്പത്താണെങ്കിലും അപ്പമിറങ്ങി വരണം.നമ്മക്ക് നമ്മൾ വില കൊടുക്കണം 4. സ്നേഹവും ബഹുമാനവും , എന്ത് വേണമെന്ന് ചോദിച്ചാൽ ബഹുമാനമെന്നു പറയുക. ബഹുമാനമില്ലാത്ത സ്നേഹം ഒരു തരം കണ്ട്രോൾ ആണ്,toxicity യും. അതേസമയം സ്നേഹമില്ലാത്ത ബഹുമാനമുള്ളിടത് നമ്മൾ safe ആണ്.5. നമ്മളെ മുന്നോട്ടുതള്ളാൻ നമ്മൾ മാത്രമേ ഉള്ളൂ . വേറെ ആർക്കും നമ്മളിൽ വല്യ interest കാണില്ല . നമ്മൾ നമ്മളെ മുന്നോട്ടു ഉന്തിയാലേ പോകുള്ളൂ . പിന്നോട്ട് തള്ളാനോ ഒരുപാടു പേര് കാണും.6. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ. ബാക്കിയെല്ലാം ജീവിതത്തിന്റെ ഏറ്റ കുറച്ചിലുകളാ. ഒരാൾ സ്വയം സമ്മതിക്കുമ്പോഴേ പരാജയം സംഭവിക്കുന്നുള്ളൂ. 7. സൗന്ദര്യം അഥവാ aesthetics , വലിയ ഒരു ഘടകമാണ് . അത് നിറമോ മേക്കപ്പോ കൊണ്ടല്ല.ഏത് സാധനത്തിലും സ്ഥലത്തും നമ്മളിലും സൗന്ദര്യം നിലനിർത്തുക . ചെറിയ കുട്ടികൾ പോലും സൗന്ദര്യത്തെ തേടും.സൗന്ദര്യം എല്ലായിടത്തും ഉണ്ടാവുന്നുണ്ടെന്നു നോക്കുക . 8. സഹജീവികളോട് ചെയ്യാനുള്ള നന്മ ജീവിച്ചിരിക്കുമ്പോ ചെയ്യുക . 9. ലോകം കാണുക, വായിക്കുക,നല്ല ഭക്ഷണം പാകം ചെയ്യാൻ പഠിക്കുക . 10. നന്നായി ഉറങ്ങുക 'കളിയാക്കിയവര്‍ക്ക് ബോക്സിങ് റിങ്ങില്‍ മറുപടി'; 35-ാം വയസില്‍ പതറാതെ ഡോ. അനു ഓഷോ അബ്ദുല്ല എന്ന എന്റെ പിതാവ് ഇന്നും കിടന്നാൽ നിമിഷ നേരത്തിൽ ഉറങ്ങി വീഴും,നന്നായി ഭക്ഷണം ഉണ്ടാക്കും , സൗന്ദര്യം എല്ലായിടത്തും നിലനിർത്തും, അലമാരയിൽ വരെ നിലനിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് .ജീവിതത്തിൽ ആരോടാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് വാപ്പ എന്ന ഉത്തരം ഉള്ളിൽ കിടക്കുന്നുണ്ട്. യാദൃശ്ചികമായി നമ്മളാണ് ആദ്യം മരിക്കുന്നതെങ്കിൽ വാപ്പനോട് ഇതൊക്കെ പറയാൻ കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു.ഇനിയത് വേണ്ടല്ലോ.. ഓഷോ അബ്ദുല്ല എനിക്ക് തുറന്നു തന്ന വായനയുടെ വിശാലമായ ലോകത്തെ പറ്റി എഴുതണമെന്നുണ്ട് . അത് പിന്നീടൊരിക്കലാവട്ടെ...
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സമുണ്ടാകും. പ്രണയകാര്യങ്ങളില്‍ അകല്‍ച്ച സംഭവിച്ചേക്കാം. തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നതിനു സാധ്യത. സംഭാഷണങ്ങളില്‍ ചില പാകപ്പിഴകള്‍ വരാം. ആലോചിക്കാതെ സംസാരിക്കുന്നത് ദോഷം ചെയ്യും. പ്രതീക്ഷിക്കുന്ന രീതിയില്‍ പെരുമാറുന്നതിന് പലപ്പോഴും പ്രണയിക്കുന്ന ആള്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഇത് നിരാശകള്‍ സൃഷ്ടിച്ചേക്കാം. തുടക്കത്തില്‍ തന്നെ ചില പ്രണയങ്ങള്‍ അകല്‍ച്ചയിലേക്കു നീങ്ങിയേക്കാം. കൂടാതെ നിങ്ങളുടെ
ഈ നാളുകാർക്ക് പുതിയ ജോലി ലഭിക്കും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, സാമ്പത്തികനേട്ടം, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. പൊതുപ്രവര്ത്തനങ്ങളില് താല്പര്യം കാണിക്കും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന, 'ഓടക്കുഴല്‍ വിളി കേട്ടൂ', വൈറല്‍ വിഡിയോ
വി മാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെ ഓടക്കുഴല്‍ നാദം കേട്ടാല്‍ എങ്ങനെ ഇരിക്കും. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നു. രാജസ്ഥാനിലെ റായ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഓടക്കുഴല്‍ വായിക്കുന്ന യുവാവിന്റെ വിഡിയോ വൈറലായിരിക്കുകയാണ്. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ ബാഗില്‍ ഓടക്കുഴലുകളുടെ വലിയ ശേഖരം കണ്ടെത്തുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായണ് അതിലൊന്ന് എടുത്ത് ആ യുവാവ് ഓടക്കുഴല്‍ വായിച്ചത്. വൈറലായ വിഡിയോയില്‍ രാജസ്ഥാനിലെ ഓടക്കുഴല്‍ കലാകാരന് മെഹബൂബാണുള്ളത്. ബോളിവുഡ് ഗാനമായ 'തേരി മിട്ടി'ക്ക് ഈണമാണ് മെഹബൂബ് ഓടക്കുഴല്‍ വായിച്ച് ശ്രദ്ധനേടിയത്. വിഡിേയാ ഇന്‍സ്റ്റാഗ്രാമില്‍ 44 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. 'മൈക്കല്‍ ജാക്സനെ വെല്ലും, ലോകത്തെ അസാധ്യമായ നൃത്തം'; വീണ്ടും വൈറലായി 'സാവുലി മാസ്ക് ഡാന്‍സ്', വിഡിയോ View this post on Instagram A post shared by Jaipuri brothers (@jaipuri_brothers) സുരക്ഷാ ഉദ്യോഗസ്ഥര്‍ മെഹബൂബിന്റെ ലഗേജ് പരിശോധിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്, ബാഗില്‍ നിറയെ ഓടക്കുഴലുകളാണ്. ഇതില്‍ നിന്ന് ഒരെണ്ണം എടുത്തായിരുന്നു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ മെഹബൂബിന്റെ പ്രകടനം. 'റായ്പൂരിലെ എയര്‍പോര്‍ട്ട് ജീവനക്കാരുടെ അഭ്യര്‍ത്ഥനപ്രകാരം, ഞങ്ങള്‍ ഒരു ചെറിയ പെര്‍ഫോര്‍മന്‍സ് നടത്തി! സംഗീത പ്രേമികളുമൊത്തുള്ള രസകരമായ ഒരു സംഗീത നിമിഷം,'' മെഹബൂബ് വിഡിയോ പങ്കുവെച്ച് കുറിച്ചു.
ലോകത്തിലെ ഏറ്റവും 'അസാധ്യമായ നൃത്തം' എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം നേടിയ സാവുലി മാസ്ക് ഡാന്‍സ് വീണ്ടും തരംഗമാകുന്നു. ജേസണ്‍ വാങ്' എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നാണ് ഈ വിഡിയോ വീണ്ടും വൈറലായത്. നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര് മുഖത്ത് ഒരു മാസ്ക് വച്ചിരിക്കുന്നതായി കാണാം. ആ മാസ്ക് അറിയപ്പെടുന്നത് സാവുലി മാസ്ക് എന്നാണ്. ഗുരോ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗമാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ ഐവറി കോസ്റ്റിലാണ് സാവുലി നൃത്തം കൂടുതലും കാണുന്നത്. 'ഓസിക്കല്ല ഈ വിമാന യാത്ര, പാസ്പോര്‍ട്ടുള്ള ഫാല്‍ക്കണ്‍ ആണേ!' വൈറല്‍ വിഡിയോ View this post on Instagram A post shared by Jason Wang (@jwang815) ഈ നൃത്തം മൈക്കല്‍ ജാക്സന്റെ ഡാന്‍സിന് പ്രചോദനം നല്‍കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നത്. സാവുലി മാസ്കിന്റെ വിഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് വിഡിയോ കണ്ടത്. നൃത്തത്തിന് മൈക്കല്‍ ജാക്സന്റെ മൂണ്‍ വാക്കുമായി സാമ്യമുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു. സാവുലി മാസ്കിന്റെ വിഡിയോ 'ഇത് സെന്‍ട്രല്‍ ഐവറി കോസ്റ്റില്‍ നിന്നുള്ള സാവുലി നൃത്തമാണ്. ലോകത്തിലെ തന്നെ അസാധ്യമായ നൃത്തം' എന്നും പലരും കമന്റ് ചെയ്തു.
മഹാദേവന്റെ കൃപ എന്നുമുണ്ടാവും, പുതിയ ജോലിയും നല്ല ശമ്പളവും; ഭാഗ്യപെരുമഴ, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ശിവനൊരു കേന്ദ്രബിന്ദുവാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ശിവൻ സാധാരണയായി നിരവധി പ്രപഞ്ചശക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്ന് മാത്രമല്ല അദ്ദേഹത്തിന് പ്രത്യേക ഗ്രഹ ബന്ധങ്ങളുണ്ട്. വേദഗ്രന്ഥങ്ങളിലും ശൈവ യോഗയിലുമുള്ള വർഷങ്ങളുടെ ഗവേഷണത്തിൽ നിന്ന് മാത്രമേ നമുക്ക് അത് മനസിലാക്കാൻ സാധിക്കുകയുള്ളൂ. അതായത് ജ്യോതിഷത്തിലും ശിവന് സവിശേഷ സ്ഥാനമുണ്ടെന്ന് അർത്ഥം. 'പ്രഗത്ഭനായ ആ ക്യാമറാമാൻ എന്നെ പട്ടിയെ തല്ലുംപോലെ
ഇന്ന് ഈ നാളുകാർക്ക് ഭാഗ്യം കൂടും, ദീര്‍ഘ കാലത്തെ ആഗ്രഹം നിറവേറും, എല്ലാ രംഗത്തും വിജയിക്കും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടിവരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കലാ-കായികരംഗത്തു ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) സുഖസൗകര്യം വര്‍ധിപ്പിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘ കാലത്തെ ആഗ്രഹം നിറവേറും.
ഒന്നല്ല രണ്ട് രാജയോഗം; പലവഴിക്ക് പണം പോക്കറ്റിലാകും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി, നക്ഷത്രം എന്നിവ പരിവര്‍ത്തനം ചെയ്യാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായ ഫലവും സമ്മാനിക്കും. ആളാകെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവെ സമാധാനം അനുഭവപ്പെടും. പല കാര്യങ്ങളില്‍ വ്യാപൃതമാകുവാന്‍ അവസരം ലഭിക്കും. നൂതനമായ ആശയങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കും. തീര്‍ത്ഥാടനങ്ങള്‍ നടത്തും. പുണ്യസങ്കേതങ്ങളില് വാസം ചെയ്യും. ആദ്ധ്യാത്മിക യജ്ഞനങ്ങളില്‍ പങ്കെടുക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ശിവാഷ്ടോത്തരം നിത്യവും ചെല്ലുക. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) എല്ലാ കാര്യങ്ങളിലും ശരിയായ ഉള്‍ക്കാഴ്ച
വ്യാഴവും ശനിയും പ്രതികൂലം, ആരോഗ്യരാശി അപകടത്തിൽ, അപ്രതീക്ഷിതമായ രോഗാവസ്ഥ, ആരോഗ്യജ്യോതിഷം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ആരോഗ്യരാശി അനുകൂലമാകുന്നതിനു തടസ്സപ്പെടുന്നതിനു സാധ്യതയുണ്ട്. പലവിധ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. ഉദര സംബന്ധമായ അസുഖങ്ങള്‍ വന്നുപെടാം. അതിനാല്‍ പ്രകൃതിയോടിണങ്ങിയ ഭക്ഷണപ്രിയശീലം സ്വീകരിക്കും. ദീര്‍ഘകാലമായി അനുഭവ പ്പെടുന്ന ചില പ്രയാസങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കും. യോഗാ, മെഡിറ്റേഷന്‍ ഇവ പതിവായി ശീലിക്കുന്നത് വളരെ ഗുണം ചെയ്യും. നിങ്ങളുടെ രാശി മണ്ഡലത്തില്‍
ഈ നാളുകാർ അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടും, പണച്ചെലവ് അധികരിക്കും, അറിയാം ഇന്നത്തെ നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ആത്മവിശ്വാസം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയും. വസ്തുവകകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്തോഷവാര്‍ത്ത ശ്രവിക്കും. സുഹൃത് സഹായം ഉണ്ടാകും. പുണ്യസ്ഥലത്തു പോകാന്‍ കഴിയും. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും. സന്താനങ്ങള്‍
വെറും രാജയോഗമല്ല, ശശ് രാജോയഗമാണ്; മേയ് മാസം കുബേര ജീവിതം, പണം പലവഴി എത്തും, തലവര തെളിഞ്ഞു..
ഏറെ പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനിയുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിലും വലിയ മാറ്റം ഉണ്ടാക്കും. ശനിയുടെ കോപം ജീവിതത്തിൽ കഷ്ടപ്പാടും പ്രതിസന്ധിയും തടസ്സവുമൊക്കെ കൊണ്ടുവരും. എന്നാൽ ശനി നിങ്ങൾക്ക് അനുകൂലമാണെങ്കിൽ ജീവിതത്തിൽ ഉയർച്ച ആയിരിക്കും. അത് കൊണ്ട് തന്നെ ജ്യോതിഷത്തിൽ ശനിയുടെ രാശി മാറ്റം ഏറെ പ്രധാന്യമുള്ളതാണ്. ശനി കോപം ഉണ്ടായാൽ ജീവിതത്തിൽ എന്തൊക്കെ
കുന്നോളം പൊന്നും പണവും.. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതവും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും ഇത് രാശിക്കാരില്‍ സ്വാധീനം ചെലുത്തുക. കേരളത്തിന് അഭിമാന മുഹുർത്തം: വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന്
നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗ കല, സര്‍വ്വസമൃദ്ധിയാണ് ഫലം, ധനജ്യോതിഷം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പലവിധ നഷ്ടങ്ങള്‍ വന്നുചേരും. തൊഴിലില്‍ മന്ദത, കാര്യപരാജയം, നൂതന സംരംഭങ്ങള്‍ മുടങ്ങിപ്പോവുക ഇതൊക്കെയുണ്ടാകാം. ഐ.റ്റി. ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചില നഷ്ടങ്ങള്‍ ഉണ്ടാകാം. കമ്പനി മാറുന്നതിന് നല്ല സമയമല്ല. കച്ചവടക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാം. വലിയ ബിസിനസ്സുകാര്‍ കൂടുതലായി ജാഗ്രത പാലിച്ചില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ തന്നെ വരാം. നിങ്ങളുടെ
ഉറങ്ങുമ്പോള്‍ എങ്ങോട്ട് തല വയ്ക്കണം? വാസ്തു ശാസ്ത്രം പറയുന്നതെന്ത്?
ക ല്ലും മണ്ണും മരങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ചേര്‍ത്ത് ഒരു മനുഷ്യന് വീട് നിര്‍മ്മിക്കുമ്പോള്‍ അത് ആ മനുഷ്യന്റെ ജീവിതത്തിലെ മുന്നോട്ടുള്ള പാതയില്‍ സമൃദ്ധിയും ഐശ്വര്യവും എന്നും തുടര്‍ച്ചയായി നല്കിക്കൊണ്ടിരിക്കുന്ന അക്ഷയ പാത്രമാണ് അവന് നിര്‍മ്മിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. കാഴ്ചയ്ക്ക് ഭംഗിയും സ്ഥലത്തിന്റെ പരിപൂര്‍ണ്ണമായ ഉപയോഗവും മുന്‍നിര്‍ത്തി ഒരു എന്‍ജിനീയര്‍ കെട്ടിടം പണിയുമ്പോള്‍ ആ കെട്ടിടം എന്നും സൗഭാഗ്യം തരുന്ന നിത്യ സ്രോതസ്സാക്കി മാറ്റുകയാണ് യഥാര്‍ത്ഥത്തില്‍ ഒരു വാസ്തു കണ്‍സള്‍ട്ടന്റിന്റെ പണി. നിര്‍ഭാഗ്യവശാല്‍ ദോഷങ്ങളും പ്രശ്നങ്ങളും എല്ലാവിധ നെഗറ്റിവിറ്റികളും പറഞ്ഞു ജീവിതം പ്രശ്നമാക്കി മാറ്റുന്ന ഒരു പ്രശ്നക്കാരനായി മാറുകയാണ് ഇന്നത്തെ പല വാസ്തു കണ്‍സള്‍ട്ടന്റുകള്‍. ഈ അവസ്ഥയില്‍ എന്താണ് യഥാര്‍ത്ഥത്തിലുള്ള വാസ്തുവിന്റെ വഴികള്‍ എന്ന് വിശദീകരിക്കുകയാണ് ഈ പ്രതിവാര പംക്തിയിൽ. ഉറങ്ങുമ്പോള്‍ തല ഏത് ദിശയില്‍ വെക്കാം ? പണ്ട് ഉള്ളവര്‍ പറയുന്ന ഒരു ചൊല്ല് കേട്ടിട്ടില്ലേ?'കിഴക്കുത്തമം ആകാം തെക്കോട്ട് അരുതേ പടിഞ്ഞാറ് വെടക്ക് തലയും വടക്ക് വെക്കരുത്' 1. കിഴക്കുത്തമം ഉത്തമം പറയുന്നത് കിഴക്കോട്ട് തന്നെയാണ്. പണ്ടുള്ളവര്‍ കൂടുതലായിട്ട് ആധ്യാത്മികമായിട്ടുള്ള ഉയര്‍ച്ചയായിരുന്നു ആഗ്രഹിച്ചിരുന്നത്. സന്യാസികളും ആധ്യാത്മിക ഉയര്‍ച്ച ആഗ്രഹിക്കുന്നവരും കിഴക്കോട്ടേക്ക് തല വച്ചു കിടക്കുന്നതാണ് ഏറ്റവും ഉത്തമം. തലക്ക് മുകളില്‍ വരുന്ന സഹസ്രാര ചക്രത്തിലേക്ക് പ്രാണന് കൂടുതലായി പ്രവഹിക്കാനും പ്രപഞ്ച ബോധവുമായി ബന്ധപ്പെടാനും ഇത് സഹായിക്കുന്നു. 2. ആകാം തെക്കോട്ട് കുടുംബ ജീവിതം നയിക്കുന്ന ഗൃഹസ്ഥാശ്രമികള്‍ തെക്കോട്ട് തല വച്ചു കിടക്കുന്നതാണ് നല്ലത്. ഇത് ജീവശക്തി കൂട്ടാനും പ്രവര്‍ത്തന ക്ഷമത കൂട്ടാനും ധനസമ്പാദനത്തിനായി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനും ഒരാളെ പ്രാപ്തനാക്കും. 3 'അരുതേ പടിഞ്ഞാറ്' പടിഞ്ഞാറ് തലവച്ച് കിടക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും . യഥാര്‍ത്ഥത്തിലുള്ള ഊര്‍ജ്ജപ്രവാഹം ശരീരത്തിലേക്ക് വരാത്തതിനാല്‍, ആലസ്യത്തിനും മാറ്റിവെക്കലിനും ചിലവ് കൂടുതലിനും ഇത് കാരണമാകും. സൂര്യന് അസ്തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്. ആയതിനാല്‍ തന്നെ ശരീരത്തില്‍ നിന്ന് ഊര്‍ജ്ജം നഷ്ടപ്പെടുന്ന ദിശയാണ് ഇത് .പടിഞ്ഞാറ് തലവച്ച് കിടക്കുന്നത് ഉത്തമമല്ല. 4 'വെടക്ക് തലയും വടക്ക് വെക്കരുത്' വളരെ മോശമായ തലയായാല്‍ പോലും വടക്കുവശത്ത് തല വച്ചു കിടക്കരുത് എന്നാണ് കാരണവന്മാര് പറയുന്നത്. കാരണം വടക്കു തല വെക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതിനും കാരണമാകും ഉറങ്ങുമ്പോള്‍ തല വച്ചു കിടക്കുന്ന ദിശക്കു പിന്നിലെ ശാസ്ത്രീയത നമ്മുടെ ഉറക്കത്തിന് ദിശ നോക്കുന്നതില്‍ ശാസ്ത്രീയമായി വളരെയധികം പ്രാധാന്യമുണ്ട്. വളരെ മൈന്യൂട്ട് ആയിട്ടാണ് നമ്മുടെ ശരീരത്തില്‍ ഓരോ ധാതുക്കളും ലവണങ്ങളും അയണ്‍ കണ്ടന്സും എല്ലാം ഉള്ളത്. എന്നാല്‍ എല്ലാദിവസവും തുടര്‍ച്ചയായി ഒരുപോലെ ആവര്‍ത്തിച്ചു വന്നാല്‍ അവയുടെ പ്രവര്‍ത്തനം വീടിന്റെയും ജോലിസ്ഥലത്തിന്റെയും അന്തരീക്ഷത്തിലെ താളവുമായി ഏകോപിക്കാന്‍ കാരണമാകും. ഒരു കാന്തത്തിന് നോര്‍ത്ത് പോള്‍ സൗത്ത് പോള്‍ എന്നി രണ്ട് പോളുകള്‍ ഉണ്ട്. ഭൂമിക്ക് ഒരു കാന്തിക മണ്ഡലമുണ്ട്. ഭൂമിയുടെ നോര്‍ത്ത് പോള്‍/ ഉത്തരധ്രുവം, പോസിറ്റീവ് ആയ മുകള്‍ ഭാഗവും ദക്ഷിണ ധ്രുവം നെഗറ്റീവ് ആയ തെക്ക് വശവുമാണ്. മനുഷ്യന്റെ പോസിറ്റീവ് പോള്‍ തല ഭാഗവും നെഗറ്റീവ് പോള്‍ കാല്ഭാഗവുമാണ്. ഒരു റിച്ചാര്‍ജ് ബാക്റ്ററി യുടെ പോസിറ്റീവായ മുകള്‍ഭാഗവും നെഗറ്റീവായ താഴ്ഭാഗവും പോലെ തന്നെയാണ് ഇത് . ഉറക്കം ഒരു റീച്ചാര്‍ജിങ്ങ് ആണ് . നമുടെ പോസിറ്റീവായ തലഭാഗവും ഭൂമിയുടെ നെഗറ്റീവ് ആയ തെക്കുഭാഗവും അതുപോലെതന്നെ നമ്മുടെ നെഗറ്റീവായ കാല്‍ഭാഗവും ഭൂമിയുടെ പോസിറ്റീവായ വടക്കുഭാഗവും നേര്‍ക്കുനേര്‍ വരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ചാര്‍ജിങ് നടക്കുക. ഇത് കൂടുതല്‍ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കി ക്രിയാശക്തി വര്‍ദ്ധിപ്പിച്ച് സാമ്പത്തികമായി മുന്നേറാനും തൊഴില്‍പരമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നു. 'രാത്രി 9.30നും ഓഫീസ് കോള്‍ വരും, ഇന്ത്യയിലെ കാര്യം കഷ്ടം തന്നെ; വീട്ടു ജോലിക്ക് വേറെ ആളെ വയ്ക്കണം' ഭഗവാന് ശ്രീകൃഷ്ണന് അര്ജുനനോട് പറയുന്നുണ്ട് ധനൂര്ദരന്മാര് തെക്കോട്ട് തലവച്ച് കിടക്കണമെന്ന്.നമ്മുടെ ക്രിയാശക്തി വര്‍ദ്ധിക്കുന്നതാണ് സാമ്പത്തികമായുള്ള സമൃദ്ധിക്ക് കാരണം.വാസ്തു ശാസ്ത്രത്തിലെ ഓരോ സിദ്ധാന്തങ്ങളും വളരെ ആഴമേറിയ ശാസ്ത്രീയമായ വശങ്ങളാണ്.ഈ ശാസ്ത്രീയമായ വശങ്ങളെ ശാസ്ത്രമായി കാണാതെ അന്ധവിശ്വാസമായും കാലപ്പഴക്കം ചെന്ന വസ്തുതകള്‍ ആണെന്ന് തെറ്റിദ്ധരിക്കുന്നതും ആണ് മാനവരാശിക്ക് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കുന്നത്. വാസ്തു ശാസ്ത്രത്തിലെ കൂടുതല്‍ ശാസ്ത്രീയമായ വശങ്ങളിലേക്ക് മറ്റൊരു അധ്യായത്തില്‍ നമ്മള്‍ക്ക് വീണ്ടും കടക്കാം. ഊര്‍ജ്ജപ്രവാഹം ഒരിക്കലും നിലക്കാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഈ ഊര്‍ജ്ജ പ്രവാഹത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രയോജനപ്പെടുത്തിയാല്‍ ഓരോ ആളുകള്‍ക്കും സമ്പത്തും സമൃദ്ധിയും കൈവരിച്ച് ജീവിതം ആഘോഷമാക്കാന്‍ കഴിയും.
ഈ നാളുകാർക്ക് സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും, പ്രശസ്തി വര്‍ധിക്കും, ആഗ്രഹങ്ങൾ സാധിക്കും, നാൾഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ധനാഗമമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. പ്രണയകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനവസരം. സന്താനങ്ങളുടെ കാര്യത്തില്‍ സമാധാനം കൈവരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. കുടുംബത്തില്‍ ഐക്യം വളരും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) പല കാര്യങ്ങളും
48 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ നക്ഷത്രങ്ങളും സഞ്ചാര രേഖയും എല്ലാം ഗ്രഹങ്ങള്‍ പരിവര്‍ത്തനം ചെയ്യാറുണ്ട്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷമായ പ്രക്രിയയാണ് ഇത്. പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗും ഏവിയേഷനും; എത്രവരെ പഠിച്ചെന്ന
മെയ് മാസഫലം: ഏത് രീതിയിലും ആഗ്രഹപൂര്‍ത്തീകരണം, സാമ്പത്തിക പുരോഗതി, ബിസിനസ്സിലൂടെ നേട്ടങ്ങള്‍
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നില്ല. ഏതു കാര്യത്തിലും ഒരു മന്ദഗതി അനുഭവപ്പെട്ടേക്കാം. വിവാഹാദി വിഷയങ്ങളില്‍ കാലതാമസം കാണുന്നു. സംഭാഷണത്തിലൂടെ ചില അസ്വസ്ഥതകളോ കലഹമോ ഉടലെടുക്കാതെ ശ്രദ്ധിക്കുക. ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. വളരെ സൂക്ഷ്മതയോടെ ഇടപാടുകള്‍ നടത്തുക. ആലോചനക്കുറവും അശ്രദ്ധയും കാരണമായി ധനനഷ്ടമുണ്ടാകാനിടയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന്
ഈ നാളുകാർക്ക് സുഖസൗകര്യങ്ങള്‍ വര്‍ധിക്കും, നല്ല ചില അവസരങ്ങള്‍ തേടിയെത്തും, ഇന്നത്തെ രാശിഫലം അറിയാം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മാതാപിതാക്കളില്‍ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം. ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു; മണിക്കൂറുകൾക്കുള്ളിൽ പണം കയ്യിലെത്തി തുടങ്ങും...
ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് ജ്യോതിഷത്തിൽ. ശനി വളരെ പ്രധാനപ്പെട്ട ഗ്രഹമാണ്. ശനി അനുകൂലമാണെങ്കിൽ ജീവിതത്തിൽ നേട്ടങ്ങൾ വന്നുചേരും. ശനി കോപമുണ്ടെങ്കിൽ എന്ത് ചെയ്താലും ജീവിതത്തിൽ പുരോഗതയിലേക്ക് എത്തുകയുമില്ല. ശനിയുടെ അനുഗ്രഹമുണ്ടെങ്കിൽ പ്രതിസന്ധികൾ നീങ്ങും. സാമ്പത്തികമായി പ്രശ്നങ്ങളുണ്ടെങ്കിൽ തൊഴിൽ രംഗത്ത് പ്രശ്നമുണ്ടെങ്കിലോ, ബിസിനസ്സിൽ പ്രശ്നമുണ്ടെങ്കിലോ അതൊക്കെ നീങ്ങും. ശനിയുടെ അനുഗ്രഹം ഉള്ളപ്പോഴാണ് ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തിൽ മികച്ച
സ്വത്തുവകകൾ കൈകളിൽ വന്നുചേരും, വീടും വാഹനവും വാങ്ങാൻ ബെസ്റ്റ് ടൈം; ഈ രാശിക്കാരാണോ?
വർഷത്തിലെ അഞ്ചാം മാസമാണ് നാളെ മുതൽ ആരംഭിക്കുന്നത്. എന്ന് പറഞ്ഞാൽ ഏതാണ്ട് ഈ വർഷവും പകുതിയാവാറായി എന്നർത്ഥം. എന്നിട്ടും യാതൊരു വിധത്തിലുള്ള ജീവിത പുരോഗതിയും കൈവരാത്ത ഒരുപാട് പേരുണ്ടാവും. നമ്മളൊക്കെയും ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ആഗ്രഹിക്കുന്ന ആളുകളാണ്. ഇതിനായി നമ്മുടെ കഠിനാധ്വാനം കൊണ്ട് മാത്രം പ്രവർത്തികമാവില്ല, അതിനൊരൽപ്പം ഭാഗ്യം കൂടി വേണ്ടതുണ്ട്. 'ആ കാര്യമറിഞ്ഞപ്പോൾ മോഹൻലാൽ
അക്ഷയ തൃതീയയില്‍ അക്ഷയ യോഗം; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍
ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിനമാണ് ഇന്ന്. സമൃദ്ധിയും ഐശ്വര്യവും സമ്പത്തും വിഭാവനം ചെയ്യുന്ന അക്ഷയ തൃതീയ ദിനമാണിത്. ഇന്ന് സ്വര്‍ണം പോലുള്ള വിലയേറിയ വസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ സമ്പത്തും സമൃദ്ധിയും വന്ന് ചേരും എന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിനമായ ഇന്ന് ജ്യോതിഷ പ്രകാരവും ഏറെ സവിശേഷതകളുള്ള ദിവസമാണ്. കഞ്ചാവ് വലിച്ചു തിരക്കഥ
കോയമ്പത്തൂര്‍: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലി പൊലീസ് സ്റ്റേഷനില്‍ കയറിയത് പരിഭ്രാന്തി പരത്തി. എന്നാല്‍ ആത്മസംയമനം നഷ്ടപ്പെടാതെ സ്റ്റേഷന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് വാതില്‍ അടച്ചത് വഴി വന്‍ആപത്ത് ഒഴിവായി. നീലഗിരിയിലെ നടുവട്ടം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലി പൊലീസ് സ്റ്റേഷനില്‍ കയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്രിഡ്ജ് തലയില്‍വച്ച് സൈക്കിള്‍ ചവിട്ടാമോ? അത്ഭുതപ്പെടുത്തും ഈ വിഡിയോ A Leopard decided to inspect the Naduvattam Police Station in Nilgiris. Hats off to the police person on duty who calmly closed the door and called forest officials. No one was hurt. Leopard went back safely to the forest #wildlife #TNForest pic.twitter.com/WEtXgW36kI — Supriya Sahu IAS (@supriyasahuias) April 29, 2025 പുലിയെ കണ്ട പൊലീസ് ഉദ്യോഗസ്ഥന് ഭയചകിതനാവാതെ സന്ദര്‍ഭോചിതമായി ഇടപെട്ടതാണ് വന്‍ആപത്ത് ഒഴിവാക്കിയത്. പുലിയ കണ്ട ഉദ്യോഗസ്ഥന്, പുലി കെട്ടിടത്തിന്റെ പുറത്തേയ്ക്ക് പോകുന്നത് വരെ കാത്ത് പതുങ്ങിയിരുന്നു. പുലി കെട്ടിടത്തില്‍ നിന്ന് പുറത്തുകടന്നു എന്ന് മനസിലാക്കിയ ഉടന്‍ തന്നെ സ്റ്റേഷന്റെ വാതില്‍ അടച്ചാണ് ജീവനക്കാരെ സുരക്ഷിതരാക്കിയത്. തുടര്‍ന്ന് ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ പുലി കാട്ടിലേക്ക് തന്നെ മടങ്ങി.
ഈ നാളുകാർക്ക് അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും, പ്രശസ്തി വർധിക്കും, അറിയാം ഇന്നത്തെ നാൾഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ആത്മാര്‍ത്ഥത വര്‍ധിക്കും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) സ്വന്തം കര്‍മസ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയും. മക്കളുടെ കാര്യത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കും. ആഗ്രഹിച്ച തൊഴിലിനു സാധ്യതയുണ്ട്. നല്ല ആശയങ്ങള്‍ ജീവിതത്തില്‍
ശമ്പളം കുതിച്ചുയരും, പ്രമോഷൻ നിങ്ങളെ തേടിയെത്തും..! വിദേശയാത്രയ്ക്കുള്ള യോഗം, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷം അനുസരിച്ച് ശക്തരായ ഗ്രഹങ്ങളായ സൂര്യനും ചന്ദ്രനും മേട രാശിയിൽ കൂടിച്ചേർന്നിരിക്കുകയാണ്. ഈ ദിവസം സൂര്യൻ അതിന്റെ ഏറ്റവും ശക്തമായ ഊർജ്ജത്തിലായിരിക്കും എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ചന്ദ്രനോടൊപ്പം ഒരു പുതിയ ഊർജ്ജസ്വലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ഇത് ലോകത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങൾ കരുതുന്നത് പോലെ അത്ര ചെറുതല്ല. 'കിച്ചുവിനോടാണ് എനിക്ക് കൂടുതലിഷ്ടം... നിങ്ങളെന്ത് വേണമെങ്കിലും
മേയ് മാസത്തിൽ ഈ രാശിക്കാർക്ക് ഇരട്ട ഭാഗ്യം; ജീവിതം പച്ചപിടിക്കും... പൊന്നും പണവും വരും
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കും ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും വഴരെയേറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ ശുഭകരമായ യോഗങ്ങൾ ഉണ്ടാവുകയും ഇതിലൂടെ വ്യക്തികൾക്ക് അവരുടെ ജീവിതത്തിൽ പുരോഗതിയും നേട്ടങ്ങളും ഉയർച്ചയും വന്നുചേരും. കഷ്ടതകൾ നിറഞ്ഞ ജീവിതത്തിന് അവസാനമാകും കടങ്ങളെല്ലാം തീർത്ത് സാമ്പത്തികമായി വളരെ നല്ല നിലയിൽ ജീവിക്കാനുള്ള അവസരങ്ങൾ വന്നുചേരും. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാം രാശിക്കാർക്കും ഭാഗ്യം കൊണ്ടുവരുമെങ്കിൽ
അഷ്ട ദശയോഗം; ഈ രാശിക്കാർക്ക് മാസങ്ങളോളം രാജക്കന്മാരായി കഴിയാം, പണം തേടിവരും..
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കും ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരും. പുരോഗതിയും കൊണ്ടുവരും. രാശി മാറ്റത്തിലൂടെ രുപം കൊള്ളുന്ന യോഗങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മൾ പോലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളായിരിക്കും കൊണ്ടുവരിക. നമ്മുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമൊക്കെ മാറാൻ ഈ യോഗങ്ങൾ മതിയാവും. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ
മെയ് മാസത്തിൽ ബമ്പർ ലോട്ടറി അടിക്കും, സാമ്പത്തിക പ്രതിസന്ധി തീരും; യാത്രയ്ക്ക് അവസരം, ഈ രാശിക്കാരോ?
രാജയോഗങ്ങൾ പലവിധമുണ്ട്, അത് എങ്ങനെയുള്ളത് ആയാലും രാശിക്കാർക്കും നക്ഷത്രക്കാർക്കും മുൻപൊരിക്കലും ഇല്ലാത്തവിധം നേട്ടങ്ങൾ അത് പ്രദാനം ചെയ്യും. പലരും ഇക്കാരണത്താലാണ് രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്തെന്നാൽ വളരെ ദുരിതപൂർണമായ ജീവിതത്തിന് ഇടയിലും പ്രതീക്ഷയുടെ പച്ചത്തുരുത്ത് പോലെ ഉയർന്ന് വരുന്ന ഇത്തരം രാജയോഗങ്ങൾ വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. 'നാണമില്ലെടാ ഇവന്റെ ഒക്കെ പുറകേ മൈക്കുമായി പോവാൻ
തൊടുന്നതെല്ലാം പൊന്നാകും, ആഗ്രഹിച്ചതെന്തും നടക്കും.. ഇതൊക്കെയാണ് രാജയോഗം! ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി, നക്ഷത്രം, സഞ്ചാരരേഖ എന്നിവ മാറ്റാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വിവിധ തരത്തില്‍ ആയിരിക്കും സ്വാധീനിക്കുക. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടത് പാനലിന് മിന്നും ജയം; ഒരു
വാരഫലം: നറുക്കെടുപ്പിലൂടെ ഈ നാളുകാരെ തേടി ഭാഗ്യമെത്തും, അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) തൊഴില്‍രംഗത്ത് ചില വിഷമതകളൊക്കെ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ധനപരമായ വിഷമതകളും അമിതച്ചെലവുകളും ഉണ്ടാകും. അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും. നൂതനവസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പ്, ഊഹക്കച്ചവടം തുടങ്ങിയവയിലൂടെ ധനലാഭം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പില്‍വരും. ദീര്‍ഘകാലമായി ചിന്തിക്കുന്ന
വേദ ജ്യോതിഷ പ്രകാരം അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായി പൊതുവെ കണക്കാക്കി വരാറുണ്ട്. എന്നാൽ പലർക്കും അറിയാതെ ചില കാര്യങ്ങളും ഇതിനോട് ചേർന്നുണ്ട്. അതായത് ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് കൂടിയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ശൈലിയാണ്
ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ഇനി വർഷങ്ങളോളം പണം തേടി വരും, തലവര തെളിയും...
ജൂണിൽ, അപൂർവമായ ഒരു ജ്യോതിഷ സംഭവം നടക്കാൻ പോകുന്നു, സൂര്യനും വ്യാഴവും മിഥുന രാശിയിൽ സംഗമിക്കുന്നത്, 12 വർഷത്തിനുശേഷം ആദ്യമായി ഈ രാശിയിൽ പ്രത്യക്ഷപ്പെടുന്നു. ഈ ആകാശ വിന്യാസം എല്ലാ രാശിചിഹ്നങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മനുഷ്യജീവിതത്തെയും ആഗോള സംഭവങ്ങളെയും ഒരുപോലെ സ്വാധീനിക്കുന്നു. ഈ സംയോഗം പ്രത്യേകിച്ച് മൂന്ന് രാശിചിഹ്നങ്ങൾക്ക് അനുകൂലമാകുമെന്നും, പ്രത്യേകിച്ച് പുതിയ
ശനി കനിയും ചിലരെ, ശമ്പളത്തിൽ വൻ വർധന; ഭൂമിയും കാറും തേടിയെത്തും, നല്ല ജോലി, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം. എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ
ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും, തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും, വരുമാനം വർധിക്കും, നാൾഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മനസ്സ് വെറുതെ കലുഷമാകും. കരാറുജോലിക്കാര്‍ക്കു കാലം ഗുണപ്രദമാണ്. പഠനം മെച്ചപ്പെടുത്താന്‍ കഴിയും. വിദേശയാത്രയ്ക്കു തടസ്സങ്ങള്‍ വര്‍ധിക്കും. ഭാഗ്യ പരീക്ഷണങ്ങള്‍ ഗുണകരമാകും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) കാര്യങ്ങള്‍ വ്യക്തമായ ധാരണയില്‍ എത്തിക്കാന്‍ സാധിക്കും. സഹായങ്ങള്‍ ധാരാളമായി ചെയ്യും. പ്രതീക്ഷിക്കാത്ത ചിലരില്‍ നിന്നു വിഷമകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളില്‍നിന്ന്
ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങൾക്കും പ്രധാന്യമുണ്ട്. വേദ ജ്യോതിഷത്തിൽ, കേതുവിനെ ഒരു നിഴൽ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്, അതിന്റെ ചലനങ്ങൾ വ്യക്തികളുടെ ഭാഗ്യത്തിലും ജീവിത പാതകളിലും അവരുടെ രാശിചിഹ്നങ്ങളെ അടിസ്ഥാനമാക്കി കാര്യമായ സ്വാധീനം ചെലുത്തുന്നു. മെയ് മാസത്തിന്റെ തുടക്കത്തിൽ വരാനിരിക്കുന്ന പരിവർത്തനത്തോടെ, കേതു സിംഹ രാശിയിലേക്ക് മാറാൻ പോകുന്നു, പ്രത്യേകിച്ച് ഉത്രട്ടാതി നക്ഷത്രവുമായി യോജിക്കുന്നു. ഈ ആകാശ ചലനം ശ്രദ്ധേയമായ
അപമാനിച്ചവര്‍ പോലും അസൂയപ്പെടും... ഇത് നിങ്ങളുടെ സമയം, ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. പക്ഷെ വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം. സൗദി അറേബ്യയിലേക്ക് അമേരിക്കന്‍ യുദ്ധവിമാനങ്ങളും മിസൈലുകളും: ട്രംപ് വരുന്നത് വന്‍ പ്രഖ്യാപനത്തിനായി
ഈ നാളുകാർക്ക് സാമ്പത്തികാഭിവൃദ്ധി, കുടുംബസുഖം, അമ്മയുടെ ആഗ്രഹം സാധിപ്പിക്കും, നാൾഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും. ഏതു കാര്യത്തില്‍ ഇടപെടുമ്പോഴും അല്പം ശ്രദ്ധിക്കണം. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടില്‍നിന്ന് അകന്നു താമസിക്കും. ജനാനുകൂല്യം കുറയും. ബിസിനസ്സുകാര്‍ അല്പം ശ്രദ്ധിക്കണം.
ഈ അഞ്ച് രാശിക്കാർക്ക് ആറ് മാസം കുബേര ജീവിതം, ശനിയുടെ അനുഗ്രഹം പണം കൊണ്ടെത്തിക്കും...
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ശനി. ശനിയുടെ അനുഗ്രഹമുണ്ടെങ്കിൽ ജീവിതത്തിൽ നേട്ടങ്ങളുണ്ടാവും. ശനി ദോഷമുണ്ടെങ്കിൽ എന്ത് കാര്യം തുടങ്ങിയാലും പ്രശ്നങ്ങളുണ്ടാകും. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ ശുഭകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെങ്കിലും ശനി നമുക്ക് എതിരായാണ് നിൽക്കുന്നതെങ്കിൽ ആ ഫലങ്ങൾ ലഭിക്കൻ സാധ്യതയില്ല. ശനി ദോഷം ജീവിതത്തെ അത്രമാത്രം ബാധിക്കും. എന്നാൽ ശനി അനുകൂലമാണെങ്കിൽ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും
ഒന്നാം ക്ലാസുകാര്‍ കണ്ട ജീവിതം, ഉള്ളം തൊടും 'കുരുന്നെഴുത്തുകള്‍'
''ഇന്നലെ രാത്രി ഞാന്‍ പെട്ടെന്ന് ഉണര്‍ന്നു. മഴ പെയ്തപ്പോള്‍ വീടിന്റെ മുകളില്‍ നിന്ന് മഴ വെള്ളം കാലില്‍ വീണു. ഞാന്‍ ഉണര്‍ന്നു. പിന്നീട് ഉറക്കം വന്നില്ല...'' ചെറിയ അക്ഷരത്തെറ്റുകളും അവ്യക്തമായ ചിത്രങ്ങളുമായി കുട്ടികൾ കണ്ട ജീവിതം കടലാസിലേക്ക് പകര്‍ത്തിയപ്പോള്‍ 'കുരുന്നെഴുത്തുകള്‍' കേരളത്തിലെ ജനജീവിതത്തിന്റെ നേര് സാക്ഷ്യമാകുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എഡിറ്റ് ചെയ്ത ഒന്നാം ക്ലാസിലെ കുട്ടികളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ ശേഖരമായ 'കുരുന്നെഴുത്തുകള്‍' എന്ന പുസ്തകം വായിക്കുന്നവരുടെ ഉള്ളം തൊടും. പണിക്ക് പോയി പരിക്കേറ്റ അച്ഛന്റെ മടങ്ങിവരവും, വീടിന് മുന്നിലെത്തിയ കാട്ടാനയും, മഴയുടെ ഭീതിയും, കൂട്ടുകാര്‍ പിടിച്ച തവളയും എല്ലാം അവര്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവങ്ങളായിരുന്നു. വീട്ടിലേക്ക് പൊട്ടിച്ച കറിവേപ്പിലയില്‍ കണ്ട 'മുത്ത്' തന്റെ പുസ്തകത്തിലെ നാരകത്തിലെ മുത്ത് തന്നെയെന്ന് തിരിച്ചറിയുന്നുണ്ട് അലംകൃത എന്ന കുട്ടി. തമിഴ്നാട്ടിലേക്കുള്ള യാത്രയില്‍ താന്‍ കണ്ട കാറ്റാടി യന്ത്രവും പുഴയും റെയില്‍വെ സ്റ്റേഷനും കടലും കടലാസ് പെന്‍സിലിന്റെ നിറത്തില്‍ എഴുതിയും വരച്ചും പൂര്‍ത്തിയാക്കുമ്പോള്‍ ഏതൊരു യാത്രാ വിവരണത്തേക്കാളും ആ കുറിപ്പ് അനുഭവഭേദ്യമാകുന്നു. 5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക്; എസ്എസ്എല്‍സിയില്‍ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് നേടുന്നവരും ജയിക്കുന്ന സ്ഥിതി മാറും വീടിനടുത്ത് ഓരിയിടുന്ന കുറുനരിയെ കുറിച്ച് പിതാവിനോട് ചോദിച്ച മനസിലാക്കിയതും, സ്വന്തമായുണ്ടാക്കിയ സംഭാരത്തെ കുറിച്ചുള്ള വിവരണവും കുടുംബ ബന്ധങ്ങളിലെ അടുപ്പം കൂടിയാണ് അടയാളപ്പെടുത്തിയത്. പങ്കുവയ്ക്കലിന്റെയും ആശയ വിനിമയത്തിന്റെ പ്രാധാന്യവും ഈ കുറിപ്പുകളില്‍ നിന്നും വ്യക്തമാകും. കാടിറങ്ങുന്ന വന്യജീവികള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനുള്ള തെളിവും കുറിപ്പുകളില്‍ നമുക്ക് കാണാം. ''ഇന്നലെ ഞങ്ങളുടെ വീടിന്റെ അടുത്ത് ആന വന്നിരുന്നു അടുത്തുള്ള വീട്ടുകാര്‍ എല്ലാവരും കൂടി അതിനെ പടക്കം പൊട്ടിച്ച് ഓടിച്ചു'' എന്ന് വയനാട് തിരുന്നെല്ലിയിലെ അദ്വൈത് പി ജെ തന്റെ കുറിപ്പില്‍ പറയുന്നു. കൂട് നിര്‍മ്മിക്കുന്ന പക്ഷിയും, മക്കളുമായി സഞ്ചരിക്കുന്ന അമ്മക്കീരിയും അണ്ണാനും കുറിപ്പുകളില്‍ ഇടംപിടിക്കുമ്പോള്‍ പ്രകൃതിയെ നിരീക്ഷിക്കുന്ന കുട്ടികളുടെ മനസും 'കുരുന്നെഴുത്തുകള്‍' നമുക്ക് മുന്നില്‍ വരച്ചുകാട്ടുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി് 'കുരുന്നെഴുത്തുകള്‍' പ്രകാശനം ചെയ്യുന്നു ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിതന്നെയാണ് 'കുരുന്നെഴുത്തുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്. 2025 - 26 വര്‍ഷത്തെ സ്കൂള്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. വിദ്യാകിരണം മിഷന് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തില്‍ ഉള്‍പ്പെട്ട ഡയറിക്കുറിപ്പുകള്‍ എഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് ജിഎല്‍പിഎസിലെ വിദ്യാര്‍ഥി മിഥുന്, നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ സിദ്ധാര്‍ഥ്, അഞ്ചല്‍ ജിഎല്‍പിഎസിലെ അദിതി, പത്തനംതിട്ട തെള്ളിയൂര്‍ എസ്ബിഎന്‍ എല്‍പിഎസിലെ ലിയോ ലിജു, പൊന്‍കുന്നം സിഎംഎസ്എല്‍പിഎസിലെ ആഷേര്‍ കെ ഷൈജു എന്നീ വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. വിദ്യാര്‍ഥികളുടെ രചനകള്‍ കൂടാതെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം ടി കഥകളിലൂടെ ലോകം ഗൃഹാതുരതയോടെ കണ്ട നാടാണ് നിള നദിക്കരയിലെ ഗ്രാമങ്ങള്‍. കൂടല്ലൂരും കുമ്പിടിയും എം ടി വാസുദേവന്‍ നായരുടെ തൂലികയിലൂടെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. ഇതേ നാട്ടില്‍ നിന്നും കേരളത്തില്‍ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു പെണ്‍കുട്ടിയുണ്ട്. സ്നേഹ പി, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം. 2022 ല്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ശേഷം തൃത്താല ബ്ലോക്ക് പഞ്ചായത്തംഗമായി ചുമതലയേല്‍ക്കുമ്പോള്‍ 22 വയസ് മാത്രമായിരുന്നു സ്നേഹക്ക് ഉണ്ടായിരുന്നത്. കേരളത്തിലെ പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം, സ്നേഹ പി അടയാളപ്പെടുത്തുന്ന രാഷ്ട്രീയ തലമുറമാറ്റം #SamakalikaMalayalam #Kerala pic.twitter.com/s1sZG8lRbh — Samakalika Malayalam (@samakalikam) April 24, 2025 ജനപ്രതിനിധി എന്ന നിലയില്‍ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ രാഷ്ട്രീയക്കാരി എന്നതിന് അപ്പുറത്ത് ഒരു തലമുറ മാറ്റത്തിന്റെ പ്രതീകമായി മാറുകയാണ് സ്നേഹ. നേതൃപാടവം എന്നത് പ്രായം കൊണ്ട് അളക്കേണ്ടതല്ല, മറിച്ച് ദീര്ഘവീക്ഷണത്തില് ഊന്നിയ പ്രവര്‍ത്തികളില്‍ അടയാളപ്പെടുത്തേണ്ടതാണെന്നും തെളിയിക്കുകയാണ് ഈ യുവതി. യുവാക്കള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രായത്തില്‍ നാട്ടുകാരുടെ ക്ഷേമത്തിനും തദ്ദേശ സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും മുഴുകുകയാണ് സ്നേഹ. പുതുയുഗ രാഷ്ട്രീയ നേതൃത്വത്തില്‍ ഒരു പ്രതീകമായും സ്നേഹ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ജനപ്രതിനിധി ആയിരിക്കെ തന്നെ തിരുവനന്തപുരത്ത് ബി എഡ് വിദ്യാര്‍ത്ഥി കൂടിയാണ് സ്നേഹ. 'നാട്ടിലെ സാധാരണക്കാരായ ആളുകള്‍ക്ക് സുരക്ഷിതമായ വീടുകള്‍, മാന്യമായ റോഡുകള്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പൂർത്തിയാക്കേണ്ട ഒരു നാടിന്റെ ജന പ്രതിനിധിയാണ് ഞാന്‍. ഒരു ജനപ്രതിനിധി നിലകൊള്ളേണ്ടത് ശബ്ദമില്ലാത്തവര്‍ക്ക് ഒപ്പമാണെന്ന പാഠമാണ് രണ്ട് വര്‍ഷത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് തിരിച്ചറിഞ്ഞത്.' സ്നേഹ പറയുന്നു ബിരുദ പഠനം പോലെ 'അധ്യക്ഷ പദവിക്കാലം'; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ചരിത്ര നേട്ടം; രേഷ്മ മറിയം റോയ് പറയുന്നു പഠനകാലം മുതല്‍ ഇടത് രാഷ്ട്രീയത്തോട് ചേര്‍ന്ന് സഞ്ചരിച്ചിരുന്ന സ്നേഹ പക്ഷേ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ ബിരുദ പഠനകാലത്ത് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച മുന്‍പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം കാര്യവട്ടം ക്യാംപസില്‍ പഠനകാലത്താണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് സിപിഎം നേതൃത്വം സമീപിച്ചത്. പിന്നീട് സ്നേഹയുടെ ജീവിതം തന്നെ മാറുകയായിരുന്നു. സജീവ രാഷ്ട്രീയം തെരഞ്ഞെടുപ്പ്, ജനപ്രതിനിധി അതുവരെ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അന്ന് സ്നേഹയുടെ മുന്നിലെത്തിയത്. ''വിദ്യാര്‍ത്ഥിയായ തന്റെ സ്വപ്നങ്ങള്‍ എല്ലാം വിദ്യാഭ്യാസത്തെയും കരിയറിനെയും ചുറ്റിപ്പറ്റിയായിരുന്നു. രണ്ടും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഇത്രയും പ്രായം കുറഞ്ഞ തന്നെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. ആ സമയത്ത് ഒന്നും തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയപ്പോള്‍ എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. അതിരാവിലെ തുടങ്ങി പാതി രാത്രിയോളം നീളുന്ന പ്രചാരണ പരിപാടികള്‍. എണ്ണമറ്റ യോഗങ്ങള്‍. നാട്ടുകാര്‍ ഒരു ഘട്ടത്തില്‍ കൗതുകത്തോടെ ആയിരുന്നു തന്നെ വീക്ഷിച്ചിരുന്നത്. പ്രായം വലിയ ചര്‍ച്ചയായിരുന്നു.'' - സ്നേഹ ഓര്‍ത്തെടുക്കുന്നു. സ്നേഹ പി 'ഒരു കൂട്ടി എന്ന നിലയിലായിരുന്നു പലരും വിലയിരുത്തിയത്. മുതിര്‍ന്നവരുടെ കളിയില്‍ എങ്ങനെയൊ എത്തിപ്പെട്ട ഒരു പെണ്‍കുട്ടി എന്ന പരിഹാസവും നേരിട്ടിരുന്നു. എന്നാല്‍ അന്തിമ ജനവിധി തനിക്കൊപ്പം നിന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയം നേടി. ഇടതുപക്ഷം സീറ്റ് പിടിച്ചെടുക്കുകയായിരുന്നു- സ്നേഹ പറഞ്ഞു. യഥാര്‍ഥ വെല്ലുവിളി അവിടെ തുടങ്ങുകയായിരുന്നു. അക്കാദമിക ജീവിതവും പൊതു പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടുപോവുക എന്നതായിരുന്നു ഇതില്‍ ആദ്യത്തേത്. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട ഒരു സുപ്രധാന യോഗവും പരീക്ഷയും ഒരു ദിവസം വന്നിട്ടുണ്ട്. ബ്ലോക്കുമായി ബന്ധപ്പെട്ട നയ രൂപീകരങ്ങളും പാഠപുസ്തങ്ങളും തമ്മില്‍ കുഴഞ്ഞു മറിയുന്ന അവസ്ഥ. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസം ത്യജിക്കേണ്ടതില്ലെന്ന ഉറച്ച പിന്തുണയുമായി പാര്‍ട്ടി കൂടെ നിന്നു. അതായിരുന്നു മുന്നോട്ട് പോകാനുള്ള കരുത്ത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗമായ താന്‍ വെല്ലുവിളികളെ പതിയെ മറികടക്കുകയായിരുന്നു. യഥാര്‍ഥ രാഷ്ട്രീയം റോഡുകളും ബജറ്റുകളെയും ചുറ്റിപ്പറ്റിയല്ല, മറിച്ച് കാഴ്ചപാടുകളുടെ അടിസ്ഥിതമാണെന്നതാണ് തിരിച്ചറിവാണ് ഇക്കാലയളവില്‍ താന്‍ നേടിയത് എന്നും സ്നേഹ പറയുന്നു. രാഷ്ട്രീയം എന്നതിനോടുള്ള സമൂഹത്തിന്റെ കാഴ്ചപാട് മാറണം. ഖദറിട്ടതും പരിചയസമ്പന്നരുമായ കുറച്ച് പുരുഷന്മാര്ക്ക് വേണ്ടിയുള്ള ഒരു കളിക്കളം മാത്രമാണ് രാഷ്ട്രീയമെന്ന ധാരണ മാറണം. വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ വര്‍ധിക്കേണ്ടതുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം പ്രതിബന്ധങ്ങളെ തരണം ചെയ്യലാണ് രാഷ്ട്രീയം. യുവാക്കളുടെ ശബ്ദങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കണം. വ്യവസ്ഥാപികമായ സാഹചര്യങ്ങളെ പലപ്പോഴും മറികടക്കേണ്ടിവന്നിട്ടുണ്ട്. ഭരണനിര്‍വഹണം വിദ്യാഭ്യാസത്തിന് എതിരല്ല, ഇവ രണ്ടും എപ്പോഴും ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ട് - സ്നേഹ പറയുന്നു. അതേസമയം, സ്നേഹയുടെ പൊതു പ്രവര്‍ത്തനം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമാകുള്ള ദൗത്യം കൂടി സ്നേഹ ഏറ്റെടുത്തുകഴിഞ്ഞു. മാനസിക പ്രശ്നങ്ങളെ നിശബ്ദമായി നേരിടേണ്ടി വരുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യവുമായി സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് കൗണ്‍സിലിങ്ങ് സെന്റര്‍ കൂടി ഒരുക്കുകയാണ് സോഷ്യല്‍ സയന്‍സില്‍ ബി എഡ് വിദ്യാര്‍ഥിയായ സ്നേഹ. സിപിഎമ്മിന്റെ ഡിജിറ്റല്‍ വിഭാഗവുമായും സ്നേഹ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മുന്നേറ്റങ്ങളും വിപ്ലവങ്ങളും പലപ്പോഴും നിശ്ദമായിട്ടായിരിക്കും ആരംഭിക്കുക എന്നതിന്റെ ഉദാഹരണം കൂടിയാണ് സ്നേഹ എന്ന ഈ യുവ ജനപ്രതിനിധി. ഗ്രാമങ്ങളുടെ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ നിന്നും വ്യവസ്ഥാപിത ലോക ക്രമങ്ങളെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയില്‍ നിന്നുമായിരിക്കും. ഇന്ന് സ്നേഹ വെറുമൊരു നേതാവല്ല - അവര്‍ ഒരു ശക്തിയാണ്, വരും വര്‍ഷങ്ങളില്‍ കേരളം തിരിച്ചറിയാനിക്കുന്ന ഒരു കഥയാണ്.
ജൂൺ വരെ ഈ രാശിക്കാരുടെ ഭാഗ്യകാലം; എല്ലാ കഷ്ടപ്പാടുകളും തീരും, കൈനിറയെ പണമെത്തും..
ഗ്രഹങ്ങൾ രാശി മാറുമ്പോൾ രൂപപ്പെടുന്ന രാജയോഗങ്ങൾ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരും.രാജയോഗങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുരോഗതി കൊണ്ടുവരും. സാമ്പത്തികമായും തൊഴിൽ രംഗത്തുമൊക്കെ പ്രതീഷിക്കുന്നതിനും അപ്പുറമുള്ള നേട്ടങ്ങൾ ഉണ്ടാവും. എല്ലാ രാശിക്കാരിലും രാജയോഗങ്ങൾ നേട്ടങ്ങൾ കൊണ്ടുവരുമെങ്കിലും ചില രാശിക്കാർക്ക് വളരെ വിശേഷപ്പെട്ടതായിരിക്കും... പ്രത്യേകിച്ച് വിശദീകരണം വേണമെന്ന് തോന്നിയില്ല, അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് പറയാതിരുന്നത്;
ജോലിക്കാർക്ക് ബോണസ്, വിദേശ യാത്രയ്ക്ക് അനുകൂല സമയം; പണം വരുന്ന വഴി അറിയില്ല, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ രാജയോഗങ്ങൾ ഒട്ടനവധിയുണ്ട്, പല തരത്തിലുള്ള സവിശേഷതകൾ ഉള്ളവയാണ് അവ. അതിനാൽ തന്നെ ഓരോന്നിനും ഓരോ ഫലങ്ങളാണ് ലഭിക്കുക. ജ്യോതിഷപ്രകാരം രാജയോഗങ്ങൾ വരുന്നത് എന്തെങ്കിലും പ്രത്യേകതകൾ ഉള്ള സമയങ്ങളിലാണ്. പ്രധാനമായും ഗ്രഹങ്ങളുടെ രാശിമാറ്റവും അവയുടെ സംയോഗവും ഒക്കെയാണ് ഇത്തരത്തിൽ രാജയോഗങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നത്. രാജയോഗങ്ങൾ വരാൻ കാത്തിരിക്കുന്ന രാശിക്കാറും കുറവല്ല. 'പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാല
ഈ രാശിക്കാരാണോ? 14 ദിവസത്തിന് ശേഷം കാത്തിരിക്കുന്നത് ആഡംബര ജീവിതം, ധനനേട്ടം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി, നക്ഷത്രം, സഞ്ചാര രേഖ എന്നിവ മാറ്റാറുണ്ട്. ഇത് എല്ലാ രാശിക്കാരേയും കാര്യമായി സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുയോജ്യമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. സാമ്പത്തിക
രണ്ട് രാജയോഗങ്ങളും, ശനിയുടെ അനുഗ്രഹവും; ഈ രാശിക്കാരുടെ ജീവിതം അടിമുടി മാറും
ജ്യോതിഷത്തിൽ, ഗ്രഹനിലകളുടെയും രാശിചിഹ്നങ്ങളുടെയും പ്രവചനത്തിലൂടെ വ്യക്തികളെ നയിക്കുന്ന ജാതകത്തിന് പരമപ്രധാനമായ പ്രാധാന്യമുണ്ട്. ഗ്രഹനിലകളും രാശിചിഹ്നങ്ങളും വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയും ആശയവിനിമയ ശൈലികളെ സ്വാധീനിക്കുകയും ദൈനംദിന ജീവിത സംഭവങ്ങൾ പോലും പ്രവചിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ , പലരും ഭാവിയെക്കുറിച്ചും അവസരങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ തേടി ദിവസത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ അവരുടെ ജാതക പ്രവചനങ്ങളിലേക്ക് തിരിയുന്നു. ഗ്രഹങ്ങളുടെ രാശി
സാമ്പത്തിക പ്രതിസന്ധി പമ്പ കടക്കും, പ്രണയം പൂവണിയും; കുടുംബ പ്രശ്നങ്ങൾക്ക് വിട, ഈ രാശിക്കാരാണോ?
വേദജ്യോതിഷത്തിൽ നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന ഒട്ടേറെ യോഗങ്ങളുണ്ട്. ധനയോഗങ്ങളും രാജയോഗങ്ങളുമൊക്കെയായി ഇവ ഓരോന്നും നിങ്ങളുടെ ജീവിതത്തെ തന്നെ വല്ലാതെ സ്വാധീനിക്കുന്ന കാര്യങ്ങളാണെന്ന് ഓർക്കണം. അപ്രതീക്ഷിതമായാണ് ഇത്തരം യോഗങ്ങൾ വന്നെത്തുക. അതുകൊണ്ട് തന്നെ അവയ്ക്കായി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് അർത്ഥം. സമയമാവുമ്പോൾ അവ താനേ വന്നുചേരുകയാണ് പതിവ്. ദിലീപിന് ഉയർത്തെഴുന്നേൽപ്പെന്നോ?, എങ്ങനെ വെളിപ്പിക്കുമെന്ന് നോക്കുകയാണ്'; രമ്യ ഹരിദാസിന് രൂക്ഷ വിമർശനം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറും. സന്താനഗുണം ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. ആപത്തുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും. വിദ്യാഭ്യാസപരമായി
അത്യുച്ചരാശിയില്‍ പത്താമുദയം നാളെ; അറിയാം വിശ്വാസവും പ്രാധാന്യവും
മല യാളവര്ഷത്തിലെ മേടം പത്തിനാണു പത്താമുദയം. സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണിത്. അന്നേദിവസം സൂര്യന് അത്യുച്ചരാശിയില്‍ വരുന്നു എന്നതാണ് വിശ്വാസം. സൂര്യന് ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയുമാണ്. അതില്‍ത്തന്നെ മേടം പത്താണ് അത്യുച്ചം. കര്‍ഷകര്‍ക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാല്‍ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തെരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. വീല്‍ ചെയറിലെ സൂപ്പര്‍ഹീറോ; പരിമിതികളെ തോല്പിച്ച് മലയാളിയുടെ 'കോമിക്മാന്‍' അഹമ്മദാബാദ് ചലച്ചിത്രമേളയില്‍ കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. പത്താമുദയ ദിനത്തിലെ സൂര്യാരാധന സവിശേഷ ഫലദായകമാണ്. ഈ ദിനത്തില്‍ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാല്‍ രോഗദുരിതശാന്തി ലഭിക്കും എന്നാണ് വിശ്വാസം. സൂര്യദേവനെ ഭജിക്കുന്നവര്‍ക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വര്‍ധിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനാല്‍ ഈ ദിനത്തില്‍ ബുദ്ധിക്കു ഉണര്‍വേകുന്നതും സൂര്യപ്രീതികരവുമായ ഗായത്രി മന്ത്രം 108 തവണ ജപിക്കുന്നത് ഇരട്ടിഫലദായകമാണെന്നാണ് വിശ്വാസം. ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള ശുഭദിനവുമാണിത്. ഈ വര്‍ഷത്തെ പത്താമുദയം ഏപ്രില്‍ 23 ബുധനാഴ്ചയാണ് വരുന്നത്. ഈ ദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകള്‍ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളില്‍ വെള്ളിമുറം കാണിക്കല്‍ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) കാര്‍ഷികമേഖല ആദായകരമാകും. എതിരാളികളുമായി ഒത്തുതീര്‍പ്പിലെത്തും. ദേഹാരിഷ്ടതകള്‍ക്ക് കുറവുണ്ടാകും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) വാക്കുതര്ക്കങ്ങളില് വിജയിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. എല്ലാവരോടും പരുഷമായി പെരുമാറും. ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം
ഈ രാശിക്കാര്‍ പൊന്ന് കൊണ്ട് മൂടും, കൈനിറയെ പണം; ഇവരുടെ സമയം തെളിയാന്‍ പോകുന്നു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. അമേരിക്കക്കാർക്ക് ട്രംപിനെ മടുത്തോ? ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ, കാരണം ഈ പുതിയ
ജ്യോതിഷത്തിൽ ഏറെ പ്രധാന്യമുള്ളവയാണ് ഗ്രഹങ്ങൾ. ഗ്രഹങ്ങളും അവയുടെ രാശി മാറ്റങ്ങളും ഓരോ വ്യക്തിയുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. ശുഭകരവും അശുഭരകവുമായ മാറ്റങ്ങൾ ഉണ്ടാവും. ചില ഗ്രഹങ്ങളുടെ രാശി മാറ്റം അപൂർവ്വമായ രാജയോഗങ്ങൾ രൂപപ്പെടുത്തും. ചില രാശിക്കാർക്ക് ഈ യോഗം അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. അതുവരെ ജീവിച്ച ജീവിതമാകില്ല അവർ ജീവിക്കുക്ക. രാജകീയമായ ജീവിതമായിരിക്കും. എത്ര കഷ്ടപ്പാടിലാണെങ്കിലും
കടുത്ത ഫുട്ബോള്‍ പ്രേമി, നിലപാടുകളില്‍ ലക്ഷ്യം തെറ്റാത്ത ഗോളുകള്‍; മാറ്റങ്ങളുടെ മഹാ ഇടയന്
സ ഭയ്ക്ക് അകത്തും പുറത്തും നവീകരണത്തിന്റെ ശബ്ദം ഉയര്‍ത്തിയ വലിയ ഇടയന്. യുദ്ധം, അഭയാര്‍ഥി പ്രശ്നങ്ങള്‍, ആഗോള താപനം ലോകത്തെ ബാധിക്കുന്ന എല്ലാ വിശയങ്ങളിലും മനുഷ്യത്വത്തിന്റെ പക്ഷത്ത് അടിയുറച്ചു മനുഷ്യ സ്നേഹി. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. കത്തോലിക്കാ സഭയുടെ 266 -ാം മാര്‍പാപ്പയായി ആയിരുന്നു സ്ഥാനാരോഹണം. പദവിയില്‍ എത്തുന്ന ജെസ്യൂട്ട് സഭയില്‍ നിന്നുള്ളതും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോ. 2013 മാര്‍ച്ച് 13 ന് ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണം. പാപ്പ നിത്യതയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ സെന്റ്. ഫ്രാന്‍സിസിന്റെ നാമധേയം സ്വീകരിച്ച് പരമാധ്യക്ഷ പദവിയിലേക്ക് എത്തിയ മാര്‍പാപ്പയുടെ പിന്നീടുള്ള ജീവിതവും പേരിനോട് നീതി പുലര്‍ത്തുന്നതായിരുന്നു. വത്തിക്കാനിലെ കൊട്ടാരത്തില്‍ നിന്നും അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലേക്ക് താമസം മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പ ലളിത ജീവിതം കൊണ്ടും ലോകത്തിന് മാതൃകയായി. ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോഴും ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണ ആവശ്യമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ചത്. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; നാളുകള്‍ക്ക് ശേഷം വിശ്വാസികളെ കണ്ട് മാര്‍പ്പാപ്പ ഇതായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോകത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങളില്ലൊം മാര്‍പാപ്പയുടെ ശ്രദ്ധ പതിഞ്ഞിരുന്നു. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം ഇളവു വരുത്താന്‍ ഇടപെട്ടത് മുതല്‍ പലസ്തീന് വിഷയത്തില്‍ വരെ അദ്ദേഹം നിലപാട് എടുത്തു. അഭയാര്‍ത്ഥികളോട് മനുഷ്യത്വത്തോടെ ഇടപെടണം എന്ന് പലവട്ടം ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വനം ചെയ്തു. അഭയാര്‍ഥികളോടു മുഖം തിരിക്കുന്ന യൂറോപ്യന്‍ പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട വൈദികര്‍ക്കും മെത്രാന്മാര്ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും മുന്‍കൈയെടുത്തു. സ്വവര്‍ഗാനുരാഗിയെ ദൈവത്തിന്റെ മക്കള്‍ എന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. വധശിക്ഷ ഒഴിവാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിലപാട്. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ 1936 ഡിസംബര്‍ 17നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജനനം. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്ന പേരില്‍ റെയില്‍വേയിലെ അക്കൗണ്ടന്റായ മാരിയോ ഗ്യൂസെപ്പെ ബര്‍ഗോളിയോ വസാല്ലോ റെജീന മരിയ സിവോറി ഗോഗ്ന ദമ്പതികളുടെ അഞ്ച് മക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറ്റലിയിലെ ഫാസിസത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇറ്റലിയില്‍ നിന്നും പലായനം ചെയ്തവരായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ പൂർവികർ. കടുത്ത ഫുട്ബോള്‍ ആരാധകനായി വളര്‍ന്ന ജോര്‍ജ് മാരിയോ ഏതൊരു അര്ജന്റീനക്കാരനെയും ബ്യൂനസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബിന്റെ അംഗത്വവും സ്വന്തമാക്കിയിരുന്നു. വിദ്യാര്‍ഥിയായിരിക്കെ ക്ലബില്‍ ബൗണ്‍സറായി ജോലി. ഡിപ്ലോമ നേടിയ ശേഷം ലബോറട്ടറി ടെക്നീഷ്യനായി. യുവാവായ ബര്‍ഗോളിയോയെ അക്കാലത്തെ അര്‍ജന്റീനയുടെ രാഷ്ട്രീയ അന്തരീക്ഷം ഏറെ സ്വാധീനം ചെലുത്തി. സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്കാരങ്ങള്‍ക്കു കാരണമായ പെറോണിസത്തിലും ആകൃഷ്ടനായിരുന്നു. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ പുരോഗതിയായിരുന്നു ജോര്‍ജ് മാരിയോ സ്വപ്നം കണ്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഹൈസ്കൂള്‍ പഠനത്തിനു ശേഷം ബ്യൂനസ് ഐറിസ് സര്‍വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം. മാനവിക വിഷയങ്ങളില്‍ പഠനത്തിനായി ചിലിയിലെത്തി. ഇതിനിടെയായിരുന്നു പൗരോഹ്യത്തിലേക്കുള്ള ചുവടുവയ്പ്പ്. 1963ല്‍ അര്‍ജന്റീനയില്‍ തിരിച്ചെത്തി സാന്‍ മിഗ്വലിലെ കൊളീജിയോ ഡി സാന്‍ ജോസില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1964 മുതല്‍ 1966 വരെ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967 മുതല്‍ 1970 വരെ ദൈവശാസ്ത്രം പഠിച്ചു. 21-ാം വയസ്സില്‍ ബ്യൂനസ് ഐറിസിലെ വില്ല ഡെവോട്ടോയില്‍ സെമിനാരി പഠനത്തിനു ചേര്‍ന്നെങ്കിലും 33ാം വയസില്‍ 1969 ല്‍ ആണ് വൈദികപട്ടം സ്വീകരിച്ചത്. 1969 ഡിസംബര്‍ 13ന് വൈദികനായി. 1973 മുതല്‍ 1979 അര്‍ജന്റീനന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍. 1980ല്‍ താന്‍ പഠിച്ച സാന്‍ മിഗ്വല്‍ സെമിനാരിയുടെ റെക്ടര്‍ പദവി സ്വീകരിച്ചു. 1998ല്‍ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്. 2001ല്‍ കര്‍ദിനാളായി. വത്തിക്കാന്‍ ഭരണകൂടമായ റോമന്‍ കൂരിയായുടെ വിവിധ ഭരണ പദവികളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2005ല്‍ അര്‍ജന്റീനയിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായും ഒന്നിലധികം തവണം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ് ആയിരിക്കെ ഔദ്യോഗിക വസതിയില്‍ താമസിക്കാതെ ചെറിയൊരു അപ്പാര്‍ട്മെന്റില്‍ ജീവിച്ചും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും ലാളിത്യ ജീവിതമായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോ സ്വീകരിച്ച് പോന്നത്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കാലം ചെയ്തതിന് പിന്നാലെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടൊപ്പം പരമോന്നത പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
ഫ്രിഡ്ജ് തലയില്‍വച്ച് സൈക്കിള്‍ ചവിട്ടാമോ? അത്ഭുതപ്പെടുത്തും ഈ വിഡിയോ
റ ഫ്രിജറേറ്റര്‍ തലയില്‍വച്ച് സൈക്കിള്‍ ചവിട്ടാന്‍ കഴിയുമോ? എന്നാല്‍ ഇത് അനായാസം കഴിയുമെന്നാണ് ഈ വിഡിയോ പറയുന്നത്. അമേരിക്കയിലെ ബ്രൂക്ലിനിലെ ഗ്രീന്‍പോയിന്റിലെ നസ്സാവു അവന്യൂവിലൂടെ റഫ്രിജറേറ്റര്‍ തലയില്‍ വെച്ച് ബാലന്‍സ് ചെയ്ത് സൈക്കിള്‍ ചവിട്ടുന്ന യുവാവിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ആഫ്രിക്കയിലെ ലോകപ്രശസ്ത 'ഹെവിവെയ്റ്റ് ഹെഡ് ബാലന്‍സര്‍' ലെയ്ബോയ് ഗബ്രിയേല്‍ ഡേവിസാണിന്റെ വിഡിയോയാണിത്.. ആയിരക്കണക്കിന് പേര് കണ്ട വിഡിയോയ്ക്ക് സാമൂഹ്യമാധ്യങ്ങളില്‍ മികച്ച പ്രിതികരണമാണ് ലഭിക്കുന്നത്. മകനെ മൈതാനത്ത് കൊണ്ടുവിടാന്‍ ജോലി വേണ്ടെന്നുവച്ചു, ജീവിക്കാനായി പഴക്കച്ചവടം തുടങ്ങി; റഷീദിന്റെ കരിയറിനു പിന്നിലുണ്ട്, ബലിഷായുടെ കിടിലന്‍ ഇന്നിങ്സ് This gentleman is balancing a refrigerator on top of his head while riding a bike by u/Justin_Godfrey in nextfuckinglevel വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. കംപ്രസ്സര്‍, കോയിലുകള്‍, ഫാനുകള്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ നീക്കിയ ശേഷമാണ് റഫ്രിജറേറ്റര്‍ തലയില്‍വച്ച് അനായാസം സൈക്കിള്‍ ചവിട്ടുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഭാരം കുറച്ചാല്‍ ബാലന്‍സ് ഉള്ള വ്യക്തിക്ക് റഫ്രിജറേറ്റര്‍ തലയില്‍ വെച്ച് അനായാസം സൈക്കിര്‍ ചവിട്ടാമെന്നും ഉപയോക്താവ് കുറിച്ചു. സൈക്ലിങ് സ്റ്റണ്ട്മാന് വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. സോഫ, മാലിന്യക്കുപ്പി, ഇലക്ട്രിക് കീബോര്‍ഡ്, ഫ്ലാറ്റ്സ്ക്രീന്‍ ടിവി എന്നിവ തലയില്‍വച്ച് സൈക്കിള്‍ ചവിട്ടുന്നതിന്റെ വിഡിയോ ഇദ്ദേഹം നേരത്തെ പങ്കിട്ടിരുന്നു.
ഒന്നും രണ്ടുമല്ല, മൂന്ന് രാജയോഗങ്ങൾ; അക്ഷയതൃതീയയിൽ ഈ മൂന്ന് രാശിക്കാരുടെ തലവര തെളിയും..
ചില രാശിക്കാർ ചില പ്രത്യേക ദിനങ്ങൾ ഗുണം ചെയ്യും. അക്ഷയ ത്രൃതിയ വളരെ ഗുണകരമായ ദിവസമാണ്. അക്ഷയതൃതീയ ദിനത്തിൽ ശുഭകരമായ കാര്യങ്ങൾ ചെയ്യാൻ പ്രത്യേക നിമിഷം തിരഞ്ഞെടുക്കേണ്ടതില്ല, കാരണം ഈ ദിവസം നടത്തുന്ന ഏതൊരു ശ്രമവും അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അന്നത്തെ പ്രശ്നം പൈസ ഉണ്ടാക്കാൻ വേണ്ടിയോ, പ്രണയമുണ്ടോ, കല്യാണം എപ്പോൾ?; തുറന്നുപറഞ്ഞ് പ്രണവ് കൊച്ചു.. ഈ
പുതിയ സ്ഥലമോ കാറോ വാങ്ങാൻ സാധ്യത, കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാവും; ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ഒട്ടേറെ പ്രത്യേകതകളുള്ള ധനയോഗങ്ങൾ ഏറെയുണ്ട്. ഇത്തരം രാജയോഗങ്ങൾ വരുമ്പോൾ സാധാരണയായി നമ്മുടെ ജീവിതം തന്നെ മാറിമറിയുകയാണ് പതിവ്. എന്തെന്നാൽ വർഷത്തിൽ ഒരിക്കലോ എത്രയോ വർഷങ്ങൾ കൂടുമ്പോഴോ വരുന്ന ഇത്തരം യോഗങ്ങൾക്ക് നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും അകറ്റാനും നല്ല സംതൃപ്തിയോട് കൂടിയ ജീവിതം പ്രധാനം ചെയ്യാനുമൊക്കെ സാധിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആരാധകരുടെ ഡാർലിംഗായി
ബിസിനസിൽ ലാഭം കുമിഞ്ഞുകൂടും, കരിയറിൽ വച്ചടി വച്ചടി കയറ്റം, വിവാഹം നടക്കും; ഈ രാശിക്കാരാണോ?
പല വിധത്തിൽ രാജയോഗങ്ങൾ നമ്മളെ തേടിയെത്താനുള്ള സാധ്യത ഉണ്ടാവാറുണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും ഇത്തരം രാജയോഗങ്ങൾ ആഗ്രഹിച്ചു തന്നെയാവും ജീവിക്കുന്നത്. എന്നാൽ ഓരോ ആളുകൾക്കും അവർ അർഹിക്കുന്ന തരത്തിലുള്ള സൗഭാഗ്യവുമായി, ജാതക പ്രകാരമുള്ള യോഗങ്ങൾ വന്നുചേരുകയാണ് പതിവ്. അത്തരത്തിൽ ചില രാജയോഗങ്ങൾ അപ്രതീക്ഷിത സമയത്ത് നമ്മുടെ ജീവിതത്തിലേക്ക് വന്നു കയറുകയും ചെയ്യാറുണ്ട്. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ
മേയ് മാസത്തിൽ പണക്കാരാകും; ഈ മൂന്ന് രാശിക്കാരെ കാത്തിരിക്കുന്നത് സമ്പത്ത് കുമിഞ്ഞുകൂടുന്ന ദിനങ്ങൾ
സമ്പത്തിന്റെയും സമൃദ്ധിയുടെയും വിജയത്തിന്റെയും ദേവതയായ ലക്ഷ്മി ദേവിയുടെ ഹൃദയത്തിൽ അഞ്ച് രാശിക്കാർക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അചഞ്ചലമായ പിന്തുണ ലഭിക്കുമെന്നും, ജീവിതത്തിന്റെ വിവിധ മേഖലകളിൽ അവർ മികവ് പുലർത്താനാകുമെന്നും പറയപ്പെടുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്ക് അവരുടെ കരിയർ, ബിസിനസുകൾ, വ്യക്തിപരമായ വികസനം എന്നിവയിൽ ശ്രദ്ധേയമായ വിജയം കൈവരിക്കാൻ
ഒരാഴ്ച കൊണ്ട് ജീവിതം മാറിമറിയും.. കഷ്ടകാലമേ ഗോവിന്ദാ..! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിന്റെ പ്രതിഫലനം വ്യത്യസ്ത തരത്തിലായിരിക്കും നക്ഷത്രക്കാര്‍ക്ക് പ്രതിഫലിക്കും. ചില നക്ഷത്രക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. ഈസ്റ്ററിന് യുക്രൈനില്‍ ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; തടവുകാരെ പരസ്പരം കൈമാറി
നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കും, ധനസമൃദ്ധിയുണ്ടാകും, പുതിയ വാഹനം വാങ്ങും, വാരഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനലാഭം, ഉന്നതസ്ഥാനലബ്ധി ഇവയ്ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ
സാമ്പത്തിക പ്രശ്നങ്ങള്‍ തീരും, സുഖഭോഗങ്ങള്‍ വര്‍ധിക്കും, കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം, നാൾഫലം
മേടം - ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശത്ത് നിന്നും ധനലാഭം. പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും. ഇടവം - മംഗളകര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ നല്ലതാണ്.
ഇനി പണത്തിന്റെ ഒഴുക്ക്; ഈ രാശിക്കാർക്ക് ഒന്നല്ല രണ്ടാണ് രാജയോഗം, മേയ് മാസം മുതൽ തലവര തെളിയും..
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് അതിന്റേതായ പ്രധാന്യമുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ ഓരോ യോഗങ്ങൾ രൂപപ്പെട്ടും. അത് എല്ലാ രാശിക്കാരിലും ഭാഗ്യം കൊണ്ടുവരും. ബിസിനസ്സലും ജോലിയിലും വ്യക്തിജീവിതത്തിലുമൊക്കെ പുരോഗതി ഉണ്ടാവും. രാജയോഗം ആണെങ്കിൽ പറയേണ്ട, ജീവിതത്തിൽ പുരോഗതി വരിക മാത്രമല്ല, സമൃദ്ധിയും വന്നുചേരും. പല വഴിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. ഭാഗ്യമെല്ലാം ഇരട്ടിയാവും. രാജ യോഗങ്ങളും ജീവിതത്തിലെ പുരോഗതിയും... രാജ യോഗങ്ങൾ
കഷ്ടകാലം കഴിഞ്ഞു... ഇനി വെറുതെയിരുന്നാലും പോക്കറ്റിലേക്ക് പണമെത്തും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് പറയാനാകും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്. ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ടു
മേടം - ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശത്ത് നിന്നും ധനലാഭം. ഇടവം - മംഗളകര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ നല്ലതാണ്. എടുത്ത നിലപാടുകളില്‍ ഉറച്ചു നില്ക്കും. പ്രവര്‍ത്തനരംഗങ്ങളില്‍ ശോഭിക്കും. വസ്തു സംബന്ധമായ കാര്യങ്ങളില്‍
തിരുവനന്തപുരം: വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ ഹീറോ. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ്വെല്ലില്‍ ഇടം നേടിയ കോമിക്മാന്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് പീറ്റർ. മാര്‍വല്‍ കോമിക്സിലെ എക്സ്മെന്‍ ഫെയിം പ്രൊഫസര്‍ എക്സിനെ പോലെ, കോമിക്മാനിലെ പീറ്റര്‍ ലോക ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ നേടുമോ എന്നതാണ് ഇനിയറിയേണ്ടത്. മലയാളിയായ 23 കാരന് അനന്തന് എന്ന വിദ്യാര്‍ഥിയാണ് കോമിക് മാനുമായി ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത്. ഒമ്പതര മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ രചന സംവിധാനം എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും അനന്തന് തന്നെ. ചിത്രം ഏപ്രില്‍ 24 ന് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. കോമിക് മാനിലെ പീറ്റര്‍ എന്ന നായകനും അനന്ദനും ചില സാമ്യങ്ങളുണ്ട്. രണ്ട് പേരുടെയും സഞ്ചാരം വീല്‍ ചെയറിലാണ്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡിസൈനില്‍ വിദ്യാര്‍ഥിയായ അനനന്ദന്‍ എസ് തന്റെ ആറാം സെമസ്റ്റര്‍ പ്രൊജക്റ്റിന്റെ ഭാഗമായാണ് കോമിക്മാന്‍ തയ്യാറാക്കിയത്. കോമിക് പുസ്കങ്ങളോടുള്ള അഭിനിവേശമാണ് തനിക്ക് പ്രചോദമായതെന്നാണ് അനന്തന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. ജന്മനാ ശാരീരിക പ്രശ്നങ്ങളുള്ള അനന്തന് ചിത്ര രചനയിലുള്‍പ്പെടെ മികവ് തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം സ്വദേശിയായ അനന്തന് ചിത്രരചനയ്ക്ക് 2019 ലെ ദേശീയ ബാലശ്രീ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. 'ഇതൊരു ദുഷ്കരമായ യാത്രയാണ്, ഞാന്‍ സുഖംപ്രാപിച്ചുവരുന്നു'; വികാരപരമായ കുറിപ്പുമായി നസ്രിയ ''കുട്ടിക്കാലം മുതല്‍ കോമിക് പുസ്തകങ്ങളോടായിരുന്നു താത്പര്യം. പിന്നീട് ഫാന്റം, മാന്‍ഡ്രേക്ക്, സൂപ്പര്മാന് എന്നിവയിലേക്ക് തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, വീല്‍ചെയറില്‍ സഞ്ചരിക്കുന്ന മെഗാമന്‍ എന്ന പേരില്‍ ഒരു കോമിക് കഥാപാത്രം ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് പുര്‍ത്തിയാക്കാനായിരുന്നില്ല. എന്‍ഐഡിയില്‍ ഫിലിം ആന്‍ഡ് വീഡിയോ കമ്മ്യൂണിക്കേഷന്‍ കോഴ്സാണ് പിന്നീട് സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ചത്. അങ്ങനെ കോമിക്മാന്‍ തയ്യാറായി. ആക്ഷന്‍ നിറഞ്ഞതുമായ ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സഹപാഠികളായ മറ്റ് വിദ്യാര്‍ത്ഥികള്‍ ഗൗരവമേറിയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സംവിധാനം ചെയ്ത ഒരു രസകരമായ സിനിമയാണ് വഴികാട്ടിയായത്.'' അനന്തന് പറയുന്നു. അപ്രതീക്ഷിതമായ ഒരു ഘട്ടത്തില്‍ അമാനുഷിക ശക്തി ലഭിക്കുന്ന പീറ്ററിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സിനിമയില്‍, ചില സീക്വന്‍സുകളില്‍ ലൈവ് ആക്ഷനും മോഷന്‍ ഗ്രാഫിക്സും ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നും അനന്തന് പ്രതികരിച്ചു.
സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം, ഭാഗ്യപരീക്ഷണങ്ങള്‍ക്കു കാലം ഗുണകരം, ജോലിയിൽ പ്രമോഷൻ, നാൾഫലം
മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന് ലഭിക്കും. പ്രയത്നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും. ദൂരയാത്രകള് ആവശ്യമായി വരും. കമിതാക്കള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടും. ഇടവം - വീട്ടിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. കര്‍മ്മരംഗത്തു സ്ഥിരത കൈവരും. അറിയാതെ ചില തെറ്റായ പ്രവര്‍ത്തനങ്ങളില്‍ അകപ്പെടാനിടയുണ്ട്. സന്താനങ്ങളുടെ
2025 ഏപ്രിൽ 11 വെള്ളിയാഴ്ച, മീനരാശിയിലേക്ക് ശുക്രൻ സഞ്ചരിച്ച് തുടങ്ങിയിരിക്കുകയാണ്. ചില രാശിക്കാർക്ക് അനുകൂലമായ ഒരു കാലഘട്ടമാണ് തുടങ്ങിയിരിക്കുന്നത്., ഇത് അവരുടെ ഭാഗ്യത്തിന് ലക്ഷ്മി ദേവിയുടെ ദിവ്യ കൃപയെ കാരണമാകുന്നു. ശുക്രന്റെ സ്വാധീനം പ്രത്യേകിച്ചും പ്രധാനമാണ്, ഭാഗ്യവാന്മാർക്ക് പ്രൊഫഷണൽ മേഖലകളിൽ അഭിവൃദ്ധിയും പുരോഗതിയും വാഗ്ദാനം ചെയ്യുന്നു. നക്ഷത്രങ്ങളിൽ, ധനികരും തൊഴിൽപരവുമായ വളർച്ച വാഗ്ദാനം ചെയ്യുന്ന ശുഭകരമായ ധ്രുവയോഗത്തിന്റെ
വരുമാനം റോക്കറ്റ് പോലെ കുതിച്ചുയരും, ആരോഗ്യ പ്രശ്നങ്ങൾ നിസാരമായി തള്ളിക്കളയരുത്..; ഈ രാശിക്കാരാണോ?
വേദജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി-നക്ഷത്ര മാറ്റങ്ങൾക്ക് വലിയ പ്രാധാന്യം തന്നെയാണ് കൽപ്പിച്ചു നൽകിയിട്ടുള്ളത്. 12 രാശികളിലും ഗ്രഹങ്ങളുടെ ചലനത്തിൽ വരുന്ന മാറ്റത്തിന്റെ സ്വാധീനം ഉണ്ടാവുകയും അവരുടെ ജീവിതത്തിൽ കാര്യമായ പരിവർത്തനത്തിന് സാധ്യത വന്നുചേരുകയും ചെയ്യും. സാധാരണക്കാരുടെ ജീവിതത്തിൽ ഗുണവും ദോഷവും ഒക്കെ സംഭവിക്കുന്നത് ഗ്രഹങ്ങളുടെ ഈ രാശിമാറ്റത്തിന്റെ ഫലമായി കൂടിയെന്ന് കരുതിപ്പോവുന്നു. അത്തരത്തിൽ ധാരാളം ശുഭയോഗങ്ങളാണ് ഓരോ രാശിക്കാരെയും
തൊടുന്നതെല്ലാം പൊന്നാകും, പലവഴിക്ക് പണം കൈയിലേക്ക്; ഈ നാളുകാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും സഞ്ചാര ദിശയും മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ ഈ മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരിലും 27 നക്ഷത്രക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുന്നത്. ജഡ്ജിമാരുടെ പിഎ ആകാം.. വേറെയും ഒഴിവുകള്‍; ശമ്പളം രണ്ട്