സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിം വിദ്വേഷ പോസ്റ്റുകള്പങ്കുവെച്ച യുവാവ് പിടിയില്‍
മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിനൊപ്പം വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പങ്കുവെച്ചതിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി
ഫോറസ്റ്റ് വാച്ചര്മാരില്നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി
ഫോറസ്റ്റ് വാച്ചറായ സുന്ദരന്‍, മുന്‍ ഫോറസ്റ്റ് താല്കാലിക വച്ചറായ സുരേന്ദ്രന് എന്നിവരെ പിടികൂടിയത്
തൃശൂര്പെരുമ്പിലാവില്കാര്ഷിക യന്ത്രങ്ങള്വില്ക്കുന്ന സ്ഥാപനത്തില്വന്തീപിടിത്തം
അകത്ത് ജീവനക്കാര്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം
ഡല്‍ഹി തെരഞ്ഞെടുപ്പ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. വികാസ്പുരി മണ്ഡലത്തിലെ ... Read more
വയനാട് നഷ്ടപരിഹാരം സർക്കാരിന്റെ നിർബന്ധിത ഉത്തരവാദിത്തമല്ല: ഹൈക്കോടതി
വയനാട്ടിലേത് പ്രകൃതി ദുരന്തമാണെന്നും മനുഷ്യനിര്‍മ്മിതമല്ലെന്നും ഹൈക്കോടതി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ... Read more
ആറളം ഫാം ഭൂമി സ്വകാര്യ സംരംഭകർക്ക്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത
ആറളം ഫാമിലെ ഭൂമി ദീർഘകാലത്തേക്ക് സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ... Read more
സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍;12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ല, ഒഎംആര്‍ രീതിയില്‍ നടത്തും വെടിവയ്പ്പില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന് പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
അഡാനി അടക്കം കുത്തകകളെ വിറപ്പിച്ച ഹിന്‍ഡന്‍ബര്‍ഗ് അരങ്ങൊഴിയുന്നു
ദൗത്യം അവസാനിപ്പിച്ച്, വിടവാങ്ങല്‍ പ്രഖ്യാപിച്ച അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ... Read more
മുൻകൂര്‍ ജാമ്യാപേക്ഷയ്ക്ക് ഫീസ് ചുമത്താൻ ശുപാര്‍ശ; കോടതി ഫീസ് പരിഷ്കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
ഇതുവരെ കോടതി ഫീസ് ചുമത്താതിരുന്ന ചില മേഖലകളിലും ഫീസ് ചുമത്തണമെന്ന് കോടതി ഫീസ് ... Read more
നീറ്റ് യുജി പരീക്ഷ ഇത്തവണയും ഓൺലൈൻ ഇല്ല; ഒഎംആര്‍ രീതിയിൽ നടത്തും
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇത്തവണയും ഓൺലൈൻ ഇല്ല. പരീക്ഷ ഒഎംആര്‍ ... Read more
മലയാള സാഹിത്യത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങൾ സാഹിത്യ നഗരിയിലെത്തി
ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും അപ്പുണ്ണിയും വിമലയും സർദാർജിയുമെല്ലാം നഗരത്തിലേക്കെത്തിയപ്പോൾ ആളുകൾ ... Read more
ഛത്തീസ്ഗഢില്സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്കൊല്ലപ്പെട്ടു
ബീജാപൂരില്‍ സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം
ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ... Read more
ഭാരതപ്പുഴയില്ഒഴുക്കില്പ്പെട്ടുണ്ടായ അപകടം; ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു
ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന് (12) എന്നിവരാണ് മരിച്ചത്
തുടർച്ചയായ ഇടത് ഭരണം സിവിൽ സർവ്വീസിനെ ഒരു പതിറ്റാണ്ട് പിന്നോട്ടടിച്ചു: ചവറ ജയകുമാർ
തിരുവനന്തപുരം:തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 2025 ജനുവരി 22 ന് പണിമുടക്കുകയാണ്. ക്ഷാമബത്ത,ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, മെഡി സെപ്പ്, തുടങ്ങിവയിലെ ആനുകൂല്യ നിഷേധനങ്ങൾക്കൊപ്പം കേരളത്തിന്റെ […]
ലൈംഗികാതിക്രമക്കേസ്; സംവിധായകന്രഞ്ജിത്ത് ഹൈകോടതിയില്ഹരജി നല്കി
2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത്
തെരച്ചില്‍ വിഫലം; ഭാരതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ നാലംഗങ്ങളും മരിച്ചു
തൃശൂർ ഭാരതപ്പുഴയിൽ ഒരു കുടംബത്തിലെ നാല് പേര് ഒഴുക്കില്‍പ്പെട്ടു മരിച്ചു. ചെറുതുരുത്തി സ്വദേശികളായഷാഹിന ... Read more
ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി പിടിയില്‍
ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശിനി റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ (10), കബീറിന്റ സഹോദരിയുടെ മകന് സനു എന്ന് വിളിക്കുന്ന ഹയാന് (12) എന്നിവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച […]
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ദേശീയപാതയിൽ തുമ്പോളിയിൽ കെ എസ് ആർ ടി സി ലോഫ്ലോർ ബസും കാറും ... Read more
റോഡരികിലെ കമാനത്തിൽ ബൈക്ക് ഇടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയിൽ അംഗമായ കെ ജി പ്രദീപാണ് മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് അപകടം. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. […]
കാലിക്കറ്റ് യൂണിവേഴ്സിറ്റി; യൂണിയന്ഓഫീസിലെ 5.70 ലക്ഷം രൂപ കൊള്ളയടിച്ച് എസ്.എഫ്.ഐ
പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്
എറണാകുളത്ത് കൂട്ടക്കൊല: ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ
എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊന്നു. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. അയൽവാസിയായ ഋതു എന്നയാളെ […]
പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു
പ്രഭാത സവാരിക്കിടെ കോൺഗ്രസ് നേതാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ... Read more
എം.എസ്.എഫിന്റെ കൊടി കത്തിച്ചു; എസ്.എഫ്.ഐ ഗുണ്ടാ വിളയാട്ടം തുടരുന്നു
പോലീസ് കാവലിലാണ് എസ്.എഫ്.ഐ ക്രിമിനലുകള്‍ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എം.എസ്.എഫ് കൊടിയും തോരണങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തത്
എറണാകുളത്ത് അരും കൊല; വീട്ടിൽ കയറി മൂന്ന് പേരെ വെട്ടികൊ ന്നു; അയൽവാസി അറസ്റ്റിൽ
എറണാകുളം പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം ... Read more
ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്ത ബാധിതരുടെ അവകാശമല്ലെന്ന് ഹൈകോടതി
ടൗണ്‍ഷിപ്പില്‍ താമസിക്കുന്നതിന് പകരം നിശ്ചിത തുക നല്‍കണമെന്ന ദുരിതബാധിതന്റെ ഹരജിയിലായിരുന്നു കോടതിയുടെ വെളിപ്പെടുത്തല്‍
പരപ്പനങ്ങാടിയില്ലോറികള്തമ്മില്കൂട്ടിയിടിച്ച് അപകടം; ഒരാള്‍മരിച്ചു
പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ല, ഒഎംആര്‍ രീതിയില്‍ നടത്തും
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ലെന്ന് ദേശീയ പരീക്ഷ ഏജന്‍സി(എന്‍ടിഎ). പരീക്ഷ ഒഎംആര്‍ രീതിയില്‍ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവര്‍ഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി പരീക്ഷ രീതിയില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യം പുറത്തുവിട്ട് മുംബൈ പൊലീസ് ഒരു ദിവസം ഒരു ഷിഫ്റ്റില്‍ പരീക്ഷ നടത്തും, 3 മണിക്കൂര്‍ 20 മിനിറ്റാണ് പരീക്ഷ. 200 ചോദ്യങ്ങള്‍ ഉണ്ടാകും. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തെന്നു എന്‍ടിഎ അറിയിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആധാറും, അപാര്‍ ഐഡിയും ഉപയോഗിക്കണമെന്നും എന്‍ടിഎ നിര്‍ദേശമുണ്ട്.
ജി ടി എഫ് വസന്തോൽസവം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ഗ്ലോബൽ തിക്കാടിയൻസ് ഫോറം (ജി ടി എഫ് ) കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി – വസന്തോത്സവം ’25 കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ചു. വാർഷിക യോഗം പ്രസിഡണ്ട് നജുമുദ്ധീൻ അധ്യക്ഷതയിൽ ഓർഗ്ഗനൈസിംഗ് സെക്രട്ടറി ഹാഷിദ് ഏരത്ത് […]
സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യം പുറത്തുവിട്ട് മുംബൈ പൊലീസ്
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സെയ്ഫ് അലി ഖാന്റെ വീടിന്റെ ആറാം നിലയിലെ സിസിടിവിയില്‍ നിന്ന് അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. അക്രമിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ അതിക്രമിച്ചു കയറിയതെന്നും പൊലീസ് അറിയിച്ചു. ഫയര്‍ എസ്കേപ്പ് വഴിയാണ് അക്രമി ഫ്ലാറ്റിലേക്ക് പ്രവേശിച്ചതെന്നും നടനെ കുത്തിയ ശേഷം പ്രധാന ഗോവണിയിലൂടെ ഇയാള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ പിടികൂടുന്നതിനായി വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാന്ദ്രയിലും സമീപ റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രഭാദേവിലാണ് അയാളെ അവസാനമായി കണ്ടതെന്നും വിവരമുണ്ട്. കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവ്; നട്ടെല്ലിനും കുത്തേറ്റു, സെയ്ഫിനെ മകൻ ആശുപത്രിയിലെത്തിച്ചത് ഓട്ടോയിൽ അതേസമയം സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരിയായ എലിമ്മാ ഫിലിപ്പ് എന്ന ലിമയാണ് അക്രമി ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് ആദ്യം കണ്ടതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതിയെ തടയാന്‍ ശ്രമിച്ച ജോലിക്കാരിയുടെ കൈക്ക് പരിക്കേറ്റു. എലിമ്മയുടെ നിലവിളി കേട്ടാണു സെയ്ഫ് ഓടി വന്നതെന്നും തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ പ്രതി കത്തിയുപയോഗിച്ച് സെയ്ഫിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഷാരോണ്കൊലക്കേസ്; ശിക്ഷാവിധി നാളെ
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്
ആർസി ബുക്ക് മാർച്ച് 31 നകം ഡിജിറ്റലാക്കും; മന്ത്രി കെ ബി ഗണേഷ് കുമാർ
മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ... Read more
കേരളം കടന്നുപോകുന്നത് വികസനത്തിന്റെ ഘട്ടങ്ങളിലൂടെ; മുഖ്യമന്ത്രി
കേരളം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെച്ചപ്പെട്ട അടിസ്ഥാന ... Read more
കോടതി ഇടപെട്ടു നബീസക്ക് ഗാന്ധിഭവനിൽ അഭയം
ആരും സംരക്ഷിക്കാൻ ഇല്ലാതെ കഴിഞ്ഞ നബീസക്ക് കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവ്വിസ് കമ്മിറ്റി ... Read more
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ട് അപകടം. അപകടത്തിൽപ്പെട്ട സ്ത്രീയെ പുറത്തെത്തിച്ചെങ്കിലും ... Read more
നീറ്റ് യു.ജി 2025; ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്നടത്താന്തീരുമാനം
സാധാരണ പോലെ പേന, പേപ്പര്‍ മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക
ആലപ്പുഴയില്‍ കാപ്പാ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു
നിരവധി കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി ഇരുപത്തിയൊന്നാം വാർഡിൽ പള്ളിവെളിയിൽ വീട്ടിൽ അണ്ണാച്ചി ഫൈസൽ ... Read more
സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലെ സി.സിടിവിയിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബാന്ദ്രയിലുള്ള സെയ്ഫ് അലിഖാൻ്റെ വീട്ടിലെ […]
ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി […]
‘ജലദൗർലഭ്യം രൂക്ഷമായ കഞ്ചിക്കോട് ബ്രൂവറി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തില്ദുരൂഹത’: വി ഡി സതീശൻ
2018ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു
ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ; സ്വാഭാവികമരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം
മിസോറാം ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു
ഐസ്വാള്‍: മിസോറാമിന്റെ 25-ാമത് ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ലാല്‍ദുഹോമ, മുന്‍ മുഖ്യമന്ത്രിമാരായ സോറാംതംഗ, ലാല്‍ തന്‍ഹാവ്ല, അസംബ്ലി സ്പീക്കര്‍ ലാല്‍ബിയാക്സാമ, മന്ത്രിമാര്‍ എന്നിവരുടെ […]
എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു
ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. […]
ഈ വംശഹത്യയിൽ പങ്കുള്ള ആരെയും ഫലസ്തീനികൾ മറക്കില്ല: ഹമാസ്
ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ ഗസ്സ പുനര്‍നിര്‍മ്മിക്കും.
മുംബൈ: നടൻ സെയ്ഫ് അലി ഖാനെതിരെ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണിപ്പോൾ ബോളിവുഡ്. താരം അപകടനില തരണം ചെയ്തുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. പരിക്കേറ്റ സെയ്ഫ് അലി ഖാനെ മകൻ ഇബ്രാഹിം അലി ഖാന് ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് റിപ്പോര്‍ട്ട്. സെയ്ഫ് ആക്രമിക്കപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയതാണ് ഇബ്രാഹിം. സെയ്ഫിന് അപകടം പറ്റിയ സമയത്ത് വീട്ടിൽ ഡ്രൈവർമാരുണ്ടായിരുന്നില്ല. അതിനാല്‍ സമയം ഒട്ടും കളയാതെയിരിക്കാന്‍ സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സെയ്ഫിന്റെ ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമാണ് ലീലാവതി ആശുപത്രിയിലേക്ക്. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ഓട്ടോറിക്ഷയ്ക്ക് സമീപം നില്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രിയിൽ തുടരുന്ന സെയ്ഫ് അലി ഖാനെ കാണാൻ ബോളിവുഡ് താരങ്ങളുമെത്തി. രൺബീർ കപൂർ, ആലിയ ഭട്ട്, കരിഷ്മ കപൂർ തുടങ്ങിയവരും താരത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. സെയ്ഫിന്റെ മകളായ സാറ അലി ഖാനും ആശുപത്രിയിലെത്തിയിട്ടുണ്ട്. 54 കാരനായ സെയ്ഫിന് ശരീരത്തിൽ ആറു പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. നട്ടെല്ലിനും കഴുത്തിനും കൈകളിലും താരത്തിന് മുറിവേറ്റിരുന്നു. അക്രമി വീട്ടില്‍ ഒളിച്ചിരുന്നോ?, സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ല; സെയ്ഫ് അലി ഖാന് ന്യൂറോ സര്‍ജറി, രണ്ടു മുറിവ് ഗുരുതരം കഴുത്തിനും കൈകളിലും ആഴത്തിലുള്ള മുറിവുകളുമായിരുന്നു. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുൻപ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. സെയ്ഫിന്റെ സഹായികളുമായി ബന്ധമുള്ളവരാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മുംബൈ: സൂപ്പര്‍ താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഞെട്ടലിലാണ് ബോളിവുഡ്. ബോളിവുഡില്‍ ഏറ്റവും ആസ്തിയുള്ള നടനാണ് താരം. താരത്തിന്റെ വസതിയില്‍ നിരവധി സുരക്ഷാ ജീവനക്കാരും ഉണ്ട്, പിന്നെ എന്തുകൊണ്ട് മോഷണ ശ്രമമുണ്ടായി? സുരക്ഷാ ജീവനക്കാരെ മറികടന്ന് താരത്തിന് എങ്ങനെ കുത്തേറ്റു. തുടങ്ങിയ സംശയങ്ങളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത്. സ്വന്തമായി നിരവധി വീടുകളാണ് സെയ്ഫ്- കരീന ദമ്പതികള്‍ക്കുള്ളത്. അതില്‍ ഇരുവരുടെയും ഇഷ്ടവസതിയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ ആഡംബരവീട്. ഇവിടെയാണ് മോഷണ ശ്രമം നടന്നതും താരത്തിന് കുത്തേറ്റതും. കരീനയ്ക്ക് ഏറെ പ്രിയമുള്ള വസതിയായതിനാല്‍ ദമ്പതികള്‍ ഏറെസമയവും ബാന്ദ്രയിലുള്ള വസതിയിലാണ് താമസിക്കുക. ക്ലാസിക് കൊളോണിയല്‍ ശൈലി പിന്തുടര്ന്നാണ് നിര്‍മാണം. തടികൊണ്ടുള്ള ഫര്‍ണിച്ചറുകളും വിശാലമായ സ്വിമ്മിങ് പൂളും ഇന്‍ഡോര്‍ പ്ലാന്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രൗഢമായ ഇന്റീരിയറാണ് വീടിനുള്ളത്. അക്രമി വീട്ടില്‍ ഒളിച്ചിരുന്നോ?, സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ല; സെയ്ഫ് അലി ഖാന് ന്യൂറോ സര്‍ജറി, രണ്ടു മുറിവ് ഗുരുതരം സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനായി വീട്ടിലുടനീളം വലിയ ജനാലകളാണ് നല്‍കിയിരിക്കുന്നത്. ഇളംനിറങ്ങളാണ് അകത്തളങ്ങളില്‍. തടികൊണ്ട് നിര്‍മ്മിച്ച ബുക്ക് ഷെല്‍ഫുകളുള്ള വലിയ ലൈബ്രറിയാണ് മറ്റൊരു കാഴ്ച. ഇതിനു പുറമേ പലപ്പോഴായി താരങ്ങള്‍ സ്വന്തമാക്കിയ ആന്റിക് വസ്തുക്കളും ആര്‍ട്ട് വര്‍ക്കുകളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ വീടുകളില്‍ എടുത്തു പറയേണ്ടതാണ് പട്ടൗഡി കൊട്ടാരമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് പട്ടൗഡി പാലസ് സ്ഥിതിചെയ്യുന്നത്. പരമ്പരാഗതമായി കൈമാറി വന്ന ഈ ആഡംബര ബംഗ്ലാവിന് റിപ്പോർട്ടുകൾ പ്രകാരം 800 കോടി രൂപ വിലമതിപ്പുണ്ട്. ഇവിടുത്തെ പുല്‍ത്തകിടിയും ഇടനാഴികളുമെല്ലാം ആനിമലിലെ പല സുപ്രധാനരംഗങ്ങളിലും കാണാന്‍ സാധിക്കും. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന് പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ആഡംബര ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ് വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു. പിന്നീട് 2014-ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണമായ അവകാശം തിരികെ നേടിയെടുത്തു.പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന പട്ടൗഡി കൊട്ടാരത്തിന്റെ മുറ്റത്ത് വിശാലമായൊരു നീന്തല്‍ക്കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ കുടുംബത്തിന്റെ അവധിക്കാല വസതിയാണ് പട്ടൗഡി പാലസ്. ഫര്‍ണിഷിങ്ങിലും അലങ്കാരങ്ങളിലും രാജകീയത നിറഞ്ഞുനില്ക്കുന്ന 150ലേറെ മുറികള്‍ ഇവിടെയുണ്ട്. കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ പാലസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ കൂസല്‍, കാള്‍ മോള്‍ട്ട്, വോണ്‍ ഹെയിന്‍സ് എന്നീ ആര്ക്കിട്ടെക്റ്റുമാരായിരുന്നു. ഏറ്റവും വിലമതിപ്പുള്ള വീടുള്ള ബോളിവുഡ് താരവും പട്ടൗഡി പാലസിന്റെ ഉടമയായ സെയ്ഫ് അലി ഖാനാണ്.
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത; ആത്മഹത്യയെന്ന സംശയത്തില്‍ പൊലീസ്
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26 ആം നിലയിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത. ആത്മഹത്യയാണെന്ന സംശയത്തില്‍ പൊലീസ്. രക്ഷിതാക്കൾ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സ്കൂളിലെ പ്രശ്നങ്ങ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃതർ വിളിപ്പിച്ചിരുന്നു. […]
കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി
വീട്ടിലെത്തി മകള്‍ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്‍ നിന്നും പല്ലിയെ കണ്ടതെന്ന് പറയുന്നു
ഹിൻഡൻബർഗ് പൂട്ടുന്നു എന്നതിന്റെ അർത്ഥം മോദാനിക്ക് ‘ക്ലീൻ ചിറ്റ്’ എന്നല്ല: ജയറാം രമേശ്
നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.
അഡ്വ. ഹാരിസ് ബീരാന്എം.പിയുടെ ഓഫീസ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്നിര്വഹിക്കും
ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജന സെക്രട്ടറിയും കൂടിയായ കെ സി വേണുഗോപാല്‍ എം. പി മുഖ്യാതിഥിയായിരിക്കും.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ മഴ
കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം; കമ്മിഷനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ എട്ടാം ശമ്പള കമ്മിഷനെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കമ്മിഷന് ചെയര്‍മാനെയും രണ്ട് അംഗങ്ങളെയും ഉടന്‍ നിയമിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യ എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം; അഭിമാനമായി സ്പെഡെക്സ് ദൗത്യം, കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് കേന്ദ്ര ജീവനക്കാരുടെ ശമ്പള, പെന്ഷന് പരിഷ്കരണത്തിനായി 2016ലാണ് ഏഴാം ശമ്പള കമ്മിഷനെ നിയമിച്ചത്. ഇതിന്റെ കാലാവധി 2026ല്‍ പൂര്‍ത്തിയാവും. ഈ പശ്ചാത്തലത്തിലാണ് പുതിയ ശമ്പള കമ്മിഷനെ നിയമിക്കുന്നത്.
കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമം; കഞ്ചിക്കോട് ബ്രൂവറിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം
ബ്രൂവറി തുടങ്ങാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ബംഗളൂരു: കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച. ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്. അക്രമി വീട്ടില്‍ ഒളിച്ചിരുന്നോ?, സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ല; സെയ്ഫ് അലി ഖാന് ന്യൂറോ സര്‍ജറി, രണ്ടു മുറിവ് ഗുരുതരം തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് സൂചന; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് ജി. സുധാകരൻ; ‘എല്ലാവരും ഗതാഗത നിയമങ്ങൾ അനുസരിക്കണം
വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പിവി അൻവറിൻറെ പൊലീസ് സുരക്ഷ പിൻവലിച്ചു
സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്.
ഹൈക്കോടതി മുന്ജഡ്ജിക്കും രക്ഷയില്ല; സൈബര്‍തട്ടിപ്പിന് ഇരയായി
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.
ഊഞ്ഞാലില്കുരുങ്ങി പത്തുവയസുകാരന്മരിച്ചനിലയില്; അന്വേഷണം
കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന് കശ്യപാണ് മരിച്ചത്.
നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ഇന്ന് രാവിലെയാണ് വിവാദമായ ഗോപന് സ്വാമിയുടെ കല്ലറ തുറന്നത്.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്ബിഷ്ണോയ് സംഘത്തിലെ രണ്ടുപേര്അറസ്റ്റില്
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍.
വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കണ്ണൂരില്കൈക്കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം
22 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടാമ്പിയില്ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുകാരനായ അമീനാണ് മരിച്ചത്.
നിലക്കാതെ വര്‍ഷിച്ച ബോംബ് മഴയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
മുംബൈ: മോഷണ ശ്രമം തടയുന്നതിനിടെ വീട്ടില്‍ വച്ച് ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വീട്ടുജോലിക്കാര്‍ കസ്റ്റഡിയില്‍. വീട്ടില്‍ അതിക്രമിച്ച് കയറാനുള്ള ശ്രമത്തിനിടെ ഉണ്ടായ അടിപിടിയിലാണ് നടന് കുത്തേറ്റത്. മോഷ്ടാവ് ആറുതവണയാണ് സെയ്ഫ് അലി ഖാനെ കുത്തിയത്. മുംബൈ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലാണ് മോഷണ ശ്രമം നടന്നത്. വീട്ടില്‍ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സെയ്ഫ് രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ന്യൂറോ സര്‍ജറിക്ക് വിധേയനായതായി ലീലാവതി ആശുപത്രിയുടെ സിഒഒ ഡോ. നീരജ് ഉത്തമനി പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി ഇപ്പോഴും തുടരുകയാണ്. നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. മോഷണശ്രമം തടയുന്നതിനുള്ള ശ്രമത്തിനിടെ ഇരുവരും തമ്മില്‍ അടിപിടി ഉണ്ടായി. അതിനിടെയാണ് മോഷ്ടാവ് നടനെ ആക്രമിച്ചത്. ആറുതവണയാണ് അക്രമി നടനെ കുത്തിയത്. തുടര്‍ന്ന് പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. കുത്തേറ്റ മുറിവുകളില്‍ രണ്ടെണ്ണം ആഴത്തിലുള്ളതും നട്ടെല്ലിന് സമീപവുമാണെന്ന് ലീലാവതി ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മൂന്ന് സഹായികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏഴ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മുംബൈയിലെ വിവിധ പ്രദേശങ്ങളിലേക്ക് മൂന്ന് ടീമുകള്‍ തിരിച്ചിട്ടുണ്ട്. 'സെയ്ഫ് അലി ഖാന്റെയും കരീന കപൂര്‍ ഖാന്റെയും വീട്ടില്‍ ഇന്നലെ രാത്രി മോഷണശ്രമം നടന്നു. സെയ്ഫിന്റെ കൈയ്ക്ക് പരിക്കേറ്റതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിലെ മറ്റുള്ളവര്‍ സുഖമായിരിക്കുന്നു. മാധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെയിരിക്കാനും കൂടുതല്‍ ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, കാരണം പൊലീസ് ഇതിനകം തന്നെ ശരിയായ അന്വേഷണം നടത്തുന്നുണ്ട്. എല്ലാവരുടെയും ആശങ്കയ്ക്ക് നന്ദി.'- സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും പിആര്‍ ടീം പ്രസ്താവനയില്‍ അറിയിച്ചു. സെയ്ഫ് അലി ഖാനും കരീന കപൂറും മക്കളും പുതുവത്സര അവധിക്ക് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുംബൈയില്‍ മടങ്ങിയെത്തിയത്. ഇന്ത്യ എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം; അഭിമാനമായി സ്പെഡെക്സ് ദൗത്യം, കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് മോഷ്ടാവ് ഒളിച്ചിരുന്നോ? സെയ്ഫ് അലി ഖാന്റെ വീട്ടിലെ സിസിടിവി കാമറകളില്‍ ആക്രമണത്തിന് രണ്ട് മണിക്കൂറിനുള്ളില്‍ ആരും പരിസരത്ത് പ്രവേശിക്കുന്നത് പതിഞ്ഞിട്ടില്ല. നടനെ ആക്രമിച്ചയാള്‍ നേരത്തെ കെട്ടിടത്തില്‍ പ്രവേശിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. അക്രമിയെ തിരിച്ചറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ 2.30 ഓടെയാണ് ആക്രമണം നടന്നതെന്നും അര്‍ദ്ധരാത്രിക്ക് ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ആരും പ്രവേശിക്കുന്നത് പതിഞ്ഞിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമി നടന്റെ വീട്ടില്‍ നേരത്തെ കയറി അകത്ത് ഒളിച്ചിരിക്കാനുള്ള സാധ്യതയാണ് പൊലീസ് സംശയിക്കുന്നത്.
കോപ്പ ഡെല്‍റേ: അഞ്ചടിച്ച് ഫ്ലിക്കിന്റെ ബാഴ്സ,ക്വാര്‍ട്ടറില്‍
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലന്മാര് മൂന്നാംമിനിറ്റില്‍ തന്നെ ആദ്യവെടിപൊട്ടിച്ചു.
കളഞ്ഞു പോയ താക്കോല്അന്വേഷിച്ചിറങ്ങിയ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പിൽ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്.
ബംഗളൂരു: ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സങ്കീര്‍ണമായ ഈ സാങ്കേതികവിദ്യയില്‍ പൂര്‍ണമായി കഴിവു തെളിയിക്കണമെങ്കില്‍ ഐഎസ്ആര്‍ഒ ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ചന്ദ്രയാന്‍ 4, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യം, സ്വന്തം ബഹിരാകാശ നിലയം എന്നി ഭാവി ലക്ഷ്യങ്ങള്‍ക്ക് സ്പേസ് ഡോക്കിങ് പരീക്ഷണം ആത്മവിശ്വാസം പകരും. രണ്ടുതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ന് രാവിലെയാണ് സ്പെഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തത്. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഡിസംബര്‍ 30നാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് വിക്ഷേപിച്ചത്. സ്പെഡെക്സ് ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 60 റോക്കറ്റ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ചാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ചാണ് ഒന്നിച്ചത്. അധിക നേരം കാത്തുനില്‍ക്കണ്ട; കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം വിക്ഷേപണത്തിനുശേഷം അഞ്ച് മുതല്‍ ആറ് വരെ ഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഇന്ത്യന്‍ ഡോക്കിംഗ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പെറ്റല്‍ അധിഷ്ഠിത ഡോക്കിങ് സിസ്റ്റമാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും ഐഎസ്ആര്‍ഒ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ജനുവരി 11 ആയപ്പോഴേക്കും രണ്ട് ഉപഗ്രഹങ്ങളും 1.5 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് 230 മീറ്റര്‍ ദൂരത്തിലേക്ക് അടുത്തു. എല്ലാ സെന്‍സറുകളും വിലയിരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നതെന്ന് യുആര്‍എസ്സി ഡയറക്ടര്‍ എം ശങ്കരന് പറഞ്ഞു. കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളുടെ പേര് എസ്ഡിഎക്സ് 01- ചേസര്‍, എസ്ഡിഎക്സ് 02- ടാര്‍ഗറ്റ് എന്നിങ്ങനെയാണ്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്.കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രോ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തുകയായിരുന്നു.
യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ നാളെ യാംബുവിൽ
മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിയമകാര്യങ്ങളിൽ ആക്ടിവിസ്റ്റുമായ അഡ്വ. ഷിബു മീരാൻ വെള്ളിയാഴ്ച യാംബുവിൽ ‘സമകാലിക കേരള രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ രാത്രി എട്ടിന് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ ‘ഗോൾഡൻ അച്ചീവ്മെൻറ് അവാർഡ് ദുബൈ-കേരള 2024’ നേടിയ യാംബുവിലെ സിറാജ് മുസ്ലിയാരകത്തിനെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ഐഎസ്ആര്‍ഒയുടെ ‘സ്പെയ്ഡെക്സ്’സ്പേസ് ഡോക്കിങ് ദൗത്യം വിജയം
ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം, പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ
തിരുവനന്തപുരം: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്. ഡിസംബർ 30ന് പിഎസ്എൽവി സി 60 റോക്കറ്റിലാണ് സ്പെഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. എസ്ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഉപഗ്രഹങ്ങളുടെ പേരുകള്‍. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡോക്കിങ് സാങ്കേതികവിദ്യയിൽ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കൈവരിച്ചിട്ടുള്ളത്. SPADEX DOCKING IS ACHIEVED ✅️ ISRO has successfully docked 2 spacecrafts in Earth orbit for the first time!! This makes India the 4th nation to indigenously develop docking technology & it's also a crucial milestone for ISRO's future missions! #ISRO #SpaDeX pic.twitter.com/9CPEicWl7C — ISRO Spaceflight (@ISROSpaceflight) January 16, 2025 അധിക നേരം കാത്തുനില്‍ക്കണ്ട; കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
തൃശൂരില്ചില്ഡ്രന്സ് ഹോമില്‍ 18 കാരന്തലയ്ക്ക് അടിയേറ്റ് മരിച്ചു
ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്.
നടന്സെയ്ഫ് അലി ഖാന് കുത്തേറ്റു; കള്ളന്റെ ആക്രമണം വീട്ടിലെ മോഷണശ്രമത്തിനിടെ
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്മുന്നറിയിപ്പ്
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ആരോഗ്യ നില മെച്ചപ്പെട്ടു; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും
കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.
കാട്ടാന ആക്രമണത്തില്മരിച്ച സരോജിനിയുടെ സംസ്കാരം ഇന്ന്; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ കല്ലറ ഉടന്തുറന്ന് പരിശോധിക്കും; പ്രദേശത്ത് കനത്ത സുരക്ഷ
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
ഗസ്സയില്വെടിനിര്ത്തല്; കരാര്ഹമാസും ഇസ്രാഈലും അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ട്
ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാധ്യമങ്ങളെ കാണും.
യുകെയില്തൊഴില്വിസ വാഗ്ദാനം നല്കി ലക്ഷങ്ങള്‍തട്ടി; യുവതിയും സുഹൃത്തും അറസ്റ്റില്‍
22 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്.
ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന: സിപിഐ അപലപിച്ചു
രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷമാണ് ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ... Read more
ഡല്‍ഹി തെരഞ്ഞെടുപ്പ്: ദേവേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിച്ചു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വാസിര്‍പൂര്‍ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി ദേവേന്ദ്ര കുമാര്‍ ഇന്ന് ... Read more
വയനാട് ടൗണ്‍ഷിപ്പില്‍ 733 വീടുകള്‍; 632 കോടി രൂപ ചെലവ്
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി രണ്ട് ടൗൺഷിപ്പുകളിലായി നിര്‍മ്മിക്കുന്നത് 733 വീടുകള്‍. ഊരാളുങ്കൽ ലേബർ ... Read more
റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷുഷകൾക്കായി എത്തിച്ചേർന്ന റൈറ്റ് റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കുവൈറ്റ് സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. […]
ദേശീയ ഗെയിംസ് ഒരുക്കങ്ങൾക്ക് 4.5 കോടി
ഉത്തരാഖണ്ഡിൽ 28 മുതൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റു ... Read more
വമ്പന്മാര് കുരുങ്ങി; ലിവര്‍പൂളിനും സിറ്റിക്കും ചെല്‍സിക്കും സമനില
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരെല്ലാം സമനിലയില്‍ കുരുങ്ങി. തലപ്പത്തുള്ള ലിവര്‍പൂളിനെ 1–1ന് സമനിലയില്‍ ... Read more
25,000 കോടിയുടെ മെത്താംഫിറ്റമിന്‍; ഇറാന് പൗരന് കുറ്റക്കാരനല്ലെന്ന് കോടതി
ആഴക്കടലില്‍ വച്ച് കപ്പലില്‍ നിന്നും 25,000 കോടി വിലമതിക്കുന്ന 2,500 കിലോ മെത്താംഫിറ്റമിനുമായി ... Read more
അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തില്‍ 304 റണ്‍സിന്റെ ... Read more