ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
മുംബൈ: ശിശുദിനത്തില്‍ സ്കൂളില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അധ്യാപിക ശാരീരികശിക്ഷ നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ഹനുമന്ത് വിദ്യാമന്ദിര്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി കാജല്‍ ഗോണ്ടയാണ് മരിച്ചത്. വിദ്യാര്‍ഥിനി എത്താന്‍ പത്ത് മിനിറ്റ് വൈകിയെന്നരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ.സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ശിക്ഷയായി വിദ്യാര്‍ഥിനിയെ കൊണ്ട് നൂറ് സിറ്റ് അപ്പുകള്‍ ചെയ്യിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അതിന് പിന്നാലെ കുട്ടിക്ക് നടുവേദനയും വളരെ ക്ഷീണവും അനുഭവപ്പെട്ടു. വീട്ടിലെത്തിയതോടെ തീരെ വയ്യാതെ […] The post ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു appeared first on Daily Indian Herald .
തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവിന്റെ ആത്മഹത്യ; കാരണം കണ്ടെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. പുറത്തുവന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. ആര്‍എസ്എസ്, […]
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടി നേതാക്കള്‍ അത്തരമൊരു സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേര് […] The post ‘എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്’; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു appeared first on Daily Indian Herald .
കോട്ടയം ജില്ലാപഞ്ചായത്തില്‍ യു ഡി എഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവേ മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കാമെന്ന തീരുമാനം യുഡിഎഫിലും വിവാദം പുകയുന്നു. മധ്യകേരളത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത ലീഗിന് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നല്‍കുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമുള്‍പ്പെടെ രംഗത്തെത്തി. ലീഗിന്റെ പിടിവാശിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചു. അതേ സമയം മലബാര്‍ വിട്ട് മധ്യകേരളത്തിലും കളംപിടിക്കാനുള്ള ലീഗിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കോട്ടയത്തെ മത്സരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ […] The post കോട്ടയം ജില്ലാപഞ്ചായത്ത് സിറ്റ് ലീഗ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചുവാങ്ങി. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകള്‍ക്ക് മുന്നില്‍ യുഡിഫ് കിഴടങ്ങുന്നത്തിന്റെ മറ്റൊരു ഉദാഹരണം;ഇപ്പോള്‍ ജില്ലാപഞ്ചായത്ത് അടുത്തത് എം എല്‍ എ. പിന്നീട് എം പി. വ്യവസയത്തിന് ഒപ്പം രാഷ്ട്രീയ അതിനിവേശവും കൃത്യമായി പുരോഗമിക്കുന്നു appeared first on Daily Indian Herald .
ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; റെയിൽവേ സ്റ്റേഷനില്‍ തെളിവെടുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസിലെ പ്രതി സുരേഷിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേരള എക്സ്പ്രസിൽ കയറിയത്. തെളിവെടുപ്പിനിടെ നടന്ന സംഭവങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. പ്രതി അന്ന് പോയ അതിരമ്പുഴയിലും ട്രെയിനിൽ കയറുന്നതിന് മുമ്പ് മദ്യപിക്കാനെത്തിയ ബാറിലും ഇന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പ്രതിയുടെ തിരിച്ചറിയിൽ പരേഡ് ജയിലിൽ വച്ച് നടത്തിയിരുന്നു. ഇന്നലെയാണ് സുരേഷിനെ […]
കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, ഏറെ സന്തോഷകരമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പബ്ലിക് പോസിക്യൂട്ടര്‍ ഭാസുരി മാധ്യമങ്ങളോട് പറഞ്ഞു. നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും […]
കൊച്ചി: അമ്മയ്ക്കൊപ്പം ഉറങ്ങാനെത്തിയ പതിനൊന്നുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവും ആണ് സുഹൃത്തും അറസ്റ്റിലായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാം പ്രതിയായ അമ്മയോടൊപ്പം മറ്റൊരു മുറിയില്‍ രണ്ടാം പ്രതി കിടക്കുമ്പോള്‍ അതിനിടെയില്‍ വന്ന് മകന് കിടന്നു. ഇതോടെ ദേഷ്യം തീര്‍ക്കാന്‍ കാമുകന് മര്‍ദ്ദിക്കുകയായിരുന്നു. അമ്മയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി യുട്യൂബ് ചാനലിലെ ജീവനക്കാരനും. എഫ് ഐ ആറില്‍ ഗുരുതര പരാമര്‍ശമാണുള്ളത്. എബിസി ചാനലിലാണ് രണ്ടാം പ്രതി ജോലി ചെയ്യുന്നത്. എട്ടാം ക്ലാസിലാണ് ഇരയായ കുട്ടി പഠിക്കുന്നത്. ചാനല്‍ […] The post അമ്മയ്ക്കൊപ്പം ഉറങ്ങാനെത്തിയ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ച യൂട്യൂബ് ചാനല്‍ അവതാരികയായ അമ്മയും കാമുകനും അറസ്റ്റില്‍; യുട്യൂബ് ചാനല്‍ ജീവനക്കാരനും ലിവിഗ് ടുഗദറുകാരിയും അഴിക്കുള്ളിലേക്ക് appeared first on Daily Indian Herald .
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുക. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട […]
കോൺഗ്രസിന് വൻതിരിച്ചടി, വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് മുട്ടട. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്കിയ മേല്‍വിലാസം തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണ സുരേഷിന്റെ പേര് പട്ടികയില്‍ നിന്ന് നീക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പുരോഗമിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിലുണ്ട്. ബിഹാറില്‍ വന്‍അട്ടിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്താന്‍ എഐഎംഐഎം മേധാവി അസുദുദ്ദീന്‍ ഉവൈസിയുമായി ചേര്‍ന്ന് ബിജെപി ധാരണയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തിയെന്നുമാണ് ആരോപണം. നൂറ് ശതമാനം വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പരാജയം നേരിട്ടത് അട്ടിമറി […] The post തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം; ഉവൈസിയും ധാരണയുണ്ടാക്കി;തോല്‍വി വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് appeared first on Daily Indian Herald .
തിരുവനന്തപുരം: ബിഹാറിലെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ക്കെതിരെ വിമര്‍ശനം. വിഷയങ്ങള്‍ എടുക്കുന്നതിലും പ്രചാരണ തന്ത്രങ്ങളിലും പരിപൂര്‍ണമായും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇതില്‍ സംഘടനാ ചുമതലക്കാര്‍ക്കാണ് പാളിച്ച പറ്റിയതെന്നാണ് വിലയിരുത്തല്‍. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത് ഇൗ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ്. ബിഹാറില്‍ നരേന്ദ്രമോദിയും അമിത്ഷായും ക്യാന്പ് ചെയ്ത് പ്രവര്‍ത്തിക്കുന്പോള്‍ ജാഥ നടത്തിയ ശേഷം രാഹുല്‍ ഗാന്ധിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കെ […] The post രാഹുലിനെ ഉപദേശിച്ച് ഒരു വഴിക്കാക്കി; ഇനി കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യവും കട്ടപ്പൊക ! വേണുഗോപാലിന്റെ കളികള്‍ കോണ്‍ഗ്രസിന് പാരയാകുമ്പോള്‍ appeared first on Daily Indian Herald .
കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫ്ലുവന്‍സര്‍ മരിയോ ജോസഫിനെയും ജിജി മാരിയോയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയണമെന്ന് കാസ. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിരയാണ് മരിയോ ജോസഫ് എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കാസ പറയുന്നു. മാരിയോ ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കാസ പറയുന്നു. മാരിയോ ജിജി ദമ്പതികളുടെ ഇപ്പോഴത്തെ കലഹവും തമ്മിലടിയും പൊതുസമൂഹത്തില്‍ വാര്‍ത്തയാകുന്നതോടെ, ഈ തട്ടിപ്പുകാരെ ഇനിയും ക്രൈസ്തവ സമൂഹം ചുമക്കരുത്. സാധാരണ കുടുംബങ്ങളില്‍ ഭാര്യ ഭര്ത്താക്കന്മാര് തമ്മില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഒന്നുമല്ല […] The post മാരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിര; സമ്പത്തിക ഇടപാടുകള്‍ കേന്ദ്രം അന്വേഷിക്കണം; കാസ appeared first on Daily Indian Herald .
കാസര്‍കോട്: വൈദ്യുത ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരിയതിൻ്റെ പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്. കാസര്‍കോട് ആണ് സംഭവം. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂറിലേറെയാണ് വൈദ്യുതി മുടങ്ങിയത്. നിരവധി പേർ പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. തുടര്‍ന്ന് കെഎസ്ഇബി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. 22,000 രൂപയായിരുന്നു […]
കൊച്ചി: ഭർതൃവീട്ടിൽ നിന്നും ഭര്‍ത്താവും ഭര്‍തൃ മാതാവും ഇറക്കിവിട്ടതിന് ശേഷം അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍. കാക്കൂരില്‍ ആണ് ദാരുണ സംഭവം. യുവതിയും 11 വയസുകാരനും ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്ക്കുന്ന വിറകുപുരയിലാണ് കഴിഞ്ഞത്. സ്ഥിരമായി കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ കണ്ടതോടെ സംശയം തോന്നിയ അധ്യാപകന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാന്‍ നല്കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്കൂളില്‍ […]
അമ്മയുടെ അടുത്തു കിടന്നതിന് 12 കാരനെ മര്‍ദിച്ച സംഭവം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കൊച്ചി: എറണാകുളം എളമക്കരയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലിസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജെ ജെ ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ കാരണമായത്. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതും മര്‍ദനത്തിന് പ്രകോപനമുണ്ടാക്കി. അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും, അമ്മ നെഞ്ചില്‍ കൈ നഖം ഉപയോഗിച്ച് മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. കൊച്ചി ലിസി […] The post അമ്മയുടെ അടുത്തു കിടന്നതിന് 12 കാരനെ മര്‍ദിച്ച സംഭവം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍ appeared first on Daily Indian Herald .
തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സ്കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് ഓർമപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണ് ഇതെന്ന് എംവിഡി അറിയിച്ചു. നേരത്തെ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരമായി എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അറിവുമില്ല. കൂടാതെ ബസുകളില്‍ അനധികൃതമായി […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 36 വർഷം കഠിന തടവ് ശിക്ഷ
തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. 36 വർഷം തടവും 2,55,000 രൂപ പിഴയുമാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമി (40) യെയാണ് കോടതി ശിക്ഷിച്ചത്. ജഡ്ജ് ജയ പ്രഭുവാണ് വിധി പ്രസ്താവിച്ചത്. കേസിൻ്റെ വിചാരണ വേളയിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതിക്ക് അധിക […]
കൊല്ലം: ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ […] The post ടൈല്‍സ് പണി നിര്‍ത്തി സ്വാമിയായി;പരീക്ഷക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം, 11കാരിയെ ആഭിചാരക്രിയയുടെ പേരില്‍ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍ appeared first on Daily Indian Herald .
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയുണ്ടായ വന്‍ സ്ഫോടനത്തില്‍ 9പേര്‍ക്ക് ദാരുണമായി മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പൊലിസ് സ്റ്റേഷനും അടുത്തുള്ള വാഹനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. ഫരീദാബാദില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വന്‍ സ്ഫോടക ശേഖരമാണ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്) സംഘവും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി […] The post കശ്മീരിലെ പോലീസ് സ്റ്റേഷനിലെ സ്ഫോടനം, 9 പേര് കൊല്ലപ്പെട്ടു, പൊട്ടിത്തെറിച്ചത് ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ appeared first on Daily Indian Herald .
തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ യുവാവ് മരിച്ച നിലയില്‍. തമിഴ്നാട് കൊടൈക്കനാലില്‍ നിന്നെത്തിയ ദാവൂദ് ഇബ്രാഹിം(25) ആണ് മരിച്ചത്. കൊടൈക്കനാലില്‍ നിന്നെത്തിയ 37 ഓളം പേര് അടങ്ങുന്ന സംഘമാണ് വര്‍ക്കലയില്‍ എത്തിയത്. നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മത്സരം നടത്തി. കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ ആരാണ് മുങ്ങിക്കിടക്കുന്നത് എന്ന് കണ്ടെത്തുന്ന മത്സരമാണ് നടത്തിയത്. ദാവൂദ് വെള്ളത്തില്‍ മുങ്ങിയ ശേഷം അബോധവസ്ഥയില്‍ കാണുകയായിരുന്നുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തിനടിയില്‍ എന്താണ് […]
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യപനത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബീഹാറിന്റെ ഈ ഫലം ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. ബീഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടമെന്നും പരാജയത്തെ കുറിച്ച് കൂടുതല്‍ അവലോകനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മഹാസഖ്യത്തില്‍ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ […] The post ബീഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നത്; തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല- രാഹുല്‍ ഗാന്ധി appeared first on Daily Indian Herald .
ലോകമെമ്പാടുമുള്ള മലയാളികളെ പറ്റിച്ചിരിക്കുന്നു മാരിയോ ജോസഫും ജിജി മാരിയോയും ജെറി പൂവക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇനിയും നിങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം തുടരുവാന്‍ യോഗ്യനല്ല. അത് ഒരു കമ്മിറ്റിയെ രൂപീകരിച്ചു പൂര്‍ത്തീകരിക്കുവാനുള്ള പ്രോജക്ട് കമ്മിറ്റി പൂര്‍ത്തീകരിക്കട്ടെ. ഒരു പ്രശ്നം വന്നപ്പോഴാണ് നിങ്ങള്‍ ഈ തട്ടിപ്പുകള്‍ പുറത്ത് പറഞ്ഞത്. മദ്യപിക്കുന്ന ഒരാള്‍ ധ്യാനം നടത്തുവാന്‍ യോഗ്യരല്ല. ജിജി അത് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കുകയെന്നും ജെറി പറയുന്നു. ജെറി പൂവക്കാലയുടെ കുറിപ്പ് വായിക്കാം മാരിയോയുടെ വീഡിയോ കണ്ടിരുന്നു. ഫിലോകാലിയയില്‍ നടന്ന തട്ടിപ്പുകള്‍ […] The post മലയാളികള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു, മാരിയോ ജോസഫും ജിജി മാരിയോയും ഇനിയും ചാരിറ്റി പ്രവര്‍ത്തനവും ധ്യാനവും നടത്തരുത്, ജെറി പൂവക്കാല appeared first on Daily Indian Herald .
ഇത് രാമച്ചനാണോ, പിടി തരാതെ ഹയ്വാന് ലൊക്കേഷനിലെ മോഹന്‍ലാല്‍
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഹിറ്റ് ചിത്രമായ ഒപ്പം ഹിന്ദിയിലേക്ക് ഒരുക്കുകയാണ് പ്രിയദര്ശന്. 2016ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഒപ്പം ഹിന്ദിയിലേക്ക് മാറ്റുമ്പോള്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് പ്രധാന താരങ്ങള്‍. ഒറിജിനല്‍ സ്ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദിയില്‍ ഒപ്പം ഒരുക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളിലെ ഷൂട്ടിന് ശേഷം മുംബൈയില്‍ അടുത്ത ഷെഡ്യൂളിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഹയ്വാന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് […]
സ്റ്റാര്‍ബക്സിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി മേയര്‍ സൊഹ്റാന് മംദാനി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്റ്റാര്‍ബക്സിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി മേയര്‍ സൊഹ്റാന് മംദാനി. തുച്ഛവേതനത്തില്‍ പ്രതിഷേധിച്ച് 10000ത്തിലധികം സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ പണിമുടക്കിയതിന് തൊട്ടുപിന്നാലെയാണ് മംദാനിയും ആഹ്വാനവുമായി മുന്നോട്ട് വന്നത്. തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോള്‍ സ്റ്റാര്‍ബക്സില്‍ നിന്ന് താന്‍ ഒന്നും വാങ്ങുകയില്ലെന്നും എല്ലാവരും ഈ ബഹിഷ്കരണത്തില്‍ പങ്കുചേരണമെന്നും മംദാനി എക്സില്‍ കുറിച്ചു. ‘തൊഴിലാളികള്‍ വേതനം കുറഞ്ഞതിനെ തുടര്‍ന്ന് സമരത്തിലായിരിക്കുമ്പോള്‍ ഞാനെങ്ങനെ സ്റ്റാര്‍ബക്സില്‍ നിന്ന് സാധനം വാങ്ങും? ഈ ബഹിഷ്കരണത്തില്‍ കൂടുതല്‍ പേര് അണിചേരണം. കരാര്‍ പുതുക്കാതെ സ്റ്റാര്‍ബക്സിന് മുന്നോട്ട് പോകാനാവില്ലെന്ന സന്ദേശം […]
ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യപനത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബീഹാറിന്റെ ഈ ഫലം ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. ബീഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടമെന്നും പരാജയത്തെ കുറിച്ച് കൂടുതല്‍ അവലോകനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘മഹാസഖ്യത്തില്‍ വിശ്വാസം […]
കഴിഞ്ഞദിവസം കാന്തായുടെ പ്രൊമോഷന്റെ ഭാഗമായി ദുല്‍ഖര്‍ നല്കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കേരളത്തിന് പുറത്തുള്ള പ്രേക്ഷകര്‍, വിശേഷിച്ച് തെലുങ്കിലെ പ്രേക്ഷകര്‍ തന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ മലയാളത്തില്‍ താന്‍ രണ്ട് വര്‍ഷം മാറി നിന്നാല്‍ ഫീല്‍ഡൗട്ടായെന്ന് പറയുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ ഈ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയാണ്. മറ്റ് ഭാഷകളിലെ സ്വീകാര്യത കണ്ടപ്പോള്‍ കേരളത്തിലെ പ്രേക്ഷകരെ തള്ളിപ്പറയുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. മലയാളത്തിലാണ് ആദ്യം പോപ്പുലറായതെന്നും മറ്റ് ഭാഷയില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം […]
എന്നെ വിലകുറച്ച് കണ്ടവര്‍ക്കുള്ള മറുപടി; ബീഹാറിലെ വിജയത്തില്‍ ചിരാഗ് പാസ്വാന്
പാട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ സന്തോഷം പങ്കിട്ട് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) തലവന്‍ ചിരാഗ് പാസ്വാന്. തന്നെ വിലകുറച്ച് കണ്ടവര്‍ക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ചിരാഗ് പറഞ്ഞു. എന്‍.ഡി.എ സഖ്യത്തിന്റെ മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റിനെ കുറിച്ചും ചിരാഗ് സംസാരിച്ചു. തന്റെ പാര്‍ട്ടിയുടെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് നിരവധി പരിഹാസങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യുവിന്റെ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ചിരാഗ് പറഞ്ഞു. എന്‍.ഡി.എ ബീഹാറില്‍ മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു […]
പൃഥ്വിരാജിന്റെ കരിയറില്‍ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടുകളിലൊന്നായിട്ടാണ് വിലായത്ത് ബുദ്ധയെ കണക്കാക്കുന്നത്. 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. ആടുജീവിതം, എമ്പുരാന് എന്നീ സിനിമകളുടെ തിരക്ക് കാരണം പല ഷെഡ്യൂളുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരിക്കുകയാണ്. മറയൂരിലെ ചന്ദന കടത്തുകാരനായ ഡബിള്‍ മോഹനനും അയാളുടെ അധ്യാപകനായ ഭാസ്കരനും തമ്മിലുള്ള ഈഗോ ക്ലാഷാണ് വിലായത്ത് ബുദ്ധയുടെ പ്രമേയം. ജി.ആര്. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റിന് ശേഷം […]
ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വന്‍ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. ഇത് ട്രെന്‍ഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയില്‍ അചഞ്ചല വിശ്വാസം അര്‍പ്പിച്ചു, ജംഗിള്‍ രാജിന് പകരം ജനം വികസനത്തെ പുല്കി. ജംഗിള്‍ രാജിന് നോ എന്‍ട്രി. 2024 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കുറച്ചു സീറ്റ് […] The post ബിഹാര്‍ വിജയം ആഘോഷിച്ച് എന്‍ഡിഎ; ‘ജംഗിള്‍ രാജിന് നോ എന്‍ട്രി’, ഇത് ട്രന്‍ഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ appeared first on Daily Indian Herald .
പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാടകീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ രഘോപൂരില്‍ നിന്നും മൂന്നാമതും വിജയം കൊയ്ത് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട തേജസ്വി 14,532 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ സതീഷ് കുമാറിനെ പരാജയപ്പെടുത്തിയത്. തുടക്കത്തില്‍ സതീഷ് കുമാര്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും അവസാന ലാപ്പുകളില്‍ തേജസ്വി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. നിരവധി തവണ തേജസ്വി പിന്നോട്ട് പോയതോടെ സതീഷ് കുമാര്‍ വിജയിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളും കാറ്റില്‍പ്പറത്തി തേജസ്വി യാദവ് അന്തിമ വിജയം […]
അമരവും പാലേരി മാണിക്യവും പോലെയാകില്ല, റീ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ഹിറ്റ്
ഹിന്ദിയിലും തമിഴിലും ട്രെന്‍ഡായി മാറിയ റീ റിലീസ് തരംഗം മലയാളത്തിലും ഇപ്പോള്‍ ഉടലെടുത്തിരിക്കുകയാണ്. സ്ഫടികത്തില്‍ തുടങ്ങി രാവണപ്രഭു വരെ മോഹന്‍ലാല്‍ സിനിമകളുടെ റീ റിലീസ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. എന്നാല്‍ മോഹന്‍ലാലിന്റെ റീ റിലീസ് സ്വീകാര്യത മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. എന്റര്‍ടൈന്‍മെന്റ് സിനിമകള്‍ക്ക് പകരം ക്ലാസിക് സിനിമകള്‍ പുറത്തിറക്കുന്നതുകൊണ്ടാണ് മമ്മൂട്ടിയുടെ റീ റിലീസുകള്‍ക്ക് സ്വീകാര്യത ലഭിക്കാത്തതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരം പോലും ആളില്ലാത്തതിനാല്‍ ഷോ ക്യാന്‍സല്‍ ചെയ്ത വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ […]
ലാലേട്ടന് വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ല്‍; ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗര്‍ണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. ‘അടി’, ‘ഇഷ്ക്’ എന്നീ ചിത്രങ്ങള്‍ക്ക് […] The post ലാലേട്ടന് വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍; ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ appeared first on Daily Indian Herald .
42 പന്തില്‍ 144 റണ്‍സ്, വൈഭവ് 'അഴിഞ്ഞാടിയ'മത്സരത്തില്‍ ഇന്ത്യ എയ്ക്കു 148 റണ്‍സ് ജയം
ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ തുടക്കത്തില്‍ ഇന്ത്യ 'എ'ടീം യുഎഇയെ 148 റണ്‍സിന് തകര്‍ത്തു. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 'എ'നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല് 14-കാരനായ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി പ്രകടനമായിരുന്നു. വെറും 42 പന്തില്‍ 144 റണ്‍സ് നേടിയ വൈഭവ്, 32 പന്തില്‍ സെഞ്ച്വറി തികച്ച് റെക്കോര്‍ഡ് വേഗമുള്ള സെഞ്ച്വറികളിലൊന്ന് സ്വന്തമാക്കി. 15 സിക്സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. സൂര്യവംശിക്ക് മികച്ച പിന്തുണ നല്‍കിക്കൊണ്ട് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ്മ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 42 പന്തില്‍ 76 റണ്‍സെടുത്ത അദ്ദേഹം പുറത്താകാതെ നിന്നു. ഇന്ത്യയുടെ ഇന്നിംഗ്സില്‍ ആകെ 25 സിക്സറുകളാണ് പിറന്നത്. 298 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇക്ക് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 149 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. യുഎഇ ബാറ്റിംഗ് നിരയില്‍ സോഹൈബ് ഖാന് മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി നേടി ചെറുത്തുനില്‍പ്പ് നടത്തിയത്. എന്നാല്‍, മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജപ്നീത് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹം നിര്‍ണ്ണായകമായ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷ ദുബെയും രമന്ദീപ് സിംഗും വിക്കറ്റുകള്‍ നേടി. വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് മികവിലും ഗുര്‍ജപ്നീത് സിംഗിന്റെ ബൗളിംഗിലുമായി, ഇന്ത്യ 'എ' 148 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി ടൂര്‍ണമെന്റില്‍ ശക്തമായ തുടക്കം കുറിച്ചു. അടുത്ത മത്സരം പാകിസ്ഥാനെതിരെയാണ്. Summary: India 'A' team thrashed UAE by 148 runs in a stellar start to the Asia Cup Rising Stars tournament. The blistering batting performance by teenage star Vaibhav Suryavanshi gifted India a huge victory. Opting to bat first after winning the toss, India 'A' posted a massive score of 297 runs for the loss of 4 wickets in the allotted 20 overs. The backbone of the Indian innings was the fiery performance of 14-year-old Vaibhav Suryavanshi. Vaibhav scored 144 runs off just 42 balls, completing a century in 32 balls to register one of the fastest centuries on record. His innings included 15 sixes and 11 fours.
കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി, ഒമ്പതു വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ആണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന് മുഹമ്മദ് ആഷിക് ആണ് മരിച്ചത്. നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അയയില്‍ ഉണ്ടായിരുന്ന തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എന്‍.യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആഷിക്.
പാട്ന: ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ എസ്.ഐ.ആര് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയുടെ ശുചീകരണത്തെ ഗൗരവമായി കണ്ടുവെന്നും അത് വിജയത്തിലേക്ക് നയിച്ചെന്നുമാണ് മോദി അവകാശപ്പെട്ടത്. എന്‍.ഡി.എ സഖ്യത്തിന്റെ വിജയത്തിന് പിന്നാലെ ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ‘ബീഹാര്‍ തെരഞ്ഞെടുപ്പ് ഒരു കാര്യം കൂടി തെളിയിച്ചു. ഇപ്പോള്‍ രാജ്യത്തെ വോട്ടര്‍മാര്‍, പ്രത്യേകിച്ച് യുവ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയുടെ ‘ശുദ്ധീകരണത്തെ’ ഗൗരവമായി കാണുന്നു. ബീഹാറിലെ യുവാക്കളും ഇതിനെ പിന്തുണച്ചു,’ […]
സെഞ്ച്വറി, 15 സിക്സ്, 342.85 സ്ട്രൈക്ക് റേറ്റ്; യു.എ.ഇക്കെതിരെ താണ്ഡവമാടി വൈഭവ് സൂര്യവംശി
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഇന്ത്യ എ യു.എ.ഇ എയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. പിന്നീട് കണ്ടത് ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനമാണ്. സെഞ്ച്വറി നേടിയാണ് വൈഭവ് ഏവരെയും അമ്പരപ്പിച്ചത്. വെറും 42 പന്തില്‍ നിന്ന് 15 കൂറ്റന്‍ സിക്സറുകളും 11 ഫോറും ഉള്‍പ്പെടെ 144 റണ്‍സാണ് താരം അടിച്ചെടുത്തത്. 342.85 എന്ന ഭീകര സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ താണ്ഡവം. WHAT. A. KNOCK Vaibhav Suryavanshi […]
ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് നരേന്ദ്ര മോദി, ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ. ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരില്‍ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും വികസനം പുതിയ തലത്തില്‍ എത്തിക്കുമെന്ന് താന്‍ ബിഹാറില്‍ വന്ന് വാഗ്ദാനം […]
മുംബൈ: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തങ്ങളുടെ ദേശീയ അജണ്ട നടപ്പാക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. 2024 മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ അതേ പാറ്റേണാണ് ബിഹാറിലും കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഞെട്ടേണ്ടതില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൈകോര്‍ത്ത് നടപ്പിലാക്കുന്ന ദേശീയ അജണ്ട നോക്കുമ്പോള്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫലം സാധ്യമല്ല. ഇത് മഹാരാഷ്ട്ര പാറ്റേണ്‍ പോലെയാണ്’- അദ്ദേഹം പറഞ്ഞു. ബിഹാറില്‍ അധികാരത്തില്‍ […] The post ‘ഞെട്ടേണ്ടതില്ല, മഹാരാഷ്ട്രയുടെ അതേ പാറ്റേണ്‍’; ബിഹാറിലേത് ബിജെപി- തെര. കമ്മീഷന് ഒത്തുകളിയെന്ന് സഞ്ജയ് റാവത്ത് appeared first on Daily Indian Herald .
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തലൈവര്‍ 173 എന്ന് പേരിട്ട പ്രൊജക്ടില്‍ നിന്ന് സുന്ദര്‍ സി പിന്മാറിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അനൗണ്‍സ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴായിരുന്നു ഒഴിവാക്കാനാകാത്ത കാരണത്താല്‍ പിന്മാറുകയാണെന്ന് സുന്ദര്‍ സി അറിയിച്ചത്. ഇതിന് പിന്നാലെ തമിഴ് പേജുകളില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റാണ് പലരുടെയും ചര്‍ച്ചാവിഷയം. സുന്ദര്‍ സിയുടെ പങ്കാളിയും നടിയുമായ ഖുശ്ബുവിനൊപ്പം രജിനികാന്ത് ഐറ്റം ഡാന്‍സ് ആവശ്യപ്പെട്ടതുകൊണ്ടാണോ ചിത്രത്തില്‍ നിന്ന് […]
ന്യൂഡല്‍ഹി:ബീഹാര്‍ തെരഞ്ഞെടുപ്പ് എല്ലാ തെരഞ്ഞെടുപ്പു ചരിത്രവും മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന കൂറ്റന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷത്തോട്, കോണ്‍ഗ്രസിനോടും ആര്‍ജെഡിയോടും മോദി പറഞ്ഞു: ‘നിങ്ങള്‍ തിരിച്ചുവരില്ല. ബീഹാര്‍ ജനതയ്ക്ക് വികാസമാണ് വേണ്ടത്, കാട്ടുഭരണമല്ല. അവര്‍ക്ക് വേണ്ടത് പ്രണീനമല്ല, സന്തോഷവും സംതൃപ്തിയുമാണ്.’ ബീഹര് ജനത വികസിത ബീഹാറിന് വോട്ടുചെയ്തു, സമൃദ്ധിയുള്ള ബീഹാറിന് വോട്ടുചെയ്തു.എല്ലാ ചരിത്രവും ഭേദിച്ചു. എന്‍ഡിഎക്ക് പ്രചണ്ഡ വിജയം ചോദിച്ചു. ബീഹാര്‍ ജനത ആ […] The post എല്ലാ ചരിത്രവും തിരുത്തിയ തെരഞ്ഞെടുപ്പ്; ‘നിങ്ങള്‍ തിരിച്ചുവരില്ല. ബീഹാര്‍ ജനതയ്ക്ക് വികാസമാണ് വേണ്ടത്, കാട്ടുഭരണമല്ല. മോദി appeared first on Daily Indian Herald .
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപത്തിനിരയായ വിദ്യാര്‍ത്ഥി വിപിന്‍ വിജയന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പണ്‍ വൈവ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാം കുമാര്‍. വിപിന്‍ വിജയന്റെ ഓപ്പണ്‍ വൈവയ്ക്ക് തടസമുണ്ടാക്കാനായി എട്ടംഗ ഗൂഢസംഘത്തെ, ജാതി അധിക്ഷേപം നടത്തിയ സംസ്കൃത വിഭാഗം മേധാവി ഡോ. സി.എന്‍. വിജയകുമാരി നിയോഗിച്ചെന്ന് ശ്യാം കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വൈവയ്ക്കിടെ കണ്‍വീനറുടെ ഔദ്യോഗിക ക്ഷണമില്ലാതെ ചില സര്‍വകലാശാല അധ്യാപകരും കോളേജ് അധ്യാപകരും നുഴഞ്ഞുകയറിയെന്നും ഈ നീക്കത്തിന് […]
ബീഹാറിലെ ഫലങ്ങള്‍ പൂര്‍ണമായും അസ്വാഭാവികമാണ്; വിമര്‍ശനവുമായി ദീപങ്കര്‍ ഭട്ടാചാര്യ
ന്യൂദല്‍ഹി: ബീഹാറിലെ ഇലക്ഷന് ഫലങ്ങള്‍ യഥാര്‍ത്ഥ സ്ഥിതിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് സി.പി.ഐ(എം.എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ. 20 വര്‍ഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ 2010ലെ പ്രകടനം എങ്ങനെ ആവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭട്ടാചാര്യ പറഞ്ഞു. ‘ഫലങ്ങള്‍ പൂര്‍ണമായും അസ്വാഭാവികമാണ്; ബീഹാറിലെ യാഥാര്‍ത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇരുപത് വര്‍ഷമായി അധികാരത്തിലുള്ള സര്‍ക്കാര്‍ 2010ലെ പ്രകടനം വീണ്ടും ആവര്‍ത്തിക്കുന്നത് തീര്‍ത്തും വ്യാഖ്യാനിക്കാന്‍ പറ്റാത്ത കാര്യമാണ്,’ ഭട്ടാചാര്യ പി.ടി.ഐയോട് പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലും […]
ഒരു സ്വാധീനവും ഉണ്ടാക്കാതെ പ്രഷാന്ത് കിഷോര്‍; ജന്‍ സ്വരാജ് തകര്‍ന്നടിയാനുണ്ടായ അഞ്ച് കാരണങ്ങള്‍
പാട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ട പുതിയ രാഷ്ട്രീയ പാര്‍ട്ടി ജന്‍ സ്വരാജിനും മുന്‍രാഷ്ട്രീയ തന്ത്രജ്ഞനും പാര്‍ട്ടി സ്ഥാപക നേതാവുമായ പ്രശാന്ത് കിഷോറിനും വന്‍ തിരിച്ചടി നല്കി ബീഹാര്‍ തെരഞ്ഞെടുപ്പ്. ബീഹാറിലെ ജാതി രാഷ്ട്രീയത്തിന് ബദലെന്ന് ഉയര്‍ത്തിക്കാണിച്ച് മികച്ച ആശയങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ജനങ്ങളുടെ വോട്ട് നേടി വിജയത്തിലെത്താന്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ച സ്ഥാനാര്‍ത്ഥികള്‍ക്കായില്ല. 2024 ഒക്ടോബര്‍ രണ്ടിന് നിലവില്‍ വന്ന ജന്‍ സ്വരാജ് പാര്‍ട്ടി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ […]
കീര്‍ത്തി നായികയായ 'റിവോള്‍വര്‍ റീറ്റ'യുടെ ട്രെയ്ലര് പുറത്ത്
ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളില്‍ ഒരാളായ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന 'റിവോള്‍വര്‍ റീറ്റ'എന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര് പുറത്തുവന്നു. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്ലര് വ്യക്തമാക്കുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം', 'മാനാട്'എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകന് എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോള്‍വര്‍ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. റിവോള്‍വര്‍ റിറ്റയില്‍, കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്, റെഡിന് കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നവംബര്‍ 28-ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. Key Words : Movie, Keerthy Suresh
യുഎസ് പാസ്പോര്ട്ടുള്ളവർക്കായി ഐഫോണ്‍ 'ഡിജിറ്റല്‍ ഐഡി'
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സുരക്ഷിതമായും സ്വകാര്യമായും അവതരിപ്പിക്കാന്‍ കഴിയുന്ന 'ഡിജിറ്റല്‍ ഐഡി'എന്ന പുതിയ സവിശേഷത ആപ്പിള്‍ അവതരിപ്പിച്ചു. പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ആപ്പിള്‍ വാലറ്റില്‍ ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാനും അത് ഐഫോണോ ആപ്പിള്‍ വാച്ചോ ഉപയോഗിച്ച് എളുപ്പത്തില്‍ അവതരിപ്പിക്കാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. നിലവില്‍ യുഎസ് പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാന്‍ സാധിക്കുക. ഭാവിയില്‍ ഈ സവിശേഷത വ്യാപകമായി കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. യുഎസിലെ 250-ല്‍ അധികം വിമാനത്താവളങ്ങളിലെ ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് ചെക്ക്പോസ്റ്റുകളില്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഈ ഡിജിറ്റല്‍ ഐഡി ഉപയോഗിക്കാന്‍ കഴിയും. ഒരു ഐഡന്റിറ്റി റീഡറിന് അടുത്ത് ഐഫോണ്‍ പിടിക്കുകയും, ആവശ്യപ്പെടുന്ന വിവരങ്ങള്‍ പരിശോധിച്ച് ഫെയ്സ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി ഉപയോഗിച്ച് അംഗീകാരം നല്‍കുകയും ചെയ്താല്‍ മതി. ഇത് മോഷണം, ഡ്യുപ്ലിക്കേഷന്‍ തുടങ്ങിയവയില്‍ നിന്ന് രേഖകള്‍ക്ക് സംരക്ഷണം നല്കുന്നു. Key Words: I Phone Digital ID
സ്വപ്നം പൂവണിഞ്ഞു; എക്കാലത്തേയും വലിയ ലക്ഷ്യം; ബിഹാറിലെ എറ്റവും വലിയ ഒറ്റക്കക്ഷിയായി BJP
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം ബിഹാറില്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി ഏറെ പിന്നാക്കം പോയി. രണ്ടക്കം തികയ്ക്കാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബിഹാറിന് ശേഷം ബംഗാളെന്നാണ് ബിജെപി പ്രഖ്യാപനം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള സോഷ്യലിസ്റ്റ് ബിഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയെന്നത് ബിജെപിയുടെ എക്കാലത്തേയും വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2020ല്‍ 74 സീറ്റാണ് ബിജെപി നേടിയത്. 75 സീറ്റ് […] The post സ്വപ്നം പൂവണിഞ്ഞു; എക്കാലത്തേയും വലിയ ലക്ഷ്യം; ബിഹാറിലെ എറ്റവും വലിയ ഒറ്റക്കക്ഷിയായി BJP appeared first on Daily Indian Herald .
മേക്കപ്പ് ഡിപ്പാര്‍ട്മെന്റില്‍ ഇത്രയും ഉയരത്തിലെത്തുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് പറയുകയാണ് റോണക്സ് സേവ്യര്‍. എ.സി മെക്കാനിക്കാകാനാണ് താന്‍ പഠിച്ചതെന്നും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം സിനിമയിലേക്ക് എത്തുകയായിരുന്നെന്നും റോണക്സ് പറഞ്ഞു. ചെറിയ ചില ജോലികളെല്ലാം ചെയ്താണ് താന്‍ ഇപ്പോള്‍ കാണുന്ന നിലയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് സിനിമകളില്‍ മേക്കപ്പ് അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഓരോ സിനിമയില്‍ നിന്നും പുതിയ ചില കാര്യങ്ങള്‍ പഠിക്കാറുണ്ടെന്നും റോണക്സ് പറയുന്നു. വെറും ജോലി എന്ന നിലയില്‍ മാത്രമാണ് താന്‍ സിനിമയെ കണ്ടിരുന്നതെന്നും നാട്ടിലെ […]
തിരുവനന്തപുരം : ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് എംഎം ഹസന്. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചുവെന്നും രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന് വിമര്‍ശിച്ചു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചതെന്നും മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നതെന്നും നെഹ്റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും ഹസന് കൂട്ടിച്ചേര്‍ത്തു. Key Words :MM Hassan, Sashi Tharoor
ബിഹാറിലെ കോണ്‍ഗ്രസിന്റെ പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്- തരൂർ
പട്ന: ബിഹാറിലെ കോണ്‍ഗ്രസിന്റെ പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരുകളെ തടയാനും കഴിയില്ല. പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. Key Words :Congress, Bihar Election Result, Sashi Tharoor
''ബിഹാർ കടന്നു, അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍''- കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
പട്ന : ബിഹാറില്‍ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ബിഹാര്‍ തീരുമാനിച്ചുവെന്നും ബിഹാറിലെ യുവജനങ്ങള്‍ ബുദ്ധിശാലികളാണെന്നും കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സര്‍ക്കാരിനെ ബിഹാര്‍ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതല്‍ വ്യക്തമായിരുന്നുവെന്നും നമ്മള് ബിഹാര്‍ നേടിയെന്നും ഇനി ബംഗാളിന്റെ ഊഴമാണെന്നും മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. അതേസമയം,ബിഹാറില്‍ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ വ്യക്തമാക്കി. എന്‍ഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞുവെന്നും ഇത്തവണ എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Key Words : Bihar Election Result, West Bengal, Union Minister Giriraj Singh
ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് നന്ദി, സാമൂഹിക നീതിയും വിജയിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പൊതുജനക്ഷേമത്തിന്റെ ആത്മാവും സാമൂഹിക നീതിയും വിജയിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു. ''വരും വര്‍ഷങ്ങളില്‍, ബിഹാറിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സംസ്കാരത്തിന് ഒരു പുതിയ ഭാവുകത്വം നല്‍കുന്നതിനും ഞങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ബിഹാറിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സമൃദ്ധമായ ജീവിതത്തിനു ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നല്കി അനുഗ്രഹിച്ച ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി. ഈ വമ്പിച്ച ജനവിധി ജനങ്ങളെ സേവിക്കാനും, ബിഹാറിനുവേണ്ടി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനുമുള്ള ശക്തി നല്‍കും. Key Words : PM Modi, Bihar Election Result
പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. വോട്ട് ചോരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളിലിടം പിടിച്ചെങ്കിലും ജനങ്ങളുടെ ഹൃദയത്തിലിടം പിടിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് വോട്ട് നില തുറന്നുകാണിക്കുന്നു. ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്കരണം നടപ്പാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണം ഉന്നയിക്കുകയും, ആര്.ജെ.ഡിയോടൊപ്പം ചേര്‍ന്ന് ബീഹാറില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ യാത്രയിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ […]
ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻ ഡി എ സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയം എൻഡിഎയുടെ സേവനത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് ആഭ്യന്തരമന്ത്രി […]
കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍. മികച്ച സിനിമകള്‍ മാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമല്‍ തന്റെ നിര്‍മാണക്കമ്പനി ആരംഭിച്ചത്. വിരുമാണ്ടി, ഹേ റാം, വിശ്വരൂപം തുടങ്ങിയ ക്ലാസിക്കുകള്‍ രാജ് കമല്‍ ഫിലിംസ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ അടുത്ത കാലത്തായി രാജ് കമലിന് അത്ര നല്ല കാലമല്ലെന്നാണ് വിലയിരുത്തല്‍. കമല്‍ ഹാസന് നായകനായ വിക്രത്തിന് ശേഷം രാജ് കമല്‍ ഫിലിംസ് അനൗണ്‍സ് ചെയ്ത പ്രൊജക്ടുകളില്‍ പലതും ഡ്രോപ്പായിരിക്കുകയാണ്. ഇന്‍ഡസ്ട്രി ഹിറ്റായ […]
തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് തരൂര്‍ പറഞ്ഞു. പാർട്ടിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണം. പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തരൂർ പറഞ്ഞു. ആരും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നൽകിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല എന്നും തരൂർ കൂട്ടിച്ചേർത്തു
ഇന്ത്യയിൽ ജനാധിപത്യം അപകടത്തിൽ; ബിഹാറിൽ ജയിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും ചെന്നിത്തല
തിരുവനന്തപുരം : ബിഹാറിൽ ജയിച്ചത് എൻ ഡി എ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണമെന്ന് എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ആലോചിക്കണം. പി എം ശ്രീ വിഷയത്തിൽ എൽ ഡി എഫിൽ അന്തഛിദ്രം രൂക്ഷമാണെന്നും യു ഡി എഫ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. Key Words : Bihar Election Result, Ramesh Chennithala
എസ്ഐആറില്‍ ഇടപെടില്ല; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം: ഹൈക്കോടതി
കൊച്ചി : ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ്. വിഷയത്തില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്. ഡിസംബർ 4 നാണ് എസ് ഐ ആർ പൂർത്തിയാക്കേണ്ടത്. തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ 9,11തിയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നാണ് സർക്കാർ വാദം. എന്നാൽ 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കേട്ട ഹൈക്കോടതി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് നേരത്തെയും പറഞ്ഞിരുന്നു. നിലവില്‍ സുപ്രീം കോടതിയെ സമീപിക്കാൻ ഉത്തരവായിരിക്കുകയാണ്. Key Words : SIR, State Government, Supreme Court, High Court
പ്രോട്ടിയാസിനെതിരായ താണ്ഡവത്തില്‍ പിറന്നത് കിടിലന്‍ റെക്കോഡ്; അശ്വിന് വാഴുന്ന ലിസ്റ്റിലേക്ക് ബുംറ
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് 55 ഓവറില്‍ 159 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു. നിലവില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം അവസാനിച്ചപ്പോള്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി കെ.എല്‍. രാഹുല്‍ 59 പന്തില്‍ 13 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 38 പന്തില്‍ ആറ് റണ്‍സും നേടി ക്രീസില്‍ ഉണ്ട്. ഓപ്പണര്‍ യശസ്വി […]
മൂന്ന് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട്
കോട്ടയം: വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ അതിശക്ത മഴ, കേരളത്തിൽ ഓറഞ്ച് അലർട്ട് 3 ജില്ലകളിൽ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. Key Words :Orange Alert, Heavy Rain
കൊച്ചി : കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ സി.പി.ഐ. അംഗത്വം രാജിവെച്ചു. പാർട്ടി വ്യക്തികൾക്കായി വഴിമാറുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ആൻസിയയുടെ രാജി. പാർട്ടി അംഗത്വത്തിനൊപ്പം മഹിളാ സംഘം സെക്രട്ടറി പദവി ഉൾപ്പെടെയുള്ള എല്ലാ ബഹുജന സംഘടനകളിലെ സ്ഥാനങ്ങളും അവർ രാജിവെക്കുന്നതായി വ്യക്തമാക്കി. കോർപ്പറേഷൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് എറണാകുളം സി.പി.ഐയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച രാഷ്ട്രീയ നീക്കം.തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിലും സ്ഥാനാർഥി നിർണയത്തിൽ കീഴ്ഘടകങ്ങളെ അവഗണിച്ചതിലുമുള്ള കടുത്ത പ്രതിഷേധമാണ് ആൻസിയയുടെ രാജിക്ക് പിന്നിലെ പ്രധാന കാരണം. ആൻസിയ പ്രതിനിധീകരിച്ചിരുന്ന കൊച്ചി കോർപ്പറേഷൻ്റെ അഞ്ചാം ഡിവിഷനിൽ പാർട്ടി അംഗമല്ലാത്ത ഒരു വ്യക്തിയെയാണ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത് എന്ന് അവർ ആരോപിച്ചു. കീഴ്ഘടകങ്ങൾ നൽകിയ സ്ഥാനാർഥിപ്പട്ടിക മേൽഘടകം അട്ടിമറിക്കുകയും, ഇഷ്ടക്കാരെ സ്ഥാനാർഥികളാക്കാൻ ശ്രമിക്കുകയും ചെയ്തതാണ് പാർട്ടിയുമായി ബന്ധം ഉപേക്ഷിക്കാൻ കാരണമെന്നും ആൻസിയ കുറ്റപ്പെടുത്തി. മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷനിൽ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ലീഗിന്റെ അപ്രമാദിത്വം തകർത്ത് വിജയിച്ച സ്ഥാനാർഥിയാണ് ആൻസിയ. Key Words:Kochi Corporation Deputy Mayor K.A. Ansia, Resigns, CPI Membership
ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ എതിരിട്ട് കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷമായി: ശശി തരൂര്‍
ഹൈദരാബാദ്: സമീപ കാലങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്ന നിരീക്ഷണം പങ്കിട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നേരിടാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് ശശി തരൂര്‍ ഹൈദരാബാദില്‍ പറഞ്ഞു. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസിന്റെത് കൂടുതല്‍ മധ്യകേന്ദ്രീകൃത പക്ഷമായിരുന്നു. മുമ്പത്തെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും പോളിസികള്‍ സ്വീകരിച്ചിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ജ്യോതി കോമിറെഡ്ഡി അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ […]
സൗത്ത് ആഫ്രിക്ക എതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ബാറ്റിങ്ങിനിടയില്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെമ്പ ബാവുമയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തും ബൗളര്‍ ജസ്പ്രീത് ബുംറയും ബാവുമ കുള്ളന്‍ ആണെന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. എല്‍.ബി.ഡബ്ല്യു റിവ്യൂ ചെയ്യുന്നതിനിടയില്‍ ബാവുമയെക്കുറിച്ച് ‘ബൗനാ ഭി ഹേ യേ ബാറ്റ്സ്മാന് (ബാറ്റ്സ്മാന് കുള്ളനാണ്)’ എന്നായിരുന്നു പന്ത് നടത്തിയ […]
തിരുവനന്തപുരം: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രാഹുലും മഹാസഖ്യവും കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സഖ്യം വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. സംസ്ഥാനത്ത് 190 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎ സഖ്യം വിജയം ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍?ഗ്രസും സഖ്യവും വീണ്ടും വീണ്ടും തോല്‍ക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കരും രാഹുലിനെ പരിഹസിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ‘ വോട്ട് ചോരി ഏറ്റില്ല ഗയ്സ്. പവര്‍പോയിന്റ് പ്രസന്റേഷന് പ്രതീക്ഷിച്ച […] The post ‘ ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം ഗയ്സ്, വോട്ട് ചോരി ഏറ്റില്ല ഗയ്സ്, പവര്‍പോയിന്റ് പ്രസന്റേഷന് പ്രതീക്ഷിച്ച പെവര്‍ വന്നില്ല ഗയ്സ്’; രാഹുലിനെ എയറിലാക്കി ശ്രീജിത്ത് പണിക്കര്‍ appeared first on Daily Indian Herald .
ബിഹാറിലെ വിജയം; ഫലം ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം, കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പ് ഭദ്രം,
ന്യൂഡൽഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരമാണ്. മഹാസഖ്യം വിജയിച്ചാല്‍ ജെഡിയു എന്‍ഡിഎ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നുമായിരുന്നു ഇന്ത്യാ സഖ്യത്തിൻ്റെ കണക്കുകൂട്ടൽ. ബിഹാറിൽ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പ് ഭദ്രമായി. പരാജയം കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ മോദി തന്നെ നേരിട്ട് യുദ്ധം നയിക്കുകയായിരുന്നു. അതേസമയം, നിതീഷ് കുമാറിനെ പിണക്കാതെ കൂടെ നിർത്തുകയാണ് ബിജെപി നീക്കം. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല. […]
നടിപ്പ് ചക്രവര്‍ത്തിമാരുടെ കാന്താ
വിശപ്പടക്കാന്‍ വേണ്ടി തെരുവുനാടകം ചെയ്ത് പിന്നീട് കഷ്ടപ്പെട്ട് സിനിമയിലേക്കെത്തിയ ടി.കെ മഹാദേവന് ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നു. സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറായി മാറിയ മഹാദേവനും അയാളെ കൈപിടിച്ചുയര്‍ത്തിയ സംവിധായകനും തമ്മിലുള്ള ഈഗോ ക്ലാഷും. കാന്താ എന്ന സിനിമയുടെ കഥയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പകുതിക്ക് വെച്ച് ഷൂട്ട് മുടങ്ങിയ ശാന്താ എന്ന ചിത്രം പിന്നീട് വീണ്ടും ചെയ്യാന്‍ മഹാദേവന് തയാറാകുന്നു. തന്റെ ആരാധകര്‍ നിരാശരാകാതിരിക്കാനായി ക്ലൈമാക്സില്‍ താന്‍ മരിക്കുന്ന രംഗം മാറ്റിയെഴുതിക്കുന്നു. സംവിധായകനും നായകനും തമ്മിലുള്ള ഈഗോ […]
രാഹുലിന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞു; കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയം; വിരലിലെണ്ണാന്‍ പോലും വിജയമില്ല
പട്ന: അതി ദയനീയമായ പ്രകടനം കാഴ്ച്ചവച്ച് ബിഹാറില്‍ കോണ്‍ഗ്രസിന്റെ തോല്‍വി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ തേരോട്ടത്തില്‍ ആര്‍ജെഡിയടക്കമുള്ള ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ പകുതിയായി ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നിലേക്കാണ് ചുരുങ്ങിയത്. 61 സീറ്റുകളില്‍ മത്സരിച്ച രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിക്ക് ജയിക്കാനായത് അഞ്ച് സീറ്റുകളില്‍ മാത്രം. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച് 19 സീറ്റുകള്‍ നേടിയിരുന്നു. ഓരോ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംതോറും ബിഹാറില്‍ കോണ്‍ഗ്രസ് മെലിഞ്ഞുമെലിഞ്ഞു വരികയാണ്. രാഹുല്‍ ഗാന്ധിയുടെ ‘വോട്ടുര്‍ അധികാര്‍ യാത്രയും തൊഴിലില്ലായ്മ, […] The post രാഹുലിന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞു; കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയം; വിരലിലെണ്ണാന്‍ പോലും വിജയമില്ല appeared first on Daily Indian Herald .
പാറ്റ്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എന്‍ഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. 243 സീറ്റുകളാണ് ആകെ. 2010 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 206 സീറ്റുകിട്ടിയിരുന്നു. അന്ന് ബിജെപിക്ക് 91 സീറ്റും ജെഡിയുവിന് 115 സീറ്റുമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ വരുന്ന തെരഞ്ഞെടുപ്പുഫലത്തില്‍ 91 സീറ്റില്‍ ബിജെപിയും 82 സീറ്റില്‍ ജെഡിയുവുമാണ് മുന്നില്‍. എക്സിറ്റ് പോളുകള്‍ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എന്‍ഡിഎയുടെ തേരോട്ടം. ഇന്‍ഡി സഖ്യത്തിന്റെ മഹാഗണ്‍ബന്ധന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 37 സീറ്റുകളില്‍ […] The post 203 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയുടെ തേരോട്ടം; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളും ചിത്രത്തിന് പുറത്ത് appeared first on Daily Indian Herald .
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് നേരിട്ടത് ദയനീയ പരാജയം
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് ഇത്തവണ കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. മഹാസഖ്യത്തിലെ പ്രധാന അംഗമായ കോൺഗ്രസ് ഇത്തവണ ദയനീയമായ പ്രകടനമാണ് പുറത്തെടുത്തത്. മത്സരിച്ച 60 സീറ്റുകളിൽ ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. അതായത് കൺവേർഷൻ നിരക്ക് വെറും 10% മാത്രം. ബിഹാറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. പലപ്പോഴും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തേക്ക് പാർട്ടി പിന്തള്ളപ്പെടുകയാണ്. എല്ലാ പാർട്ടികളും ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണമാണ് നടത്തിയത്. ഇതിൽ കോൺഗ്രസാകട്ടെ […]
വാശിയേറിയ പോരാട്ടം; ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ചത്. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും, ഇത്തവണ 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്. 91 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത് 81 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. 101 സീറ്റുകളില്‍ വീതമാണ് ഇത്തവണ ബിജെപിയും ജെഡിയുവും മത്സരിച്ചിരുന്നത്. […]
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങൾ തെളിഞ്ഞു. കേസിൽ തലശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി പറഞ്ഞു. കുട്ടി പീഡനം നേരിട്ടത് ഏറ്റവും വിശ്വസിച്ച ആളിൽ നിന്നാണെന്നും ഇവർ പറഞ്ഞു. അതേസമയം ശിക്ഷാ വിധി വന്നതിനുശേഷം മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ പറഞ്ഞു. […]
ന്യൂഡല്‍ഹി: ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ പരാമര്‍ശങ്ങള്‍ ബോധ്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപരമായ ക്രമീകരണങ്ങള്‍ പാര്‍ട്ടിയിലുണ്ടായിട്ടുണ്ട്. എന്നാല്‍, ചില വഴികളില്‍, എന്റെ പാര്‍ട്ടി മുമ്പത്തേക്കാള്‍ വളരെയധികം ഇടതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘റാഡിക്കല്‍ സെന്‍ട്രിസം: ഇന്ത്യയെക്കുറിച്ചുള്ള എന്റെ […] The post ബിജെപിയെ പ്രതിരോധിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷമായി മാറി: വീണ്ടും വിമര്‍ശനവുമായി ശശി തരൂര്‍ appeared first on Daily Indian Herald .
അഭിനന്ദ് ന്യൂഡല്‍ഹി: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ഉള്‍പ്പെടുന്ന ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ ഒരുങ്ങുമ്പോള്‍ എങ്ങനെ ഈ അമ്പരപ്പിക്കുന്ന വിജയം സ്വായത്തമാക്കിയെന്ന ചോദ്യവും ഉയരുകയാണ്. 122 സീറ്റുകളെന്ന കേവല ഭൂരിപക്ഷത്തിലും അപ്പുറത്തേയ്ക്കാണ് ഭരണപക്ഷം പോകുന്നത്. ദേശീയ നേതൃത്വം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും ഉയര്‍ന്ന അംഗീകാരവും എന്‍ഡിഎയ്ക്ക് ഒരു പ്രധാന 'പ്രതിരോധ കവചം'ആയി വര്‍ത്തിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രാദേശിക ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സഹായിച്ചു. ക്ഷേമ പദ്ധതികള്‍: സ്ഥിരതയാണ് പ്രധാന പ്രചരണ ആയുധമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ (മോദിയുടെയും നിതീഷിന്റെയും നേതൃത്വത്തിലുള്ള) ക്ഷേമ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതും വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍ക്കും (ഇ ബി സി) ഇടയില്‍ വലിയ സ്വാധീനം ചെലുത്തി. വനിതാ വോട്ടര്‍മാരുടെ ഏകീകരണം: വനിതാ വോട്ടര്‍മാര്‍ സ്ഥിരമായി വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎയെ പിന്തുണച്ചു (2020 ലെ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വനിതാ വോട്ടുകള്‍ ഏഴു ശതമാനം അധികം എന്‍ഡിഎയ്ക്ക് കിട്ടി). ഗുണഭോക്തൃ പദ്ധതികള്‍: ജീവക സ്വയംസഹായ സംഘങ്ങള്‍, സൗജന്യ വൈദ്യുതി യൂണിറ്റുകള്‍, വിധവകള്‍ക്കുള്ള പെന്ഷന് വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സംസ്ഥാന തലത്തിലുള്ള സംരംഭങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി ഈ നിര്‍ണായക വോട്ട് ബാങ്കിനെ വിജയകരമായി ഏകീകരിച്ചു. വനിതാ വോട്ടര്‍മാരുടെ പോളിംഗ് നിരക്ക് ചരിത്രപരമായി ഉയര്‍ന്നതും എന്‍ഡിഎയ്ക്ക് ഗുണമായി. ജാതി സമവാക്യവും സഖ്യ ഘടനയും: എന്‍ഡിഎ, പ്രത്യേകിച്ചും ജെഡി(യു), ബിഹാറിലെ ജനസംഖ്യയുടെ വലിയൊരു ഭാഗമായ ഒബിസികള്‍ക്കും ഇബിസികള്ക്കും ടിക്കറ്റുകള്‍ നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതേസമയം തന്നെ, ഉയര്‍ന്ന ജാതിക്കാരുടെയും കുര്‍മി/കോയിരി വിഭാഗത്തിന്റെയും ശക്തമായ പിന്തുണയും, നിര്‍ണായകമായ അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളുടെ (ഇ ബി സി) ഭൂരിപക്ഷ പിന്തുണയും എന്‍ഡിഎ ഉറപ്പിച്ചു. മഹാഗഡ്ബന്ധന്റെ കേന്ദ്രീകരണം: മഹാഗഡ്ബന്ധന് (ആര്‍ജെഡി നേതൃത്വത്തില്‍) അതിന്റെ പരമ്പരാഗത അടിത്തറയില്‍ ഊന്നി മാത്രം നിന്നു. ഉദാഹരണത്തിന്, യാദവന്മാരും മുസ്ലിങ്ങളും പിന്തുണയ്ക്കുമെന്ന് അവര്‍ കരുതി. ഈ സമയം, എന്‍ഡിഎയുടെ വിശാലമായ സഖ്യത്തിന്റെ വലിയ വോട്ടര്‍ അടിത്തറയും ഭൂമിശാസ്ത്രപരമായ വ്യാപനവും അവര്‍ക്ക് വ്യക്തമായ മേല്‍ക്കൈ നല്കി. ബിജെപിയുടെ കാര്യക്ഷമത: വോട്ട്-ടു-സീറ്റ് പരിവര്‍ത്തനത്തിലെ കാര്യക്ഷമത ബിജെപി തുടര്‍ന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍, പോപ്പുലര്‍ വോട്ട് ഷെയറിലെ ചെറിയ വ്യത്യാസം സീറ്റുകളുടെ വലിയ വ്യത്യാസത്തിലേക്ക് നയിച്ചിരുന്നു. അന്നത്തെ ചെറിയ പിഴവുകള്‍ പോലും തിരുത്തി സീറ്റു വിഭജനം നടത്തിയത് ബി ജെ പിക്കു നേട്ടമായി. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യങ്ങള്‍: പ്രശാന്ത് കിഷോറിന്റെ ജന സൂരജ്, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികളുടെ സാന്നിധ്യം വോട്ട് ഭിന്നിപ്പിക്കുന്ന ഘടകങ്ങളായി വര്‍ത്തിച്ചു. ഇത് പ്രധാനമായും സീമാഞ്ചല്‍ മേഖലയില്‍ മഹാഗഡ്ബന്ധന്റെ മൊത്തം സീറ്റ് നിലയെ ബാധിച്ചു. പ്രതിപക്ഷ നിരയില്‍ അനൈക്യം അവസാന മണിക്കൂറികളിലും വ്യക്തമായിരുന്നു. ഇതു വോട്ടിംഗില്‍ പോലും പ്രതിഫലിച്ചു. എന്‍ഡിഎയെ അപേക്ഷിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഒരു വലിയ ദൗര്‍ബല്യമായിരുന്നു അനൈക്യം. മുന്നണിയിലെ എല്ലാ സഖ്യകക്ഷികള്‍ക്കും അവരുടെ വോട്ടുകള്‍ പൊതു സ്ഥാനാര്‍ത്ഥിക്ക് നല്കാന് തയ്യാറായില്ല. കോണ്‍ഗ്രസിന്റെ ക്ഷീണം: മഹാഗഡ്ബന്ധനിലെ ഒരു പ്രധാന പങ്കാളിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കാര്യമായ പ്രകടനം നടത്താനായില്ല. സഖ്യത്തിന്റെ മൊത്തത്തിലുള്ള വോട്ട് സാധ്യതയെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. തൊഴിലില്ലായ്മ: മഹാഗഡ്ബന്ധന് തൊഴിലില്ലായ്മ എന്ന സുപ്രധാന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, എന്‍ഡിഎ അതിനെ തൊഴിലവസര വാഗ്ദാനങ്ങള്‍ നല്കി നേരിട്ടു. അതിനൊപ്പം മൊത്തത്തിലുള്ള വികസന കാഴ്ചപ്പാടിന് അവര്‍ ഊന്നല്‍ നല്‍കിയും പ്രതിരോധിച്ചു. ഇത് വലിയൊരു വിഭാഗം വോട്ടര്‍മാരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ചുരുക്കത്തില്‍, എന്‍ഡിഎയുടെ വിജയം മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് മാനേജ്മെന്റിലും, ലക്ഷ്യമിട്ടുള്ള ക്ഷേമ പദ്ധതികളിലൂടെ സംഖ്യാപരമായി ശക്തരായ വനിതാ, ഇബിസി വോട്ട് ബാങ്കുകളെ ഏകീകരിക്കാനുള്ള വിജയകരമായ തന്ത്രത്തിലും ഊന്നിയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ സ്വാധീനത്തിലും 'ഇരട്ട എഞ്ചിന്'എന്ന സ്ഥിരതയുടെയും വികസനത്തിന്റെയും സന്ദേശത്തിലും വേരൂന്നിയ ഒരു 'കാര്യക്ഷമത'യുടെ പ്രചരണ തന്ത്രമാണ് അവര്‍ ഉപയോഗിച്ചത്. അതു ഫലം കാണുകയും ചെയ്തു. Summary: As the ruling National Democratic Alliance (NDA), which includes Chief Minister Nitish Kumar's JD(U), prepares for a massive victory in the Bihar Assembly elections, the question of how this astonishing victory was achieved also arises. The ruling party is heading far beyond the simple majority mark of 122 seats. National Leadership: The popularity and high approval rating of Prime Minister Narendra Modi acted as a significant 'protective shield' for the NDA. This helped overcome any local anti-incumbency sentiment against the state government.
കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പറഞ്ഞു. അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സ്കൂളിലെ പത്തു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി. രാഷ്ട്രീയ വിവാദം കൂടിയായ കേസിലെ പരാതി വ്യാജമാണെന്നും എസ്.ഡി.പി.ഐ ഗൂഢാലോചനയാണ് പിന്നിലുള്ളതെന്നുമായിരുന്നു ബിജെപി ആരോപണം. ഇതു തള്ളുന്നതാണ് കോടതി വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും. ജീവപര്യന്തം എങ്കിലും ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യം ഉന്നയിക്കും. […] The post പോക്സോ കേസില്‍ അധ്യാപകനെ ശിക്ഷിച്ച് തലശ്ശേരി പോക്സോ കോടതി; ഏറെ വിവാദമായ കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ appeared first on Daily Indian Herald .
ന്യൂഡല്‍ഹി: ബിഹാറില്‍ താമരവിരിയുമെന്ന് ഉറപ്പിച്ച് ആദ്യഘട്ട വോട്ടെണ്ണല്‍. കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ സഖ്യം കുതിക്കുകയാണ്. 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 193 സീറ്റുകളില്‍ മുന്നിലാണ് എന്‍ഡിഎ. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിതീഷ് കുമാറിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. നിതീഷ് കുമാര്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവായി അദ്ദേഹം മാറും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ജനതാദള്‍ നേതാവ് തേജസ്വി യാദവ് രഘോപൂര്‍ നിയമസഭയില്‍ മുന്നിലാണ്. എക്സിറ്റ് പോള്‍ സര്‍വേകള്‍ തെറ്റാണെന്ന് വാദിച്ച തേജസ്വി യാദവിന്റെ […] The post രഹുലിന്റെ മഹാസഖ്യം തകര്‍ന്നു തരിപ്പണമായി; ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; നിതീഷ് കുമാറിന് ഭരണത്തുടര്‍ച്ച ഉറപ്പ് ; കേവലഭൂരിപക്ഷം കടന്ന് NDA സഖ്യം appeared first on Daily Indian Herald .
വയനാട് ഗവ. മെഡിക്കൽ കോളേജിൽ അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരം; അഭിനന്ദിച്ച് മന്ത്രി
കൽപ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്സ് വിഭാഗമാണ് ഈ പ്രൊസീജിയല്‍ നടത്തിയത്. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശി 63കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ മേഖലയില്‍ ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന സൗജന്യമായി ലഭ്യമാക്കാനായി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ സേവനങ്ങളില്‍ […]
ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ ?
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും. കൂടുതൽ സാവകാശം നൽകാൻ ആകില്ലെന്ന് അന്വേഷണസംഘംപത്മകുമാറിനെ അറിയിച്ചിട്ടുണ്ട്. കട്ടിള പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ബോർഡിന്റെ അറിവോടെ എന്നാണ് എസ്ഐടി കണ്ടെത്തൽ. കേസിലെ നാലാം പ്രതി ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകാനും സാധ്യതയുണ്ട്. Key Words :Sabarimala Gold Theft, A Padmakumar , Arrest
എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്
കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. തീവ്രവോട്ടർ പട്ടിക പരിഷ്കരണം ഡിസംബർ നാലിന് പൂർത്തിയാക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിലും നടക്കും. എന്നാൽ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. Key Words : Kerala High Court, SIR
പാറ്റ്ന: ദിനോസറുകള്‍ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും ബിഹാറില്‍ രാഹുല്‍ ഗാന്ധിക്കും മഹാസഖ്യത്തിനും ഒരു മടക്കം ഉണ്ടാകില്ലെന്ന് ബിജെപി വക്താവ് ജെയ്വീര് ഷെര്‍ഗില്‍. ബിഹാറിലെ ജനങ്ങള്‍ക്ക് ഇനി ജംഗിള്‍ രാജ് വേണ്ട, അവര്‍ക്ക് ജനാധിപത്യപരമായ ഭരണ സംവിധാനമാണ് വേണ്ടത്. അവര്‍ ?ഗുണ്ടാ രാജിനെ താഴിട്ടു പൂട്ടിയെന്നും ബിജെപിയെ സിന്ദൂരം ചാര്‍ത്തി വരവേറ്റെന്നും ജെയ്വീര് ഷെര്‍ഗില്‍ പറഞ്ഞു. എന്‍ഡിഎയുടെ പടയോട്ടത്തിനാണ് ബിഹാര്‍ സാക്ഷ്യം വഹിക്കുന്നത്. കേവല ഭൂരിപക്ഷം കടന്ന് 160 സീറ്റുകളുമായി എന്‍ഡിഎ സഖ്യം കുതിക്കുകയാണ്. 68 സീറ്റുകളുമായി ബിജെപി […] The post ദിനോസറുകള്‍ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും രാഹുലിനും മഹാസഖ്യത്തിനും ഇനി മടക്കം ഉണ്ടാകില്ല; ബിഹാറിലെ ജനങ്ങള്‍ക്ക് ജംഗിള്‍ രാജ് വേണ്ട’ appeared first on Daily Indian Herald .
ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ ഏജന്‍സികള്‍
ശ്രീനഗര്‍: ചെങ്കോട്ട സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റ് കൂമ്പാരം മാത്രമാണുള്ളത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തകര്‍ക്കുന്നതിന് മുന്‍പ് ഉമറിന്റെ കുടുംബാംഗങ്ങളെ സ്ഥലത്തുനിന്നും മാറ്റിയിരുന്നു. ഇവരില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലുമാണ്. ഉമര്‍ നബി ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകളുടെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്റര് വ്യക്തമാക്കി. അതേസമയം ചെങ്കോട്ട സ്ഫോടനത്തില്‍ മരണസംഖ്യ 13 ആയി ഉയര്‍ന്നു. Keywords:Security forces,Umar Nabi, Demolished, House
ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് (31) പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുപി കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് മുഹമ്മദ് ആരിഫ്. ജമ്മു കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഡോ. ആരിഫ് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. അഖിലേന്ത്യ പ്രവേശ പരീക്ഷ വഴിയാണ് […] The post ഡല്‍ഹി ഭീകരാക്രമണം; ഡോ. മുഹമ്മദ് ആരിഫിന്റെ പഠനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍; ഭീകരന്റെ കേരള ബന്ധവും അന്വേഷിക്കും appeared first on Daily Indian Herald .
സ്വന്തം ലേഖകന്‍ പട്ന : ഭരണ മുന്നണിയായ എന്‍ഡിഎ 207 സീറ്റുകളില്‍ ലീഡുമായി അമ്പരപ്പിക്കുന്ന ജയത്തിലേക്ക്. 2020 ല്‍ 122 സീറ്റായിരുന്ന എന്‍ ഡി എ ഇക്കുറി 200 കടന്നു മുന്നേറുകയാണ്. 29 സീറ്റുകളില്‍ മാത്രമാണ് പ്രതിപക്ഷ മുന്നണിയായ മഹാഗഡ്ബന്ധന് മുന്നിട്ട് നില്‍ക്കുന്നത്. കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സീറ്റുകളൊന്നും നേടാതെ പ്രശാന്ത് കിഷോറിന്റെ പുതിയ പാര്‍ട്ടിയായ ജന സൂരജ് മാനംകെട്ടു. ആറ് മണ്ഡലങ്ങളില്‍ മുന്നിട്ട് നില്ക്കുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പല മണ്ഡലങ്ങളിലും ഫലത്തില്‍ ഭരണമുന്നണിക്കാണ് അനുഗ്രഹമായിരിക്കുന്നത്. ഒവൈസിയുടെ പാര്‍ട്ടി പിടിച്ച വോട്ടില്‍ അധികവും പ്രതിപക്ഷത്തിന്റേതായിരുന്നു. എന്‍ഡിഎയില്‍ ബിജെപി ഒന്നാമനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ 95 സീറ്റുകളില്‍ മുന്നിലാണ്. നിതീഷ് കുമാറിന്റെ ജെഡിയു 84 സീറ്റുകളിലെ ലീഡുമായി തൊട്ടുപിന്നിലുണ്ട്. ജൂനിയര്‍ പങ്കാളികളില്‍, ചിരാഗ് പാസ്വാന്റെ എല്‍ജെപി (ആര്‍വി) 21 സീറ്റുകളിലും, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം അഞ്ച് സീറ്റുകളിലുമാണ് മുന്നില്‍. ആറ് സീറ്റുകളില്‍ മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എം മൂന്ന് സീറ്റുകളില്‍ മുന്നിലാണ്. മഹാഗഡ്ബന്ധന് ക്യാമ്പില്‍, ആര്‍ജെഡി മാത്രമാണ് രണ്ടക്കത്തില്‍ മുന്നിലുള്ള ഏക പാര്‍ട്ടി, 27 സീറ്റുകളില്‍. 61 സീറ്റുകളില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍. സിപിഐ(എം), സിപിഐ(എംഎല്) പോലുള്ള ചെറിയ സഖ്യകക്ഷികള്‍ മൂന്ന് മണ്ഡലങ്ങളില്‍ വീതം മുന്നിലാണ്. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച (ജന്‍ ശക്തി ജനതാദള്‍) ലാലു യാദവിന്റെ മകന് തേജ് പ്രതാപ്, ആദ്യ റൗണ്ടുകള്‍ക്ക് ശേഷം മഹുവ മണ്ഡലത്തില്‍ പിന്നിലായിരുന്നു. അദ്ദേഹത്തിന്റെ അകന്നു കഴിയുന്ന സഹോദരന് തേജസ്വി യാദവ് കുടുംബ കോട്ടയായ രാഘോപൂരിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പിന്നിലാണ്. ഈ ട്രെന്‍ഡുകള്‍ നിലനിര്‍ത്തുകയാണെങ്കില്‍, പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് പലരും എഴുതിത്തള്ളിയ നിതീഷ് കുമാര്‍ റെക്കോര്‍ഡ് അഞ്ചാം തവണയും മുഖ്യമന്ത്രിയായി തിരിച്ചെത്തും. (ഇതിനകം പലപ്പോഴായി നിതീഷ് ഒന്‍പതു വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.) എന്നാല്‍ ബിജെപി ഒരിക്കല്‍ കൂടി ജെഡിയുവിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍, അധികാരം പങ്കുവെക്കുന്നതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്‍ഡിഎയുടെ ഈ ആധിപത്യം 'നിമോ'തരംഗത്തെ (നിതീഷ് കുമാര്‍ + നരേന്ദ്ര മോദി) സൂചിപ്പിക്കുന്നു. ജെഡിയു മേധാവിയുടെ സാമൂഹ്യക്ഷേമ പദ്ധതികളും, റെക്കോര്‍ഡ് വനിതാ വോട്ടര്‍മാരുടെ പങ്കാളിത്തവും പ്രധാന മണ്ഡലങ്ങളിലുടനീളം പാര്‍ട്ടിയെ ഉയര്‍ത്തി. സ്ഥിരമായി വോട്ട് ആകര്‍ഷിക്കുന്ന പ്രധാനമന്ത്രി മോദി, തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി, 'ജംഗിള്‍ രാജ്'എന്ന പ്രയോഗത്തിലൂടെ ആര്ജെഡിയെതിരെ അദ്ദേഹം കടുത്ത ആക്രമണം നടത്തി. ഭരണസഖ്യം സീമാഞ്ചലിലും നേട്ടം കൊയ്യുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ അതിര്‍ത്തി ജില്ലകളില്‍, ഘുസ്പൈതിയകള് (നുഴഞ്ഞുകയറ്റക്കാര്‍) അല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ബിജെപി നടത്തിയ പ്രചാരണം റാലികളില്‍ ഗുണം കണ്ടു. ആര്‍ജെഡിയുടെ പ്രകടനം ചരിത്രത്തിലെ രണ്ടാമത്തെ മോശം പ്രകടനമാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകാനുള്ള തേജസ്വി യാദവിന്റെ ശ്രമങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. ജാതി സമവാക്യം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് പിഴവ് സംഭവിച്ചു. യാദവ സ്ഥാനാര്‍ത്ഥികളെ അമിതമായി നിര്‍ത്തിയത് ഇതിന് കാരണമായി. അവരുടെ ആകര്‍ഷകവും എന്നാല്‍ പലപ്പോഴും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിപരീത ഫലം നല്കി. ഇതേസമയം 'സര്‍ക്കാരിന്റെ പിടിപ്പുകേട്'എന്ന വിഷയം വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമായി സ്വാധീനം ചെലുത്തിയതുമില്ല. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ എല്‍ജെപി (ആര്‍വി) തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ശക്തികളിലൊന്നായി മാറി. മത്സരിച്ച 29 സീറ്റുകളില്‍ 20 ഇടത്തും അവര്‍ മുന്നിലാണ്. പലരും ബാധ്യതയായി എഴുതിത്തള്ളിയ ചിരാഗ്, സീറ്റ് വിഹിതത്തെക്കുറിച്ചുള്ള തന്റെ ശക്തമായ വിലപേശല്‍ ശരിയാണെന്ന് തെളിയിച്ചു. നിലവിലെ സീറ്റ് നിലയോട് അടുത്ത് എത്തുകയാണെങ്കില്‍, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ചിരാഗിന് കൂടുതല്‍ സ്വാധീനം ലഭിക്കും. Keywords:Bihar assembly election, NDA, INDIA, BJP
ഡല്‍ഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമര്‍ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ പുല്‍വാമയിലെ വീടാണ് ഇടിച്ച് തകര്‍ത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമര്‍ നബിയാണെ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വീട് ഇടിച്ച് നിരത്തിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് കോളര്‍ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും […] The post ഡല്‍ഹി സ്ഫോടനം: ഭീകരന് ഉമര്‍ മുഹമ്മദിന്റെ പുല്‍വാമയിലെ വീട് ഇടിച്ച് നിരത്തി; തീവ്രവാദികളെ തുടച്ചുനിക്കാന്‍ സര്‍ക്കാര്‍ appeared first on Daily Indian Herald .
500 കിലോ ലഡു, 5 ലക്ഷം രസഗുള, 50,000 പേര്‍ക്ക് സദ്യ; ബിഹാറില്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി എന്‍ഡിഎ
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് എന്‍ഡിഎ. മുന്നണി ക്യാമ്പില്‍ ഇതിനോടകം ആഘോഷങ്ങള്‍ ആരംഭിച്ചു. പട്നയില്‍, ലഡുവും വലിയ സദ്യയ്ക്കുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വലിയ പാചക പാത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങള്‍ വെച്ചാണ് ലഡു തയ്യാറാക്കുന്നത്. ദൃഷ്ടിദോഷം അകറ്റാന്‍ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും […] The post 500 കിലോ ലഡു, 5 ലക്ഷം രസഗുള, 50,000 പേര്‍ക്ക് സദ്യ; ബിഹാറില്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി എന്‍ഡിഎ appeared first on Daily Indian Herald .
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ഭരണമുറപ്പിച്ച് ബിജെപി മുന്നണി
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ മുന്നില്‍ . ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 132 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം 72 ഇടത്താണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. രണ്ട് മണിയോടെ ചിത്രം പൂര്‍ണമായും വ്യക്തമായേക്കും. ഒരുറൗണ്ടില്‍ 14 ഇവിഎമ്മുകള്‍ എന്നകണക്കിലാണ് എണ്ണല്‍ പുരോഗമിക്കുക. എല്ലാ എക്സിറ്റ് പോളുകളും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എന്‍ഡിഎ വിജയമാണ് പ്രവചിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും […] The post ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ഭരണമുറപ്പിച്ച് ബിജെപി മുന്നണി appeared first on Daily Indian Herald .
ചെങ്കോട്ട സ്ഫോടനം: ഭീകരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്തു
ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്.
അഭിനന്ദ് ന്യൂഡല്‍ഹി: റെഡ് ഫോര്‍ട്ട് സ്ഫോടനക്കേസ് അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ച ഭീകര ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാസമ്പന്നരായ പ്രൊഫഷണലുകള്‍ എങ്ങനെയാണ് രാജ്യത്തെ ഏറ്റവും ധീരമായ ഭീകരാക്രമണ ഗൂഢാലോചനകളിലൊന്ന് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഫരീദാബാദിലെ അല്‍-ഫലാ യൂണിവേഴ്സിറ്റി താവളമാക്കിയ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ നയിച്ച, ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള 'വൈറ്റ് കോളര്‍'മൊഡ്യൂളാണ് ഇതിന് പിന്നില്‍. ഫരീദാബാദിലെ സ്വകാര്യ സ്ഥാപനമായ അല്‍-ഫലാ യൂണിവേഴ്സിറ്റിയിലാണ് ഗൂഢാലോചന നടന്നതെന്ന് പോലീസ് പറഞ്ഞു. യൂണിവേഴ്സിറ്റി പരിസരത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ഡോ. ഉമര്‍ ഉന്‍ നബി, ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി, ഡോ. മുസഫര്‍ റാതര്‍ എന്നീ മൂന്ന് കശ്മീരി ഡോക്ടര്‍മാരായിരുന്നു സൂത്രധാരന്മാര്. അവര്‍ അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ എന്നിവ ശേഖരിച്ച് ഐഇഡികള്‍ നിര്‍മ്മിച്ചു. ഇതിനായി കാമ്പസിലെ ലബോറട്ടറികളും വാടക മുറികളും ഉപയോഗിച്ചു. യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിടുകയും അസോസിയേഷന് ഒഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് അല്‍ ഫലായുടെ അംഗത്വം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ20 ഓടിച്ച 28 വയസ്സുള്ള ഡോക്ടറായ ഡോ. ഉമര്‍, ഡോ. മുസമ്മില്‍, ഡോ. മുസഫര്‍ എന്നിവരായിരുന്നു പ്രധാനികള്‍. ലഖ്നൗവില്‍ നിന്നുള്ള ഡോ. ഷഹീന് സയീദ് ലോജിസ്റ്റിക് പിന്തുണ നല്കി. ഓഗസ്റ്റില്‍ ഇന്ത്യ വിട്ട്, ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് കരുതുന്ന മുസഫറിനായി പോലീസ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് തേടി. തുര്‍ക്കി ബന്ധം: ഗൂഢാലോചനയുടെ അന്താരാഷ്ട്ര മാനങ്ങള്‍ വെളിപ്പെട്ടത് 'ഉകാസ'എന്ന കോഡ് നാമത്തിലുള്ള തുര്‍ക്കിയിലെ ഒരു ഹാന്‍ഡ്ലറെ കണ്ടെത്തിയതോടെയാണ്. ഡല്‍ഹിയിലെ ഡോക്ടര്‍മാരെയും ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്-ഹിന്ദ് നേതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി ഇയാള്‍ പ്രവര്‍ത്തിച്ചു. ഡോ. ഉമറും കൂട്ടരും 2021-22 കാലയളവില്‍ തുര്‍ക്കിയില്‍ പോയി പ്രത്യയശാസ്ത്ര പരിശീലനം നേടിയിരുന്നു. സ്ഫോടനത്തിന് മുമ്പ് ഡോ. ഉമറിന്റെ അവസാന നീക്കങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫരീദാബാദില്‍ നിന്ന് പുറപ്പെട്ട ശേഷം, ബദര്‍പൂര്‍ അതിര്‍ത്തി വഴി ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നൂഹിനടുത്ത് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ആസഫ് അലി റോഡിനടുത്തുള്ള ഒരു പള്ളിക്ക് സമീപം മൂന്ന് മണിക്കൂറോളം വാഹനം നിര്‍ത്തിയിട്ടതായി കരുതുന്നു. അവിടെ വച്ച് അയാള്‍ പ്രാര്‍ത്ഥിക്കുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തതായി പോലീസ് സംശയിക്കുന്നു. അല്‍-ഫലാ യൂണിവേഴ്സിറ്റിയിലെ റൂം 13 (ഡോ. മുസമ്മില്‍), റൂം 4 (ഡോ. ഉമര്‍) എന്നിവിടങ്ങളില്‍ നിന്ന് കോഡ് ചെയ്ത നോട്ട്ബുക്കുകളും ഡയറികളും കണ്ടെത്തി. ഈ രേഖകളില്‍ നവംബര്‍ 8 -12 തീയതികള്‍, കോഡ് നാമങ്ങള്‍, സംഖ്യാ ക്രമങ്ങള്‍, 'ഓപ്പറേഷന്'എന്ന വാക്കിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശം എന്നിവ ഉള്‍പ്പെടുന്നു. കശ്മീരില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള 25-30 പേരെക്കുറിച്ചുള്ള സൂചനകള്‍ ഒരു വലിയ, വികേന്ദ്രീകൃത ശൃംഖലയെയാണ് സൂചിപ്പിക്കുന്നത്. അയോധ്യ ഉള്പ്പെടെനാല് നഗരങ്ങളെ ലക്ഷ്യമിട്ടു നാല് നഗരങ്ങളില്‍ ഒരേ സമയം സ്ഫോടനങ്ങള്‍ നടത്താന്‍ മൊഡ്യൂള്‍ പദ്ധതിയിട്ടിരുന്നു. എട്ട് പ്രതികള്‍ ഇരട്ടകളായി തിരിഞ്ഞ് ഓരോ നഗരത്തിലും ആക്രമണം നടത്താനായിരുന്നു പദ്ധതി. ലക്ഷ്യമിട്ട നഗരങ്ങളില്‍ ഡല്‍ഹിയും അയോധ്യയും ഉള്‍പ്പെടുന്നു. രാമക്ഷേത്ര പരിപാടികളോട് അനുബന്ധിച്ച് നവംബര്‍ 25 ന് ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്. കൂടുതല്‍ ആക്രമണങ്ങള്‍ക്കായി ചുവപ്പ് നിറത്തിലുള്ള ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മാരുതി ബ്രെസ്സ എന്നീ വാഹനങ്ങള്‍ പരിഷ്കരിക്കുന്നുണ്ടായിരുന്നു. പ്രതികള്‍ 26 ലക്ഷത്തിലധികം പണം സമാഹരിച്ചു, ഇത് ഡോ. ഉമറാണ് കൈകാര്യം ചെയ്തത്. ഗുഡ്ഗാവില്‍ നിന്നും നൂഹില്‍ നിന്നുമുള്ള ഡീലര്‍മാരില്‍ നിന്ന് 26 ക്വിന്റല്‍ എന്‍പികെ വളം (സ്ഫോടകവസ്തുക്കളുടെ പ്രധാന ഘടകം) വാങ്ങാന്‍ ഈ ഫണ്ട് ഉപയോഗിച്ചു. ഫരീദാബാദില്‍ നിന്ന് ആകെ 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. തുര്‍ക്കി, പാകിസ്ഥാന് എന്നിവയുമായി ബന്ധമുള്ള ഹവാല വഴിയും വിദേശ ഫണ്ടിംഗ് ലഭിച്ചതായി അധികൃതര്‍ സംശയിക്കുന്നു. ബാബറി മസ്ജിദ് സംഭവത്തിന്റെ വാര്‍ഷികമായ ഡിസംബര്‍ 6 (''ഓപ്പറേഷന് ഡി-6'') മായി ബന്ധിപ്പിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് ഡോ. ഷഹീന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനും പരമാവധി ദേശീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. സ്ഫോടനമുണ്ടായ കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ ഉന്‍ നബി ആണെന്ന് ഡിഎന്‍എ പ്രൊഫൈലിംഗിലൂടെ ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. സ്റ്റിയറിംഗ് വീലിനും ആക്സിലറേറ്ററിനും ഇടയില്‍ അദ്ദേഹത്തിന്റെ കാല് കുടുങ്ങിയ നിലയില്‍ കണ്ടെത്തി. കാറില്‍ ഐഇഡി കൂട്ടിച്ചേര്‍ക്കുകയോ ആയുധമാക്കുകയോ ചെയ്യുമ്പോള്‍ സ്ഫോടനം അബദ്ധവശാല്‍ സംഭവിച്ചതാകാമെന്ന് അന്വേഷകര്‍ സംശയിക്കുന്നു. ഏകോപിപ്പിച്ചുള്ള ആക്രമണങ്ങള്‍ക്കായി 32 വാഹനങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാന്‍ മൊഡ്യൂള്‍ പദ്ധതിയിട്ടിരുന്നു. പോലീസ് ഡോ. ഉമറുമായി ബന്ധമുള്ള ഒരു ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കണ്ടെടുത്തു. കാണാതായ മാരുതി ബ്രെസ്സക്കായി തിരച്ചില്‍ തുടരുന്നു. 350 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റും ആര്‍ഡിഎക്സിന്റെ അംശങ്ങളും ഇതുവരെ പിടിച്ചെടുത്തു. ഐഎസ്ഐഎസ് അനുബന്ധ സംഘടനകളുമായി ബന്ധമുള്ള ഒരു പുതിയ സംഘടന രൂപീകരിക്കാന്‍ ഗ്രൂപ്പ് ശ്രമിച്ചിരുന്നോ എന്നും അന്വേഷകര്‍ പരിശോധിക്കുന്നു. Summary: Shocking information has come out regarding the terrorist network that spread to Haryana, Uttar Pradesh, and Kashmir. Investigating agencies clarify how educated professionals plotted one of the most audacious terrorist conspiracies in the country. Behind this is a 'white-collar' module linked to Jaish-e-Mohammad (JeM), led by doctors from Kashmir who used Al-Falah University in Faridabad as their base. Police said the conspiracy was hatched inside the private institution, Al-Falah University, in Faridabad. 2,900 kg of explosives were recovered from the university premises and nearby locations. The masterminds were three Kashmiri doctors: Dr. Umar Un Nabi, Dr. Muzammil Ahmad Ganaie, and Dr. Muzaffar Rather. They collected Ammonium Nitrate, Potassium Nitrate, and Sulphur to construct IEDs (Improvised Explosive Devices). They utilized the campus laboratories and rented rooms for this purpose. The government ordered a financial audit of the university, and the Association of Indian Universities suspended Al-Falah’s membership. The main perpetrators were the 28-year-old doctor, Dr. Umar, who drove the explosive-laden Hyundai i20, along with Dr. Muzammil and Dr. Muzaffar. Dr. Shaheen Sayeed from Lucknow provided logistical support.
അഭിനന്ദ് ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന് സയീദ് ജെയ്ഷ് കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫീറ ബീബിയുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷക സംഘം കണ്ടെത്തി. ജെയ്ഷ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവനായ ഉമര്‍ ഫാറൂഖ്, 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഉമറിന്റെ ഭാര്യ അഫീറ ബീബി, ജെയ്ഷിന്റെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ 'ജമാഅത്ത്-ഉല്-മോമിനാത്തി'ലെ ഒരു പ്രധാന മുഖമാണ്. ചെങ്കോട്ടയിലെ സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് അഫീറ, ബ്രിഗേഡിന്റെ ഉപദേശക സമിതിയായ 'ഷൂറ'യില്‍ ചേര്‍ന്നു. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഷഹീന് സയീദുമായി ബന്ധപ്പെട്ടിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദിലെ അല്‍-ഫലാ യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷഹീന് സയീദിനെ, അവരുടെ കാറില്‍ നിന്ന് അസോള്‍ട്ട് റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാഅത്ത്-ഉല്-മോമിനാത്തിന്റെ ഇന്ത്യാ വിഭാഗം സ്ഥാപിക്കുന്നതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനും ഷഹീന് സയീദിനെ ചുമതലപ്പെടുത്തിയിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ലക്നൗ സ്വദേശിയായ ഷഹീന് സയീദ് അല്‍-ഫലാ യൂണിവേഴ്സിറ്റിയില്‍ ചേരുന്നതിന് മുമ്പ് നിരവധി മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിരുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍, അവര്‍ 2012 സെപ്റ്റംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെ കാണ്‍പൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി വിഭാഗം മേധാവിയായിരുന്നു. 2016 മുതല്‍ 2018 വരെ രണ്ട് വര്‍ഷം യുഎഇയില്‍ താമസിച്ചിരുന്നതായി അവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ഷഹീന് സയീദ് പലപ്പോഴും ആരെയും അറിയിക്കാതെ ജോലിക്ക് ഹാജരാവാതെ ഇരിക്കുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഡോ. ഹയാത് സഫറുമായി വിവാഹിതയായിരുന്ന ഷഹീന് സയീദ് 2012-ല്‍ വിവാഹബന്ധം വേര്‍പെടുത്തി. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അവര്‍ ഡോ. സഫറിനൊപ്പമാണ് താമസിക്കുന്നത്. പിരിഞ്ഞതിന് ശേഷം താന്‍ അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു. 'അവര്‍ ഒരിക്കലും മതപരമായ താത്പര്യങ്ങള്‍ കാണിച്ചിരുന്നില്ല. അവര്‍ ഒരു ലിബറലായിരുന്നു. ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാന്‍ അവര്‍ ആഗ്രഹിച്ചു. അതിനുശേഷമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്,'അദ്ദേഹം പറഞ്ഞു. 'ഓസ്ട്രേലിയയിലേക്ക് പോകുന്നതിനെച്ചൊല്ലി ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്റെ കുട്ടികള്‍ അവരുമായി സംസാരിക്കാറില്ല. അവര്‍ 2006-ല്‍ ബിരുദം പൂര്‍ത്തിയാക്കി,'അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തന്റെ മകള്‍ക്ക് പങ്കുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷഹീന്റെ പിതാവ് പറഞ്ഞു. ഷഹീന് പലപ്പോഴും ക്ലാസുകള്‍ ഒഴിവാക്കുമായിരുന്നു എന്നും അവര്‍ക്കെതിരെ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു എന്നും അന്വേഷക സംഘത്തിനു വിവരം കിട്ടിയിട്ടുണ്ട്. അവര്‍ കോളേജിലെ പ്രധാന സമിതിയിലെ അംഗം കൂടിയായിരുന്നു. അവര്‍ ക്ലാസ്സില്‍ എപ്പോഴാണ് ഉണ്ടായിരുന്നത് എന്ന് കണ്ടെത്താനായി അവരുടെ ഹാജര്‍ വിവരങ്ങള്‍ യൂണിവേഴ്സിറ്റി അധികൃതരോട് അന്വേഷക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരായ ഷഹീന്, മുസമ്മില്‍, ഉമര്‍ എന്നിവര്‍ ഫരീദാബാദിലെ അല്‍-ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു. ഷഹീനും മുസമ്മിലും കസ്റ്റഡിയിലായിരിക്കെയാണ് പരിഭ്രാന്തനായ ഉമര്‍ ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്ഫോടനം നടത്തിയ 13 പേരുടെ ജീവനെടുത്തത്. Summary: Investigators probing the Delhi blast have found that Dr. Shaheen Saeed, who was arrested in connection with the incident, was in touch with Afirah Bibi, the wife of Jaish commander and Pulwama attack mastermind Umar Farooq. Umar Farooq, the nephew of Jaish chief Masood Azhar, was killed in an encounter in the wake of the 2019 Pulwama attack that claimed the lives of 40 personnel of the Central Reserve Police Force (CRPF). Umar's wife, Afirah Bibi, is a key face of the Jaish's newly launched women's brigade, 'Jamaat-ul-Mominat'. Weeks before the blast near the Red Fort, Afirah joined 'Shura', the brigade's advisory council. She works alongside Sadia Azhar, the younger sister of Masood Azhar, and it has been found that the two were in touch with Shaheen Saeed.
ചെങ്കോട്ട സ്ഫോടനം; പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ ‘ത്രീമയാണ്’ ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ […]
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്. 2022 മാര്‍ച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര. ഡോക്ടറാണെന്ന് കരുതുന്ന മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ് ഉമറിനൊപ്പം തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവര്‍സംഘം തുര്‍ക്കിയില്‍ തങ്ങി. തുര്‍ക്കി സന്ദര്‍ശത്തിനിടെ ഏകദേശം 14 പേരുമായി മൂവര്‍സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. […] The post ഡോ. ഉമറും സംഘവും മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചു; ഭാരതത്തെ തകര്‍ക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന appeared first on Daily Indian Herald .

26 C